Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : ExamSeason

Viral

7 പേജ് 'തള്ളിയാൽ' ജയിക്കില്ല; ഉത്തരക്കടലാസിലെ 'അറഞ്ചം പുറഞ്ചം' എഴുത്തിനെതിരെ അധ്യാപികയുടെ രോഷം

ഡൽഹി സർവ്വകലാശാലയിലെ ഒരു അസിസ്റ്റന്‍റ് പ്രൊഫസർ പങ്കുവെച്ച ഹൃദയസ്പർശിയായ വീഡിയോ ഇപ്പോൾ ഇന്‍റർനെറ്റിൽ വലിയ ചർച്ചകൾക്ക് വഴിതുറന്നിരിക്കുകയാണ്.

പരീക്ഷാ പേപ്പറുകൾ മൂല്യനിർണയം നടത്തുന്ന അധ്യാപകർ നേരിടുന്ന കടുത്ത മാനസിക സമ്മർദ്ദത്തെക്കുറിച്ചും വിദ്യാർഥികൾ കാട്ടുന്ന അനാസ്ഥയെക്കുറിച്ചുമാണ് ശിഖ ശർമ്മ എന്ന അധ്യാപിക തന്‍റെ ഇൻസ്റ്റാഗ്രാം വീഡിയോയിലൂടെ തുറന്നുപറയുന്നത്.

ഉത്തരക്കടലാസുകളിൽ അനാവശ്യ കാര്യങ്ങൾ എഴുതിനിറച്ച് അധ്യാപകരെ ബുദ്ധിമുട്ടിക്കരുതെന്ന് കൈകൂപ്പി അപേക്ഷിച്ചുകൊണ്ടാണ് അവർ വീഡിയോയിൽ സംസാരിക്കുന്നത്.

പേജുകളുടെ എണ്ണം കൂട്ടാൻ വേണ്ടി മാത്രം അർഥശൂന്യമായ കാര്യങ്ങൾ എഴുതിവെക്കുന്ന പ്രവണത വിദ്യാർഥികൾക്കിടയിൽ വർധിച്ചുവരുന്നതായി അവർ ചൂണ്ടിക്കാട്ടുന്നു.

ചില വിദ്യാർഥികൾ ബോളിവുഡ് ചിത്രമായ 'ക്രിഷ്'ലെ പാട്ടുകൾ വരെ ഉത്തരക്കടലാസിൽ പകർത്തിവെക്കുന്നുണ്ടെന്നും മറ്റു ചിലർ വെറും രണ്ട് വാക്യങ്ങൾ മാത്രം ഒരു പേജ് മുഴുവൻ വലിച്ചുവാരി എഴുതുന്നുണ്ടെന്നും അവർ വെളിപ്പെടുത്തി.

തങ്ങൾ അത്ര മോശമായ രീതിയിലല്ല ക്ലാസുകൾ എടുക്കുന്നതെന്നും എന്നാൽ വിദ്യാർഥികൾ പരീക്ഷാ പേപ്പറുകളിൽ എഴുതിവെക്കുന്നത് പലപ്പോഴും അരോചകമായ കാര്യങ്ങളാണെന്നും അവർ പരിതപിക്കുന്നു.

പരീക്ഷയിൽ എട്ട് പേജുകൾ നിറയ്ക്കാൻ വേണ്ടി മാത്രം എന്തെങ്കിലും എഴുതി വെക്കുന്നതിനേക്കാൾ നല്ലത്, വ്യക്തവും കൃത്യവുമായ വിവരങ്ങൾ ഉൾക്കൊള്ളുന്ന രണ്ട് പേജുകൾ എഴുതുന്നതാണെന്ന് അവർ ഓർമ്മിപ്പിക്കുന്നു.

നിങ്ങൾ ഇപ്പോൾ ഒരു ബിരുദ വിദ്യാർഥിയാണെന്ന ബോധം വേണമെന്നും ഉത്തരങ്ങളിൽ കുറഞ്ഞത് വായിച്ചാൽ മനസിലാകുന്ന കാര്യങ്ങളെങ്കിലും ഉൾപ്പെടുത്തണമെന്നും അവർ കർശനമായി നിർദ്ദേശിച്ചു.

ഈ പ്രവണത തന്നെ വളരെയധികം നിരാശയാക്കുന്നുണ്ടെന്നും അവർ വീഡിയോയിൽ വ്യക്തമാക്കുന്നുണ്ട്. ഈ വീഡിയോ പുറത്തുവന്നതോടെ വലിയ രീതിയിലുള്ള പ്രതികരണങ്ങളാണ് സോഷ്യൽ മീഡിയയിൽ ഉയരുന്നത്.

പരീക്ഷാ പേപ്പർ നോക്കി മടുത്ത മറ്റു അധ്യാപകർ ഈ നിലപാടിനെ പൂർണമായി പിന്തുണയ്ക്കുമ്പോൾ, വിദ്യാർഥികൾക്കിടയിൽ ഇത് തമാശ കലർന്ന ചർച്ചകൾക്കാണ് കാരണമായിരിക്കുന്നത്. പലരും തങ്ങളുടെ അനുഭവങ്ങൾ കമന്‍റുകളായി പങ്കുവെക്കുന്നുണ്ട്.

സർവ്വകലാശാലാ പഠനത്തിന്‍റെ ഗൗരവം വിദ്യാർഥികളെ ഓർമ്മിപ്പിക്കുന്ന ഈ അധ്യാപികയുടെ വാക്കുകൾ ഇപ്പോൾ വിദ്യാഭ്യാസ മേഖലയിൽ വലിയൊരു സംവാദത്തിന് തന്നെ തുടക്കമിട്ടിരിക്കുകയാണ്.

Latest News

Up