Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Auto

വില കുറവ്, മൈലേജ് കൂടുതല്‍

ഇന്ത്യന്‍ വാഹന വിപണിയില്‍ എംപിവികള്‍ക്ക് ലഭിക്കുന്ന സ്വീകാര്യത കണക്കിലെടുത്ത് നിസാന്‍ പുറത്തിറക്കുന്ന ഏറ്റവും പുതിയ മോഡലാണ് നിസാന്‍ ഗ്രാവൈറ്റ്. റെനോ-നിസാന്‍ സഖ്യത്തിനു കീഴില്‍ റെനോ ട്രൈബറിന്‍റെ പ്ലാറ്റ്ഫോമിലാണ് ഗ്രാവൈറ്റ് നിര്‍മിച്ചിരിക്കുന്നത്.

കുറഞ്ഞ ചെലവില്‍ കൂടുതല്‍ സൗകര്യങ്ങളും സ്റ്റൈലും ആഗ്രഹിക്കുന്ന വലിയ കുടുംബങ്ങളെ ലക്ഷ്യംവച്ചാണ് വാഹനം എത്തുന്നത്. നിസാന്‍ ഇന്ത്യയില്‍ തങ്ങളുടെ വിപണി വിപുലീകരിക്കുന്നതിന്‍റെ ഭാഗമായാണ് മാഗ്നൈറ്റിന് ശേഷം ഗ്രാവൈറ്റ് എത്തിച്ചിരിക്കുന്നത്.

രൂപഭംഗി

ഗ്രാവൈറ്റിന്‍റെ ഡിസൈന്‍ നിസാന്‍റെ സിഗ്നേച്ചര്‍ ശൈലി പിന്തുടരുന്നതാണ്. കാഴ്ചയില്‍തന്നെ ഗ്രാവൈറ്റ് ആധുനിക വാഹനമാണെന്ന് തോന്നിക്കും. വാഹനം ട്രൈബറിനെ അടിസ്ഥാനമാക്കിയുള്ളതാണെങ്കിലും പുറമെ നിന്നു നോക്കുമ്പോള്‍ തനി നിസാന്‍ വാഹനം എന്ന ഫീല്‍ നല്‍കാന്‍ കമ്പനി ശ്രദ്ധിച്ചിട്ടുണ്ട്. മുന്‍ഭാഗത്ത് നിസാന്‍റെ സിഗ്നേച്ചര്‍ ശൈലിയായ ഹണികോംബ് പാറ്റേണിലുള്ള വി മോഷന്‍ ഗ്രില്‍ നല്‍കിയിരിക്കുന്നു. ഇതിനോട് ചേര്‍ന്ന് നില്‍ക്കുന്ന ഷാര്‍പ്പ് എല്‍ഇഡി പ്രൊജക്ടര്‍ ഹെഡ്‌ലാമ്പുകളും സ്ലീക്ക് ഡിആര്‍എല്ലുകളും ഗ്രാവൈറ്റിന് പ്രീമിയം ലുക്ക് നല്‍കുന്നു.

ബോണറ്റിലും ടെയില്‍ഗേറ്റിലും വലിയ അക്ഷരങ്ങളില്‍ "ഗ്രാവൈറ്റ് ’ എന്ന് രേഖപ്പെടുത്തിയിരിക്കുന്നത് വാഹനത്തിന്‍റെ ഗാംഭീര്യം വര്‍ധിപ്പിക്കുന്നുണ്ട്. വശങ്ങളില്‍നിന്നു നോക്കുമ്പോള്‍ റൂഫ് റെയിലുകളും മസ്കുലര്‍ ആയ വീല്‍ ആര്‍ച്ചുകളും ഒരു എസ്‌യുവിയുടെ പ്രതീതി നല്‍കുന്നുണ്ട്. 15 ഇഞ്ച് അലോയ് വീലുകളും സി ഷേപ്പിലുള്ള സില്‍വര്‍ ഇന്‍സെര്‍ട്ടുകളോടുകൂടിയ പുതിയ ബമ്പറുകളും ഗ്രാവൈറ്റ് എംപിവിയുടെ ഭംഗി വര്‍ധിപ്പിക്കുന്നു.

സുഖയാത്ര

ഏഴു പേര്‍ക്ക് സുഖമായി യാത്ര ചെയ്യാവുന്ന തരത്തിലാണ് ഗ്രാവൈറ്റിന്‍റെ ഇന്‍റീരിയര്‍ ഒരുക്കിയിരിക്കുന്നത്. ബ്ലാക്ക് ആന്‍ഡ് വൈറ്റ് അല്ലെങ്കില്‍ ബീജ് നിറങ്ങള്‍ സമന്വയിപ്പിച്ച ഡ്യുവല്‍ ടോണ്‍ ഇന്‍റീരിയര്‍ ക്യാബിന് കൂടുതല്‍ വലിപ്പവും പ്രീമിയം ലുക്കും നല്‍കുന്നു. മൂന്നാം നിര സീറ്റുകള്‍ പൂര്‍ണമായും നീക്കം ചെയ്യാന്‍ സാധിക്കുമെന്ന പ്രത്യേകതയുമുണ്ട് ഗ്രാവൈറ്റിന്. യാത്രക്കാരുടെ എണ്ണം കുറവാണെങ്കില്‍ സീറ്റുകള്‍ മാറ്റിവച്ച് ബൂട്ട് സ്പേസ് വര്‍ധിപ്പിക്കാം. രണ്ടാമത്തെ നിരയിലെ സീറ്റുകള്‍ സ്ലൈഡ് ചെയ്യാനും ചാരിയിരിക്കാനും സൗകര്യമുള്ളവയാണ്.

ഡാഷ്ബോര്‍ഡില്‍ എട്ട് ഇഞ്ച് ടച്ച്സ്ക്രീന്‍ ഇന്‍ഫോടെയ്ന്‍മെന്‍റെ സിസ്റ്റം നല്‍കിയിരിക്കുന്നു. ഇത് വയര്‍ലെസ് ആപ്പിള്‍ കാര്‍പ്ലേ, ആന്‍ഡ്രോയ്ഡ് ഓട്ടോ കണക്റ്റിവിറ്റി എന്നിവയെ പിന്തുണയ്ക്കുന്നു. ഏഴ് ഇഞ്ച് ഡിജിറ്റല്‍ ഇന്‍സ്ട്രുമെന്‍റെ് ക്ലസ്റ്ററും ഡ്രൈവര്‍ക്ക് ആവശ്യമായ എല്ലാ വിവരങ്ങളും നല്‍കുന്നു. കൂടാതെ പുഷ്ബട്ടണ്‍ സ്റ്റാര്‍ട്ട്/സ്റ്റോപ്പ്, രണ്ടും മൂന്നും നിരകള്‍ക്കായി റിയര്‍ എസി വെന്‍റുകള്‍, കൂള്‍ഡ് ഗ്ലൗ ബോക്സ് തുടങ്ങിയ മറ്റു ഫീച്ചറുകളുമുണ്ട് വാഹനത്തിന്.

സുരക്ഷയുടെ കാര്യത്തിലും നിസാന്‍ ഗ്രാവൈറ്റ് വിട്ടുവീഴ്ചകള്‍ ചെയ്തിട്ടില്ല. ആറ് എയര്‍ബാഗുകള്‍, എബിഎസ് വിത്ത് ഇബിഡി, ഇലക്‌ട്രോണിക് സ്റ്റെബിലിറ്റി പ്രോഗ്രാം, ഹില്‍ സ്റ്റാര്‍ട്ട് അസിസ്റ്റ്, ടയര്‍ പ്രഷര്‍ മോണിറ്ററിംഗ് സിസ്റ്റം, റിയര്‍ പാര്‍ക്കിംഗ് കാമറ എന്നിവ സുരക്ഷ ഉറപ്പാക്കുന്നു.

പ്രകടനം

1.0 ലിറ്റര്‍ മൂന്ന് സിലിണ്ടര്‍ നാച്ചുറലി ആസ്പിറേറ്റഡ് പെട്രോള്‍ എന്‍ജിനാണ് ഗ്രാവൈറ്റിന്‍റെ കരുത്ത്. 72 ബിഎച്ച്പി കരുത്തും 96 എന്‍എം ടോര്‍ക്കും ഈ എന്‍ജിന്‍ ഉത്പാദിപ്പിക്കും. സിറ്റി യാത്രകള്‍ക്കും ഹൈവേ യാത്രകള്‍ക്കും അനുയോജ്യമായ എന്‍ജിനാണിത്. അഞ്ച് സ്പീഡ് മാനുവല്‍ ഗിയര്‍ബോക്സിന് പുറമെ സിറ്റി ഡ്രൈവിംഗ് എളുപ്പമാക്കാന്‍ എഎംടി ഓട്ടോമാറ്റിക് ഓപ്ഷനും നിസാന്‍ നല്‍കുന്നുണ്ട്.

മൈലേജിന്‍റെ കാര്യത്തിലും ഗ്രാവൈറ്റ് നിരാശപ്പെടുത്തില്ല. 19 കിലോമീറ്റര്‍ മൈലേജാണ് കമ്പനി വാഗ്ദാനം ചെയ്യുന്നത്. 5.65 ലക്ഷം രൂപ മുതലാണ് എക്സ് ഷോറൂം വില ആരംഭിക്കുന്നത്. റെനോ ട്രൈബര്‍, മാരുതി സുസുക്കി എര്‍ട്ടിഗ എന്നിവരാണ് വിപണിയിലെ പ്രധാന എതിരാളികള്‍.

Auto

റോഡിലെ ഇലക്‌ട്രിക് ഫോർമുല

മഹീന്ദ്ര ആൻഡ് മഹീന്ദ്രയുടെ റേസിംഗ് പാരന്പര്യവും അത്യാധുനിക സാങ്കേതികവിദ്യയും ഒത്തുചേരുന്ന ബിഇ 6 ഫോർമുല ഇ എഡിഷന്‍റെ ബുക്കിംഗ് ഈ ആഴ്ച തുടങ്ങി.

ഫെബ്രുവരി അവസാന വാരത്തോടെ വാഹനങ്ങൾ ഉപഭോക്താക്കളിലേക്ക് എത്തിത്തുടങ്ങും. ലോക ചാന്പ്യൻഷിപ്പിലെ മഹീന്ദ്ര റേസിംഗ് ടീമിന്‍റെ വിജയവും ആവേശവും സാധാരണക്കാർക്കുകൂടി അനുഭവവേദ്യമാക്കുന്ന രീതിയിലാണ് ഈ ലിമിറ്റഡ് എഡിഷൻ വാഹനത്തിന്‍റെ രൂപകൽപ്പന.

സാധാരണ ഇലക്‌ട്രിക് കാറുകളിൽ നിന്ന് വ്യത്യസ്തമായി ഒരു റേസിംഗ് കാറിന്‍റെ കരുത്തും ആധുനിക എസ്‌യുവിയുടെ സൗകര്യങ്ങളും ഒത്തുചേരുന്നു എന്നതാണ് ബിഇ 6 ഫോർമുല ഇ എഡിഷന്‍റെ പ്രത്യേകത.

എഫ്ഇ 2, എഫ്ഇ 3 എന്നീ വേരിയന്‍റുകളിലാണ് ഈ സ്പെഷൽ എഡിഷൻ ലഭ്യമാകുന്നത്. 23.69 ലക്ഷം, 24.49 ലക്ഷം എന്നിങ്ങനെയാണ് ഇവയുടെ എക്സ്-ഷോറൂം വില.

ട്രാക്ക് കാറിന്‍റെ ഗാംഭീര്യം

കാഴ്ചയിൽതന്നെ ഏതൊരു വാഹനപ്രേമിയെയും ആകർഷിക്കുന്ന സ്പോർട്ടി ലുക്കാണ് ബിഇ 6 ഫോർമുല ഇ എഡിഷന്. ബിഇ 6 മോഡലുകളിൽനിന്ന് വ്യത്യസ്തമായി മുന്നിലെയും പിന്നിലെയും ബന്പറുകൾ കൂടുതൽ അഗ്രസീവ് ആയ രീതിയിൽ പുനർരൂപകൽപ്പന ചെയ്തിട്ടുണ്ട്.

വാഹനത്തിന്‍റെ മുൻഭാഗത്ത് വൃത്താകൃതിയിലുള്ള പ്രൊജക്ടർ ഹെഡ്‌ലാന്പുകളും ഗ്ലോസ് ബ്ലാക്ക് ബെസൽ ഫിനിഷും നൽകിയിട്ടുണ്ട്. കൂടാതെ ബോണറ്റിലും സൈഡ് പാനലുകളിലും നൽകിയിരിക്കുന്ന റേസ്-ഇൻസ്പൈറഡ് ഗ്രാഫിക്സുകൾ വാഹനത്തിന് ഒരു യഥാർഥ ട്രാക്ക് കാറിന്‍റെ ഗാംഭീര്യം നൽകുന്നുണ്ട്.

ലിക്വിഡ് മെറ്റൽ ഫിനിഷിലുള്ള സ്കിഡ് പ്ലേറ്റുകളും ഫോർമുല ഇ ലോഗോയും കാറിന്‍റെ പ്രത്യേകത വിളിച്ചോതുന്നു. ഫയർസ്റ്റോം ഓറഞ്ച് നിറത്തിലുള്ള ബ്രേക്ക് കാലിപ്പറുകൾ ചക്രങ്ങൾക്ക് കൂടുതൽ സ്പോർട്ടി ലുക്ക് നൽകുന്നുണ്ട്.

റേസിംഗ് മൂഡ് കാബിൻ

വാഹനത്തിന് ഉള്ളിലും റേസിംഗ് മൂഡ് നിലനിർത്താൻ മഹീന്ദ്ര പ്രത്യേകം ശ്രദ്ധിച്ചിട്ടുണ്ട്. ഫയർസ്റ്റോം ഓറഞ്ച് തീമിലാണ് കാറിന്‍റെ കാബിൻ ഒരുക്കിയിരിക്കുന്നത്. പ്രീമിയം ലെതറെറ്റ്, സ്യൂഡ് മെറ്റീരിയലുകൾ ഉപയോഗിച്ചുള്ള സീറ്റുകളും സ്റ്റിയറിംഗ് വീലും മികച്ച യാത്രാസുഖം വാഗ്ദാനം ചെയ്യുന്നു.

ഡാഷ്ബോർഡിൽ 12.3 ഇഞ്ച് വലിപ്പമുള്ള രണ്ട് ഡിസ്പ്ലേകൾ ഉൾക്കൊള്ളുന്ന ഇരട്ട സ്ക്രീൻ സജ്ജീകരണമാണുള്ളത്. ചെറിയ ഫ്ലാപ്പിനുള്ളിൽ സജ്ജീകരിച്ചിരിക്കുന്ന സ്റ്റാർട്ട്/സ്റ്റോപ്പ് ബട്ടണ്‍ ഡ്രൈവർക്ക് റേസിംഗ് കാർ സ്റ്റാർട്ട് ചെയ്യുന്ന അനുഭവം നൽകുന്നു.

ഹർമാൻ കാർഡന്‍റെ 3ഡി സറൗണ്ട് സൗണ്ട് സിസ്റ്റവും വെർച്വൽ എൻജിൻ സൗണ്ട് നൽകുന്ന ‘സോണിക് സ്റ്റുഡിയോ’യും വാഹനത്തിലുണ്ട്. ‘മാപ്പിൽ’ എന്ന മഹീന്ദ്രയുടെ സ്വന്തം ഓപ്പറേറ്റിംഗ് സിസ്റ്റത്തിലാണ് ഇതിലെ ഇൻഫോടെയ്ൻമെന്‍റ് പ്രവർത്തിക്കുന്നത്.

സ്മാർട്ട്ഫോണുകൾ പോലെ വാഹനത്തിലെ സോഫ്റ്റ്‌വേറുകളും ഇന്‍റർനെറ്റ് വഴി അപ്ഡേറ്റ് ചെയ്യാൻ സാധിക്കും. വോയ്സ് കമാൻഡുകൾ വഴി എസി നിയന്ത്രിക്കാനും പാട്ടുകൾ കേൾക്കാനും സണ്‍റൂഫ് തുറക്കാനും സാധിക്കും.

ഫോണ്‍ ഉപയോഗിച്ച് വാഹനം ലോക്ക് ചെയ്യാനും അണ്‍ലോക്ക് ചെയ്യാനും ചാർജിംഗ് നില പരിശോധിക്കാനും സാധിക്കുന്ന തരത്തിലുള്ള കണക്റ്റഡ് കാർ ഫീച്ചറുകൾ ഇതിലുണ്ട്.

കുതിപ്പും സുരക്ഷയും

79 കിലോവാട്ട് ശേഷിയുള്ള വലിയ ബാറ്ററി പാക്കാണ് വാഹനത്തിൽ ഉപയോഗിച്ചിരിക്കുന്നത്. 282 ബിഎച്ച്പി കരുത്തും 380 എൻഎം ടോർക്കും ഉത്പാദിപ്പിക്കാൻ ശേഷിയുള്ളതാണ് ഇതിലെ ഇലക്‌ട്രിക് മോട്ടോർ.

6.7 സെക്കൻഡുകൾ കൊണ്ട് പൂജ്യത്തിൽനിന്നും 100 കിലോമീറ്റർ വേഗത കൈവരിക്കാൻ വാഹനത്തിന് സാധിക്കും. മണിക്കൂറിൽ 202 കിലോമീറ്ററാണ് ഇതിന്‍റെ പരമാവധി വേഗത.

ഒറ്റത്തവണ ചാർജിൽ 683 കിലോമീറ്റർ റേഞ്ച്് മഹീന്ദ്ര അവകാശപ്പെടുന്നു. 180 കിലോവാട്ട് ഡിസി ഫാസ്റ്റ് ചാർജർ ഉപയോഗിച്ചാൽ 20 മിനിറ്റിനുള്ളിൽ 20 മുതൽ 80 ശതമാനം വരെ ചാർജ് ചെയ്യാൻ സാധിക്കും.

യാത്രക്കാരുടെ സുരക്ഷയ്ക്ക് മുൻഗണന നൽകിക്കൊണ്ട് ആറ് എയർബാഗുകൾ, 360 ഡിഗ്രി കാമറ, ബ്ലൈൻഡ് വ്യൂ മോണിറ്റർ തുടങ്ങിയ ഫീച്ചറുകൾ ഇതിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.

കൂടാതെ ലെവൽ 2 അഡാസ്, ഓൾ-വീൽ ഡിസ്ക് ബ്രേക്കുകൾ, ബ്രേക്ക്-ബൈ-വയർ സാങ്കേതികവിദ്യ എന്നിവയും സുരക്ഷിതമായ യാത്ര ഉറപ്പാക്കുന്നു. ഡ്രൈവർ മയങ്ങുകയാണെങ്കിൽ മുന്നറിയിപ്പ് നൽകുന്ന ഡ്രൈവർ ഡ്രോസിനസ് ഡിറ്റക്ഷൻ സിസ്റ്റം ഇതിലെ മറ്റൊരു പ്രധാന ഫീച്ചറാണ്.

സാധാരണ ഇലക്‌ട്രിക് കാറുകളേക്കാൾ ഡ്രൈവിംഗ് സുഖം നൽകുന്നതിനായി അഡാപ്റ്റീവ് സസ്പെൻഷൻ സാങ്കേതികവിദ്യയാണ് ബിഇ 6 ഫോർമുല ഇ എഡിഷനിൽ ഉപയോഗിച്ചിരിക്കുന്നത്.

റോഡിന്‍റെ അവസ്ഥയ്ക്ക് അനുസരിച്ച് സസ്പെൻഷന്‍റെ കാഠിന്യം സ്വയം ക്രമീകരിക്കാൻ ഇതിന് സാധിക്കും.

Auto

മഹീന്ദ്രയുടെ പുത്തൻ വിസ്മയം 'എക്സ്‌യുവി 7 എക്സ്ഒ'

ഇന്ത്യൻ എക്സ്‌യുവി വിപണിയിൽ തരംഗം സൃഷ്ടിച്ച എക്സ്‌യുവി 700ന് ശേഷം കൂടുതൽ കരുത്തും ആധുനിക സാങ്കേതികവിദ്യയുമായി മഹീന്ദ്രയുടെ പുതിയ വിസ്മയം എക്സ്‌യുവി 7 എക്സ്ഒ എത്തി. ആഡംബരവും പെർഫോമൻസും ഒത്തുചേരുന്ന പുത്തൻ യാത്രാനുഭവമാണ് മഹീന്ദ്ര വാഗ്ദാനം ചെയ്യുന്നത്. 13.66 ലക്ഷം രൂപ മുതൽ 24.92 ലക്ഷം രൂപ വരെയാണ് വാഹനത്തിന്‍റെ എക്സ്-ഷോറൂം വില.

കാഴ്ചയിൽ ആരെയും ആകർഷിക്കുന്ന മാറ്റങ്ങളാണ് എക്സ്‌യുവി 7 എക്സ്ഒയിൽ വരുത്തിയിരിക്കുന്നത്. മുൻവശത്തെ റീഡിസൈൻ ചെയ്ത ഗ്രില്ലും സി-ഷേപ്പ്ഡ് എൽഇഡി ഡിആർഎല്ലുകളും വാഹനത്തിന് കൂടുതൽ അഗ്രസീവ് ലുക്ക് നൽകുന്നു. പിന്നിലെ ഇൻഫിനിറ്റി എൽഇഡി ടെയിൽ ലാന്പുകൾ ലൈറ്റ് ബാർ വഴി ബന്ധിപ്പിച്ചിരിക്കുന്നത് രാത്രികാലങ്ങളിൽ വാഹനത്തിന് പ്രീമിയം ലുക്ക് നൽകുന്നു. പുതിയ 18 ഇഞ്ച് ഡയമണ്ട് കട്ട് അലോയ് വീലുകൾ വാഹനത്തിന്‍റെ ഗാംഭീര്യം വർധിപ്പിക്കുന്നുണ്ട്.

സാങ്കേതികവിദ്യയുടെ കാര്യത്തിൽ വിട്ടുവീഴ്ചയില്ലാത്ത സമീപനമാണ് മഹീന്ദ്ര സ്വീകരിച്ചിരിക്കുന്നത്. സെഗ്‌മെന്‍റിൽ ആദ്യമായി ട്രിപ്പിൾ സ്ക്രീൻ ഡാഷ്ബോർഡ് എക്സ്‌യുവി 7 എക്സ്ഒയിൽ അവതരിപ്പിച്ചിരിക്കുന്നു. ഡ്രൈവർക്കും ഇൻഫോടെയ്ൻമെന്‍റിനും പുറമെ മുൻസീറ്റിലെ യാത്രക്കാരനും ഇപ്പോൾ സ്വന്തമായി 12.3 ഇഞ്ച് സ്ക്രീൻ ആസ്വദിക്കാനാവും. വോയ്സ് കമാൻഡുകൾക്കായി അലക്സയ്ക്കൊപ്പം ചാറ്റ്ജിപിടിക്കൂടി ഉൾപ്പെടുത്തിയത് വാഹനത്തെ കൂടുതൽ സ്മാർട്ടാക്കുന്നു.

16 സ്പീക്കറുകളോട് കൂടിയ ഹർമൻ കാർഡൻ സൗണ്ട് സിസ്റ്റം, കാറിനുള്ളിൽ കൂടുതൽ സ്ഥലവും വെളിച്ചവും തോന്നിക്കുന്ന രീതിയിലുള്ള പനോരമിക് സ്കൈറൂഫ്, വേനൽക്കാലത്ത് സീറ്റുകൾ തണുപ്പിക്കാനുള്ള വെന്‍റിലേറ്റഡ് സീറ്റുകൾ, ഡ്രൈവർക്കും പാസഞ്ചർക്കും വെവ്വേറെ താപനില ക്രമീകരിക്കാൻ ഡ്യുവൽ സോണ്‍ ക്ലൈമറ്റ് കണ്‍ട്രോൾ എന്നിവയാണ് മറ്റ് പ്രധാന ഫീച്ചറുകൾ.

സുരക്ഷയുടെ കാര്യത്തിൽ ഒട്ടും പിന്നിലല്ല എക്സ്‌യുവി 7 എക്സ്ഒ. ഭാരത് എൻക്യാപ് ക്രാഷ് ടെസ്റ്റിൽ 5-സ്റ്റാർ റേറ്റിംഗ് നേടിയ വാഹനത്തിൽ മുൻവശത്തും വശങ്ങളിലും കൂടാതെ ഡ്രൈവറുടെ മുട്ടിന് സംരക്ഷണം നൽകുന്ന നീ-എയർബാഗ് ഉൾപ്പെടെ ഏഴ് എയർബാഗുകളും ലെവൽ 2 അഡാസ് ഫീച്ചറുകളും ഉൾപ്പെടുത്തിയിട്ടുണ്ട്.

മുൻപിലുള്ള വാഹനത്തിന്‍റെ വേഗമനുസരിച്ച് കാറിന്‍റെ വേഗം സ്വയം ക്രമീകരിക്കുന്ന അഡാപ്റ്റീവ് ക്രൂയിസ് കണ്‍ട്രോൾ, അപകടസാധ്യത മുന്നിൽ കണ്ടാൽ വാഹനം തനിയെ ബ്രേക്ക് ആകുന്ന ഓട്ടോമാറ്റിക് എമർജൻസി ബ്രേക്കിംഗ്, വാഹനം വരി തെറ്റിപ്പോകുന്നത് തടയുന്ന ലേൻ കീപ്പ് അസിസ്റ്റ്, നാല് വശങ്ങളും കൂടാതെ വാഹനത്തിന്‍റെ അടിഭാഗം പോലും സ്ക്രീനിൽ കാണാൻ സാധിക്കുന്ന 540 ഡിഗ്രി കാമറ, ഇലക്‌ട്രോണിക് സ്റ്റെബിലിറ്റി പ്രോഗ്രാം, ഹിൽ ഹോൾഡ് അസിസ്റ്റ്, ടയർ പ്രഷർ മോണിറ്ററിംഗ് സിസ്റ്റം എന്നിവ എക്സ്‌യുവി 7 എക്സ്ഒയിലുണ്ട്.

എക്സ്‌യുവി 700ൽ പരീക്ഷിച്ച് വിജയിച്ച ഏറ്റവും കരുത്തുറ്റ 2.0 ലിറ്റർ എം-സ്റ്റാലിയൻ പെട്രോൾ എൻജിന്‍റെയും 2.2 ലിറ്റർ എം-ഹോക്ക് ഡീസൽ എൻജിന്‍റെയും കരുത്തിലാണ് എക്സ്‌യുവി 7 എക്സ്ഒ എത്തിയിരിക്കുന്നത്. 6-സ്പീഡ് മാനുവൽ, ഓട്ടോമാറ്റിക് ഗിയർബോക്സുകൾക്കൊപ്പം ചില ഡീസൽ പതിപ്പുകളിൽ ഓൾ വീൽ ഡ്രൈവ് സൗകര്യവും ലഭ്യമാണ്. 17 കിലോമീറ്റർ മൈലേജാണ് കന്പനി വാഗ്ദാനം ചെയ്യുന്നത്.

ടാറ്റ സഫാരി, ടാറ്റ ഹാരിയർ, എംജി ഹെക്ടർ തുടങ്ങിയ കരുത്തരായ എതിരാളികളോടാണ് എക്സ്‌യുവി 7 എക്സ്ഒ വിപണിയിൽ ഏറ്റുമുട്ടുന്നത്.

Auto

ഇലക്‌ട്രിക്ക് കരുത്തിൽ കയെന്‍

ജര്‍മന്‍ ആഡംബര വാഹന ബ്രാന്‍ഡായ പോര്‍ഷെയുടെ ചരിത്രത്തില്‍ കയെന്‍ എസ്‌യുവിക്ക് വലിയ സ്ഥാനമുണ്ട്. 2000ങ്ങളുടെ തുടക്കത്തില്‍ സ്പോര്‍ട്സ് കാറുകളില്‍ നിന്ന് മാറി എസ്‌യുവി വിപണിയിലേക്ക് കമ്പനി നടത്തിയ വലിയ ചുവടുവയ്പ്പായിരുന്നു കയെന്‍.

ഇന്ന് ഇലക്‌ട്രിക് വിപ്ലവത്തിന്‍റെ കാലത്ത് തങ്ങളുടെ ഏറ്റവും കൂടുതല്‍ വിറ്റഴിക്കപ്പെടുന്ന മോഡലുകളിലൊന്നായ കയെനിനെ ഇലക്‌ട്രിക് രൂപത്തില്‍ അവതരിപ്പിച്ചിരിക്കുകയാണ് പോര്‍ഷെ.

ഇന്ത്യയിലെ ആഡംബര ഇലക്‌ട്രിക് കാര്‍ പ്രേമികളെ ലക്ഷ്യമിട്ട് മക്കാന്‍ ഇവിക്ക് പിന്നാലെ എത്തുന്ന കയെന്‍ ഇലക്‌ട്രിക് കൂടി എത്തുന്പോൾ ഇവി വിപണിയില്‍ ആധിപത്യം ഉറപ്പിക്കാനാണ് പോര്‍ഷെ ലക്ഷ്യമിടുന്നത്.

പുറംമോടിയും അകംമോടിയും

നിലവിലുള്ള കയെന്‍ മോഡലിന്‍റെ കരുത്തുറ്റ രൂപം നിലനിര്‍ത്തിക്കൊണ്ടുതന്നെ കൂടുതല്‍ സ്പോര്‍ട്ടിയായ മാറ്റങ്ങള്‍ വരുത്തിയാണ് വാഹനം എത്തിയിരിക്കുന്നത്. ഏറോഡൈനാമിക് കാര്യക്ഷമത വര്‍ധിപ്പിക്കുന്നതിനായി രൂപകല്‍പ്പന ചെയ്ത മുന്‍ഭാഗം വാഹനത്തിന്‍റെ റേഞ്ച് കൂട്ടാന്‍ സഹായിക്കുന്നു.

പുതിയ എച്ച്ഡി മാട്രിക്സ് എല്‍ഇഡി ഹെഡ്‌ലൈറ്റുകള്‍ വാഹനത്തിന് ഗാംഭീര്യം നല്‍കുന്നു. മുന്‍വശത്തെ ഗ്രില്ലുകളിലും വശങ്ങളിലും വരുത്തിയിട്ടുള്ള മിനുക്കുപണികള്‍ കയെന് സ്പോര്‍ട്ടി ലുക്ക് നൽകുന്നു. 4,985 എംഎം നീളവും 3,023 എംഎം വീല്‍ബേസും ഉള്ളതിനാല്‍ റോഡില്‍ മികച്ച പ്രൗഢിയും സ്ഥിരതയും വാഹനം കാഴ്ചവയ്ക്കുന്നു.

പോര്‍ഷെ ഡ്രൈവര്‍ എക്സ്പീരിയന്‍സ് എന്ന കണ്‍സെപ്റ്റിലാണ് അകത്തളം ഒരുക്കിയിരിക്കുന്നത്. ഡ്രൈവര്‍ക്ക് മുന്നിലായി 14.25 ഇഞ്ച് വലിപ്പമുള്ള കര്‍വ്ഡ് ഒഎല്‍ഇഡി ഇന്‍സ്ട്ര്മെന്‍റ് ക്ലസ്റ്റര്‍ നല്‍കിയിട്ടുണ്ട്.

ഇതിനുപുറമെ ഡാഷ്ബോര്‍ഡിന്‍റെ മധ്യഭാഗത്ത് 14.5 ഇഞ്ചിന്‍റെ ടച്ച്സ്ക്രീന്‍ ഇന്‍ഫോടെയ്ന്‍മെന്‍റ് സിസ്റ്റവുമുണ്ട്. യാത്രക്കാര്‍ക്കായി പ്രത്യേകമായി 14.9 ഇഞ്ച് ഡിസ്പ്ലേ ഓപ്ഷണലായി ലഭ്യമാണ്.

പനോരമിക് സണ്‍റൂഫ്, ആംബിയന്‍റ് ലൈറ്റിംഗ്, പ്രീമിയം ബര്‍മസ്റ്റര്‍ സൗണ്ട് സിസ്റ്റം എന്നിവ അകത്തളത്തിലെ ആഡംബരം വര്‍ധിപ്പിക്കുന്നു.

കരുത്തുറ്റ ബാറ്ററിയും റേഞ്ചും

ഇന്ത്യയില്‍ പ്രധാനമായും രണ്ട് വേരിയന്‍റുകളിലാണ് കയെന്‍ ഇവി എത്തുന്നത്. സ്റ്റാന്‍ഡേര്‍ഡ് മോഡല്‍ "കയെന്‍ ഇലക്‌ട്രിക്’, കരുത്തുറ്റ മോഡല്‍ "കയെന്‍ ടര്‍ബോ ഇലക്‌ട്രിക്’ എന്നിങ്ങനെയാണ് മോഡലുകൾ.

അതില്‍ കയെന്‍ ഇലക്‌ട്രിക് 442 പിഎസ് പവറും 835 എന്‍എം ടോര്‍ക്കും ഉത്പാദിപ്പിക്കുന്നു. 4.8 സെക്കന്‍ഡ് കൊണ്ട് പൂജ്യത്തില്‍നിന്ന് 100 കിലോമീറ്റര്‍ വേഗത കൈവരിക്കാന്‍ വാഹനത്തിന് സാധിക്കും.

കയെന്‍ ടര്‍ബോ ഇലക്‌ട്രിക്ക് 1,156 പിഎസ് എന്ന അവിശ്വസനീയമായ പവറും 1,500 എന്‍എം ടോര്‍ക്കും പുറത്തെടുക്കുന്നു. വെറും 2.5 സെക്കന്‍ഡുകള്‍ കൊണ്ട് 100 കിലോമീറ്റര്‍ വേഗത വാഹനം കൈവരിക്കും.

റേഞ്ചിന്‍റെ കാര്യത്തില്‍ ഒരു വിട്ടുവീഴ്ചയ്ക്കും പോര്‍ഷെ തയാറായിട്ടില്ല. 113 കിലോവാട്ട് ശേഷിയുള്ള ബാറ്ററി പാക്കാണ് വാഹനത്തില്‍ ഉപയോഗിച്ചിരിക്കുന്നത്. ഒറ്റത്തവണ ചാര്‍ജ് ചെയ്താല്‍ 642 കിലോമീറ്റര്‍ ദൂരം‍ യാത്ര ചെയ്യാന്‍ സാധിക്കും.

800 വോള്‍ട്ട് സിസ്റ്റം പിന്തുണയ്ക്കുന്നതിനാല്‍ അള്‍ട്രാ ഫാസ്റ്റ് ഡിസി ചാര്‍ജിംഗ് വഴി വെറും 16 മിനിറ്റിനുള്ളില്‍ ബാറ്ററിയുടെ ചാര്‍ജ് 10 ശതമാനത്തില്‍ നിന്ന് 80 ശതമാനത്തിലേക്ക് എത്തിക്കാന്‍ സാധിക്കും.

ഇന്ത്യയില്‍ കംപ്ലീറ്റ്‌ലി ബില്‍ഡ് യൂണിറ്റായിട്ടാണ് വാഹനം എത്തുന്നത്. പോര്‍ഷെ കയെന്‍ ഇലക്‌ട്രികിന്‍റെ എക്സ് ഷോറൂം വില 1.76 കോടി രൂപയാണ്.

കൂടുതല്‍ കരുത്തുള്ള പോര്‍ഷെ കയെന്‍ ടര്‍ബോ ഇലക്‌ട്രിക് ടോപ്പ് എന്‍ഡ് വേരിയന്‍റിന് 2.26 കോടി രൂപയാണ് എക്സ് ഷോറൂം വില.

ഔഡി ക്യു8 ഇട്രോണ്‍, ബിഎംഡബ്ല്യു ഐഎക്സ്, ലോട്ടസ് എലെട്രെ, മെഴ്സിഡസ് ബെന്‍സ് ഇക്യുഎസ് എസ്‌യുവി എന്നിവരാണ് പ്രധാന എതിരാളികള്‍.

Auto

വിപ്ലവം സൃഷ്ടിക്കാൻ സെൽറ്റോസ്

ഇന്ത്യൻ വാഹനവിപണിയിൽ മിഡ്-സൈസ് എസ്‌യുവി വിഭാഗത്തിൽ തരംഗം സൃഷ്ടിച്ച സെൽറ്റോസിന്‍റെ ഏറ്റവും പുതിയ പതിപ്പ് "സെൽറ്റോസ് 2026' കിയ അവതരിപ്പിച്ചു.

രൂപകൽപ്പനയിലും സാങ്കേതികവിദ്യയിലും സുരക്ഷാ സംവിധാനങ്ങളിലും ഗണ്യമായ മാറ്റങ്ങൾ വരുത്തിയാണ് വാഹനം ഇന്ത്യൻ നിരത്തിൽ എത്തുന്നത്. കാഴ്ചയിലും സ്പർശനത്തിലും പ്രീമിയം അനുഭവം നൽകുന്നതിലാണ് കിയ ഇത്തവണ കൂടുതൽ ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കുന്നത്.

കിയയുടെ ‘ടൈഗർ നോസ്’ ഗ്രില്ലിന് പുതിയ മോഡലിൽ കൂടുതൽ വലുപ്പവും മിഴിവും നൽകിയിട്ടുണ്ട്. ഗ്രില്ലിന് ചുറ്റുമുള്ള ഡാർക്ക് ക്രോം ഫിനിഷുകൾ പ്രീമിയം ഭാവം നൽകുന്നു.

പുനരവതരിപ്പിച്ച എൽഇഡി ഹെഡ്‌ലാന്പുകളും സ്റ്റൈലിഷ് ഡിആർഎല്ലുകളും മുൻവശത്തിനും കണക്റ്റുചെയ്ത രീതിയിലുള്ള പുതിയ എൽഇഡി ടെയിൽ ലാന്പുകൾ പിന്നിലും വാഹനത്തിന് ആധുനിക ഫിനിഷിംഗ് നൽകുന്നു. പുതിയ ഡിസൈനിലുള്ള 18 ഇഞ്ച് ഡയമണ്ട് കട്ട് അലോയ് വീലുകൾ സെൽറ്റോസിന്‍റെ സ്പോർട്ടി ഭാവം വർദ്ധിപ്പിക്കുന്നുണ്ട്.

അകത്തളം

അകത്തളം സാങ്കേതികവിദ്യയിലും യാത്രാസുഖത്തിലുമാണ് ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കുന്നത്.വലിയ പനോരമിക് സണ്‍റൂഫ്, വെന്‍റിലേറ്റഡ് സീറ്റുകൾ, 8-സ്പീക്കർ ബോസ് പ്രീമിയം സൗണ്ട് സിസ്റ്റം, വയർലെസ് ഫോണ്‍ ചാർജിംഗ് പാഡ്, യുവിഒ കണക്റ്റിവിറ്റി സൂട്ട്, എയർ പ്യൂരിഫയർ, പവർഡ് ഡ്രൈവർ സീറ്റ്, ഓട്ടോമാറ്റിക് ക്ലൈമറ്റ് കണ്‍ട്രോൾ, ഹൈ ബീം അസിസ്റ്റ്, 360-ഡിഗ്രി കാമറ എന്നിവ യാത്ര കൂടുതൽ സുഖകരമാക്കും.

മികച്ച നിലവാരമുള്ള മെറ്റീരിയലുകൾ ഉപയോഗിച്ചുള്ള ഇന്‍റീരിയർ ഫിനിഷിംഗ് സെൽറ്റോസിന്‍റെ പ്രീമിയം നിലവാരം ഉയർത്തുന്നുണ്ട്.

സുരക്ഷ

സാങ്കേതികവിദ്യയിലും സുരക്ഷയിലും ശ്രദ്ധ കേന്ദ്രീകരിച്ചുകൊണ്ടാണ് ഈ വാഹനത്തിലെ ഫീച്ചറുകൾ സജ്ജീകരിച്ചിരിക്കുന്നത്. പുതിയ പതിപ്പിൽ അഡാസ് ലെവൽ 2 സവിശേഷതകൾ ഉൾപ്പെടുത്തിയിട്ടുണ്ട്. ഫോർവേഡ് കൊളീഷൻ അവോയിഡൻസ് അസിസ്റ്റ്, ലെയ്ൻ കീപ്പ് അസിസ്റ്റ്, ബ്ലൈൻഡ് സ്പോട്ട് കൊളിഷൻ വാർണിംഗ്, സ്മാർട്ട് ക്രൂയിസ് കണ്‍ട്രോൾ, ഇലക്‌ട്രോണിക് സ്റ്റെബിലിറ്റി കണ്‍ട്രോൾ, ഹിൽ അസിസ്റ്റ് കണ്‍ട്രോൾ തുടങ്ങിയ ഫീച്ചറുകൾ റോഡുകളിൽ കൂടുതൽ സുരക്ഷിതമായ ഡ്രൈവിംഗ് അനുഭവം ഉറപ്പാക്കുന്നു.

എല്ലാ വേരിയന്‍റുകളിലും സ്റ്റാൻഡേർഡ് ഫീച്ചറായി ആറ് എയർബാഗുകൾ നൽകിയിരിക്കുന്നു. ക്യാബിനില്‍ ഐസോഫിക്‌സ് ആങ്കറുകള്‍, എല്ലാ സീറ്റുകളിലും മൂന്ന് പോയിന്‍റ് സീറ്റ് ബെല്‍റ്റുകള്‍, സീറ്റ് ബെല്‍റ്റ് റിമൈന്‍ഡര്‍, ചൈല്‍ഡ് ലോക്കുകള്‍, ഇംപാക്ട് സെന്‍സിംഗ് ഓട്ടോ അണ്‍ലോക്ക് ഉള്ള സ്പീഡ് സെന്‍സിംഗ് ഡോര്‍ ലോക്കുകള്‍ എന്നിവ സുരക്ഷാ ഫീച്ചറു കളിൽ ഉള്‍പ്പെടുന്നു.

എൻജിൻ

മുൻ മോഡലിലെ 1.5 ലിറ്റര്‍ നാച്ചുറലി ആസ്പിറേറ്റഡ് പെട്രോള്‍, 1.5 ലിറ്റര്‍ ടര്‍ബോ-പെട്രോള്‍, 1.5 ഡീസല്‍ എന്നീ മൂന്ന് എൻജിന്‍ ഓപ്ഷനുകള്‍ പുതുതലമുറയിലേക്കും പറിച്ചുനട്ടിട്ടുണ്ട്. നാച്ചുറലി ആസ്പിറേറ്റഡ് പെട്രോള്‍ 115 ബിഎച്ച്പി പവറും‍ 144 എൻഎം ടോര്‍ക്കും ടര്‍ബോ പെട്രോള്‍ 160 ബിഎച്ച്പി പവറും‍ 253 എൻഎം ടോര്‍ക്കും ഡീസല്‍ 116 ബിഎച്ച്പി പവറും‍ 250 എൻഎം ടോര്‍ക്കും പുറപ്പെടുവിക്കുന്നു.

മാനുവൽ, ഓട്ടോമാറ്റിക്, ഡിസിടി പോലുള്ള വിവിധ ട്രാൻസ്മിഷൻ ഓപ്ഷനുകളും പുതിയ സെൽറ്റോസിൽ ലഭ്യമാണ്. ഉയർന്ന വേരിയന്‍റുകളിൽ, ഡ്രൈവിംഗ് സാഹചര്യങ്ങൾക്കനുസരിച്ച് മാറ്റം വരുത്താവുന്ന ഡ്രൈവ് മോഡുകളും ട്രഷൻ മോഡുകളും നൽകിയിട്ടുണ്ട്.

ഉപഭോക്താക്കൾക്ക് എട്ട് മോണോ-ടോണ്‍, രണ്ട് ഡ്യുവൽ-ടോണ്‍ കോന്പിനേഷനുകളിലും വാഹനം തെരഞ്ഞെടുക്കാനാവും. ഒരു എക്സ്ക്ലൂസീവ് മാറ്റ് കളറും കന്പനി വാഗ്ദാനം ചെയ്യുന്നുണ്ട്. പുതിയ സെല്‍റ്റോസിന്‍റെ വില 2026 ജനുവരി രണ്ടിന് പ്രഖ്യാപിക്കും. രാജ്യത്തുടനീളം ബുക്കിംഗുകള്‍ ആരംഭിച്ചുകഴിഞ്ഞു. 25,000 രൂപയ്ക്ക് വാഹനം ബുക്ക് ചെയ്യാനാകും.

Auto

XEV 9S പ്രീമിയം 7സീറ്റർ

ഇന്ത്യന്‍ ഇലക്‌ട്രിക് വാഹനവിപണിയില്‍ തങ്ങളുടെ സ്ഥാനം ഉറപ്പിക്കുന്നതിന്‍റെ ഭാഗമായി പ്രീമിയം ഏഴ് സീറ്റര്‍ ഇലക്‌ട്രിക് എസ്‌യുവി മോഡലായ എക്സ്ഇവി 9എസ് മഹീന്ദ്ര പുറത്തിറക്കി. എക്സ്‌യുവി 400, ബിഇ 6, എക്സ്ഇവി 9ഇ എന്നിവയ്ക്കു ശേഷം മഹീന്ദ്ര പുറത്തിറക്കുന്ന നാലാമത്തെ ഇലക്‌ട്രിക്ക് എസ്‌യുവിയാണിത്.

മഹീന്ദ്രയുടെ "ബോണ്‍ ഇലക്‌ട്രിക്’ (ബിഇ) പദ്ധതിയുടെ ഭാഗമായി നിര്‍മിച്ച ഈ മോഡല്‍ മൂന്ന് വേരിയന്‍റിലാണ് വിപണിയില്‍ ലഭ്യമാകുക. എക്സ്‌യുവി 700ന്‍റെ ഒരു ഇവി പതിപ്പാണ് ഈ മോഡലെന്നു പറയാം. 19.95 ലക്ഷം രൂപയാണ് (എക്സ്ഷോറൂം) പ്രാരംഭ വില.

വാഹന രൂപകല്‍പ്പനയിലെ മഹീന്ദ്രയുടെ കയ്യൊപ്പ് ഈ മോഡലിലും വ്യക്തമായി കാണാം. പരമ്പരാഗതമായ എയര്‍ ഇന്‍ടേക്കുകള്‍ ഒഴിവാക്കി അടഞ്ഞതും എയറോഡൈനാമിക് മികവിനായി രൂപകല്‍പ്പന ചെയ്തതുമായ മുന്‍ഭാഗമാണ് എക്സ്ഇവി 9എസിന് നല്‍കിയിട്ടുള്ളത്. വാഹനത്തിന്‍റെ വീതിയില്‍ നീളുന്ന കണക്റ്റഡ് എല്‍ഇഡി ലൈറ്റ് ബാറും അഗ്രസീവായ എല്‍ഇഡി ഡേടൈം റണ്ണിംഗ് ലൈറ്റുകളും എക്സ്ഇവി 9എസിന് ഒരു ഫ്യൂച്ചറിസ്റ്റിക് ലുക്ക് നല്‍കുന്നു.

ബോണറ്റിലെ കട്ടിംഗുകളും വശങ്ങളിലേക്ക് ഒഴുകിയിറങ്ങുന്ന മസ്കുലര്‍ രൂപകല്‍പ്പനയും വാഹനത്തിന് കരുത്തു പകരുന്നു. പരമ്പരാഗതമായ ഏഴ് സീറ്റര്‍ എസ്‌യുവിയുടെ രൂപഘടനയാണ് എക്സ്ഇവി 9എസ് പിന്തുടരുന്നത്. ഇത് മൂന്നാം നിരയിലെ യാത്രക്കാര്‍ക്ക് മികച്ച ഹെഡ്റൂമും സുഖകരമായ യാത്രാനുഭവവും ഉറപ്പാക്കുന്നു.

മഹീന്ദ്രയുടെ ഇലക്‌ട്രിക് വാഹനങ്ങള്‍ക്കായി മാത്രം രൂപകല്‍പന ചെയ്ത ആഗോളതലത്തില്‍ ശ്രദ്ധേയമായ ഇന്‍ഗ്ലോ പ്ലാറ്റ്ഫോമിലാണ് എക്സ്ഇവി 9എസ് നിര്‍മിച്ചിരിക്കുന്നത്. 59 കിലോവാട്ട്, 70 കിലോവാട്ട്, 79 കിലോവാട്ട് എന്നിങ്ങനെ മൂന്ന് ബാറ്ററി ഓപ്ഷനുകളാണ് മഹീന്ദ്ര എക്സ്ഇവി 9എസ് അവതരിപ്പിച്ചിരിക്കുന്നത്. ഒറ്റ ചാര്‍ജില്‍ 679 കിലോമീറ്റര്‍ റേഞ്ചാണ് കമ്പനി അവകാശപ്പെടുന്നത്. കൂടാതെ, 175 കിലോവാട്ട് വരെ ശേഷിയുള്ള ഡിസി ഫാസ്റ്റ് ചാര്‍ജിംഗ് സപ്പോര്‍ട്ട് ചെയ്യുന്നതിനാല്‍ 20 മുതല്‍ 80 ശതമാനം വരെ ചാര്‍ജ് ചെയ്യാന്‍ ഏകദേശം 20 മിനിറ്റ് മാത്രം മതിയാകും.

വാഹനത്തിന്‍റെ അകത്തളം അത്യാധുനിക സാങ്കേതികവിദ്യകളാല്‍ സമ്പന്നമാണ്. ഡാഷ്ബോര്‍ഡിലെ "ട്രിപ്പിള്‍സ്ക്രീന്‍ കോക്ക്പിറ്റ്’ ആണ് ഇന്‍റീരിയറിലെ പ്രധാന ആകര്‍ഷണം. ഇതില്‍ ഡ്രൈവര്‍ ഡിസ്പ്ലേ, സെന്‍ട്രല്‍ ഇന്‍ഫോടെയ്ന്‍മെന്‍റ് സിസ്റ്റം, മുന്‍നിരയിലെ യാത്രക്കാര്‍ക്കായി പ്രത്യേക ഡിസ്പ്ലേ എന്നിവ ഉള്‍പ്പെടെ മൂന്ന് 12.3 ഇഞ്ച് സ്ക്രീനുകളാണുള്ളത്.

കാബിനകത്ത് കൂടുതല്‍ വെളിച്ചവും വായുസഞ്ചാരവും നല്‍കുന്ന വലിയ പനോരമിക് സണ്‍റൂഫ്, പ്രീമിയം ലെതര്‍ അപ്ഹോള്‍സ്റ്ററി, വെന്‍റിലേറ്റഡ് മുന്‍നിര സീറ്റുകള്‍, ഹര്‍മന്‍ കാര്‍ഡോണ്‍ സൗണ്ട് സിസ്റ്റം, മള്‍ട്ടികളര്‍ ആംബിയന്‍റ് ലൈറ്റിംഗ്, ഡ്യുവല്‍ സോണ്‍ ക്ലൈമറ്റ് കണ്‍ട്രോള്‍ എന്നിവ ആഡംബര അനുഭവം വര്‍ധിപ്പിക്കുന്നു.

സുരക്ഷയുടെ കാര്യത്തിലും എക്സ്ഇവി 9എസ് മുന്‍പന്തിയിലാണ്. ഏഴ് എയര്‍ബാഗുകള്‍, ലെവല്‍2 അഡാസ്, അഡാപ്റ്റീവ് ക്രൂയിസ് കണ്‍ട്രോള്‍, ലെയ്ന്‍ കീപ്പ് അസിസ്റ്റ്, ഓട്ടോമാറ്റിക് എമര്‍ജന്‍സി ബ്രേക്കിംഗ് തുടങ്ങിയ സംവിധാനങ്ങള്‍ ഡ്രൈവിംഗ് കൂടുതല്‍ സുരക്ഷിതമാക്കുന്നു.

എക്സ്ഇവി 9ഇയേക്കാള്‍ അല്‍പം വലിപ്പം കൂടിയ വാഹനമാണ് എക്സ്ഇവി 9എസ്. 2762എംഎം ആണ് വീല്‍ബേസ്. 1745എംഎം ഉയരവും 219എംഎം ഗ്രൗണ്ട് ക്ലിയറന്‍സുമുള്ള എസ്‌യുവിയാണിത്. 500 ലിറ്ററാണ് ബൂട്ട്സ്പേസ്. 

Auto

തിരിച്ചെത്തിയ ഇതിഹാസം

തൊണ്ണൂറുകളിലെ വാഹനപ്രേമികളുടെ ഹൃദയം കവർന്ന ഇന്ത്യയിലെ ആദ്യത്തെ തദ്ദേശീയ എസ്‌യുവിയായ ടാറ്റ സിയറ വീണ്ടും നിരത്തിലേക്ക്. പഴയ പ്രതാപത്തോടൊപ്പം അത്യാധുനിക സാങ്കേതികവിദ്യയും കോർത്തിണക്കി തികച്ചും പുതിയൊരു രൂപത്തിലാണ് സിയറയുടെ രണ്ടാം വരവ്.

തൊണ്ണൂറുകളിലെ സിയറയുടെ ‘സിഗ്നേച്ചർ’ സ്റ്റൈലായിരുന്ന പിൻഭാഗത്തെ മുകളിലേക്ക് വളഞ്ഞ ഗ്ലാസ് വിൻഡോകൾ (ആൽപൈൻ ഗ്ലാസ് റൂഫ്) നിലനിർത്തിക്കൊണ്ടാണ് പുതിയ പതിപ്പും എത്തിയിരിക്കുന്നത്. എന്നാൽ, പഴയ ത്രീ ഡോർ ഡിസൈനിൽ നിന്ന് മാറി കുടുംബങ്ങൾക്ക് സൗകര്യപ്രദമായ ഫൈവ് ഡോർ ലേഒൗട്ടിലാണ് വാഹനം നിർമിച്ചിരിക്കുന്നത്.

നാല് പ്രധാന വേരിയന്‍റുകളിലും മൂന്ന് പവർട്രെയിൻ ഓപ്ഷനുകളിലും ആറ് കളർ സ്കീമുകളിലുമാണ് സിയറ ലഭിക്കുക. മുൻവശത്ത് ഉടനീളം നീളുന്ന എൽഇഡി ലൈറ്റ് ബാർ, ബോക്സി ഡിസൈൻ, ഫ്ലഷ് ഡോർ ഹാൻഡിലുകൾ, 19 ഇഞ്ച് അലോയ് വീലുകൾ എന്നിവ സിയറയ്ക്ക് ഗംഭീര ലുക്ക് നൽകുന്നു.

അകത്തളത്തിലെ ആഡംബരം

അകത്തളത്തിൽ വിപ്ലവകരമായ മാറ്റങ്ങളാണ് ടാറ്റ കൊണ്ടുവന്നിരിക്കുന്നത്. ഡാഷ്ബോർഡിൽ മൂന്ന് ഡിജിറ്റൽ സ്ക്രീനുകളാണുള്ളത്. ഡ്രൈവർക്കുള്ള 10.25 ഇഞ്ച് ഡിജിറ്റൽ ക്ലസ്റ്റർ, നടുവിലായി 12.3 ഇഞ്ച് ഇൻഫോടെയ്ൻമെന്‍റ് സിസ്റ്റം, കോ-പാസഞ്ചറിനായി മറ്റൊരു 12.3 ഇഞ്ച് സ്ക്രീൻ എന്നിവയാണവ. കൂടാതെ, സൗണ്ട് ബാറുള്ള 12 സ്പീക്കർ ജെബിഎൽ സൗണ്ട് സിസ്റ്റം, പനോരമിക് സണ്‍റൂഫ്, ഓഗ്‌മെന്‍റഡ് റിയാലിറ്റി ഹെഡ്സ് അപ്പ് ഡിസ്പ്ലേ, വോയിസ് അസിസ്റ്റൻസ്, ഡ്യുവൽ സോണ്‍ ക്ലൈമറ്റ് കണ്‍ട്രോൾ, കണക്റ്റഡ് കാർ സാങ്കേതികവിദ്യ തുടങ്ങിയ അത്യാധുനിക സൗകര്യങ്ങളും ഇതിലുണ്ട്.

എല്ലാ പതിപ്പുകളിലും സുരക്ഷയുടെ ഭാഗമായി ആറ് എയർ ബാഗുകൾ, സ്റ്റെബിലിറ്റി പ്രോഗ്രാം, ഐസോഫിക്സ് ചൈൽഡ് സീറ്റ് മൗണ്ടിംഗ് പോയിന്‍റുകൾ, ലെവൽ 2 അഡാസ്, ഹിൽ ഹോൾഡ് അസിസ്റ്റ്, പാർക്കിംഗ് സെൻസറുകൾ, 360 ഡിഗ്രി കാമറ എന്നിവയുണ്ട്. പിന്നിലെ യാത്രക്കാർക്ക് മികച്ച ലെഗ്റൂമും സുഖകരമായ സീറ്റിംഗും ഉറപ്പുവരുത്തുന്നതിനായി ‘ലൗഞ്ച്’ ശൈലിയിലുള്ള സീറ്റുകളാണ് നൽകിയിരിക്കുന്നത്.

എൻജിനും പെർഫോമൻസും

മൂന്ന് എൻജിൻ ഓപ്ഷനുകളിലായാണ് സിയറ എത്തുന്നത്. 1.5 ലിറ്റർ നാച്ചുറലി ആസ്പിറേറ്റഡ് പെട്രോൾ എൻജിൻ (106 എച്ച്പി കരുത്ത്, 145 എൻഎം ടോർക്ക്), കരുത്തുറ്റ 1.5 ലിറ്റർ ടർബോ പെട്രോൾ എൻജിൻ (160 എച്ച്പി കരുത്ത്, 255 എൻഎം ടോർക്ക്), 1.5 ലിറ്റർ ഡീസൽ എൻജിൻ (118 എച്ച്പി കരുത്ത്, 260 എൻഎം ടോർക്ക്) എന്നിവയാണവ. മാനുവൽ, ഓട്ടോമാറ്റിക് ഗിയർബോക്സ് ഓപ്ഷനുകൾ ലഭ്യമാണ്. ടർബോ പെട്രോൾ വേരിയന്‍റിൽ ഓട്ടോമാറ്റിക് ഗിയർബോക്സ് മാത്രമേ ഉണ്ടാകൂ.


11.49 ലക്ഷം രൂപയാണ് പ്രാരംഭവിലയെങ്കിലും ഉയർന്ന വേരിയന്‍റുകളുടെ വിലകൾ ഡിസംബറിൽ പ്രഖ്യാപിക്കും. മൈലേജ് വിവരങ്ങളും കന്പനി ഒൗദ്യോഗികമായി പുറത്തുവിട്ടിട്ടില്ല. സിയറയുടെ ബുക്കിംഗ് ഡിസംബർ 16 മുതൽ ആരംഭിക്കും. 2026 ജനുവരി 15 മുതൽ വണ്ടിയുടെ ഡെലിവറി തുടങ്ങും. ഹ്യുണ്ടായ് ക്രെറ്റ, കിയ സെൽറ്റോസ്, മാരുതി ഗ്രാൻഡ് വിറ്റാര തുടങ്ങിയ വന്പന്മാരോടാണ് സിയറ മത്സരിക്കുക.

Auto

പുതുമകളോടെ ടാറ്റ സിയറ

കൊച്ചി: ടാറ്റാ മോട്ടോഴ്‌സിന്‍റെ മികച്ച വാഹനങ്ങളിലൊന്നായ ടാറ്റാ സിയറ പ്രീമിയം മിഡ് എസ്‌യുവിയായി വിപണിയിലെത്തുന്നു. 11.49 ലക്ഷം രൂപയാണ് പ്രാംരംഭ എക്‌സ് ഷോറൂം വില. ഡിസംബര്‍ 16ന് ബുക്കിംഗ് ആരംഭിക്കും.

ഡിസൈനിലും പ്രവര്‍ത്തനക്ഷമതയിലും മികവും പുതുമയും ഉറപ്പാക്കിയാണ് ടാറ്റാ സിയറയുടെ രണ്ടാം വരവ്. 1.5 ഹൈപീരിയന്‍ ടിജിഡിഐ പവര്‍ഫുള്‍ 4-സിലിണ്ടര്‍, 160 പിഎസ് പവര്‍, 255 എന്‍എം ടോര്‍ക്ക്, ഹൈപ്പര്‍ക്വയറ്റ് റൈഡ്, വേരിയബിള്‍ ജിയോമെട്രി ടര്‍ബോ ചാര്‍ജര്‍ പോലുള്ള അഡ്വാന്‍സ്ഡ് ഹൈപ്പര്‍ടെക് സാങ്കേതിക വിദ്യകള്‍ എന്നിവ പുതിയ മോഡലിന്‍റെ സവിശേഷതയാണ്.

ഉയര്‍ന്ന നിലവാരത്തിലുള്ള സുഖസൗകര്യങ്ങള്‍, മികച്ച സാങ്കേതികവിദ്യ, സുരക്ഷ എന്നിവ പുതിയ മോഡലില്‍ ഉറപ്പാക്കിയിട്ടുണ്ടെന്ന് ടാറ്റാ മോട്ടോഴ്‌സ് പാസഞ്ചര്‍ വെഹിക്കിള്‍സ് ലിമിറ്റഡ് എംഡിയും സിഇഒയുമായ ശൈലേഷ് ചന്ദ്ര പറഞ്ഞു.

പ്രചോദനമാകുന്ന പുതുമകളും ആകർഷക രൂപകല്പനയും ഉള്‍പ്പെടെ പ്രീമിയം അനുഭവമാണ് ടാറ്റാ സിയറ നല്‍കുന്നതെന്നും അദ്ദേഹം പറഞ്ഞു. ജനുവരി 15 മുതല്‍ വാഹനത്തിന്‍റെ വിതരണം തുടങ്ങും.

Auto

കൊടുങ്കാറ്റായി കാവാസാക്കി Z 1100

ജാപ്പനീസ് വാഹന നിർമാതാക്കളായ കാവാസാക്കി അവരുടെ ജനപ്രിയ ‘ഇസഡ്’ സീരീസിലെ ഏറ്റവും പുതിയ മോഡലായ "ഇസഡ് 1100' ഇന്ത്യൻ വിപണിയിൽ അവതരിപ്പിച്ചു. കരുത്തുറ്റ എൻജിനും ആക്രമണോത്സുക രൂപകൽപ്പനയും ഏറ്റവും പുതിയ ഇലക‌്ട്രോണിക് സംവിധാനങ്ങളുമായി എത്തുന്ന ഈ സൂപ്പർനേക്കഡ് ബൈക്ക് പ്രീമിയം വിഭാഗത്തിൽ പുതിയ തരംഗം സൃഷ്ടിക്കാൻ ഒരുങ്ങുകയാണ്.

1972ൽ കാവാസാക്കി അവതരിപ്പിച്ച ഇസഡ് സീരീസ് മികച്ച പ്രകടനത്തിന് പേരുകേട്ടതാണ്. ‘സുഗോമി’ എന്ന കാവാസാക്കിയുടെ ഡിസൈൻ തത്വശാസ്ത്രമാണ് ഈ സീരീസിന്‍റെ മുഖമുദ്ര. ഒരു വേട്ടക്കാരനെപ്പോലെ എപ്പോഴും കുതിക്കാൻ തയാറായ രൂപകൽപ്പനയാണ് ‘സുഗോമി’. ഈ പാരന്പര്യം ഇസഡ് 1100ലും കാണാം. വാഹനത്തിലെ ഇരട്ട എൽഇഡി ഹെഡ്‌ലാന്പുകൾ, മസ്കുലാർ ആയ ഇന്ധന ടാങ്ക്, ഷാർപ്പ് ആയ പിൻഭാഗം എന്നിവ ‘സുഗോമി’ ഡിസൈൻ ശൈലിക്ക് പൂർണത കൈവരുത്തുന്നു.

മുൻഗാമിയായ ഇസഡ് 1000ന്‍റെ പാരന്പര്യം തുടരുന്പോഴും സാങ്കേതികവിദ്യയിലും എൻജിൻ ശേഷിയിലും "ഇസഡ് 1100' ഒരുപാടു മുന്നിലാണ്. 1099 സിസി ലിക്വിഡ് കൂൾഡ് 4 സ്ട്രോക്ക് ഇൻ ലൈൻ ഫോർ സിലിണ്ടർ എൻജിനാണ് വാഹനത്തിന്‍റെ ഹൃദയം. നിൻജ 1100 എസ്എക്സിൽ ഉപയോഗിക്കുന്ന അതേ എൻജിൻതന്നെയാണിത്. 136 ബിഎച്ച്പി കരുത്തും 113 എൻഎം ടോർക്കും ഈ എൻജിൻ ഉത്പാദിപ്പിക്കും.

ആറ് സ്പീഡ് മാനുവൽ ഗിയർബോക്സ്. ക്ലച്ച് ഇല്ലാതെതന്നെ ഗിയർ കൂട്ടാനും കുറയ്ക്കാനും സാധിക്കുന്ന ഇരുവശത്തേക്കുമുള്ള ക്വിക്ക്ഷിഫ്റ്റർ. മികച്ച ബ്രേക്കിംഗിനായി മുൻവശത്ത് ഇരട്ട ഡിസ്കുകളും പിൻവശത്ത് ഒറ്റ ഡിസ്കുകളും ഇസഡ് 1100റിലുണ്ട്.17.85 കിലോമീറ്റർ മൈലേജാണ് വാഹനത്തിന് കന്പനി അവകാശപ്പെടുന്നത്.

ഐഎംയു അടിസ്ഥാനമാക്കിയുള്ള മൂന്ന് ലെവൽ ട്രാക‌്ഷൻ കണ്‍ട്രോൾ, റോഡിലെ സാഹചര്യങ്ങൾക്കനുസരിച്ച് എൻജിന്‍റെ പവർ ഒൗട്ട്പുട്ട് ക്രമീകരിക്കാനുള്ള രണ്ട് പവർ മോഡുകൾ, കോർണറിംഗ് എബിഎസ്, ഹൈവേ യാത്രകളിൽ സഹായകമാകുന്ന ക്രൂയിസ് കണ്‍ട്രോൾ എന്നിവയാണ് മറ്റു ഫീച്ചറുകൾ. ബ്ലൂടൂത്ത് കണക്റ്റിവിറ്റിയുള്ള അഞ്ച് ഇഞ്ച് ടിഎഫ്ടി കളർ ഡിസ്പ്ലേ ടേണ്‍ ബൈ ടേണ്‍ നാവിഗേഷൻ, കോൾ അലർട്ടുകൾ, മെസേജ് നോട്ടിഫിക്കേഷനുകൾ എന്നിവ ലഭ്യമാക്കുന്നു.

സൂപ്പർനേക്കഡ് വിഭാഗത്തിൽ കാവാസാക്കി ഇസഡ് 1100 നേരിട്ട് മത്സരിക്കുന്നത് ശക്തരായ എതിരാളികളോടാണ്. ഹോണ്ട സിബി 1000 ഹോർനെറ്റ് എസ്പി ആണ് ഏറ്റവും അടുത്ത എതിരാളി. ട്രയംഫ് സ്പീഡ് ട്രിപ്പിൾ 1200 ആർഎസ്, ഡ്യുക്കാറ്റി സ്ട്രീറ്റ്ഫൈറ്റർ വി2, സുസുക്കി ജിഎസ്എക്സ്-എസ് 1000 തുടങ്ങിയ എതിരാളികളും ഈ വിഭാഗത്തിലുണ്ട്. 12.79 ലക്ഷം രൂപയാണ് കാവാസാക്കി ഇസഡ് 1100ന്‍റെ എക്സ് ഷോറൂം വില.

 വില: 12.79 ലക്ഷം

മൈലേജ്: 17.85 കിലോമീറ്റര്‍

Auto

10.30 ലക്ഷത്തിന് സോണറ്റ് എച്ച്ടികെ(ഒ) സ്വന്തമാക്കാം

ദക്ഷിണ കൊറിയന്‍ വാഹന നിര്‍മാതാക്കളായ കിയയുടെ സബ് കോംപാക്റ്റ് എസ്‌യുവിയായ കിയ സോണറ്റ് എച്ച്ടികെ(ഒ) വേരിയന്‍റ് ആകര്‍ഷകമായ ഓഫറില്‍ ലഭ്യമാക്കി ഇഞ്ചിയോണ്‍ കിയ. ‘10 ലക്ഷത്തിനൊരു കിടിലം കാര്‍’ എന്ന പ്രമോഷന്‍ ടാഗ്‌ ലൈനോടുകൂടിയാണ് ഈ മോഡല്‍ വിപണിയില്‍ എത്തിക്കുന്നത്.

ജിഎസ്ടി ഇളവുകള്‍ കൂടാതെ ഇഞ്ചിയോണ്‍ കിയ നല്‍കുന്ന 86,000 രൂപയുടെ പ്രത്യേക ആനുകൂല്യങ്ങളോടെ ഉപഭോക്താക്കള്‍ക്ക് 10.30 ലക്ഷം രൂപയ്ക്ക് ഓണ്‍ റോഡ് വിലയില്‍ കിയ സോണറ്റ് എച്ച്ടികെ(ഒ) മോഡല്‍ സ്വന്തമാക്കാന്‍ സാധിക്കും.

എച്ച്ടികെ പ്ലസ് മോഡലില്‍ സാധാരണയായി ലഭ്യമല്ലാത്തതും പ്രീമിയം അനുഭവം നല്‍കുന്നതുമായ നിരവധി ഫീച്ചറുകളാണ് എച്ച്ടികെ(ഒ) വേരിയന്‍റിന്‍റെ പ്രധാന ആകര്‍ഷണം. ഉയര്‍ന്ന വേരിയന്‍റുകളില്‍ മാത്രം ലഭിച്ചിരുന്ന ചില പ്രീമിയം ഫീച്ചറുകള്‍ സാധാരണ ഉപഭോക്താക്കള്‍ക്ക് കൂടി ഈ മോഡല്‍ പ്രാപ്തമാക്കുന്നു.

കുറഞ്ഞ വിലയിലുള്ള ഈ ഓഫര്‍ മോഡലില്‍ പോലും സുരക്ഷാ ഫീച്ചറുകള്‍ക്ക് കിയ വലിയ പ്രാധാന്യം നല്‍കുന്നുണ്ട്. ഡ്യുവല്‍ ഫ്രണ്ട് എയര്‍ബാഗുകള്‍ക്ക് പുറമെ ഫ്രണ്ട് സീറ്റ് സൈഡ് എയര്‍ബാഗുകളും സൈഡ് കര്‍ട്ടന്‍ എയര്‍ബാഗുകളുമുണ്ട്.

ആന്‍റി ലോക്ക് ബ്രേക്കിംഗ് സിസ്റ്റം (എബിഎസ്), ഇലക്ട്രോണിക് ബ്രേക്ക്ഫോഴ്സ് ഡിസ്ട്രിബ്യൂഷന്‍ (ഇബിഡി), ഹില്‍ അസിസ്റ്റ് കണ്‍ട്രോള്‍, ഓട്ടോമാറ്റിക് ക്ലൈമറ്റ് കണ്‍ട്രോള്‍ ഉള്‍പ്പെടെയുള്ള സുരക്ഷാ സംവിധാനങ്ങള്‍ ഈ മോഡലില്‍ ലഭ്യമാണ്.

വയര്‍ലെസ് ആന്‍ഡ്രോയിഡ് ഓട്ടോ, ആപ്പിള്‍ കാര്‍പ്ലേ എന്നീ ഫീച്ചറുകളെ പിന്തുണയ്ക്കുന്ന 8 ഇഞ്ച് ടച്ച്സ്ക്രീന്‍ ഇന്‍ഫോടെയ്ന്‍മെന്‍റ് സിസ്റ്റം വാഹനത്തില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നു. ഇലക്‌ട്രിക് സണ്‍റൂഫ് ഉള്‍പ്പെടുത്തിയിട്ടുണ്ടെന്നതാണ് മറ്റൊരു ഹൈലൈറ്റ്.

മികച്ച കാഴ്ചയ്ക്കായി റിയര്‍ ഡിഫോഗര്‍, റിയര്‍ വൈപ്പര്‍ & വാഷര്‍ എന്നിവ ഉള്‍പ്പെടുത്തിയിരിക്കുന്നു. ഡ്രൈവറുടെ സൗകര്യത്തിനായി ഡ്രൈവര്‍ സീറ്റ് ഹൈറ്റ് അഡ്ജസ്റ്റ്മെന്‍റ് ഫീച്ചര്‍ നല്‍കിയിട്ടുണ്ട്. സുരക്ഷിതമായ പാര്‍ക്കിംഗിനായി റിയര്‍ വ്യൂ കാമറ വിത്ത് ഗൈഡ്‌ലൈന്‍സ് ഈ മോഡലില്‍ ലഭ്യമാണ്.

വില കുറഞ്ഞ മോഡലില്‍ ആവശ്യമായ എല്ലാ സുരക്ഷാ, സൗകര്യ ഫീച്ചറുകളും ഉള്‍പ്പെടുത്തി ഉപഭോക്താക്കളെ ആകര്‍ഷിക്കുക എന്നതാണ് കിയ ലക്ഷ്യമിടുന്നത്. സുരക്ഷയ്ക്കും സൗകര്യത്തിനും ഒരുപോലെ പ്രാധാന്യം നല്‍കിക്കൊണ്ടുള്ള ഈ മോഡല്‍, സെഗ്‌മെന്‍റിലെ ടാറ്റാ നെക്സോണ്‍, മാരുതി ബ്രെസ, ഹുണ്ടായി വെന്യു തുടങ്ങിയ വാഹനങ്ങള്‍ക്ക് ശക്തമായ വെല്ലുവിളിയാണുയർത്തുന്നത്.

Auto

ഇലക്‌ട്രിക് കരുത്തിൽ മിനി കണ്‍ട്രിമാൻ എസ്ഇ ഓൾ4

പ്രീമിയം വാഹനവിപണിക്കു കരുത്തേകി മിനി തങ്ങളുടെ പൂർണ ഇലക്‌ട്രിക് മോഡലായ കണ്‍ട്രിമാൻ എസ്ഇ ഓൾ4 ഇന്ത്യൻ വിപണിയിലെത്തിച്ചു. 66.90 ലക്ഷം (എക്സ്-ഷോറൂം) പ്രാരംഭവിലയിലാണ് ഈ പുതിയ പ്രീമിയം ഇലക്‌ട്രിക് എസ്‌യുവി രാജ്യത്ത് അവതരിപ്പിച്ചത്. കംപ്ലീറ്റ്‌ലി ബിൽറ്റ് അപ്പ് യൂണിറ്റായി എത്തുന്ന വാഹനം ഇപ്പോൾ രാജ്യമെന്പാടുമുള്ള മിനി ഡീലർഷിപ്പുകളിൽ ബുക്ക് ചെയ്യാം.

ഏറ്റവും ശക്തൻ

കണ്‍ട്രിമാൻ എസ്ഇ ഓൾ4-ന്‍റെ ഏറ്റവും വലിയ പ്രത്യേകത അതിന്‍റെ ഡ്യുവൽ മോട്ടോർ ഓൾ വീൽ ഡ്രൈവ് ക്രമീകരണമാണ്. ഈ സംവിധാനം 313 ബിഎച്ച്പി കരുത്തും 494 എൻഎം ടോർക്കും ഉത്പാദിപ്പിക്കുന്നു. ഇതോടെ, നിലവിൽ ഇന്ത്യയിൽ വില്പനയിലുള്ള മിനി മോഡലുകളിൽ ഏറ്റവും ശക്തനായ വാഹനാമായി കണ്‍ട്രിമാൻ എസ്ഇ ഓൾ4 മാറി. 0-100 കിലോമീറ്റർ വേഗത 5.6 സെക്കൻഡിൽ വാഹനം കൈവരിക്കും. 66.45 കിലോവാട്ട് ലിഥിയം-അയണ്‍ ബാറ്ററി പായ്ക്കാണ് നൽകിയിരിക്കുന്നത്. ഒറ്റ ചാർജിൽ 440 കിലോമീറ്റർ വരെ റേഞ്ച് കന്പനി വാഗ്ദാനം ചെയ്യുന്നുണ്ട്. 130 കിലോവാട്ട് ഡിസി ഫാസ്റ്റ് ചാർജർ ഉപയോഗിച്ച് 29 മിനിറ്റിനുള്ളിൽ ബാറ്ററി 10% മുതൽ 80% വരെ ചാർജ് ചെയ്യാം.

സ്പോർട്ടി ലുക്ക്

ജെസിഡബ്ല്യു (ജോണ്‍ കൂപ്പർ വർക്ക്സ്) ട്രിമ്മും പുതിയ ഇന്‍റീരിയറും കണ്‍ട്രിമാൻ എസ്ഇ ഓൾ4-ൽ കിയോസ്കിന് സമാനമായ മിനിയുടെ സിഗ്നേച്ചർ ഡിസൈൻ നിലനിർത്തിയിട്ടുണ്ട്. ജെസിഡബ്ല്യു ട്രിം സ്റ്റാൻഡേർഡ് ആയി നൽകിയിരിക്കുന്നു. ഇത് വാഹനത്തിന് സ്പോർട്ടി ലുക്ക് നൽകുന്നു.

പുതുക്കിയ ഗ്രിൽ, റീഡിസൈൻ ചെയ്ത എൽഇഡി ഹെഡ്‌ലാന്പുകൾ, ഫ്ലഷ് ഡോർ ഹാൻഡിലുകൾ, 19 ഇഞ്ച് അലോയ് വീലുകൾ, ജെറ്റ് ബ്ലാക്ക് റൂഫ് എന്നിവ വാഹനത്തിന്‍റെ മറ്റ് പ്രധാന ആകർഷണങ്ങളാണ്. അകത്തളത്ത് മിനിയുടെ പുതിയ മിനിമലിസ്റ്റ് ഡിസൈൻ ഫിലോസഫി കാണാം. വൃത്താകൃതിയിലുള്ള ഒഎൽഇഡി ഡിസ്പ്ലേയാണ് സെൻട്രൽ കണ്‍സോളിലെ ഹൈലൈറ്റ്.

പനോരമിക് ഗ്ലാസ് റൂഫ്, ഹർമൻ കാർഡണ്‍ സറൗണ്ട് സൗണ്ട് സിസ്റ്റം, ഹെഡ്-അപ്പ് ഡിസ്പ്ലേ, വയർലെസ് ഫോണ്‍ മിററിംഗ് എന്നിവ സ്റ്റാൻഡേർഡ് ഫീച്ചറുകളാണ്.

സുരക്ഷ ഉറപ്പ്

360-ഡിഗ്രി സറൗണ്ട് വ്യൂ കാമറ, അഡാപ്റ്റീവ് ക്രൂയിസ് കണ്‍ട്രോൾ, ലെയ്ൻ കീപ്പിംഗ് അസിസ്റ്റ് തുടങ്ങിയ ഡ്രൈവർ അസിസ്റ്റൻസ് സംവിധാനങ്ങളും സുരക്ഷ ഉറപ്പാക്കുന്നു. ഇലക്‌ട്രിക് കരുത്തും ഓൾ-വീൽ-ഡ്രൈവ് സംവിധാനവും ഒരുമിക്കുന്ന കണ്‍ട്രിമാൻ എസ്ഇഓൾ4, ആഡംബര ഇലക്‌ട്രിക് എസ‌്‌യുവി വിപണിയിൽ ബിഎംഡബ്ല്യു ഐഎക്സ്1, വോൾവോ എക്സ്‌സി40 റീചാർജ് തുടങ്ങിയ മോഡലുകളുമായി മത്സരിക്കും.

Auto

തരംഗം സൃഷ്ടിക്കാന്‍ ഹ്യുണ്ടായ് വെന്യു

ഇന്ത്യന്‍ വാഹന വിപണിയില്‍ മിനി എസ്‌യുവി വിഭാഗത്തില്‍ തരംഗം സൃഷ്ടിക്കാന്‍ ഹ്യുണ്ടായ് പുതിയ തലമുറ വെന്യുയുമായി എത്തിയിരിക്കുന്നു. അടിമുടി മാറിയ രൂപകല്‍പ്പനയും അത്യാധുനിക സാങ്കേതികവിദ്യയും സുരക്ഷാ സംവിധാനങ്ങളുമായിട്ടാണ് ഈ മുഖംമിനുക്കിയ മോഡല്‍ വിപണിയിലെത്തിയിരിക്കുന്നത്. 7.89 ലക്ഷം രൂപ മുതലാണ് പുതിയ വെന്യുവിന്‍റെ പ്രാരംഭ എക്സ് ഷോറൂം വില ആരംഭിക്കുന്നത്.

പുറം രൂപകല്‍പ്പനയില്‍ 2019ല്‍ ഇന്ത്യന്‍ വിപണിയില്‍ എത്തിയ വെന്യുവിനേക്കാള്‍ വലുപ്പത്തിലും രൂപത്തിലും കാര്യമായ മാറ്റങ്ങള്‍ വരുത്തിയിട്ടുണ്ട്. 48 എംഎം ഉയരവും 30 എംഎം വീതിയും വര്‍ധിപ്പിച്ചതോടെ വാഹനത്തിന് റോഡില്‍ കൂടുതല്‍ കരുത്തും പ്രീമിയം ലുക്കും ലഭിക്കുന്നുണ്ട്.

പുതിയ ഭാവം

മുന്‍വശത്ത് നല്‍കിയിട്ടുള്ള ക്വാഡ്ബീം എല്‍ഇഡി ഹെഡ്‌ലാമ്പുകളും സിഷേപ്പ് എല്‍ഇഡി ഡിആര്‍എല്‍ ലേഔട്ടും ശ്രദ്ധേയമാണ്. വിശാലമായ ‘ഡാര്‍ക്ക് ക്രോം’ റേഡിയേറ്റര്‍ ഗ്രില്‍ വാഹനത്തിന് ആക്രമണോത്സുകമായ ഭാവം നല്‍കുന്നു. പിന്നില്‍, ഇപ്പോള്‍ ട്രെന്‍ഡ് ആയിക്കൊണ്ടിരിക്കുന്ന കണക്റ്റഡ് എല്‍ഇഡി ലൈറ്റ് ബാര്‍ ഉള്‍പ്പെടുന്ന ഹൊറൈസണ്‍ എല്‍ഇഡി ടെയില്‍ ലാമ്പുകള്‍ നല്‍കിയിരിക്കുന്നു. പുതുക്കിയ 16 ഇഞ്ച് ഡയമണ്ട് കട്ട് അലോയ് വീലുകള്‍ വാഹനത്തിന്‍റെ ലുക്ക് വര്‍ധിപ്പിച്ചിട്ടുണ്ട്.

ഇന്‍റീരിയര്‍ ആകര്‍ഷകമാക്കുന്നതില്‍ ഹ്യുണ്ടായ് ഇത്തവണ യാതൊരു പിശുക്കും കാണിച്ചിട്ടില്ല. ഡാഷ്ബോര്‍ഡില്‍ സ്ഥാനം പിടിച്ചിരിക്കുന്ന ഡ്യുവല്‍ 12.3 ഇഞ്ച് കര്‍വ്ഡ് പാനോരമിക് ഡിസ്പ്ലേകളാണ് ഈ വിഭാഗത്തിലെ ഏറ്റവും വലിയ പ്രത്യേകത. ബ്ലൂലിങ്ക് കണക്റ്റിവിറ്റി, വയര്‍ലെസ് ആന്‍ഡ്രോയിഡ് ഓട്ടോ, ആപ്പിള്‍ കാര്‍പ്ലേ പിന്തുണയോടെയാണ് ഇന്‍ഫോടെയ്ന്‍മെന്‍റ് സിസ്റ്റം വരുന്നത്.

പ്രീമിയം അനുഭവം വര്‍ധിപ്പിക്കുന്നതിനായി വെന്‍റിലേറ്റഡ് ഫ്രണ്ട് സീറ്റുകള്‍, എട്ട് സ്പീക്കര്‍ ബോസ് സൗണ്ട് സിസ്റ്റം, സ്മാര്‍ട്ട് ഇലക്‌ട്രിക് സണ്‍റൂഫ്, പുതിയ ത്രീ സ്പോക്ക് സ്റ്റിയറിംഗ് വീല്‍, പിന്നിലെ യാത്രക്കാര്‍ക്കായി സണ്‍ഷേഡുകള്‍ എന്നിവയും വാഹനത്തില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നു.

പഴയ കുതിപ്പ്

എന്‍ജിന്‍ ഓപ്ഷനുകള്‍ മുന്‍ മോഡലിലേതുതന്നെ നിലനിര്‍ത്തിയിട്ടുണ്ട്. 1.2 ലിറ്റര്‍ നാച്ചുറലി ആസ്പിരേറ്റഡ് പെട്രോള്‍ എന്‍ജിനും കരുത്തേറുന്ന 1.0 ലിറ്റര്‍ ടര്‍ബോ ജിഡിഐ പെട്രോള്‍ എൻജിനും മൈലേജിന് പേരുകേട്ട 1.5 ലിറ്റര്‍ ഡീസല്‍ എന്‍ജിനും ലഭ്യമാണ്. ടര്‍ബോ പെട്രോളിനൊപ്പം ഏഴ് സ്പീഡ് ഡിസിടി ട്രാന്‍സ്മിഷന്‍ ഓപ്ഷന്‍ നിലനിര്‍ത്തിയിട്ടുണ്ട്.

ഏറ്റവും പ്രധാനപ്പെട്ട മാറ്റം ഡീസല്‍ എന്‍ജിനൊപ്പം പുതിയ ആറ് സ്പീഡ് ഓട്ടോമാറ്റിക് ഗിയര്‍ബോക്സ് ഓപ്ഷന്‍ കൂടി ഇത്തവണ ഉള്‍പ്പെടുത്തി എന്നതാണ്. വാഹനത്തിന് 20.99 കിലോമീറ്റര്‍ മൈലേജാണ് കമ്പനി അവകാശപ്പെടുന്നത്.

അതീവ ജാഗ്രത

സുരക്ഷാ കാര്യങ്ങളില്‍ പുതിയ വെന്യു ഒരു വിട്ടുവീഴ്ചയുമില്ലാത്ത നിലപാടാണ് സ്വീകരിച്ചിരിക്കുന്നത്. ഈ വിഭാഗത്തില്‍ ആദ്യമായി ലെവല്‍ 2 അഡാസ് സ്യൂട്ട് ഇതില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നു. ആറ് എയര്‍ബാഗുകള്‍, 360 ഡിഗ്രി കാമറ, ഇലക്‌ട്രോണിക് സ്റ്റെബിലിറ്റി കണ്‍ട്രോള്‍ എന്നിവ എല്ലാ വേരിയന്‍റുകളിലും ഒരുക്കിയിരിക്കുന്നു.

ഹില്‍ സ്റ്റാര്‍ട്ട് അസിസ്റ്റ് കണ്‍ട്രോള്‍, ഓട്ടോ ഹോള്‍ഡുള്ള ഇലക്ട്രിക് പാര്‍ക്കിംഗ് ബ്രേക്ക്, സറൗണ്ട് വ്യൂ മോണിറ്റര്‍, ടയര്‍ പ്രഷര്‍ മോണിറ്ററിംഗ് സിസ്റ്റം, ബ്ലൈന്‍ഡ് സ്പോട്ട് മോണിറ്റര്‍, ഓള്‍ 4 ഡിസ്ക് ബ്രേക്കുകള്‍ എന്നീങ്ങനെ നീളും സുരക്ഷാ ഫീച്ചറുകള്‍. 65 സേഫ്റ്റി ഫീച്ചറുകളാണ് ഹ്യുണ്ടായി വെന്യുവില്‍ നല്‍കിയിരിക്കുന്നത്. അതില്‍ 32 സേഫ്റ്റി ഫീച്ചറുകള്‍ എല്ലാ വേരിയന്‍റിലും സ്റ്റാന്‍ഡേര്‍ഡായിത്തന്നെ ലഭിക്കും.ആറ് സിംഗിള്‍ ടോണ്‍ കളര്‍ ഓപ്ഷനുകളിലും രണ്ട് ഡ്യുവല്‍ ടോണ്‍ ഓപ്ഷനുകളിലും പുതിയ വെന്യു ലഭ്യമാകും. എട്ട് വേരിയന്‍റുകളിലാണ് വാഹനം വിപണിയില്‍ അവതരിപ്പിച്ചിരിക്കുന്നത്. ടാറ്റ നെക്സോണ്‍, മാരുതി സുസുക്കി ബ്രെസ, കിയ സോനെറ്റ്, മഹീന്ദ്ര എക്സ്‌യുവി 300 എന്നിവരുമായിയാണ് നേര്‍ക്കുനേര്‍ വെന്യു കൊമ്പുകോര്‍ക്കുന്നത്.

Auto

വോൾവോയുടെ ചെറിയ ഇവി.

സ്വീഡിഷ് വാഹനനിർമാതാക്കളായ വോൾവോയുടെ ഏറ്റവും ചെറിയ ഇലക്‌ട്രിക് എസ്‌യുവി ഇഎക്സ് 30 ഇന്ത്യൻ വിപണിയിൽ എത്തി. വോൾവോയുടെ മറ്റ് മോഡലുകളോട് ഏറെ സാമ്യമുള്ള വാഹനമാണിത്.

ലോകത്തിലെ ഏറ്റവും സുരക്ഷിതമായ കാർ നിർമാതാക്കളിൽനിന്ന് താങ്ങാവുന്ന വിലയിൽ ലഭിക്കുന്ന ഏറ്റവും സുരക്ഷയേറിയ എസ്‌യുവി മോഡലാണ് ഇഎക്സ് 30. 41 ലക്ഷം രൂപയാണ് വാഹനത്തിന്‍റെ എക്സ് ഷോറൂം വില.

ഗീലിയുടെ എസ്ഇഎ പ്ലാറ്റ്ഫോമിൽ വികസിപ്പിച്ചിരിക്കുന്ന വാഹനം 69 കിലോവാട്ട് സിംഗിൾ ബാറ്ററി പാക്കുമായാണ് ഇന്ത്യൻ വിപണിയിൽ എത്തുന്നത്. അന്താരാഷ്‌ട്ര വിപണിയിൽ മൂന്ന് ബാറ്ററി ഓപ്ഷനുകളുമായാണ് ഈ മോഡൽ എത്തുന്നത്.

272 എച്ച്പി കരുത്തും 343 എൻഎം പീക് ടോർക്കും ഉത്പാദിപ്പിക്കാൻ ശേഷിയുള്ള എൻജിനാണ് ഇഎക്സ് 30ന്‍റേത്. ഒറ്റ ചാർജിംഗിൽ 480 കിലോമീറ്റർ റേഞ്ച് കന്പനി വാഗ്ദാനം ചെയ്യുന്നു.

180 കിലോമീറ്റർ മാക്സിമം സ്പീഡ് കൈവരിക്കുന്ന ഈ ഇലക്‌ട്രിക് എസ്‌യുവി 0 - 100 കിലോമീറ്റർ വേഗം കൈവരിക്കാൻ 5.3 സെക്കൻഡ് മതി. എട്ട് വർഷം അല്ലെങ്കിൽ 1.60 ലക്ഷം കിലോമീറ്റർ വാറന്‍റി വോൾവോ വാഗ്ദാനം ചെയ്യുന്നു.

11 കിലോവാട്ട് ചാർജർ സ്റ്റാൻഡേർഡായി ലഭിക്കും. സുരക്ഷയുടെ കാര്യത്തിൽ പേരുകേട്ട വോൾവോ യൂറോ എൻസിഎപിയുടെ 5 സ്റ്റാർ സുരക്ഷാ റേറ്റിംഗോടെയാണ് ഇഎക്സ് 30 റോഡിലിറക്കിയിരിക്കുന്നത്.

ഏഴ് എയർബാഗുകൾ, 360 ഡിഗ്രി കാമറ, ഓട്ടോ ഹെഡ്‌ലൈറ്റുകൾ, ടയർ പ്രഷർ മോണിറ്ററിംഗ് സിസ്റ്റം, റെയിൻ സെൻസിംഗ് വൈപ്പറുകൾ, ഹിൽ സ്റ്റാർട്ട് അസിസ്റ്റ്, ഹിൽ ഡിസന്‍റ് കണ്‍ട്രോൾ, ഐസോഫിക്സ് ചൈൽഡ് സീറ്റ് ആങ്കറേജുകൾ, ബ്ലൈൻഡ് സ്പോട്ട് മോണിറ്റർ, ലെവൽ 2 അഡാസ് സ്യൂട്ട് തുടങ്ങിയ സുരക്ഷാ ഫീച്ചറുകൾ വാഹനത്തിലുണ്ട്.

വാഹനത്തിന്‍റെ രൂപകൽപ്പനയുടെ കാര്യത്തിൽ വോൾവോ ഇഎക്സ് 90 മായി വളരെ സാമ്യമുള്ളതാണ് ഇഎക്സ് 30. എയറോഡൈനാമിക് കാര്യക്ഷമത മെച്ചപ്പെടുത്തുന്നതിനായി ക്ലോസ്ഡ് ഓഫ് ഗ്രിൽസ്, ഹാമറിനോട് സാമ്യതയുള്ള ഡിആർഎല്ലുകൾ, സ്ലിം എൽഇഡി ഹെഡ്‌ലൈറ്റുകൾ, പിക്സലേറ്റഡ് റിയർ ലൈറ്റ്സ്, 19 ഇഞ്ച് അലോയ് വീലുകൾ എന്നിവ വാഹനത്തെ മനോഹരമാക്കുന്നു.

ഡ്യുവൽ ടോണ്‍ ലൈറ്റ് ഗ്രേ, ബ്ലാക്ക് തീം കാബിനാണ് വാഹനത്തിന്. അഞ്ച് ആംബിയന്‍റ് ലൈറ്റിംഗ് തീമുകളും അകത്തളത്തിന് ലഭിക്കും.

12.3 ഇഞ്ച് വെർട്ടിക്കൽ ഇൻഫോടെയ്ൻമെന്‍റ് സിസ്റ്റം, സൗണ്ട് ബാറുള്ള 9 സ്പീക്കർ ഹർമൻ കാർഡണ്‍ സൗണ്ട് സിസ്റ്റം, പനോരമിക് സണ്‍റൂഫ്, പവർഡ് ഫ്രണ്ട് സീറ്റുകൾ, ഡ്യുവൽ സോണ്‍ ക്ലൈമറ്റ് കണ്‍ട്രോൾ, വയർലെസ് ഫോണ്‍ ചാർജർ, എൻഎഫ്സി സ്മാർട്ട് കാർഡുള്ള ഡിജിറ്റൽ കീ പ്ലസ്, പവർഡ് ടെയിൽഗേറ്റ് തുടങ്ങി നിരവധി ഫീച്ചറുകൾ ഈ ഇവിയിലുണ്ട്.

ഒനിക്സ് ബ്ലാക്ക്, ക്ലൗഡ് ബ്ലൂ, ക്രിസ്റ്റൽ വൈറ്റ്, മോസ് യെല്ലോ, വേപ്പർ ഗ്രേ എന്നീ അഞ്ച് നിറങ്ങളിൽ ഇഎക്സ് 30 ലഭിക്കും. കർണാടകയിലെ ഹൊസക്കോട്ടെ പ്ലാന്‍റിൽനിന്നാണ് വാഹനം അസംബിൾ ചെയ്ത് ഇന്ത്യൻ നിരത്തിലെത്തുന്നത്.

ബിഎംഡബ്ല്യു ഐഎക്സ് 1, ഹ്യുണ്ടായി അയോണിക് 5, ബിവൈഡി സീലിയൻ 7 എന്നിവരാണ് ഇഎക്സ് 30ന്‍റെ എതിരാളികൾ.

Auto

ഒക്‌ടാവിയ തിരിച്ചുവരുന്നു

ചെക്ക് വാഹന ബ്രാൻഡായ സ്കോഡ ഓട്ടോ ഇന്ത്യ തങ്ങളുടെ ഐക്കോണിക് പെർഫോമൻസ് സെഡാൻ മോഡൽ ഒക്ടാവിയ ആർഎസിനെ തിരികെ കൊണ്ടുവരുന്നു. ഇന്ത്യയിലേക്ക് ഒരു ആഗോള ഐക്കണിനെ തിരിച്ചു കൊണ്ടുവരുമെന്ന് ഈ വർഷം ആദ്യം സ്കോഡ പ്രഖ്യാപിച്ചിരുന്നു.

ഒക്‌ടാവിയയുടെ മടങ്ങിവരവിലൂടെ സ്കോഡ ആ വാഗ്ദാനം പാലിച്ചിരിക്കുകയാണ്. 2004 ലാണ് ഇന്ത്യയിലെ ആദ്യ ടർബോ ചാർജ്ഡ് പെട്രോൾ എൻജിൻ പാസഞ്ചർ കാറായി ഒക്‌ടാവിയ ആർഎസ് അവതരിപ്പിച്ചത്.

റാലി സ്പോർട് എന്നതിന്‍റെ ചുരുക്കെഴുത്തായ ആർഎസ് മികച്ച പെർഫോമൻസിനെയാണ് സൂചിപ്പിക്കുന്നത്. സമാനതകളില്ലാത്ത ഡ്രൈവിംഗ് അനുഭവം, ബോൾഡ് ഡിസൈൻ, മികച്ച റാലി സ്പോർട് സ്പിരിറ്റ് എന്നിവയ്ക്കൊപ്പം ഏറ്റവും മികച്ച പെർഫോമൻസും പുതിയ ഒക്‌ടാവിയ ആർഎസ് നൽകുമെന്ന് സ്കോഡ ഉറപ്പുനൽകുന്നു.

ഈ വർഷം ആദ്യം ഭാരത് മൊബിലിറ്റി എക്സ്പോയിൽ ഒക്‌ടാവിയ ആർഎസ് പ്രദർശിപ്പിച്ചിരുന്നു. ചെക്ക് റിപ്പബ്ലിക്കിൽ നിന്ന് ഫുള്ളി ബിൽറ്റ് യൂണിറ്റ് ആയിയാണ് ഒക്ടേവിയ ആർഎസ് ഇന്ത്യയിൽ എത്തുക.

100 യൂണിറ്റുകൾ മാത്രമേ വിപണിയിൽ എത്തിക്കുകയോള്ളൂ. ഫോക്സ്‌വാഗണ്‍ ഗോൾഫ് ജിടിഐയിലെ മോട്ടോർ തന്നെയാണ് ഒക്‌ടാവിയ ആർഎസിലും ഉപയോഗിച്ചിരിക്കുന്നത്. എക്സ്ക്ലൂസീവ് ബന്പറുകൾ, എൽഇഡി മാട്രിക്സ് ഹെഡ്‌ലൈറ്റുകൾ, 18 ഇഞ്ച് അലോയ് വീലുകൾ എന്നിവ വാഹനത്തിന് സ്പോർട്ടി ലുക്ക് നൽകുന്നു.

സ്പോർട്സ് ഫ്രണ്ട് സീറ്റുകൾ, ഫ്ലാറ്റ് ബോട്ടം സ്റ്റിയറിംഗ് വീൽ, കോണ്‍ട്രാസ്റ്റ് റെഡ് സ്റ്റിച്ചിംഗ്, പെഡലുകളിൽ അലുമിനിയം ഫിനിഷ്, 13 ഇഞ്ച് ടച്ച്സ്ക്രീൻ ഇൻഫോടെയ്ൻമെന്‍റ് സിസ്റ്റം തുടങ്ങി നിരവധി പുതുമകൾ വാഹനത്തിനുണ്ട്.

2.0 ലിറ്റർ ടിഎസ്ഐ നാല് സിലിണ്ടർ ടർബോചാർജ്ഡ് പെട്രോൾ എൻജിനാണ് വാഹനത്തിന്‍റെ കരുത്ത്. 261 ബിഎച്ച്പി കരുത്തും 370 എൻഎം പീക്ക് ടോർക്കും ഉത്പാദിപ്പിക്കും. 7 സ്പീഡ് ഡിഎസ്ജി ഓട്ടോമാറ്റിക് ട്രാൻസ്മിഷനും ഇതിൽ ഉൾപ്പെടുന്നു.

6.6 സെക്കൻഡിനുള്ളിൽ 0-100 കിലോമീറ്റർ വേഗത കൈവരിക്കാൻ വാഹനത്തിന് കഴിയും. ഉയർന്ന വേഗത മണിക്കൂറിൽ 250 കിലോമീറ്ററാണ്. ഒക്‌ടോബർ 6 മുതൽ ഔദ്യോഗിക വെബ്സൈറ്റ് മുഖേന പ്രീ-ബുക്കിംഗ് ആരംഭിക്കും. വിലകൾ ഒക്‌ടോബർ 17ന് പ്രഖ്യാപിക്കും.

Auto

സ്പോർട്ടി എഎംജി സിഎൽഇ 53 കൂപ്പെ

മെഴ്സിഡസ് സി ക്ലാസ് കാറുകളുടെ സ്പോർട്ടി ഭാവവും ഇ ക്ലാസ് കാറുകളുടെ സ്ഥലസൗകര്യവും സമന്വയിപ്പിച്ച മെഴ്സിഡസ് എഎംജി സിഎൽഇ 53 കൂപ്പെ ഇന്ത്യൻ നിരത്തിൽ എത്തി. സമാനതകളില്ലാത്ത ഡ്രൈവിംഗ് അനുഭവം ഉറപ്പു നൽകുന്ന രീതിയിൽ ആകർഷകമായ രൂപഭംഗിയോടെയാണ് ഈ സ്പോർട്ടി എലഗന്‍റ് ടു ഡോർ മോഡൽ എത്തിയിരിക്കുന്നത്.

ലക്ഷ്വറി പെർഫോമൻസ് വിഭാഗത്തെ പൂർണമായും പുനർനിർവചിക്കുകയും ടോപ് എൻഡ് ലക്ഷ്വറി വാഗ്ദാനം കൂടുതൽ ശക്തിപ്പെടുത്തുകയും ചെയ്യുന്ന മോഡലാണ് മെഴ്സിഡസ് എഎംജി സിഎൽഇ 53 കൂപ്പെ. മോഡൽ നിരയിൽ സിഎൽഇ 300 കാബ്രിയോലെയെക്കാൾ മുകളിലാണ് സിഎൽഇ 53 കൂപ്പെയുടെ സ്ഥാനം. ഈ വാഹനത്തിന്‍റെ വരവോടെ മെഴ്സിഡസിന് ഇന്ത്യയിൽ 10 എഎംജി മോഡലുകളായി.

11.9 ഇഞ്ച് ടച്ച്സ്ക്രീൻ, 12.3 ഇഞ്ച് ഡിജിറ്റൽ ഡ്രൈവർ ഡിസ്പ്ലേ, മൂന്ന് സെൻട്രൽ എസി വെന്‍റുകൾ എന്നിവയുൾപ്പെടെ സിഎൽഇ 53 കൂപ്പെയുടെ കാബിൻ സിഎൽഇ 300ന് സമാനമാണ്. കൂടാതെ ചുവന്ന സ്റ്റിച്ചിംഗും എക്സ്ട്ര ടച്ച് കണ്‍ട്രോളുമുള്ള അൽകന്‍റാരയിൽ പൊതിഞ്ഞ എഎംജി സ്പെക്ക് 3 സ്പോക്ക് സ്റ്റിയറിംഗ് വീൽ കൂപ്പെയിൽ വരുന്നുണ്ട്.

വയർലെസ് ആപ്പിൾ കാർപ്ലേ, ആൻഡ്രോയിഡ് ഓട്ടോ, 64 കളർ ആംബിയന്‍റ് ലൈറ്റിംഗ്, ബർമെസ് സൗണ്ട് സിസ്റ്റം, മെമ്മറി ഫംഗ്ഷനുള്ള പവേർഡ് സീറ്റുകൾ, വയർലെസ് ഫോണ്‍ ചാർജർ, ഹെഡ് അപ്പ് ഡിസ്പ്ലേ എന്നിവയാണ് മറ്റ് ഫീച്ചറുകൾ. സിഎൽഇ 53 കൂപ്പെ സ്റ്റാൻഡേർഡായി 19 ഇഞ്ച് അലോയ് വീലുകളാണ് വാഗ്ദാനം ചെയ്യുന്നത്. എന്നാൽ ഇത് 20 ഇഞ്ച് വീലുകളിലേക്ക് അപ്ഗ്രേഡ് ചെയ്യാനും കഴിയും.

3.0 ലിറ്റർ ട്വിൻ ടർബോ ചാർജ്ഡ് ഇൻലൈൻ ആറ് സിലിണ്ടർ പെട്രോൾ എൻജിനാണ് വാഹനത്തിന്‍റെ കരുത്ത്. 5800-6100 ആർപിഎമിൽ 330 കിലോ വാട്ട് പവറും 2200-5000 ആർപിഎമിൽ 560 എൻഎം (ഓവർ ബൂസ്റ്റോടെ 600 എൻഎം) ടോർക്കും ഉത്പാദിപ്പിക്കാൻ ശേഷിയുള്ള എൻജിൻ ആണിത്.

ഒന്പത് സ്പീഡ് ഡ്യുവൽ ക്ലച്ച് ഗിയർബോക്സും മെഴ്സിഡസിന്‍റെ 4മാറ്റിക് + സിസ്റ്റവും വഴി നാല് വീലുകളിലേക്കും പവർ എത്തുന്നു. 0-100 കിലോമീറ്റർ വേഗത കൈവരിക്കാൻ വെറും 4.2 സെക്കൻഡ് മതി. ഉയർന്ന വേഗത 250 കിലോമീറ്റർ ആണ്. ഓപ്ഷണലായി എഎംജി പെർഫോമൻസ് പാക്കേജോടുകൂടി 270 കിലോമീറ്റർ വരെ വേഗത നേടാം.

സ്ലിപ്പറി, കംഫർട്ട് സ്പോർട്ട്, സ്പോർട്ട് പ്ലസ്, ഇൻഡിവിജ്വൽ എന്നിങ്ങനെ ഇഷ്ടാനുസരണം വാഹനം മാറ്റിയെടുക്കാൻ അഞ്ച് എഎംജി ഡൈനാമിക് സെലക്ട് ഡ്രൈവിംഗ് പ്രോഗ്രാമുകൾ സിഎൽഇ 53 കൂപ്പെയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.

10.4 കിലോമീറ്ററാണ് കന്പനി അവകാശപ്പെടുന്ന മൈലേജ്. 1.35 കോടി രൂപയാണ് മെഴ്സിഡസ് എഎംജി സിഎൽഇ 53 കൂപ്പെയുടെ എക്സ് ഷോറൂം വില. വാഹനത്തിന് ഇന്ത്യയിൽ നേരിട്ടുള്ള എതിരാളികളില്ല.

Auto

ആഡംബരത്തിന്‍റെ MG M9

ടൊയോട്ട വെൽഫയറും കിയ കാർണിവലും തങ്ങൾക്ക് ഇനി എതിരാളികളില്ലെന്ന് വിചാരിച്ചിരിക്കുമ്പോഴാണ് എംജി മോട്ടോർ ഇന്ത്യ തങ്ങളുടെ കറുത്ത കുതിരയെ അഴിച്ചുവിടുന്നത്. ഇന്ത്യയുടെ ആദ്യ പ്രീമിയം ഇലക്‌ട്രിക് എംപിവിയായ എം9 അടുത്തയാഴ്ച മുതൽ നിരത്ത് വാഴും.

വിലയിൽ പിന്നിലും ഫീച്ചറിൽ എതിരാളികൾക്കൊപ്പവുമാണ് ഈ ആഡംബര വാഹനം. അതുകൊണ്ടുതന്നെ പ്രീമിയം എംപിവി ശ്രേണിയിൽ ഇനി വരാൻ പോകുന്നത് കടുത്ത ത്രികോണ മത്സരമായിരിക്കും.

ഇലക്‌ട്രിക് കരുത്തിൽ എം9 എംപിവി വിൽപനയ്ക്ക് എത്തുന്നത് പ്രീമിയം വാഹനങ്ങളുടെ വിൽപ്പനയ്ക്കായി എംജി മോട്ടോഴ്സ് ആരംഭിച്ചിട്ടുള്ള എംജി സെലക്ട് എന്ന ഡീലർഷിപ്പുകൾ വഴിയായിരിക്കും.

ഒറ്റ വേരിയന്‍റിൽ എത്തുന്ന എംജി എം9ന് 69.90 ലക്ഷം രൂപയാണ് എക്സ്ഷോറൂം വില. പേൾ ലസ്റ്റർ വൈറ്റ്, മെറ്റൽ ബ്ലാക്ക്, കോണ്‍ക്രീറ്റ് ഗ്രേ എന്നിങ്ങനെ മൂന്ന് നിറങ്ങളിലാണ് വാഹനം ലഭിക്കുക.

വാഹനത്തിന്‍റെ പുറംമോടിയും രൂപവും വെൽഫയറിനും കാർണിവലിനും സമാനമാണ്. ബോണറ്റിനോടു ചേർന്ന് നൽകിയിട്ടുള്ള എൽഇഡി ഡിആർഎല്ലും പൊസിഷൻ ലൈറ്റും വെർട്ടിക്കിളായി നൽകിയിട്ടുള്ള പ്രൊജക്‌ഷൻ ഹെഡ്‌ലാന്പും വലിയ എയർഡാമും എംജി എം9നെ വേറിട്ട് നിർത്തുന്നു.

വാഹനത്തിന്‍റെ അകത്തളത്തിന് മിഴിവേകുന്നത് ഇതിലെ പ്രസിഡൻഷ്യൽ സീറ്റുകളാണ്. ഈ സീറ്റുകൾ 16 തരത്തിൽ ക്രമീകരിക്കാൻ കഴിയും. എട്ട് മസാജ് മോഡുകൾ, ഹീറ്റിംഗ്, വെന്‍റിലേഷൻ സൗകര്യങ്ങൾ എന്നിവ ഇതിലുണ്ട്. ഇന്‍റലിജന്‍റ് ആം റെസ്റ്റിൽ നിന്ന് ഇവയെല്ലാം നിയന്ത്രിക്കാനും കഴിയും.

ഡ്രൈവർ കാബിനിലും പാസഞ്ചർ കാബിനിലുമായി രണ്ട് സണ്‍റൂഫുകളാണുള്ളത്. 12.3 ഇഞ്ച് ഇൻഫോടെയ്ൻമെന്‍റ് സ്ക്രീൻ, 7 ഇഞ്ച് ഡിജിറ്റൽ ഡ്രൈവർ ഡിസ്പ്ലേ, വയർലെസ് ഫോണ്‍ ചാർജർ, എയർ പ്യൂരിഫയർ, 13 സ്പീക്കർ ജെബിഎൽ സൗണ്ട് സിസ്റ്റം, 64 കളർ ആംബിയന്‍റ് ലൈറ്റിംഗ് എന്നിവയാണ് മറ്റു ഫീച്ചറുകൾ.

ഏഴ് എയർബാഗുകൾ, ഇബിഡി ഉള്ള എബിഎസ്, ഇലക്‌ട്രോണിക് സ്റ്റെബിലിറ്റി കണ്‍ട്രോൾ, ടയർ പ്രഷർ മോണിറ്ററിംഗ് സിസ്റ്റം, 360ഡിഗ്രി കാമറ, ലെവൽ 2 അഡാസ് സ്യൂട്ട് എന്നിവയാണ് സുരക്ഷയുടെ കാര്യത്തിൽ നൽകിയിരിക്കുന്നത്.

ആഡംബരത്തോടെപ്പം 548 കിലോമീറ്റർ റേഞ്ചും എംജി എം9 ഓഫർ ചെയ്യുന്നുണ്ട്. 90 കിലോവാട്ട് ശേഷിയുള്ള നിക്കൽ മാഗ്നീസ് കൊബാൾട്ട് (എൻഎംസി) ബാറ്ററിയാണ് ഉപയോഗിച്ചിരിക്കുന്നത്. 242 എച്ച്പി പവറും 350 എൻഎം ടോർക്കും ഉത്പാദിപ്പിക്കുന്ന മോട്ടോറാണ് എംജി എം9ന് കരുത്തേകുന്നത്.

ചാർജിംഗിനായി സ്റ്റാൻഡേർഡ് ഇൻസ്റ്റാളേഷനോടുകൂടിയ 11 കിലോവാട്ട് വാൾ ബോക്സ് ചാർജറും 3.3 കിലോവാട്ട് പോർട്ടബിൾ ചാർജറും ലഭിക്കും. വാഹനം 160 കിലോവാട്ട് ഡിസി ചാർജർ ഉപയോഗിച്ച് 90 മിനിറ്റിൽ 100 ശതമാനം ചാർജ് ചെയ്യാൻ കഴിയും.

Auto

കുഞ്ഞനാണെങ്കിലും കരുത്തൻ

ടാറ്റാ മോട്ടോഴ്സ് ചെറുകിട ബിസിനസുകാർക്കായി പ്രത്യേകം രൂപകൽപ്പന ചെയ്ത ഫോർവീലർ മിനി ട്രക്ക് ടാറ്റാ എയ്സ് പ്രോ വിപണിയിൽ എത്തി. പെട്രോൾ, ബൈഫ്യുവൽ (സിഎൻജി + പെട്രോൾ), ഇലക്‌ട്രിക് എന്നിങ്ങനെ മൂന്ന് വേരിയന്‍റുകളിലാണ് വാഹനം ലഭിക്കുക.

ഉപഭോക്താക്കൾക്ക് അവരുടെ ആവശ്യങ്ങളും ബജറ്റും അനുസരിച്ച് വേരിയന്‍റുകൾ തെരഞ്ഞെടുക്കാനാകും. ടാറ്റാ എയ്സ് പ്രോയുടെ പ്രാരംഭവില 3.99 ലക്ഷം രൂപയിലാണ് തുടങ്ങുന്നത്. ഇന്ത്യയിലെ ഏറ്റവും താങ്ങാനാവുന്ന വിലയുള്ള ഫോർ വീലർ മിനി ട്രക്കാണിത്.

ടാറ്റാ മോട്ടോർസിന്‍റെ വാണിജ്യ വാഹന ഡീലർഷിപ്പുകളിൽ നിന്നും ഉപഭോക്താക്കൾക്ക് വാഹനം ബുക്ക് ചെയ്യാവുന്നതാണ്. മഹീന്ദ്ര ജീറ്റോ, മാരുതി സുസുക്കി സൂപ്പർ കാരി, ത്രീ വീൽ വാഹനങ്ങൾ എന്നിവരാണ് ടാറ്റ എയ്സ് പ്രോയുടെ പ്രധാന എതിരാളികൾ.

സവിശേഷത

വാഹനം പ്രധാനമായും ചെറിയ തോതിലുള്ള ചരക്ക് ഗതാഗതത്തിനായി നിർമിച്ചിട്ടുള്ളതാണ്. 750 കിലോഗ്രാം പേലോഡ് ശേഷിയും 6.5 അടി നീളമുള്ള ഡെക്കാണ് വാഹനത്തിനുള്ളത്. ഫാക്ടറി ഫിറ്റഡ് ലോഡ് ബോഡി ഉപയോഗിച്ചാണ് വാഹനം ഇറക്കിയിരിക്കുന്നത്.

അതിനാൽ പ്രത്യേകം ബോഡി നിർമിക്കേണ്ട ആവശ്യം വരുന്നില്ല. ഉപഭോക്താക്കളുടെ ആവശ്യത്തിനനുസരിച്ച് ഹാഫ് ഡെക്ക് അല്ലെങ്കിൽ ഫ്ലാറ്റ്ബെഡ് ഓപ്ഷനിൽ വാഹനം വാങ്ങാം. എർഗണോമിക് സീറ്റ്, വിശാലമായ ക്യാബിൻ, സ്മാർട്ട് കണക്ടിവിറ്റി തുടങ്ങിയ പ്രത്യേകതകളോടെയാണ് ടാറ്റാ എയ്സ് പ്രോ നിരത്തിലിറങ്ങിട്ടുള്ളത്.

വാഹനത്തിന്‍റെ ഷാസി വളരെ കരുത്തുറ്റ രീതിയിലാണ് നിർമിച്ചിരിക്കുന്നത്. അതിനാൽ ഏത് റോഡിലൂടെയും ഇതിന് സഞ്ചരിക്കാനാവും.

കരുത്ത്

എയ്സ് പ്രോയുടെ മൂന്ന് വേരിയന്‍റുകളിൽ പെട്രോൾ പതിപ്പിന് 694 സിസി എൻജിനാണുള്ളത്. ഇത് 30 ബിഎച്ച്പി പവറും 55 എൻഎം ടോർക്കും ഉത്പാദിപ്പിക്കുന്നു. സിഎൻജി പതിപ്പ് 26 ബിഎച്ച്പി പവറും 51 എൻഎം ടോർക്കുമാണ് ഉത്പാദിപ്പിക്കുന്നത്.

ആവശ്യമുള്ളപ്പോൾ എൻജിൻ സ്റ്റാർട്ട് ചെയ്യാൻ കഴിയുന്ന തരത്തിൽ അഞ്ച് ലിറ്റർ പെട്രോൾ റിസർവ് ടാങ്കും ഇതിലുണ്ട്. ഇലക്‌ട്രിക് പതിപ്പിൽ 38 ബിഎച്ച്പി പവറും 104 എൻഎം ടോർക്കും ഉത്പാദിപ്പിക്കുന്നു.

പൂർണ്ണമായി ചാർജ് ചെയ്താൽ 155 കിലോമീറ്റർ വരെ ദൂരം സഞ്ചരിക്കാൻ ഈ വേരിയന്‍റിന് കഴിയുമെന്ന് കന്പനി അവകാശപ്പെടുന്നു. ഇവി പതിപ്പ് നഗരങ്ങളിൽ സുഖകരമായി വാഹനമോടിക്കാൻ പറ്റുന്നതരത്തിലാണ് നിർമിച്ചിരിക്കുന്നത്.

Auto

അഡാസ്-2 സുരക്ഷയിൽ സ്കോർപിയോ N

മഹീന്ദ്രയുടെ സ്കോർപിയോ എന്ന വാഹനം ഇന്ത്യക്കാർക്ക് ഒരു വികാരമാണ്. പ്രത്യേകിച്ച് സൗത്ത് ഇന്ത്യക്കാർക്ക്. സിനിമകളിലും നിരത്തുകളിലും നിറഞ്ഞു നിൽക്കുന്ന വാഹനമാണ് സ്കോർപിയോ.

എസ്‌യുവി എന്നു കേട്ടാൽ ആദ്യം മനസിൽവരുന്ന വാഹനവും സ്കോർപിയോ തന്നെയാകും. ഇന്ത്യൻ നിരത്തുകളിൽ സ്കോർപിയോ അത്രയധികം സ്വാധീനം ചെലുത്തിയിട്ടുണ്ട്. അതിനുദഹരണമാണ് രണ്ട് പതിറ്റാണ്ടായി ഇപ്പോഴും ഡിമാന്‍ഡ് കുറയാതെ വിപണി വാഴുന്നത്.

രണ്ട് പതിറ്റാണ്ട് പൂർത്തിയാക്കിയതിന്‍റെ ഭാഗമായി 2022ൽ ‘സ്കോർപിയോ എൻ’ എന്ന എസ്‌യുവി മഹീന്ദ്ര അവതരിപ്പിച്ചിരുന്നു. ഈ വാഹനം വലിയ വിജയമാണ് മഹീന്ദ്രയ്ക്ക് സമ്മാനിച്ചത്. ഇപ്പോൾ സ്കോർപിയോ എൻ ഏതാനും അപ്ഡേറ്റുകളുമായി വീണ്ടും വിപണിയിൽ എത്തിയിരിക്കുകയാണ്.

സുരക്ഷയ്ക്കാണ് ഇത്തവണ കൂടുതൽ പ്രാധാന്യം നൽകിയിരിക്കുന്നത്. മെക്കാനിക്കൽ വശങ്ങളിൽ മാറ്റമില്ലാതെയാണ് സ്കോർപിയോ എന്നിന്‍റെ വരവ്. പുതുതലമുറ വാഹനങ്ങളിൽ സുരക്ഷ ഉറപ്പാക്കുന്ന ലെവൽ-2 അഡ്വാൻസ് ഡ്രൈവർ അസിസ്റ്റൻസ് സംവിധാനം (അഡാസ്-2) ആണ് പുതിയ പതിപ്പ് വാഹനത്തിൽ നൽകിയിരിക്കുന്നത്.

അഡാപ്റ്റീവ് ക്രൂയിസ് കണ്‍ട്രോൾ, ലെയ്ൻ കീപ്പിംഗ് അസിസ്റ്റ്, ഓട്ടോമാറ്റിക് എമർജൻസി ബ്രേക്കിംഗ്, ഫോർവേഡ് കൊളീഷൻ വാണിംഗ്, സ്പീഡ് ലിമിറ്റ് അസിസ്റ്റ്, ഫ്രണ്ട് വെഹിക്കിൾ സ്റ്റാർട്ട് അലേർട്ട് തുടങ്ങി നിരവധി സുരക്ഷാ ഫീച്ചറുകൾ ലെവൽ 2 അഡാസ് വാഗ്ദാനം ചെയ്യുന്നുണ്ട്. സ്കോർപിയോ എൻ നിരയിലെ ഉയർന്ന പതിപ്പായ ഇസഡ് 8 എൽ എന്ന വേരിയന്‍റിലാണ് അഡാസ് നൽകിയിരിക്കുന്നത്.

ഇസഡ് 8 എൽ വേരിയന്‍റിന് കീഴിൽ ആറ്, ഏഴ് സീറ്റിംഗ് ലേഒൗട്ടുകളിലും ഓട്ടോമാറ്റിക്-മാനുവൽ ട്രാൻസ്മിഷനുകളിലുമായി പത്തോളം വകഭേദങ്ങളാണുള്ളത്. അഡാസ് സുരക്ഷാ സംവിധാനമുള്ള ആറ് സീറ്റർ പതിപ്പുകൾക്ക് 21.60 ലക്ഷം രൂപ മുതൽ 23.48 ലക്ഷം രൂപ വരെയും ഏഴ് സീറ്റർ പതിപ്പുകൾക്ക് 21.35 ലക്ഷം രൂപ മുതൽ 25.42 ലക്ഷം രൂപ വരെയുമാണ് എക്സ്ഷോറൂം വില. ആറ് സീറ്റർ പതിപ്പിന്‍റെ അഡാസ് സംവിധാനമുള്ള മോഡലിൽ ഫോർ വീൽ ഡ്രൈവ് സംവിധാനം മഹീന്ദ്ര നൽകുന്നില്ല.

എക്സ്റ്റീരിയറിലും ഇന്‍റീരിയറിലും മാറ്റങ്ങളൊന്നും വരുത്താതെയാണ് പുതിയ സ്കോർപിയോ എൻ എത്തിയിരിക്കുന്നത്. എൽഇഡി ഹെഡ് ലൈറ്റ്, എൽഇഡി ഡിആർഎൽ, പ്രൊജക്ടർ ഫോഗ്‌ലാംപ്, സീക്വൻഷ്യൽ ടേണ്‍ ഇന്‍ഡിക്കേറ്ററുകൾ, അലോയ് വീലുകൾ എന്നിവ എക്സ്റ്റീരിയറിന് മിഴിവോകുന്നു.

ടച്ച്സ്ക്രീൻ ഇൻഫോടെയ്ൻമെന്‍റ് സിസ്റ്റം, ഡിജിറ്റൽ ഇൻസ്ട്രമെന്‍റ് ക്ലസ്റ്റർ, കണക്ടഡ് ഫീച്ചറുകൾ, ബിൽറ്റ് ഇൻ അലക്സ, ലെതറിൽ അപ്ഹോൾസ്ട്രി എന്നിവ ഇന്‍റീരിയറിനെ മികച്ചതാക്കുന്നു.

സുരക്ഷാ കൂട്ടിച്ചേർക്കലുകൾ ഒഴിച്ചാൽ മെക്കാനിക്കൽ വശങ്ങളിൽ സ്കോർപിയോ എൻ മാറ്റമില്ലാതെ തുടരുന്നു. മുൻ മോഡലിലെ 2.0 ലിറ്റർ ടർബോ പെട്രോൾ, 2.2 ലിറ്റർ ഡീസൽ എൻജിനുകളാണ് നൽകിയിരിക്കുന്നത്.

ആറ് സ്പീഡ് മാനുവൽ, ആറ് സ്പീഡ് ഓട്ടോമാറ്റിക് ഗിയർബോക്സുകളാണുള്ളത്. പെട്രോൾ എൻജിന് 203 എച്ച്പി കരുത്തും 370 എൻഎം ടോർക്കുമുണ്ട്. ഡീസൽ എൻജിൻ 175 ബിഎച്ച്പി കരുത്തും 370 എൻഎം ടോർക്കും ഉത്പാദിപ്പിക്കും. ഡീസൽ എൻജിനിൽ മൂന്ന് ഡ്രൈവ് മോഡുകളും നോർമൽ, ഗ്രാസ്, ഗ്രാവൽ, സ്നോ, മഡ്, സാൻഡ് എന്നീ ടെറൈൻ മോഡുകളുമുണ്ട്.

ഇസഡ് 8 ടി

ഇസഡ് 8 ടി എന്ന പുതിയൊരു വേരിയന്‍റും കന്പനി സ്കോർപിയോ എൻ നിരയിൽ കൂട്ടിച്ചേർത്തിട്ടുണ്ട്. ഇസഡ് 8, ഇസഡ് 8 എൽ എന്നീ വകഭേദങ്ങൾക്കിടയിലാണ് പുതിയ ഇസഡ് 8 ടി വേരിയന്‍റ് സ്ഥിതി ചെയ്യുന്നത്.

18 ഇഞ്ച് ഡയമണ്ട് കട്ട് അലോയ് വീലുകൾ, 12 സ്പീക്കർ സോണി ഓഡിയോ സിസ്റ്റം, ഫ്രണ്ട് പാർക്കിംഗ് സെൻസറുകൾ, ഫ്രണ്ട് കാമറ, സിക്സ് വേ പവർഡ് ഡ്രൈവർ സീറ്റ്, ഇലക്ട്രോണിക് പാർക്കിംഗ് ബ്രേക്ക്, വെന്‍റിലേറ്റഡ് ഫ്രണ്ട് സീറ്റുകൾ, ഓട്ടോ ഡിമ്മിംഗ് ഇൻസൈഡ് റിയർ വ്യൂ മിറർ തുടങ്ങിയ നിരവധി പ്രീമിയം സവിശേഷതകളോടെയാണ് ഇസഡ് 8 ടി വരുന്നത്.

Auto

സിറ്റിയുടെ പുതിയ സ്പോർട്ട്

ഓട്ടോസ്പോട്ട്/ അരുൺ ടോം

വാഹനപ്രേമികൾക്കിടയിൽ ഹോണ്ട എന്ന പേരിന് വലിയ സ്ഥനമുണ്ട്. പഴകുംതോറും വീര്യം കൂടുന്ന വീഞ്ഞുപോലെയാണ് ജാപ്പനീസ് വാഹനനിർമാതാക്കളായ ഹോണ്ടയുടെ വാഹനങ്ങളും. അതിൽ എടുത്തു പറയേണ്ട പേര് ഹോണ്ട സിറ്റിയുടെതാണ്. ഇന്ത്യയിൽ 1998ന് എത്തിയ ‘സിറ്റി’യുടെ ജൈത്രയാത്ര പുതിയ രൂപത്തിലും ഭാവത്തിലും ഇപ്പോഴും തുടരുകയാണ്. ഈ യാത്രയിലെ ഏറ്റവും പുതിയ എഡിഷൻ കഴിഞ്ഞ ദിവസം വിപണിയിലെത്തി.

ഹോണ്ട സിറ്റി സ്പോർട്ട് എന്ന പേരിലാണ് ഈ ലിമിറ്റഡ് എഡിഷൻ ഇന്ത്യയിൽ അവതരിപ്പിച്ചിരിക്കുന്നത്. എക്സ്റ്റീരിയറിലും ഇന്‍റീരിയറിലും കാര്യമായ മാറ്റങ്ങൾ വരുത്തി സ്പോർട്ടി ലുക്കും യുവത്വമുള്ള ഡിസൈനും നൽകിയാണ് വാഹനം വിപണിയിൽ അവതരിപ്പിച്ചിരിക്കുന്നത്. ഹോണ്ട സിറ്റി വി വേരിയന്‍റിൽ ഇല്ലാത്ത അധിക ഫീച്ചറുകളും സിറ്റി സ്പോർട്ടിലുണ്ട്. ഹോണ്ട സിറ്റി സ്പോർട്ട് ലിമിറ്റഡ് എഡിഷൻ മോഡലിന് 14.89 ലക്ഷം രൂപയാണ് എക്സ് ഷോറൂം വില. നിലവിലെ സിറ്റി വി സിവിടി വേരിയന്‍റിനേക്കാൾ 49,000 രൂപ കൂടുതലാണ്. റേഡിയന്‍റ് റെഡ് മെറ്റാലിക്ക്, പ്ലാറ്റിനം വൈറ്റ് പേൾ, മെറ്റീരിയോയിഡ് ഗ്രേ മെറ്റാലിക് എന്നീ മൂന്ന് കളർ ഓപ്ഷനുകളിലാണ് വാഹനം ലഭ്യമാകുന്നത്.

റോഡ് പ്രസൻസ്

ഏതൊരു വാഹനപ്രേമിയുടെയും കണ്ണുടക്കുന്ന രീതിയിലുള്ള മാറ്റങ്ങളാണ് ഹോണ്ട വാഹനത്തിൽ വരുത്തിയിരിക്കു ന്നത്. മുൻഭാഗത്ത് സ്പോർട്ടി ബ്ലാക്ക് ഗ്രില്ലും പിന്നിൽ സ്പോർട്ടി ബ്ലാക്ക് സ്പോയിലറുമാണ് നൽകിയിരിക്കുന്നത്. മെറ്റാലിക് ഗ്രേ ഫിനിഷിലുള്ള മൾട്ടി സ്പോക്ക് അലോയ് വീലുകൾ വാഹനത്തിന്‍റെ ഭംഗി കൂട്ടുന്നു. ഗ്രോസ് ബ്ലാക്കിലുള്ള ഷാർക്ക് ഫിൻ ആന്‍റിന, ബ്ലാക്ക് ഒൗട്ട് റിയർ വ്യൂ മിറർ കവറുകൾ, പിൻഭാഗത്തെ സ്പോർട്ട് എംബ്ലം എന്നിവ ഹോണ്ട സിറ്റി സ്പോർട്ടിന്‍റെ റോഡ് പ്രസൻസ് ഉറപ്പിക്കുന്നു.

ബ്ലാക്ക് & റെഡ്

പുറത്തുമാത്രം ഒതുങ്ങാതെ ഉള്ളിലേക്കും മാറ്റങ്ങൾ കൊണ്ടുവരാൻ ഹോണ്ട ശ്രമിച്ചിട്ടുണ്ട്. ചുവപ്പിന്‍റെ അകന്പടിയോടെയുള്ള ബ്ലാക്ക് ഇന്‍റീരിയറാണ് നൽകിയിരിക്കുന്നത്. ഏഴ് നിറത്തിലുള്ള ആംബിയന്‍റ് ലൈറ്റിംഗ് സിസ്റ്റം, ലെതറിൽ പൊതിഞ്ഞ അപ്ഹോൾസ്റ്ററി, റെഡ് സ്റ്റിച്ചിംഗുള്ള കറുത്ത സ്റ്റിയറിംഗ്്, ഗ്ലോസി ബ്ലാക്ക് എസി വെന്‍റുകൾ എന്നിവ പ്രധാന മാറ്റങ്ങളാണ്. ഡോറുകൾ, റൂഫ്, പില്ലറുകൾ എന്നീ ഇന്‍റീരിയർ ഘടകങ്ങളും ബ്ലാക്ക് ഒൗട്ട് ചെയ്തിട്ടുണ്ട്. സീറ്റുകൾ, ഡോർ ഇൻസെർട്ടുകൾ എന്നിവിടങ്ങളിൽ ചുവപ്പ് ഹൈലൈറ്റുകൾ നൽകിയിട്ടുണ്ട്. ഡാഷ്ബോർഡിനും ചുവപ്പ് ട്രിമ്മിംഗ് ലഭിക്കും. ഒരൽപ്പം ത്രില്ല് വേണ്ടവർക്ക് വേണ്ടി പാഡിൽ ഷിഫ്റ്റും സ്റ്റിയറിംഗിൽ നൽകിയിട്ടുണ്ട്. ഫ്രണ്ട് ഫോഗ് ലൈറ്റുകൾ, ഓട്ടോ ഹൈ-ബീം ഹെഡ്‌ലൈറ്റുകൾ, വയർലെസ് ആൻഡ്രോയിഡ് ഓട്ടോ ആപ്പിൾ കാർപ്ലേ കണക്റ്റിവിറ്റിയുള്ള 8 ഇഞ്ച് ടച്ച്സ്ക്രീൻ ഇൻഫോടെയ്ൻമെന്‍റ് സിസ്റ്റം, കീലെസ് എൻട്രി ആൻഡ് ഗോ, ഓട്ടോമാറ്റിക്ക് ക്ലൈമറ്റ് കണ്‍ട്രോൾ, ലെവൽ 2 അഡാസ് തുടങ്ങിയ നിരവധി ഫീച്ചറുകൾ വാഹനത്തിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. ഫീച്ചറുകളും സുരക്ഷാ സംവിധാനങ്ങളും ഏറേക്കുറേ വി വേരിയന്‍റിന് സമമാണ്.

സ്പോർട്സ് മോഡ് 

ഹോണ്ട സിറ്റിയുടെ മറ്റ് മോഡലുകളിലുള്ള 121 പിഎസ് കരുത്തും 145 എൻഎം ടോർക്കും ഉത്പാദിപ്പിക്കുന്ന അതേ 1.5 ലിറ്റർ ഐവിടെക് പെട്രോൾ എൻജിനാണ് പുതിയ സ്പോർട്ട് വേരിയന്‍റിലുമുള്ളത്.

ഹോണ്ട സിറ്റി സ്പോർട്ട് സിവിടി ഓട്ടോമാറ്റിക് ഗിയർബോക്സിൽ മാത്രമാണ് ലഭിക്കുക. സ്പോർട്സ് മോഡ് ഉൾപ്പെടുത്തിയ 7 സ്പീഡ് ഓട്ടോമാറ്റിക് സിവിടി ഗിയർബോക്സാണുള്ളത്. ഹോണ്ട സിറ്റി സ്പോർട്ട് ലിമിറ്റഡ് എഡിഷൻ മോഡലിന് 18.40 കിലോമീറ്റർ മൈലേജ് ലഭിക്കുമെന്നാണ് കന്പനി അവകാശപ്പെടുന്നത്.

വില :14.89 ലക്ഷം

മൈലേജ്: 18.40 കിലോമീറ്റർ

Auto

പെട്രോള്‍ അടിച്ച് മടുത്തോ? ഇതാ മികച്ച ഇലക്‌ട്രിക് കാറുകള്‍

ഇന്ത്യയിൽ ഇലക്‌ട്രിക് വാഹന വിപണി ചുവടുറപ്പിക്കുകയാണ്. പരന്പരാഗതമായ ഫോസിൽ ഇന്ധനത്തിൽ നിന്ന് ഇലക്‌ട്രിക്കിലേക്ക് മാറുന്നതിലുള്ള ആളുകളുടെ ആശങ്ക കുറഞ്ഞുവരുന്നു. പ്രമുഖ വാഹന നിർമാതാക്കളെല്ലാം ഇതിനകം തന്നെ ഇലക്‌ട്രിക് പതിപ്പുകൾ അവതരിപ്പിച്ചു കഴിഞ്ഞു

റേഞ്ചും ചാർജിംഗും ആയിരുന്നു ഇവി വാങ്ങുന്നവരുടെ പ്രശ്നം. അതിന് ഒരു പരിധിവരെയെങ്കിലും പരിഹാരം കാണാൻ കന്പനികൾക്ക് കഴിഞ്ഞിട്ടുണ്ട്.

നിരവധി ചാർജിംഗ് സ്റ്റേഷനുകൾ വരികയും ചാർജിംഗ് വേഗത്തിലാക്കുകയും ഒറ്റ ചാർജിൽ കൂടുതൽ റേഞ്ച് ലഭിക്കുന്ന വാഹനങ്ങൾ നിർമാണ കമ്പനികൾ പുറത്തിറക്കുകയും ചെയ്തതോടെ കൂടുതൽ ആളുകൾ ഇവിയിലേക്ക് എത്തുന്നു.

രാജ്യത്ത് ഇന്നു ലഭിക്കുന്ന മികച്ച ഇലക്‌ട്രിക് കാറുകളെ പരിചയപ്പെടാം

ടാറ്റ ടിയാഗോ ഇ വി

കൈയിലൊതുങ്ങുന്ന വിലയിൽ ഒരു ഇലക്‌ട്രിക് കാർ അതാണ് ടാറ്റയുടെ ടിയാഗോ ഇ വി. ഹൃസ്വദൂര യാത്രകൾക്കും ഉതകുന്ന വാഹനമാണ് ടിയാഗോ. മികച്ച നിർമാണവും സുരക്ഷയും ടിയാഗോ ഉറപ്പുതരുന്നു.

നഗരത്തിൽ കുറഞ്ഞ ചെലവിൽ കുടുംബത്തോടൊപ്പം കറങ്ങാൻ അനുയോജ്യമാണ് ടിയാഗോ ഇ വി.

റേഞ്ച്: 19.2 കിലോവാട്ട്-250 കി.മീ, 24 കിലോവാട്ട്-315 കി.മീ
വില: 7.99 ലക്ഷം രൂപ മുതൽ 11.14 ലക്ഷം രൂപ വരെ

ടാറ്റ പഞ്ച് ഇ വി

സ്റ്റൈലിഷ് ഡിസൈൻ, കരുത്തുറ്റ ബിൽഡ് ക്വാളിറ്റി, മികച്ച ഇന്‍റീരിയർ എന്നീ സവിശേഷതകളോടെ ടാറ്റ് പുറത്തിറക്കിയ ഇലക്‌ട്രിക് വാഹനമാണ് പഞ്ച്.

കാഴ്ചയിൽ പെട്രോൾ പഞ്ചിനോട് സമാനമാണെങ്കിലും പൂർണമായ ഇവി പ്ലാറ്റ്ഫോമിലാണ് പഞ്ച് നിർമിച്ചിട്ടുള്ളത്. 5 സ്റ്റാർ റേറ്റിംഗും ഉയർന്ന ഗ്രൗണ്ട് ക്ലിയറൻസും ഉപഭോക്താക്കളുടെ മെച്ചപ്പെട്ട ഓപ്ഷനായി പഞ്ചിനെ മാറ്റുന്നു.

റേഞ്ച്: 25 കിലോവാട്ട്, 315 കി.മീ
35 കിലോവാട്ട്, 421 കി.മീ
വില: 9.99 ലക്ഷം രൂപ മുതൽ 14.44 ലക്ഷം രൂപ വരെ

മഹീന്ദ്ര ബിഇ6 ഇ വി

ആകർഷകവും ആധുനികവുമായ ഒരു ഡിസൈനിൽ മഹീന്ദ്ര പുറത്തിറക്കിയ വാഹനമാണ് ബിഇ6. നിരവധി സുരക്ഷാ സംവിധാനങ്ങൾക്കൊപ്പം 5 സ്റ്റാർ റേറ്റിംഗും 200 കിലോമീറ്റർ വരെ വേഗതയാർജിക്കാനുള്ള കഴിവും ലോംഗ് റേഞ്ചും വാഹനത്തെ വ്യത്യസ്തമാക്കുന്നു.

റേഞ്ച്: 59 കിലോവാട്ട്-557 കി.മീ.
79 കിലോവാട്ട്-683 കി.മീ.
വില: 18.90 ലക്ഷം രൂപ മുതൽ 27.65 ലക്ഷം രൂപ വരെ

എംജി കോമറ്റ് ഇ വി

2023 ഏപ്രിലിൽ പുറത്തിറക്കിയ എംജി കോമറ്റ് ഇവി നഗര യാത്രക്ക് യോജിച്ച വാഹനമാണ്. പ്രായോഗികതയും കുറഞ്ഞ പ്രവർത്തനച്ചെലവും കോമറ്റിനെ വ്യത്യസ്തമാക്കുന്നു.

രണ്ട് ഡോറുകളും നാല് സീറ്റുമുള്ള ഒതുക്കമുള്ള രൂപകൽപ്പനയാണ് കോമറ്റിന് നൽകിയിട്ടുള്ളത്.

റേഞ്ച്: 17.4 കിലോവാട്ട് ബാറ്ററി പായ്ക്ക് - 230 കി.മീ.
വില: ബാറ്ററി - ആസ് - എ - സർവീസ് : 5 ലക്ഷം രൂപ മുതൽ ആരംഭിക്കുന്നു.
ബാറ്ററി പായ്ക്ക് സഹിതം : 7.35 ലക്ഷം രൂപ മുതൽ 9.86 ലക്ഷം രൂപ വരെ

ടാറ്റ നെക്സോൺ ഇ വി

2020 ൽ ആദ്യമായി പുറത്തിറങ്ങിയ ടാറ്റ നെക്സോൺ ഇവി, ഇന്ത്യയിലെ ഏറ്റവും ആവശ്യക്കാരുള്ള കോംപാക്റ്റ് ഇലക്‌ട്രിക് എസ്‌യുവികളിൽ ഒന്നാണ്.

ആധുനിക രൂപകൽപനയും മെച്ചപ്പെട്ട സവിശേഷതകളും കൊണ്ട്, ഇത് നഗര, ഹൈവേ ഉപയോക്താക്കളെ ഒരുപോലെ ആകർഷിക്കുന്നു.

റേഞ്ച്: 30 കിലോവാട്ട് - ദൂരം 325 കി.മീ
45 കിലോവാട്ട് - ദൂരം 489 കി.മീ.
വില: 12.5 ലക്ഷം രൂപ മുതൽ 17.19 ലക്ഷം രൂപ വരെ

എംജി വിൻഡ്സർ ഇ വി

പ്രീമിയം എക്സ്റ്റീരിയർ, ഇന്‍റീരിയർ സ്റ്റൈലിംഗ്, മികച്ച സുരക്ഷ, ആഡംബര കോം‌പാക്റ്റ് എസ്‌യുവികളെ തോൽപ്പിക്കുന്ന പ്രായോഗികതയോടെ എംജി പുറത്തിറക്കിയ വാഹനമാണ് വിൻഡ്സർ ഇ വി.

മുൻപ് റേഞ്ച് പ്രശ്നമായിരുന്നു എങ്കിൽ ഇപ്പോൾ അത് പരിഹരിച്ച് പുതുക്കിയ പതിപ്പ് പുറത്തിറക്കിയിരിക്കുകയാണ് എം ജി. ബാറ്ററി വാടകയ്ക്ക് എന്ന രീതിയിലും ഈ വാഹനം വാങ്ങിക്കാൻ കഴിയുന്നതാണ്.

റേഞ്ച്: 38 കിലോവാട്ട് - 332 കി.മീ.
52.9 കിലോവാട്ട് - 449 കി.മീ.
വില: 14.00 ലക്ഷം രൂപ മുതൽ 18.10 ലക്ഷം രൂപ വരെ

Auto

ഗോൾഫ് ജിടിഐ ഇന്ത്യയിൽ

വാഹനപ്രേമികൾ ഏറെനാളായി കാത്തിരുന്ന ഗോൾഫ് ജിടിഐ ഇന്ത്യൻ വിപണിയിലെത്തി. ജർമൻ വാഹനനിർമാക്കളായ ഫോക്സ്‌വാഗൻ പോളോ ജിടിഐക്ക് ശേഷം ഇന്ത്യൻ വിപണിയിൽ ഇറക്കുന്ന രണ്ടാമത്തെ ജിടിഐ മോഡലാണ് ഗോൾഫ് ജിടിഐ.

മുൻമോഡലിനെ സ്വീകരിച്ചതുപോലെ ഗോൾഫ് ജിടിഐയെയും രാജ്യത്തെ വാഹനപ്രേമികൾ ഇരുകൈയും നീട്ടിയാണ് സ്വീകരിച്ചത്. കാറിന്‍റെ പ്രീ ബുക്കിംഗ് മേയ് അഞ്ചിന് ആരംഭിച്ചിരുന്നു. ബുക്കിംഗ് തുടങ്ങി വെറും മൂന്നു ദിവസങ്ങൾക്കുള്ളിൽ ആദ്യ ബാച്ചിലെ 150 യൂണിറ്റുകളുടെ ബുക്കിംഗ് പൂർത്തിയായി.

ആദ്യ ബാച്ച് പൂർണമായും വിറ്റഴിഞ്ഞുവെങ്കിലും ഡിമാൻഡ് അടിസ്ഥാനമാക്കി 100 കാറുകൾ കൂടി രണ്ടാം ബാച്ചിൽ ഇന്ത്യയിൽ എത്തിക്കാൻ ഫോക്സ് വാഗൻ പദ്ധതിയിടുന്നുണ്ട്. ഇന്ത്യയിൽ ഫോക്സ്‌വാഗണിന്‍റെ ഏറ്റവും വില കൂടിയ മോഡലാണ് ഗോൾഫ് ജിടിഐ.

53 ലക്ഷം രൂപയാണ് വാഹനത്തിന്‍റെ എക്സ് ഷോറും വില. പൂർണമായും വിദേശത്ത് നിർമിച്ച് ഇന്ത്യയിൽ ഇറക്കുമതി ചെയ്താണ് വാഹനം വിൽക്കുന്നത്.

പുറംമോടി

ഡിസൈൻ സാധാരണ ഗോൾഫിന് സമാനമാണെങ്കിലും ഗ്രൗണ്ട് ക്ലിയറൻസിൽ 136 മില്ലിമീറ്റർ കുറവാണ് ജിടിഐക്ക്. വൃത്താകൃതിയിലുള്ള ഫോഗ് ലാന്പുകൾക്ക് പകരം എക്സ് ആകൃതിയിൽ എൽഇഡി ഫോഗ് ലാന്പുകളാണ് നൽകിയിരിക്കുന്നത്. സ്ലിം മാട്രിക്സ് എൽഇഡി ഹെഡ്‌ലാന്പുകൾ വാഹനത്തെ കൂടുതൽ മനോഹരമാക്കുന്നു.

18 ഇഞ്ച് ഡ്യുവൽ ടോണ്‍ അലോയ് വീലുകളാണുള്ളത്. ചുവന്ന ബ്രേക്ക് കാലിപ്പറുകൾ, ഇല്യൂമിനേറ്റഡ് ലോഗോ, സ്പോർട്ടി ഫ്രണ്ട്, റിയർ ബന്പറുകൾ, സി ആകൃതിയിലുള്ള എൽഇഡി ടെയിൽ ലൈറ്റുകൾ, ഷാർക്ക് ഫിൻ ആന്‍റിന, റൂഫ് സ്പോയിലർ, ഡ്യുവൽ എക്സ്ഹോസ്റ്റ് എന്നിവ വാഹനത്തിന്‍റെ പ്രധാന ഹൈലൈറ്റുകളാണ്.

ഏഴ് എയർബാഗുകൾ, റിയർ വ്യൂ കാമറ, ടയർ പ്രഷർ മോണിറ്ററിംഗ് സിസ്റ്റം, ഓട്ടോ എമർജൻസി ബ്രേക്കിംഗ്, ലെയ്ൻ ചേഞ്ച് അസിസ്റ്റ്, റിയർ ട്രാഫിക് അലേർട്ട് തുടങ്ങിയ ഫീച്ചറുകളും ലെവൽ 2 ഏഡാസ് സംവിധാനവുമാണ് ഗോൾഫ് ജിടിഐയുടെ സുരക്ഷ മേഖല കൈകാര്യം ചെയ്യുന്നത്.

അകംമോടി

ഇന്‍റീരിയറിൽ സ്പോർട്സ് സീറ്റുകൾ, സീറ്റുകളിൽ ചുവപ്പ് നിറത്തിൽ തുന്നിച്ചേർത്ത ‘ജിടിഐ’ ബാഡ്ജ്, ലെതർ സ്റ്റിയറിംഗ് വീൽ, 12.9 ഇഞ്ച് ഇൻഫൊടെയിൻമെന്‍റ് സിസ്റ്റം, 10.25 ഇഞ്ച് ഡിജിറ്റൽ ഇൻസ്ട്രുമെന്‍റ് ക്ലസ്റ്റർ, ചാറ്റ് ജിപിടി പിന്തുണയ്ക്കുന്ന വോയ്സ് കമാൻഡുകൾ,

ആപ്പിൾ കാർപ്ലേ, വയർലെസ് ആൻഡ്രോയിഡ് ഓട്ടോ, ത്രീ സോണ്‍ ക്ലൈമറ്റ് കണ്‍ട്രോൾ, വയർലെസ് ചാർജർ, പാഡിൽ ഷിഫ്റ്ററുകൾ, 30 കളർ ആംബിയന്‍റ് ലൈറ്റിംഗ്, സണ്‍റൂഫ്, വെന്‍റിലേറ്റഡ് മുൻസീറ്റുകൾ, പാഡിൽ ഷിഫ്റ്ററുകൾ എന്നിവയാണ് അകത്തെ ഹൈലൈറ്റുകൾ.

പവർ യൂണിറ്റ്

2.0 ലിറ്ററിന്‍റെ 4 സിലിണ്ടർ ടർബോ പെട്രോൾ എൻജിനാണ് ഗോൾഫ് ജിടിഐ ഹൃദയം. 265 എച്ച്പി കരുത്തും 370 എൻഎം ടോർക്കും ഇത് ഉത്പാദിപ്പിക്കുന്നു. 7 സ്പീഡ് ഡ്യുവൽ ക്ലച്ച് ഓട്ടോമാറ്റിക് ട്രാൻസ്മിഷനാണുള്ളത്.

0-100 കിലോമീറ്റർ വേഗത കൈവരിക്കാൻ വെറും 5.9 സെക്കൻഡുകൾ മതി. പരമാവധി വേഗത മണിക്കൂറിൽ 250 കിലോമീറ്ററാണ്. കംഫർട്ട്, സ്പോർട്ട്, ഇക്കോ, ഇൻഡിവിജ്വൽ എന്നിങ്ങനെ നാല് ഡ്രൈവ് മോഡുകളാണുള്ളത്.

കിംഗ്സ് റെഡ് മെറ്റാലിക്, ഒറിക്സ് വൈറ്റ് പേൾ, മൂണ്‍സ്റ്റോണ്‍ ഗ്രേ, ഗ്രെനഡില്ല ബ്ലാക്ക് മെറ്റാലിക് എന്നീ നാല് കളർ ഓപ്ഷനിലാണ് വാഹനം ഉപഭോക്താക്കൾക്ക് ലഭ്യമാവുക.

Auto

ഇന്ത്യന്‍ മണ്‍സൂൺ ‘കളക്‌ടേഴ്സ് എഡിഷൻ’

<b>ഓട്ടോസ്പോട്ട് / അരുൺ ടോം </b>

മെഴ്സിഡീസ് ബെന്‍സ് ഇന്ത്യ ഇന്ത്യന്‍ മണ്‍സൂണില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ടു കൊണ്ട് രൂപകല്‍പ്പന ചെയ്തിരിക്കുന്ന പ്രത്യേക പതിപ്പ് പുറത്തിറക്കി. എഎംജി ജി 63 ‘കളക്‌ടേഴ്സ് എഡിഷന്‍’ എന്ന പേരിലാണ് ഈ പ്രത്യേക പതിപ്പ് വിപണിയിൽ എത്തിച്ചിരിക്കുന്നത്. മെഴ്സിഡീസ് ഇന്ത്യയും മെഴ്സിഡീസ് ബെന്‍സ് റിസേര്‍ച്ച് ആന്‍ഡ് ഡെവലപ്പ്മെന്‍റ് ഇന്ത്യയും ചേര്‍ന്നാണ് വാഹനം രൂപകല്‍പ്പന ചെയ്തിരിക്കുന്നത്.

മണ്‍സൂണില്‍ ഇന്ത്യന്‍ കാടുകളുടെയും ഭൂമിയുടെയും നിറങ്ങളില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ടാണ് വാഹനത്തിന് മെഴ്സിഡീസ് നിറം നല്‍കിയിരിക്കുന്നത്. കാടുകളിലെ പച്ചപ്പില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ടുള്ള മൈല്‍ഡ് ഗ്രീന്‍ മാഗ്നോ, മണ്ണില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ടുള്ള റെഡ് മാഗ്നോ എന്നീ രണ്ട് നിറങ്ങളിലാണ് എഎംജി ജി 63 കളക്‌ടേഴ്സ് എഡിഷന്‍ എത്തുക.

<b>ഗോള്‍ഡ് അലോയി </b>

പുറംഭാഗത്ത് ‘കളക്‌ടേഴ്സ് എഡിഷന്‍’ ബ്രാന്‍ഡിംഗിനൊപ്പം വശങ്ങളിലൂടെ നീളുന്ന സ്പെഷ്യല്‍ സൈഡ് പ്രൊട്ടക്ഷന്‍ സ്ട്രിപ്പ്, സ്പെയര്‍ വീല്‍ കവറില്‍ ‘വണ്‍ ഓഫ് തേര്‍ട്ടി’ എന്ന ഫലകം, എഡിഷന്‍ വ്യക്തമാക്കുന്ന ബാഡ്ജിംഗ്, സ്വര്‍ണ നിറത്തിലുള്ള 22 ഇഞ്ച് ടെക് ഗോള്‍ഡ് അലോയ് വീല്‍ എന്നിവ സ്റ്റാൻഡേർഡ് പതിപ്പില്‍ നിന്ന് കളക്‌ടേഴ്സ് എഡിഷനെ വ്യത്യസ്തവും മനോഹരവുമാക്കുന്നു.

<b>ഗ്രാബ് ഹാന്‍ഡില്‍ </b>

ഉപഭോക്താക്കളുടെ പേര് ഉള്‍പ്പെടുത്തി കസ്റ്റമൈസ് ചെയ്യാവുന്ന പാസഞ്ചര്‍ ഗ്രാബ് ഹാന്‍ഡില്‍ ആണ് ക്യാബിന്‍റെ പ്രധാന ഹൈലൈറ്റ്. കറ്റാലാന ബീജ്, ബ്ലാക്ക് എന്നീ രണ്ടു നിറത്തിലുള്ള നാപ്പ ലെതറാണ് അകത്തളത്തിന് ഭംഗി നൽകുന്നത്. വാൾനട്ട് വുഡ് ട്രിം നിറമാണ് ഡാഷ്ബോർഡിന് നൽകിയിട്ടുള്ളത്. മറ്റു ഫീച്ചറുകളും ലേഔട്ടും എഎംജി ജി 63ലേതുപോലെ തന്നെ കളക്‌ടേഴ്സ് എഡിഷനിലും ലഭിക്കും.

അഡാപ്റ്റീവ് സസ്പെന്‍ഷനോടുകൂടിയ എഎംജി ആക്റ്റീവ് റൈഡ് കണ്‍ട്രോള്‍, ഇന്‍സ്ട്രുമെന്‍റ് ക്ലസ്റ്ററിനും ഇന്‍ഫോടെയിന്‍മെന്‍റിനുമുള്ള ട്വിന്‍ 12.3 ഇഞ്ച് ഡിസ്പ്ലേകള്‍, ഇന്‍ഫോടെയിന്‍മെന്‍റ് സ്ക്രീനിനുള്ള പുതിയ ഓഫ് റോഡ് കോക്ക്പിറ്റ് ഡിസ്പ്ലേ, 18 സ്പീക്കര്‍ ബര്‍മെസ്റ്റര്‍ ത്രിഡി സൗണ്ട് സിസ്റ്റം, 360 ഡിഗ്രി കാമറ എന്നിങ്ങനെ നീളും ഫീച്ചറുകള്‍.

<b>30 യൂണിറ്റ് മാത്രം</b>

പവര്‍ട്രെയിന്‍റെ കാര്യത്തില്‍ എഎംജി ജി 63 മോഡലില്‍നിന്ന് മെക്കാനിക്കലായ മാറ്റം വരുത്താതെയാണ് പുതിയ എഡിഷന്‍റെ വരവ്. വാഹനപ്രേമികള്‍ക്ക് പരിചിതമായ 4.0 ലിറ്റര്‍ ട്വിന്‍ ടര്‍ബോ വി8 എന്‍ജിനാണ് വാഹനത്തിന് കരുത്തേകുന്നത്.

ഇതിനൊപ്പം 48 വോള്‍ട്ട് മൈല്‍ഡ് ഹൈബ്രിഡ് സംവിധാനത്തിന്‍റെ പിന്തുണയുമുണ്ട്. 22 എച്ച്പി പവര്‍ മൈല്‍ഡ് ഹൈബ്രിഡ് സംവിധാനത്തിന്‍റെ വകയാണ്. 577 ബിഎച്ച്പി കരുത്തും 850 എന്‍എം പീക്ക് ടോര്‍ക്കും ഈ എന്‍ജിന്‍ ഉത്പാദിപ്പിക്കും. ഒന്‍പത് സ്പീഡ് ഡ്യുവല്‍ ക്ലെച്ച് ഓട്ടോമാറ്റിക്കാണ് ട്രാന്‍സ്മിഷന്‍.

മണിക്കൂറില്‍ 240 കിലോമീറ്റര്‍ ടോപ്പ് സ്പീഡ് കൈവരിക്കാനാവുന്ന ഓൾ വീൽ ഡ്രൈവാണ് വാഹനം. 4.4 സെക്കന്‍ഡിനുള്ളില്‍ 0-100 കിലോമീറ്റര്‍ വേഗത കൈവരിക്കാനാവും. വാഹനത്തിന്‍റെ വില എഎംജി ജി 63 മോഡലിനെക്കാള്‍ 66 ലക്ഷം രൂപ കൂടുതലാണ്. 4.30 കോടി രൂപയാണ് എഎംജി ജി 63 കളക്ടേഴ്സ് എഡിഷന്‍റെ എക്സ്ഷോറൂം വില.

വാഹനം 30 യൂണിറ്റ് മാത്രമായിരിക്കും നിർമിക്കുക. ബുക്കിംഗ് ആരംഭിച്ചിട്ടുണ്ടെങ്കിലും ഈ വര്‍ഷം അവസാനത്തോടെയായിരിക്കും നിരത്തിലിറങ്ങുക.

Auto

ആക്‌ടീവ ലിമിറ്റഡ് എഡിഷനുമായി ഹോണ്ട

 

ഹോണ്ട മോട്ടോര്‍സൈക്കിള്‍ ആന്‍ഡ് സ്‌കൂട്ടര്‍ ഇന്ത്യ ആക്‌ടീവ ലിമിറ്റഡ് എഡിഷന്‍ അവതരിപ്പിച്ചു. ആക്ടീവ ഡിഎല്‍എക്‌സ് ലിമിറ്റഡ് എഡിഷന് 80,734 രൂപയും ആക്ടിവ സ്മാര്‍ട്ട് ലിമിറ്റഡ് എഡിഷന് 82,734 രൂപയാണ് എക്‌സ്‌ഷോറൂം വില.

ബുക്കിംഗ് ആരംഭിച്ചിട്ടുണ്ട്. ബോഡി പാനലുകളിലെ ശ്രദ്ധേയമായ ഷേഡുകള്‍ക്കൊപ്പം ആദ്യമായി ഡാര്‍ക്ക് കളര്‍ തീമും ബ്ലാക്ക് ക്രോം എലമന്‍റ്സും നല്‍കി ആക്ടീവ ലിമിറ്റഡ് എഡിഷന്‍ രൂപഭംഗിക്ക് മാറ്റുകൂട്ടുന്നതാണെന്ന് കന്പനി അവകാശപ്പെട്ടു.

10 വര്‍ഷത്തെ പ്രത്യേക വാറണ്ടി പാക്കേജും ഹോണ്ട വാഗ്ദാനം ചെയ്യുന്നു.

Auto

ഇന്ത്യൻ കാറുകളിൽ ADAS സാങ്കേതികവിദ്യക്ക് വർദ്ധിച്ചുവരുന്ന പ്രാധാന്യം

ഇന്ത്യൻ വാഹന വിപണിയിൽ ഇപ്പോൾ ചർച്ചാ വിഷയമായിക്കൊണ്ടിരിക്കുന്നത് അഡ്വാൻസ്ഡ് ഡ്രൈവർ അസിസ്റ്റൻസ് സിസ്റ്റംസ് (ADAS) സാങ്കേതികവിദ്യയാണ്. ഡ്രൈവറെ സഹായിക്കാനും അപകടങ്ങൾ ഒഴിവാക്കാനും ലക്ഷ്യമിട്ടുള്ള ഈ ആധുനിക സുരക്ഷാ ഫീച്ചറുകൾക്ക് യുവ ഉപഭോക്താക്കൾക്കിടയിൽ വലിയ സ്വീകാര്യതയാണ് ലഭിക്കുന്നത്. പ്രീമിയം കാറുകളിൽ മാത്രം ലഭ്യമായിരുന്ന ഈ സംവിധാനങ്ങൾ ഇപ്പോൾ മിഡ്-റേഞ്ച് വാഹനങ്ങളിലും എത്താൻ തുടങ്ങി.

അഡാപ്റ്റീവ് ക്രൂയിസ് കൺട്രോൾ, ലെയിൻ കീപ്പ് അസിസ്റ്റ്, ഓട്ടോമാറ്റിക് എമർജൻസി ബ്രേക്കിംഗ്, ബ്ലൈൻഡ് സ്പോട്ട് മോണിറ്ററിംഗ് തുടങ്ങിയ ഫീച്ചറുകളാണ് ADAS-ൽ പ്രധാനമായും ഉൾപ്പെടുന്നത്. നഗരങ്ങളിലെ വർദ്ധിച്ചുവരുന്ന ഗതാഗതക്കുരുക്കിലും ഹൈവേ യാത്രകളിലും ഡ്രൈവിംഗ് കൂടുതൽ സുരക്ഷിതവും സമ്മർദ്ദം കുറഞ്ഞതുമാക്കാൻ ഇത് സഹായിക്കുന്നു. സുരക്ഷയ്ക്ക് വലിയ പ്രാധാന്യം നൽകുന്ന പുതിയ തലമുറയാണ് ഈ സാങ്കേതികവിദ്യയെ ഇരുകൈയ്യും നീട്ടി സ്വീകരിക്കുന്നത്.

സർക്കാരും വാഹന നിർമ്മാതാക്കളും റോഡ് സുരക്ഷ വർദ്ധിപ്പിക്കുന്നതിൽ കൂടുതൽ ശ്രദ്ധ കേന്ദ്രീകരിക്കുന്ന ഈ സമയത്ത്, ADAS സാങ്കേതികവിദ്യക്ക് വലിയ പ്രാധാന്യമുണ്ട്. വരും വർഷങ്ങളിൽ ഇത് മിക്ക പുതിയ കാറുകളിലും ഒരു സ്റ്റാൻഡേർഡ് ഫീച്ചറായി മാറുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഇന്ത്യൻ റോഡുകൾ കൂടുതൽ സുരക്ഷിതമാക്കുന്നതിനും ഡ്രൈവിംഗ് അനുഭവം മെച്ചപ്പെടുത്തുന്നതിനും ADAS ഒരു പ്രധാന പങ്ക് വഹിക്കും.

Auto

റോയൽ എൻഫീൽഡ് ഹിമാലയൻ 450; പുതിയ രൂപകൽപ്പനയും കരുത്തും

റോയൽ എൻഫീൽഡിന്റെ സാഹസിക യാത്രാ ബൈക്കായ ഹിമാലയൻ 450 പുതിയ രൂപകൽപ്പനയിലും മെച്ചപ്പെട്ട കരുത്തിലും ഇന്ത്യൻ വിപണിയിൽ തരംഗം സൃഷ്ടിക്കുന്നു. ഓഫ്-റോഡിംഗ് താല്പര്യമുള്ളവരെയും സാഹസിക യാത്രകളെ ഇഷ്ടപ്പെടുന്നവരെയും ലക്ഷ്യമിട്ടാണ് പുതിയ ഹിമാലയൻ 450 എത്തിയിരിക്കുന്നത്. കൂടുതൽ ശക്തമായ എഞ്ചിനും മികച്ച സസ്പെൻഷൻ സിസ്റ്റവും ഈ ബൈക്കിനെ വേറിട്ടു നിർത്തുന്നു.

പുതിയ ഹിമാലയൻ 450-യിൽ ലിക്വിഡ്-കൂൾഡ് 452 സിസി എഞ്ചിനാണ് ഉൾപ്പെടുത്തിയിരിക്കുന്നത്, ഇത് മുൻ മോഡലിനേക്കാൾ മികച്ച പവറും ടോർക്കും നൽകുന്നു. ലഡാക്ക്, ഹിമാചൽ പ്രദേശ് പോലുള്ള ദുർഘടമായ പാതകളിലൂടെ യാത്ര ചെയ്യാൻ ആഗ്രഹിക്കുന്നവർക്ക് ഈ ബൈക്ക് ഒരു മികച്ച കൂട്ടാളിയായിരിക്കും. വലിയ ഇന്ധന ടാങ്ക്, ഡ്യുവൽ ചാനൽ എബിഎസ്, ട്രിപ്പർ നാവിഗേഷൻ തുടങ്ങിയ ഫീച്ചറുകൾ ദീർഘദൂര യാത്രകൾക്ക് കൂടുതൽ സൗകര്യം നൽകുന്നു.

റോയൽ എൻഫീൽഡിന്റെ പരമ്പരാഗത ഡിസൈൻ ഭാഷ നിലനിർത്തിക്കൊണ്ട് തന്നെ ആധുനിക ഫീച്ചറുകൾ സംയോജിപ്പിച്ചാണ് പുതിയ ഹിമാലയൻ 450 രൂപകൽപ്പന ചെയ്തിരിക്കുന്നത്. മെച്ചപ്പെട്ട സസ്പെൻഷനും ഉയർന്ന ഗ്രൗണ്ട് ക്ലിയറൻസും എല്ലാത്തരം ഭൂപ്രദേശങ്ങളിലും സുഗമമായ യാത്ര ഉറപ്പാക്കുന്നു. സാഹസിക ബൈക്ക് വിഭാഗത്തിൽ ഹിമാലയൻ 450 റോയൽ എൻഫീൽഡിന് വലിയ നേട്ടങ്ങൾ കൊണ്ടുവരുമെന്നാണ് ഓട്ടോമൊബൈൽ വിദഗ്ദ്ധർ വിലയിരുത്തുന്നത്.

 
 

Auto

ഇലക്ട്രിക് വാഹനങ്ങൾക്ക് കേരളത്തിൽ വർദ്ധിച്ചുവരുന്ന സ്വീകാര്യത

കേരളത്തിൽ ഇലക്ട്രിക് വാഹനങ്ങൾക്ക് (EVs) വർദ്ധിച്ചുവരുന്ന സ്വീകാര്യത ലഭിക്കുന്നതായി റിപ്പോർട്ടുകൾ. ഉയർന്ന ഇന്ധനവിലയും പരിസ്ഥിതി സൗഹൃദമായ ഗതാഗത മാർഗ്ഗങ്ങളോടുള്ള താൽപ്പര്യവുമാണ് ഇലക്ട്രിക് വാഹനങ്ങളിലേക്ക് ആളുകളെ ആകർഷിക്കുന്നത്. സംസ്ഥാന സർക്കാർ നൽകുന്ന സബ്‌സിഡികളും ചാർജിംഗ് ഇൻഫ്രാസ്ട്രക്ചറിലെ വളർച്ചയും ഈ പ്രവണതയ്ക്ക് ആക്കം കൂട്ടുന്നു. കൊച്ചി, തിരുവനന്തപുരം പോലുള്ള നഗരങ്ങളിൽ ഇലക്ട്രിക് സ്കൂട്ടറുകളും കാറുകളും ഇപ്പോൾ ഒരു സാധാരണ കാഴ്ചയാണ്.

നിലവിൽ, വിവിധ വാഹന നിർമ്മാതാക്കൾ ഇലക്ട്രിക് വാഹന മോഡലുകൾ കേരള വിപണിയിൽ അവതരിപ്പിച്ചിട്ടുണ്ട്. ടാറ്റ മോട്ടോർസ്, എംജി മോട്ടോർ, മഹീന്ദ്ര, ഓല ഇലക്ട്രിക് തുടങ്ങിയ കമ്പനികൾക്ക് വലിയ സ്വീകാര്യതയാണ് ലഭിക്കുന്നത്. ഒറ്റ ചാർജിൽ കൂടുതൽ ദൂരം സഞ്ചരിക്കാനുള്ള ശേഷിയും കുറഞ്ഞ പരിപാലനച്ചെലവുമാണ് ഉപഭോക്താക്കളെ ഇലക്ട്രിക് വാഹനങ്ങളിലേക്ക് ആകർഷിക്കുന്ന പ്രധാന ഘടകങ്ങൾ.

സംസ്ഥാനത്ത് കൂടുതൽ ചാർജിംഗ് സ്റ്റേഷനുകൾ സ്ഥാപിക്കുന്നതിനും ഇലക്ട്രിക് വാഹനങ്ങൾ വാങ്ങുന്നവർക്ക് നികുതി ഇളവുകൾ നൽകുന്നതിനും സർക്കാർ നടപടികൾ സ്വീകരിക്കുന്നുണ്ട്. ഇത് ഭാവിയിൽ ഇലക്ട്രിക് വാഹനങ്ങളുടെ പ്രചാരം വർദ്ധിപ്പിക്കാൻ സഹായിക്കും. ഗതാഗത മേഖലയിലെ കാർബൺ പുറന്തള്ളൽ കുറച്ച് ഒരു ഹരിത കേരളം കെട്ടിപ്പടുക്കുന്നതിൽ ഇലക്ട്രിക് വാഹനങ്ങൾക്ക് വലിയ പങ്കുവഹിക്കാനുണ്ടെന്ന് വിദഗ്ദ്ധർ അഭിപ്രായപ്പെടുന്നു.

Latest News

Up