Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Tech

സാംസംഗ് ഗാലക്സി എ07 5ജി വിപണിയിൽ

മുൻനിര ഉപഭോക്തൃ ഇലക്ട്രോണിക്‌സ് ബ്രാൻഡായ സാംസംഗ് ഗാലക്സി എ07 5ജി അവതരിപ്പിച്ചു. 50 മെഗാപിക്‌സൽ പ്രധാന കാമറയും വലിയ 6000 എംഎച്ച് ബാറ്ററിയുമുള്ള സ്മാർട്ട്ഫോൺ, ഓൺലൈൻ വിനോദം, കണ്ടന്‍റ് ക്രിയേഷൻ, ദിവസം മുഴുവൻ തടസമില്ലാത്ത ഉപയോഗം എന്നിവ ലക്ഷ്യമിട്ടു രൂപകല്പന ചെയ്തതാണ്.

ഇൻഡസ്ട്രി ഗ്രേഡ് ബെഞ്ച്മാർക്കുള്ള ഡാറ്റാ സുരക്ഷാ സവിശേഷതകളോടെയാണ് ഗാലക്സി എ07 5ജി എത്തുന്നത്. ലൈറ്റ് വയലറ്റ്, ലൈറ്റ് ഗ്രീൻ, ബ്ലാക്ക് എന്നീ മൂന്നു നിറങ്ങളിൽ ലഭ്യമാകുന്ന ഈ ഫോൺ 6.7 ഇഞ്ച് എച്ച്‌ഡി പ്ലസ് ഡിസ്പ്ലേയും 120 ഹെർട്സ് റിഫ്രെഷ് റേറ്റുമുണ്ട്.

രണ്ടു ഘട്ടങ്ങളുള്ള ടെംപേർഡ് ഗ്ലാസ് സംരക്ഷണവും ഐപി54 ഡസ്റ്റ്-വാട്ടർ റസിസ്റ്റൻസും ഫോണിനെ മികച്ചതാക്കുന്നു. 50 എംപി ഓട്ടോഫോക്കസ് പ്രധാന കാമറയും 2 എംപി ഡെപ്ത് കാമറയുമാണ് പുതിയ മോഡലിലുള്ളത്.

ബാങ്ക് ഓഫറുകൾ ഉൾപ്പെടെ 4 ജിബി- 128 ജിബി വേരിയന്‍റിന് 14,999 രൂപയും 6ജിബി- 128 ജിബി വേരിയന്‍റിന് 16,999 രൂപയുമാണു വില.

Tech

വണ്‍പ്ലസ് 15ആര്‍ ലോകത്തിനു മുമ്പിലെത്തി

വണ്‍പ്ലസ് 15ആര്‍ ആഗോള വിപണിയില്‍ പുറത്തിറങ്ങി. 7,400എംഎച്ച് ബാറ്ററിയുമായാണ് ഫോണ്‍ എത്തുന്നത്.

ആര്‍-സീരീസിലെ ഇതുവരെയുള്ള ഏറ്റവും ശക്തമായ സ്മാര്‍ട്ട്ഫോണ്‍ എന്നാണ് കമ്പനി വിശേഷിപ്പിക്കുന്നത്.

പ്രത്യേകതകള്‍

  • ക്വാല്‍കോം സ്നാപ്ഡ്രാഗണ്‍ 8 ജെന്‍ 5 ചിപ്പ് സെറ്റ്
  • ആന്‍ഡ്രോയിഡ് 16 അടിസ്ഥാനമാക്കിയുള്ള ഓക്‌സിജന്‍ ഒഎസ് 16
  • 6.83 ഇഞ്ച് 1.5 കെ അമോലെഡ്‌പ്ലേ
  • 60/90/120/144/165 ഹെഡ്‌സ് വേരിയബിള്‍ റിഫ്രഷ് റേറ്റ്
  • ക്രിസ്റ്റല്‍ ഷീല്‍ഡ് ഗ്ലാസ് പ്രൊട്ടക്ഷന്‍
  • ഐപി 66, ഐപി 68,ഐപി 69 റേറ്റിംഗ്
  • റെയിന്‍ ടച്ച് 2.0 സാങ്കേതികവിദ്യ
  • 7400എംഎഎച്ച് ബാറ്ററി
  • 80വാട്ട് സൂപ്പര്‍ ഫ്‌ലാഷ് ചാര്‍ജിംഗ്
  • 55വാട്ട് പിപിഎസ്, ബൈപാസ് പവര്‍, റിവേഴ്‌സ് വയര്‍ഡ് ചാര്‍ജിംഗ്
  • 12 ജിബി റാം
  • ഗ്ലേസിയര്‍ വിസി കൂളിംഗ് സിസ്റ്റം
  • 50എംപി പിന്‍ കാമറ
  • 32എംപി സെല്‍ഫി കാമറ

5 ജി, 4ജി ലൈറ്റ്, വൈ-ഫൈ ഏഴ്, ബ്ലൂടൂത്ത് 6.0, എന്‍എഫ്‌സി, യുഎസ്ബി ടൈപ്പ്-സി പോര്‍ട്ട്, ജിപിഎസ്, ഗലീലിയോ എന്നിവയെ പിന്തുണയ്ക്കുന്നു.

അള്‍ട്രാസോണിക് ഇന്‍-ഡിസ്പ്ലേ ഫിംഗര്‍പ്രിന്‍റ് സെന്‍സര്‍, ഇന്‍ഫ്രാറെഡ്, സ്റ്റീരിയോ സ്പീക്കറുകള്‍ തുടങ്ങിയവയും സവിശേഷതകളാണ്.

12 ജിബി റാമും 256 ജിബി സ്റ്റോറേജുമുള്ള അടിസ്ഥാന വേരിയന്‍റിന് 47,999 രൂപയും 12 ജിബി റാമും 512 ജിബി സ്റ്റോറേജ് കോണ്‍ഫിഗറേഷനും 52,999 രൂപയുമാണ് വില.

മിന്‍റ് ബ്രീസ്, ഇലക്ട്രിക് വയലറ്റ്, ചാര്‍ക്കോള്‍ ബ്ലാക്ക് എന്നീ കളര്‍ ഓപ്ഷനുകളില്‍ ഈ ഫോണ്‍ ലഭ്യമാണ്.

Tech

ഇന്‍സ്റ്റാഗ്രാം റീല്‍സും സ്മാര്‍ട്ട് ടിവിയില്‍ കാണാം

ഇന്‍സ്റ്റാഗ്രാം റീല്‍സ് സ്മാര്‍ട്ട് ടിവിയില്‍ കാണാനുള്ള സൗകര്യമൊരുങ്ങുന്നു. മെറ്റാ ഉടമസ്ഥതയിലുള്ള ഇന്‍സ്റ്റാഗ്രാം കമ്പനി റീല്‍സ് കേന്ദ്രീകരിച്ചുള്ള ഇന്‍സ്റ്റാഗ്രാം ടിവി ആപ്പ് ലോഞ്ച് ചെയ്യുന്നതായി പ്രഖ്യാപിച്ചു.

തുടക്കത്തില്‍ ആമസോണ്‍ ഫയര്‍ ടിവിയില്‍ ലഭ്യമാകുന്ന ഈ ഫീച്ചര്‍ വൈകാതെ എല്ലാവര്‍ക്കും ലഭ്യമാകും. ഇതോടെ ഉപയോക്താക്കളെ വലിയ സ്‌ക്രീനില്‍ റീല്‍സ് കാണാനാകും. ടിവികളിലേക്ക് റീലുകള്‍ കൊണ്ടുവരുന്നതിലൂടെ യൂട്യൂബിനോട് മത്സരിക്കാന്‍ ഇന്‍സ്റ്റാഗ്രാമിന് കഴിയുമെന്നാണ് വിലയിരുത്തല്‍.

ഇന്‍സ്റ്റാഗ്രാം ടിവി ആപ്പില്‍ ഒരേസമയം അഞ്ച് വ്യത്യസ്ത അക്കൗണ്ടുകള്‍ വരെ ചേര്‍ക്കാന്‍ കഴിയും. വീട്ടിലെ വ്യത്യസ്ത അംഗങ്ങള്‍ക്ക് അവരുടെ അക്കൗണ്ടുകള്‍ക്ക് അനുയോജ്യമായ വ്യക്തിഗതമാക്കിയ ഉള്ളടക്കം കാണാന്‍ ഇത് അനുവദിക്കുമെന്ന് കമ്പനി പറയുന്നു.

ഉപയോക്താക്കള്‍ക്ക് ടിവിക്കായി ഒരു പ്രത്യേക അക്കൗണ്ട് സൃഷ്ടിക്കാനും കഴിയും. കൂടാതെ, കണ്ടന്‍റ് ക്രിയേറ്റേഴ്‌സിനെ കണ്ടെത്തുന്നതിനും പ്രൊഫൈലുകള്‍ ബ്രൗസ് ചെയ്യുന്നതിനോ ഉള്ള ഒരു സെര്‍ച്ചിംഗ് ഓപ്ഷനും ആപ്പില്‍ ഉണ്ടായിരിക്കും.

കഴിഞ്ഞ ദിവസം ഉപയോക്താക്കള്‍ക്ക് കൂടുതല്‍ സുതാര്യതയും നിയന്ത്രണവും നല്‍കുന്നതിനായി "യുവര്‍ ആല്‍ഗോരിതം' എന്ന പുതിയ എഐ അധിഷ്ഠിത ഫീച്ചര്‍ ഇന്‍സ്റ്റാഗ്രാം അവതരിപ്പിച്ചിരുന്നു.

ഇതിലൂടെ ഒരു ഉപയോക്താവിന് തങ്ങളുടെ റീല്‍സ് ഫീഡിന് രൂപം നല്‍കുന്ന വിഷയങ്ങള്‍ കാണാനും അതില്‍ മാറ്റങ്ങള്‍ വരുത്താനും സാധിക്കും.

Tech

50എംപിയുടെ മൂന്നു കാമറ! ഐക്യുഒഒ 15 എത്തി

ഐക്യുഒഒ 15 ഇന്ത്യയില്‍ പുറത്തിറക്കി. ആന്‍ഡ്രോയിഡ് 16 അടിസ്ഥാനമാക്കിയുള്ള ഒറിജിന്‍ഒഎസിലാണ് ഈ ഫോണ്‍ പ്രവര്‍ത്തിക്കുന്നത്.

അഞ്ച് വര്‍ഷത്തെ ഒഎസ് അപ്‌ഡേറ്റും എഴ് വര്‍ഷത്തെ സുരക്ഷ അപഡേറ്റും കമ്പനി വാഗ്ദാനം ചെയ്യുന്നുണ്ട്.

പ്രത്യേകതകള്‍

  • 144ഹെഡ്‌സ് റിഫ്രഷ് റേറ്റുള്ള 6.85 ഇഞ്ച് അമോള്‍ഡ് ഡിസ്പ്ലേ
  • ക്വാല്‍കോം സ്നാപ്ഡ്രാഗണ്‍ 8 എലൈറ്റ് ജെന്‍ 5 പ്രോസസര്‍
  • 50എംപി മെയിന്‍ ലെന്‍സ്, 50എംപി ടെലിഫോട്ടോ ലെന്‍സ്, 50എംപി അള്‍ട്രാ-വൈഡ്-ആംഗിള്‍ ലെന്‍സ് എന്നിവയടങ്ങുന്നതാണ് മെയിന്‍ കാമറ യൂണിറ്റ്
  • 32എംപി സെല്‍ഫി കാമറ
  • ഐപി 68&69 റേറ്റിംഗ്
  • 100വാട്ട് ചാര്‍ജിംഗ് പിന്തുണയുള്ള 7000എംഎഎച്ച് ബാറ്ററി
  • 40വാട്ട് വയര്‍ലെസ് ചാര്‍ജിംഗ്

ലെജന്‍ഡ്, ആല്‍ഫ ബ്ലാക്ക് എന്നീ രണ്ട് നിറങ്ങളിലാണ് ഫോണ്‍ എത്തുന്നത്. 12 ജിബി റാം+256 ജിബി സ്റ്റോറേജ് വേരിയന്‍റിന് 72,999 രൂപയും 16 ജിബി റാം+512 ജിബി വേരിയന്‍റിന് 79,999 രൂപയുമാണ് വില.

ആമസോണില്‍ 7,000 രൂപയുടെ ബാങ്ക് ഓഫറും 1,000 രൂപയുടെ കൂപ്പണ്‍ കിഴിവുമാണ് ഫോണ്‍ സ്വന്തമാക്കാം. പ്രീ ബുക്കിംഗ് ആരംഭിച്ച ഫോണിന്‍റെ വില്‍പന ഡിസംബര്‍ ഒന്നു മുതല്‍ ആരംഭിക്കും.

Tech

ഹോം വര്‍ക്കും ഏറ്റെടുത്ത് നാനോ ബനാന

ഗൂഗിളിന്‍റെ പുതിയ നാനോ ബനാന പ്രോ പരിഹരിച്ച ഹോം വര്‍ക്ക് സോഷ്യല്‍ മീഡിയില്‍ ചര്‍ച്ചയാകുന്നു. ഉപയോക്താവിന്‍റെ അതേ കൈയക്ഷരത്തില്‍ തന്നെ കൃത്യമായി വായിക്കാനും ചിത്രങ്ങള്‍ ജനറേറ്റ് ചെയ്യാനും നാനോ ബനാനയ്ക്ക് കഴിയുമെന്ന് കാണിച്ച് ഒരു ഉപയോക്താവ് സമൂഹമാധ്യമത്തില്‍ കുറിപ്പിടുകയുണ്ടായി.

ഉപയോക്താവ് നല്‍കിയ ഗണിത പ്രശ്‌നം പരിഹരിച്ച് അയാളുടെ അതേ കൈയക്ഷരത്തില്‍ തന്നെ നാനോ ബനാന നല്‍കുകയും ചെയ്തു. നാനോ ബനാന പ്രോയുടെ ഇതുവരെയുള്ളതില്‍ വച്ച് ഏറ്റവും മികച്ച ഇമേജ് ജനറേഷന്‍ എഐ ആണിത് എന്ന അടിക്കുറിപ്പോടെയാണ് പങ്കുവച്ചത്.

ചിത്രം വിശകലനം ചെയ്യുകയും തന്‍റെ കൈയക്ഷരത്തില്‍ തന്നെ ഫലം സൃഷ്ടിക്കുകയും ചെയ്ത രീതി പ്രതീക്ഷകള്‍ക്ക് അപ്പുറമായിരുന്നു എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

മെച്ചപ്പെടുത്തിയ യുക്തിബോധവും തത്സമയ വിവരങ്ങളും ഉപയോഗിച്ച് കൂടുതല്‍ കൃത്യതയുള്ളതും സന്ദര്‍ഭോചിതവുമായ പ്രതികരണങ്ങള്‍ നല്‍കാന്‍ ഈ ടൂള്‍ പരിശീലനം നേടിയിട്ടുണ്ട്.

ഗൂഗിള്‍ എഐ സ്റ്റുഡിയോ, വെര്‍ട്ടെക്‌സ് എഐ തുടങ്ങിയവയിലും നാനോ ബനാന പ്രോ സംയോജിപ്പിച്ചിട്ടുണ്ട്. നാനോ ബനാന എന്നത് ഗൂഗിളിന്റെ ജെമിനി എഐയിലെ ഇമേജ് ജനറേഷന്‍ ടൂളാണ്.

ടെക്സ്റ്റ് പ്രോംപ്റ്റുകള്‍ ഉപയോഗിച്ച് ഉയര്‍ന്ന നിലവാരമുള്ള ചിത്രങ്ങള്‍ സൃഷ്ടിക്കാനും നിലവിലുള്ള ഫോട്ടോകള്‍ എഡിറ്റ് ചെയ്യാനും ഇത് സഹായിക്കുന്നു.

സെല്‍ഫി മിനിയേച്ചര്‍ ഫിഗറുകളാക്കി മാറ്റുന്നത് മുതല്‍ പഴയ ഫോട്ടോകള്‍ റീസ്റ്റോര്‍ ചെയ്യുന്നത് വരെ ഈ ടൂള്‍ ക്രിയേറ്റീവ് ലോകത്ത് വിപ്ലവം സൃഷ്ടിച്ചിരുന്നു.

Tech

7,000 എംഎഎച്ച് ബാറ്ററി; മോട്ടോ ജി57 പവര്‍ ഇന്ത്യയില്‍

മോട്ടോറോളയുടെ ജി പവര്‍ സീരിസില്‍ പുതിയ സ്മാര്‍ട്ട്ഫോണ്‍ ഇന്ത്യയില്‍ പുറത്തിറക്കി. മോട്ടോ ജി57 പവര്‍ എന്ന മോഡലിന്‍റെ പ്രധാന ആകര്‍ഷണം 7,000 എംഎഎച്ച് ബാറ്ററിയാണ്.

മൂന്നു ദിവസം വരെ ചാര്‍ജ് നില്‍ക്കുമെന്നാണ് കമ്പനി വാഗ്ദാനം നല്‍കുന്നത്. പൊടിയില്‍നിന്നും വെള്ളത്തില്‍നിന്നും സംരക്ഷണം നല്‍കുന്നതിന് ഐപി 64 റേറ്റിംഗാണ് ഫോണിനു നല്‍കിയിരിക്കുന്നത്.

പ്രത്യേകതകള്‍

  • 6.7-ഇഞ്ച് 120 ഹെഡ്‌സ് റീഫ്രഷ് റേറ്റ് ഉള്ള ഫുള്‍ എച്ച്ഡി പ്ലസ് എല്‍സിഡി സ്‌ക്രീന്‍
  • 1050 നൈറ്റ്‌സ് വരെ പീക്ക് ബ്രൈറ്റ്‌നസ്
  • കോര്‍ണിംഗ് ഗൊറില്ല ഗ്ലാസ് 7 ഐ സംരക്ഷണം
  • ഒക്ട കോര്‍ സ്നാപ്ഡ്രാഗണ്‍ 6 എസ് ജെന്‍ 4 പ്രോസസര്‍
  • 8ജിബി റാം, 256ജിബി ഇന്‍റേണല്‍ സ്റ്റോറേജ്
  • ആന്‍ഡ്രോയിഡ് 16ല്‍ പ്രവര്‍ത്തനം (ആന്‍ഡ്രോയിഡ് 17 ലേക്ക് അപ്ഗ്രേഡും മൂന്ന് വര്‍ഷത്തെ സുരക്ഷാ അപ്ഡേറ്റും)
  • സോണി സെന്‍സറുള്ള 50എംപി പിന്‍ കാമറ
  • 8 എംപി മുന്‍ കാമറ
  • ഫിംഗര്‍പ്രിന്‍റ് സെന്‍സര്‍
  • 7000 എംഎഎച്ച് ബാറ്ററി
  • 30വാട്ട് ടര്‍ബോ ചാര്‍ജിംഗ്
  • 5ജി, ഡ്യുവല്‍ 4ജി വോള്‍ട്ട്, വൈഫൈ, ബ്ലൂടൂത്ത് 5.1, ജിപിഎസ്, യുഎസ്ബി ടൈപ്പ്-സി കണക്ടിവിറ്റി
  • 12,999 രൂപയ്ക്ക് ലഭ്യമാകുന്ന ഫോണ്‍ ഡിസംബര്‍ മൂന്നു മുതല്‍ ഓണ്‍ലൈന്‍ സ്‌റ്റോറുകളില്‍ ലഭ്യമാകും.

Tech

ഉറപ്പായി... റിയല്‍മി സി85 5ജി എത്തും

റിയല്‍മി തങ്ങളുടെ സി സീരീസില്‍ പുതിയ സ്മാര്‍ട്ട്‌ഫോണ്‍ റിയല്‍മി സി85 5ജി എന്ന മോഡല്‍ അവതരിപ്പിക്കാന്‍ തയാറെടുത്തിരിക്കുന്നു. 7000എംഎഎച്ച് ബാറ്ററിയുമായി ഒരു പുതിയ സ്മാര്‍ട്ട്‌ഫോണ്‍ സി സീരീസില്‍ അവതരിപ്പിക്കാന്‍ പോകുന്നതായി നേരത്തെ റിയല്‍മി ടീസറിലൂടെ വ്യക്തമാക്കിയിരുന്നു.

നവംബര്‍ 28ന് ഇത് ഇന്ത്യയില്‍ ലോഞ്ച് ചെയ്യുമെന്നും കമ്പനി ഔദ്യോഗികമായി സ്ഥിരീകരിച്ചു. ഫിലിപ്പീന്‍സ് പോലുള്ള രാജ്യങ്ങളില്‍ റിയല്‍മി സി85 5ജി അവതരിപ്പിച്ചിട്ടുണ്ട്. അതില്‍നിന്ന് കാര്യമായ മാറ്റങ്ങള്‍ ഇന്ത്യന്‍ വേരിയന്‍റില്‍ ഉണ്ടാകില്ലെന്നാണ് റിപ്പോര്‍ട്ട്.

പ്രത്യേകതകള്‍

  • 1200 നിറ്റ്സ് വരെ പീക്ക് ബ്രൈറ്റ്നസ് ഉള്ള 6.8' 144ഹെഡ്‌സ് ഡിസ്പ്ലേ
  • മീഡിയടെക് ഡൈമെന്‍സിറ്റി 6300 ചിപ്സെറ്റ്
  • 50എംപി മുന്‍ കാമറ
  • 8എംപി മുന്‍ കാമറ
  • 7000എംഎഎച്ച് ബാറ്ററി
  • 45വാട്ട് ഫാസ്റ്റ് ചാര്‍ജിംഗ് 6.5വാട്ട് റിവേഴ്സ് വയര്‍ഡ് ചാര്‍ജിംഗ്
  • പൊടി, ജല പ്രതിരോധം എന്നിവയ്ക്കായി ഐപി 69 പ്രോ റേറ്റിംഗ്

13000 രൂപയില്‍ താഴെ പ്രാരംഭ വിലയില്‍ സി85 5ജി എത്തിയേക്കുമെന്നാണ് റിപ്പോര്‍ട്ട്. റിയല്‍മിയുടെ ഔദ്യോഗിക വെബ്‌സൈറ്റിന് പുറമേ ഫ്ലിപ്പ്കാര്‍ട്ട് വഴിയും ഫോണ്‍ വാങ്ങാനാകും.

Tech

എന്‍റ് ടു എന്‍റ് എന്‍ക്രിപ്ഷനുമായി അരട്ടൈയും

ഇന്ത്യന്‍ മെസേജിംഗ് ആപ്ലിക്കേഷനായ അരട്ടൈയും എന്‍റ് ടു എന്‍റ് എന്‍ക്രിപ്ഷന്‍ അവതരിപ്പിച്ചു. വാട്സ്ആപ്പ്, സിഗ്‌നല്‍, ടെലഗ്രാം പോലുള്ള ആപ്പുകളില്‍ സമാനമായ എന്‍റ് ടു എന്‍റ് എന്‍ക്രിപ്ഷനാണ് അരട്ടൈയും ഏര്‍പ്പെടുത്തിയിരിക്കുന്നത്.

ആന്‍ഡ്രോയിഡിലെ വി1.33.6 വേര്‍ഷന്‍, ഐഒഎസിലെ വി 1.17.23, ഡെസ്‌ക്ടോപ്പിലെ വി 1.0.7 എന്നിവയിലാണ് പുതിയ ഫീച്ചര്‍ അവതരിപ്പിച്ചിരിക്കുന്നത്. വ്യക്തിഗത ചാറ്റുകളില്‍ നേരത്തെ എന്‍ക്രിപ്ഷന്‍ ഉണ്ടായിരുന്നില്ല.

ഈ പ്രൈവസി അപ്ഡേറ്റിലൂടെ ഉപഭോക്താക്കളുടെ സ്വകാര്യ സന്ദേശങ്ങള്‍ അയക്കുന്നയാള്‍ക്കും സ്വീകര്‍ത്താവിനുമല്ലാതെ കമ്പനിക്കോ മറ്റാര്‍ക്കെങ്കിലുമോ കാണാന്‍ സാധിക്കില്ല. അപഡേറ്റില്‍ ആപ്പില്‍ ചാറ്റ് വിന്‍ഡോയ്ക്ക് മുകളില്‍ ഒരു ചെറിയ ഷീല്‍ഡ് ഐക്കണ്‍ കാണാനാവും.

എന്‍റ് ടു എന്‍റ് എന്‍ക്രിപ്ഷനുള്ള പുതിയ അപ്ഡേറ്റ് ചെയ്യാത്തവര്‍ക്ക് മൂന്ന് ദിവസം മാത്രമാണ് ഇളവ് നല്‍കുക. ഈ കാലയളവ് കഴിഞ്ഞാല്‍ എന്‍ക്രിപ്ഷന്‍ ആക്ടിവേറ്റ് ചെയ്യാത്ത ആപ്പുകളില്‍ മുന്നറിയിപ്പുകള്‍ കാണിക്കും.

72 മണിക്കൂറിന് ശേഷം അപ്ഡേറ്റ് നിര്‍ബന്ധിതമാക്കും. അതിന് ശേഷം എല്ലാവരേയും ഓട്ടോമാറ്റിക്കായി പുതിയ പതിപ്പിലേക്ക് മൈഗ്രേറ്റ് ചെയ്യും. നിലവില്‍ വ്യക്തിഗത ചാറ്റുകള്‍ക്ക് മാത്രമാണ് എന്‍ക്രിപ്ഷന്‍ അവതരിപ്പിച്ചത്. അരട്ടൈ ആപ്പിലെ ഗ്രൂപ്പ് ചാറ്റുകളില്‍ എന്‍റ് ടു എന്‍റ് എന്‍ക്രിപ്ഷന്‍ ഉണ്ടാവില്ല.

Tech

ഐഫോണിലും രണ്ട് വാട്സ്ആപ്പ് ഉപയോഗിക്കാം

ഐഫോണ്‍ ഉപയോക്താക്കള്‍ക്കും ഒരു ഐഫോണില്‍ രണ്ട് വാട്സ്ആപ്പ് ഉപയോഗിക്കാനുള്ള ക്രമീകരണം ഏര്‍പ്പെടുത്തി മെറ്റ. ആന്‍ഡ്രോയ്ഡ് ഫോണുകളില്‍ ഏര്‍പ്പെടുത്തിയ ഫീച്ചറാണ് ഐഫോണ്‍ ഉപയോക്താക്കള്‍ക്കും നല്‍കുന്നത്.

ഇതിലുടെ പഴ്‌സണല്‍ നമ്പറും ഒഫീഷ്യല്‍ നമ്പറും ഒരു ഫോണില്‍ ഉപയോഗിക്കാന്‍ കഴിയും. ഈ ഫീച്ചര്‍ നിലവില്‍ ബീറ്റ ടെസ്റ്റിംഗിലാണെന്ന് വാട്സ്ആപ്പ് ട്രാക്കറായ വാബീറ്റ ഇന്‍ഫോ റിപ്പോര്‍ട്ട് ചെയ്യുന്നു. വൈകാതെ എല്ലാവര്‍ക്കും ഇതുലഭ്യമാകും.

ഐഫോണുകളിലെ വാട്സ്ആപ്പ് സെറ്റിംഗ്‌സില്‍ അക്കൗണ്ട് ലിസ്റ്റ് എന്നൊരു പുതിയ ഓപ്ഷന്‍ പ്രത്യക്ഷപ്പെടും. ഇത് കൂടാതെ ക്യുആര്‍ കോഡ് ഐക്കണിന് അടുത്തായി ഒരു + ബട്ടണും പ്രത്യക്ഷപ്പെടും. ഇതുവഴി രണ്ടാമതൊരു വാട്സ്ആപ്പ് അക്കൗണ്ട് ക്രിയേറ്റ് ചെയ്യാം.

വാട്സ്ആപ്പിലെ ഓരോ അക്കൗണ്ടിനും അതിന്‍റേതായ ചാറ്റ് ഹിസ്റ്ററി, ബാക്കപ്പുകള്‍, പ്രൈവസി സെറ്റിംഗ്‌സുകള്‍ എന്നിവ ഉണ്ടായിരിക്കും. വാട്സ്ആപ്പിലേക്ക് ഒരു സന്ദേശം വരുമ്പോള്‍, അത് ഏത് അക്കൗണ്ടിലേക്കാണെന്ന് നോട്ടിഫിക്കേഷനില്‍ സൂചിപ്പിക്കും.

അതേസമയം വാട്‌സ്ആപ്പ് ഉപയോക്താക്കളെ സംബന്ധിച്ച് അത്ര സുഖകരമല്ലാത്ത ഒരു റിപ്പോര്‍ട്ടും പുറത്തുവരുന്നുണ്ട്. അടുത്തിടെ നടന്ന ഒരു ഗവേഷണത്തില്‍ വാട്സ്ആപ്പില്‍ വലിയ സുരക്ഷാ വീഴ്ചയുണ്ടായെന്നും 350 കോടി ഉപഭോക്താക്കളുടെ ഫോണ്‍ നമ്പറുകള്‍ ഭീഷണിയിലായെന്നുമാണ് കണ്ടെത്തിയത്.

വിയെന്ന സര്‍വകലാശാലയിലെ സുരക്ഷാ ഗവേഷകരാണ് സുരക്ഷാവീഴ്ച കണ്ടെത്തിയത്.

Tech

നത്തിംഗ് ഫോണ്‍ 3എ ഇന്ത്യയിലേക്ക്

നത്തിംഗ് ഫോണ്‍ 3എ ലൈറ്റ് നവംബര്‍ 26ന് ഇന്ത്യയില്‍ ലോഞ്ച് ചെയ്യും. 33 വാട്സ് ചാര്‍ജിംഗും 5 വാട്സ് റിവേഴ്സ് ചാര്‍ജിംഗും സഹിതമുള്ള 5,000 എംഎഎച്ച് ബാറ്ററി സഹിതമാണ് നത്തിംഗ് ഫോണ്‍ 3എ ആഗോള വിപണിയിലെത്തിയത്.

പ്രത്യേകതകള്‍

  • 120 ഹെര്‍ട്സ് റിഫ്രഷ് റേറ്റും 3,000 നിറ്റ്സ് പീക്ക് ബ്രൈറ്റ്നസും ഉള്ള 6.77 ഇഞ്ച് ഫ്ലെക്സിബിള്‍ അമോലെഡ് ഡിസ്പ്ലെ
  • ഐപി54 സുരക്ഷ
  • 33 വാട്സ് ചാര്‍ജിംഗും 5 വാട്സ് റിവേഴ്സ് ചാര്‍ജിംഗും സഹിതമുള്ള 5,000 എംഎഎച്ച് ബാറ്ററി
  • മീഡിയടെക് ഡൈമന്‍സിറ്റി 7300 പ്രോ ചിപ്സെറ്റ്
  • 8 ജിബി റാം, 256 ജിബി വരെ സ്റ്റോറേജ്
  • ആന്‍ഡ്രോയ്ഡ് 15 പ്ലാറ്റ്ഫോം
  • 50എംപി പ്രധാന സാംസംഗ് സെന്‍സര്‍, 8എംപി അള്‍ട്രാ വൈഡ് ആംഗിള്‍ ലെന്‍സ്, 2എംപി മാക്രോ കാമറ എന്നിവയടങ്ങിയതാണ് പ്രധാന കാമറ.
  • സെല്‍ഫിക്കും വീഡിയോ കോളിംഗിനുമായി മുന്‍ഭാഗത്ത് 16 എംപി കാമറ.

Tech

ഓ... ഓപ്പോ

ഓപ്പോ ഫൈന്‍ഡ് എക്‌സ് 9, എക്‌സ് 9 പ്രോ മോഡലുകള്‍ അവതരിപ്പിച്ചു. 50 എംപിയുടെ മൂന്നു കാമറയുള്ള ഓപ്പോ ഫൈന്‍ഡ് എക്‌സ് 9 ആണ് പ്രധാന ആകര്‍ഷണം.

എക്‌സ് 9

  • 6.59 ഇഞ്ച് ഫ്ലാറ്റ് അമോല്‍ഡ് ഡിസ്പ്ലേ
  • മീഡിയാടെക് ഡൈമന്‍സിറ്റി 9500, 12ജിബി + 512ജിബി
  • 7,025 എംഎഎച്ച് ബാറ്ററി
  • 50എംപി + 50എംപി + 50എംപി പിന്‍ കാമറ
  • ഫണ്ട് കാമറ 32എംപി
  • വില: 74,999 രൂപ മുതല്‍ (12ജിബി+256ജിബി)

എക്‌സ് 9 പ്രോ

  • 6.78 ഇഞ്ച് ഫ്‌ലാറ്റ് അമോള്‍ഡ് ഡിസ്പ്ലേ
  • മീഡിയാടെക് ഡൈമന്‍സിറ്റി 9500, 16ജിബി+512ജിബി
  • 7,500 എംഎഎച്ച് ബാറ്ററി
  • 200എംപി + 50എംപി + 50എംപി കാമറ
  • 50എംപി സെന്‍സര്‍
  • വില 1,09,999 രൂപ (16ജിബി+512ഏജിബി)

സ്മാര്‍ട്‌ഫോണിന്‍റെ ബോക്‌സിനുള്ളില്‍ 80വാട്ട് ചാര്‍ജര്‍ നല്‍കിയിട്ടുണ്ട്. സ്മാര്‍ട്‌ഫോണ്‍ 50വാട്ട് വയര്‍ലെസ് ചാര്‍ജിംഗ്, 10വാട്ട് റിവേഴ്‌സ് വയര്‍ലെസ് ചാര്‍ജിംഗ് പിന്തുണയ്ക്കുന്നു.

ടൈറ്റാനിയം ഗ്രേ, സ്‌പേസ് ബ്ലാക്ക് നിറങ്ങളില്‍ ഫോണ്‍ ലഭ്യമാകും. നവംബര്‍ 21 മുതല്‍ വില്‍പന ആരംഭിക്കും.

Tech

ഐഫോണ്‍ എയര്‍ പരാജയം?; ഡിസൈനര്‍ ആപ്പിള്‍ വിട്ടു

ആപ്പിളിന്‍റെ ചരിത്രത്തിലെ ഏറ്റവും കട്ടി കുറഞ്ഞ ഐ ഫോണായ "ഐഫോണ്‍ എയര്‍' ഡിസൈന്‍ ചെയ്ത അബിദുര്‍ ചൗധരി കമ്പനി വിട്ടെന്ന് റിപ്പോര്‍ട്ട്. "ഐഫോണ്‍ എയര്‍' വേണ്ടപോലെ ശ്രദ്ധിക്കപ്പെട്ടില്ലെന്ന വിമര്‍ശനങ്ങള്‍ക്കിടെയാണ് അബിദുര്‍ ചൗധരിയുടെ രാജി.

സ്വന്തമായി സ്റ്റാര്‍ട്ട്അപ്പ് ആരംഭിക്കുന്നതിനായാണ് അബിദുര്‍ ആപ്പിളിനോട് ഗുഡ്ബൈ പറഞ്ഞതെന്നും റിപ്പോർട്ടുണ്ട്. ടെക് ഭീമനായ ആപ്പിളിന്‍റെ ഇന്‍ഡസ്ട്രിയല്‍ ഡിസൈനറായിരുന്നു അബിദുര്‍ ചൗധരി. യുകെയിലെ ലൗബറോ സര്‍വകലാശാലയില്‍ നിന്ന് ഡിസൈനിംഗിൽ ചൗധരി ബിരുദം നേടിയിട്ടുണ്ട്. 2019 ജനുവരിയിലാണ് ആപ്പിളില്‍ ചേര്‍ന്നത്.

ചരിത്രത്തിലെ ഏറ്റവും സ്ലിമ്മായ (5.6 മില്ലീമിറ്റര്‍ കട്ടി) ആപ്പിള്‍ സ്മാര്‍ട്ട്ഫോണ്‍ എന്ന ഖ്യാതിയുമായാണ് ഐ ഫോണ്‍ എയര്‍ വിപണിയില്‍ എത്തിയതെങ്കിലും പ്രതീക്ഷിച്ച വില്‍പന ഫോണിന് ലഭിച്ചിരുന്നില്ല. ഇതിന്‍റെ കനം 5.6 എംഎം മാത്രമാണ്. ഐഫോണ്‍ എയറിന് 48 എംപി ഫ്യൂഷന്‍ കാമറയും ഉണ്ട്. മുന്‍വശത്ത് 18 എംപി സെല്‍ഫി കാമറയാണ് നല്‍കിയിരിക്കുന്നത്.

ഐ ഫോണ്‍ എയര്‍ മോഡലിന്‍റെ ന്യൂനതയായി പലരും എടുത്തു കാണിക്കുന്ന കാര്യം അതിന് ഒരു പിന്‍ കാമറയെ ഉള്ളൂവെന്നതാണ്. ഐ ഫോണ്‍ 17 മോഡലിനു പോലും ഇരട്ട പിന്‍കാമറ ഉണ്ട്. വിലയും കുറവ്. ഐഫോണ്‍ എയറിന്‍റെ പ്രാരംഭ വില ഇന്ത്യയില്‍ 1,19,990 രൂപയാണ്. അബിദുര്‍ ചൗധരി കമ്പനി വിട്ടതുമായി ബന്ധപ്പെട്ട് ആപ്പിള്‍ ഇതുവരെ പ്രതിച്ചിട്ടില്ല.

Tech

200 എംപി കാമറ, 7000 എംഎഎച്ച് ബാറ്ററി; റിയല്‍മി ജിടി 8 പ്രോ വിപണിയിലേക്ക്

റിയല്‍മി ജിടി 8 പ്രോ പ്രീമിയം സ്മാര്‍ട്ട്ഫോണ്‍ നവംബര്‍ 20ന് ഇന്ത്യയില്‍ ലോഞ്ച് ചെയ്യും. ബാറ്ററിയും കാമറയുമാണ് ഫോണിന്‍റെ പ്രധാന ആകര്‍ഷണങ്ങള്‍. ഫോണിന്‍റെ വില സംബന്ധിച്ച വിവരങ്ങള്‍ ഇതുവരെ കമ്പനി പുറത്തുവിട്ടിട്ടില്ല.

പ്രത്യേകതകള്‍

  • 2കെ റെസല്യൂഷനോടെ 6.79 ഇഞ്ച് അമോല്‍ഡ് ഡിസ്പ്ലേ
  • 144ഹെഡ്‌സ് റിഫ്രഷ് റേറ്റ്
  • 7,000 നിറ്റ്‌സ് പീക്ക് ബ്രൈറ്റ്നസ്
  • സ്നാപ്ഡ്രാഗണ്‍ 8 എലൈറ്റ് ജെന്‍ 5 ഫ്ലാഗ്ഷിപ്പ് ചിപ്സെറ്റ്
  • യുഎഫ്എസ് 4.1 സ്റ്റോറേജ്
  • ഐഒഎസ് പിന്തുണയ്ക്കുന്ന 50എംപി വൈഡ് ആംഗിള്‍ ലെന്‍സും 50എംപി അള്‍ട്രാവൈഡ് സെന്‍സറും 3എക്‌സ് ഒപ്റ്റിക്കല്‍ സൂം പിന്തുണയ്ക്കുന്ന 200എംപി പെരിസ്‌കോപ്പ് ടെലിഫോട്ടോ ലെന്‍സും ചേര്‍ന്നതാണ് റിയര്‍ കാമറ.
  • സെല്‍ഫികള്‍ക്കും വീഡിയോ കോളുകള്‍ക്കുമായി 32എംപി കാമറ
  • 7000 എംഎഎച്ച് ടൈറ്റാന്‍ ബാറ്ററി
  • 120 വാട്സ് ഫാസ്റ്റ് ചാര്‍ജിംഗ്
  • ജലത്തിലും പൊടിയിലും നിന്നുള്ള പ്രതിരോധത്തിന് ഐപി69 റേറ്റിംഗ്
  • വേപ്പര്‍ ചേംബര്‍ കൂളിംഗ് സംവിധാനം
  • ഡെയറി വൈറ്റ്, അര്‍ബന്‍ ബ്ലൂ നിറങ്ങളില്‍ അവതരിപ്പിക്കുന്ന ഫോണിനു 50,000 രൂപയോളമായിരിക്കും വിലയെന്നാണ് സ്ഥിരീകരിക്കാത്ത റിപ്പോര്‍ട്ട്.

Tech

ഐഫോണ്‍ പോക്കറ്റ് എത്തി, ഫോണല്ല!

ഐഫോണുകള്‍ കൊണ്ടുനടക്കാന്‍ ചെറിയൊരു തുണിസഞ്ചി അവതരിപ്പിച്ചിരിക്കുകയാണ് കമ്പനി. ജാപ്പനീസ് ഫാഷന്‍ ഹൗസായ ഇസേ മിയാകെയുമായി സഹകരിച്ച് ഐഫോണ്‍ പോക്കറ്റ് എന്നൊരു ഉത്പന്നമാണ് കമ്പനി പുറത്തിറക്കിയത്.

ലിമിറ്റഡ് എഡിഷന്‍ വെയറബിള്‍ പോക്കറ്റ് ആണിത്. ഐഫോണോ അതുപോലെയോ ഉള്ള ചെറിയ ഡിവൈസുകള്‍ സൂക്ഷിക്കാന്‍ പാകത്തിലുള്ള വലിപ്പമേ ഐഫോണ്‍ പോക്കറ്റ് എന്ന ആക്സസറിക്കുള്ളൂ.

ഇത് കെെയില്‍ കൊണ്ടുനടക്കാം, ബാഗുകളില്‍ കെട്ടിവച്ച് ഉപയോഗിക്കാം, വേണമെങ്കില്‍ ശരീരത്തില്‍ തൂക്കിയിടുകയും ചെയ്യാം. രണ്ട് സ്ട്രാപ്പ് വേരിയന്‍റുകളാണ് പുതിയ ഐഫോണ്‍ പോക്കറ്റിനുണ്ടാവുക.

ഒന്ന് നീളം കുറഞ്ഞ സ്ട്രാപ്പുള്ളതും ഒന്ന് നീളം കൂടിയ സ്ട്രാപ്പുള്ളതും. നീളം കുറഞ്ഞതിന് 149.95 ഡോളറും (13200 രൂപയോളം) നീള മേറിയതിന് 229.95 ഡോളറും (20400 രൂപയോളം) ആണ് വില. ഇന്ത്യയില്‍ ഇത് എത്തുമോ എന്ന് വ്യക്തമല്ല.

ഐഫോണ്‍ പോക്കറ്റ് നീളം കുറഞ്ഞ സ്ട്രാപ്പ് വേരിയന്‍റ് ലെമണ്‍, മാന്‍ഡറിന്‍, പര്‍പ്പിള്‍, പിങ്ക്, പീക്കോക്ക്, സഫയര്‍, സിന്നാമന്‍, ബ്ലാക്ക് എന്നീ വ്യത്യസ്ത നിറങ്ങളില്‍ വില്‍പനയ്ക്കെത്തും. നീളമേറിയ സ്ട്രാപ്പുള്ള വേരിയന്‍റിന് സഫയര്‍, സിന്നാമന്‍, കറുപ്പ് നിറങ്ങളാണുണ്ടാവുക.

ഫ്രാന്‍സ്, ചൈന, ഇറ്റലി, ജപ്പാന്‍, സിംഗപ്പുര്‍, ദക്ഷിണ കൊറിയ, യുകെ, യുഎസ് എന്നിവിടങ്ങളിലെ തെരഞ്ഞെടുക്കപ്പെട്ട ആപ്പിള്‍ സ്റ്റോറുകളിലാണ് ഐഫോണ്‍ പോക്കറ്റ് ഇപ്പോള്‍ ലഭ്യമായിരിക്കുന്നത്.

Tech

50എംപി ട്രിപ്പിള്‍ കാമറയുമായി ഐക്യു 15

ചൈനീസ് സ്മാര്‍ട്ട്ഫോണ്‍ ഐക്യു 15 ഇന്ത്യയിലെത്തുന്നത് 50എംപി ട്രിപ്പിള്‍ കാമറയുമായി. ഐക്യു 15ന്‍റെ പ്രധാന പ്രത്യേകതകള്‍ ആമസോണ്‍ മൈക്രോസൈറ്റിലൂടെ കമ്പനി പുറത്തുവിട്ടു.

നവംബര്‍ 26ന് ഫോണ്‍ ഇന്ത്യയില്‍ അവതരിപ്പിക്കും.

സവിശേഷതകള്‍

  • 6.85 ഇഞ്ച് സാംസംഗ് 2കെ എം14 ലീഡ് ഒഎല്‍ഇഡി ഡിസ്പ്ലെ
  • 144 ഹെര്‍ട്സ് റിഫ്രഷ് റേറ്റും 2,600 നിറ്റ്സ് പീക്ക് ബ്രൈറ്റ്നസും
  • ഡോള്‍ബി വിഷന്‍ എച്ച്ഡിആര്‍ സിസ്റ്റം
  • ആന്‍ഡ്രോയ്ഡ് 16 അടിസ്ഥാനത്തിലുള്ള ഒറിജിന്‍ ഒഎസ് 6 ഇന്‍റര്‍ഫേസ്
  • സ്നാപ്ഡ്രാഗണ്‍ 8 എലൈറ്റ് ജെന്‍ 5 ചിപ്സെറ്റ്
  • 16 ജിബി വരെ റാമും 1 ടിബി വരെ സ്‌റ്റോറേജും
  • 50 എംപിയുടെ പ്രധാന കാമറയ്ക്കൊപ്പം 50എംപി പെരിസ്‌കോപ് ടെലിഫോട്ടോ കാമറ, 50എംപി അള്‍ട്രാ-വൈഡ് ആംഗിള്‍ കാമറ, സെല്‍ഫിക്കായി 32എംപിയുടെ കാമറ
  • 100 വാട്സ് വയേര്‍ഡ് ചാര്‍ജിംഗും 40 വാട്സ് വയര്‍ലെസ് ചാര്‍ജിംഗും
  • 7,000 എംഎഎച്ചിന്‍റെ ബാറ്ററി
  • പൊടിക്കും ജലത്തിനുമെതിരേ ഐപി68, ഐപി69 റേറ്റിംഗ്

Tech

വണ്‍പ്ലസ് 15 ഇങ്ങെത്താറായി; വില?

ചൈനീസ് ഫ്ലാഗ്ഷിപ്പ് സ്മാര്‍ട്ട്ഫോണ്‍ മോഡലായ വണ്‍പ്ലസ് 15ന്‍റെ വില ചോര്‍ന്നതായി റിപ്പോര്‍ട്ട്. വണ്‍പ്ലസ് 15ന്‍റെ അടിസ്ഥാന 12ജിബി റാം, 256ജിബി സ്റ്റോറേജ് വേരിയന്‍റിന് ഇന്ത്യയില്‍ 72,999 രൂപയാകുമെന്നാണ് ഓണ്‍ലൈനില്‍ പ്രചരിക്കുന്നത്.

അതേസമയം, 16ജിബി റാം, 512ജിബി സ്റ്റോറേജ് വേരിയന്‍റിന് 76,999 രൂപയാണ് പറയപ്പെടുന്നത്. എങ്കിലും വണ്‍പ്ലസ് 15 സ്മാര്‍ട്ട്ഫോണ്‍ വേരിയന്‍റുകള്‍ക്ക് ഇന്ത്യന്‍ വിപണിയില്‍ എത്ര രൂപയാകുമെന്ന് ഔദ്യോഗിക സ്ഥിരീകരണം ഇതുവരെ വന്നിട്ടില്ല.

വണ്‍പ്ലസ് 15-നൊപ്പം, 2677 രൂപ വിലയുള്ള വണ്‍പ്ലസ് നോര്‍ഡ് ഇയര്‍ബഡ്സ് സൗജന്യമായി ലഭിക്കുമെന്നും ഇവര്‍ അവകാശപ്പെടുന്നു.

വണ്‍പ്ലസ് 15ന്‍റെ പ്രധാന ഫീച്ചറുകള്‍ കമ്പനി കഴിഞ്ഞ ദിവസം പുറത്തുവിട്ടിരുന്നു. നവംബര്‍ 13ന് ഇന്ത്യന്‍ സമയം രാത്രി എട്ട് മുതല്‍ വണ്‍പ്ലസ് 15 വാങ്ങാനാകും.

സവിശേഷതകള്‍

  • 165 ഹെര്‍ട്സ് റിഫ്രഷ് റേറ്റ് വരുന്ന 6.78 ഇഞ്ച് ഡിസ്പ്ലെ
  • സ്നാപ്ഡ്രാഗണ്‍ 8 എലൈറ്റ് ജെന്‍ 5 ചിപ്സെറ്റ്
  • ആന്‍ഡ്രോയ്ഡ് 16 അടിസ്ഥാനമാക്കിയുള്ള ഓക്സിജന്‍ ഒഎസ് 16
  • 50 മെഗാപിക്സലിന്‍റെ ട്രിപ്പിള്‍ കാമറ
  • 120 വാട്സ് ഫാസ്റ്റ് ചാര്‍ജിംഗ്
  • 7300 എംഎഎച്ചിന്‍റെ ബാറ്ററി
  • ഐപി66, ഐപി68, ഐപി69, ഐപി69കെ റേറ്റിംഗുകള്‍

Tech

വാച്ച് ഹിസ്റ്ററി ഫീച്ചറുമായി ഇന്‍സ്റ്റഗ്രാം

വാച്ച് ഹിസ്റ്ററി ഫീച്ചര്‍ അവതരിപ്പിച്ച് ഇന്‍സ്റ്റഗ്രാം. ഉപഭോക്താക്കള്‍ ഏറെ ആവശ്യപ്പെട്ടിരുന്ന ഫീച്ചര്‍ ആയിരുന്നു ഇത്. ഇന്‍സ്റ്റഗ്രാമില്‍ കണ്ടുകൊണ്ടിരിക്കുന്ന റീല്‍സ് അപ്രത്യക്ഷമായാല്‍ അത് വീണ്ടും കാണാന്‍ സഹായിക്കുന്ന ഫീച്ചര്‍ ആണിത്.

ഏറ്റവും പുതിയ അപ്ഡേറ്റിനൊപ്പം ഈ ഫീച്ചര്‍ ഫോണുകളിലെത്തും.

എങ്ങനെ ഉപയോഗിക്കാം

ഇതിനായി സ്‌ക്രീനില്‍ മുകളില്‍ വലത് ഭാഗത്തുള്ള ത്രീലൈന്‍ ബട്ടനില്‍ ടാപ്പ് ചെയ്ത് ഇന്‍സ്റ്റഗ്രാം സെറ്റിംഗ്‌സ് തുറക്കുക. Your Activity തെരഞ്ഞെടുക്കുക.

താഴേക്ക് സ്‌ക്രോള്‍ ചെയ്യുമ്പോള്‍ How to use instagram എന്ന സെക്ഷനിലായി Watch History എന്ന ഓപ്ഷന്‍ കാണാം. ഇതു തെരഞ്ഞെടുത്താല്‍ ഇതുവരെ കണ്ട റീല്‍സുകളെല്ലാം അതില്‍ കാണാം.

വാച്ച് ഹിസ്റ്ററിയില്‍ റീല്‍സ് വീഡിയോകള്‍ തീയതി, സമയക്രമം, ക്രിയേറ്റര്‍ എന്നിവയുടെ അടിസ്ഥാനത്തില്‍ വേര്‍തിരിച്ച് കാണാനാകും.

Tech

വമ്പന്‍ കാമറയുമായി ഹോണര്‍ എത്തുന്നു?

ചൈനീസ് സ്മാര്‍ട്ട്ഫോണ്‍ നിര്‍മാതാക്കളായ ഹോണര്‍ പുതിയ ഫോണായ മാജിക് 8 ലൈറ്റ് പുറത്തിറക്കുമെന്ന് റിപ്പോര്‍ട്ട്. 108 എംപിയുടെ കാമറയാണ് ഫോണിലുണ്ടാവുകയെന്നാണ് സൂചനകള്‍.

പ്രതീക്ഷിക്കുന്ന ഫീച്ചറുകള്‍

  • 6.79 ഇഞ്ച് ഫ്ലാറ്റ് 1.5 കെ അമോലെഡ് ഡിസ്പ്ലേ
  • 8 ജിബി റാമും 512 ജിബി സ്റ്റോറേജും
  • സ്നാപ്ഡ്രാഗണ്‍ ചിപ്സെറ്റ്
  • 108 എംപി പ്രൈമറി കാമറയും 5 എംപി അള്‍ട്രാ-വൈഡ് കാമറയും
  • സെല്‍ഫികള്‍ക്കും വീഡിയോ കോളുകള്‍ക്കുമായി 16 എംപി ഫ്രണ്ട് കാമറ
  • 5ജി, വൈ-ഫൈ, ബ്ലൂടൂത്ത്, ജിപിഎസ്, യുഎസ്ബി ടൈപ്പ്-സി പോര്‍ട്ട് കണക്റ്റിവിറ്റികള്‍
  • ആംബിയന്‍റ് ലൈറ്റ് സെന്‍സര്‍, ഗൈറോസ്‌കോപ്പ്, ഗ്രാവിറ്റി സെന്‍സര്‍, പ്രോക്സിമിറ്റി സെന്‍സര്‍, സുരക്ഷയ്ക്കായി ഫിംഗര്‍പ്രിന്‍റ് സെന്‍സര്‍

Tech

165 ഹെര്‍ട്സ് റിഫ്രെഷ് റേറ്റുമായി വണ്‍പ്ലസ് 15

ചൈനീസ് സ്മാര്‍ട്ട്ഫോണ്‍ ബ്രാന്‍ഡായ വണ്‍പ്ലസ് എയ്സ് 6, 15ആര്‍ എന്നീ മോഡലുകള്‍ ചൈനയില്‍ പുറത്തിറക്കി. തിങ്കളാഴ്ച ഇന്ത്യന്‍ സമയം വൈകുന്നേരം 4.30നായിരുന്നു ലോഞ്ചിംഗ്.

വണ്‍പ്ലസ് എയ്സ് 6ന്‍റെ പ്രത്യേകതകള്‍

  • 6.83 ഇഞ്ച് ഫുള്‍ എച്ച്ഡി പ്ലസ് അമോള്‍ഡ് ഡിസപ്ലേ
  • 165 ഹെഡ്‌സ് റിഫ്രഷ് റേറ്റ്
  • സ്‌നാപ്ഡ്രാഗണ്‍ 8 എലൈറ്റ് എഡിഷല്‍
  • 50 എംപി വൈഡ് ആംഗിളും 8 എംപി അള്‍ഡ്രവൈഡ് ലെന്‍സും ചേര്‍ന്ന പിന്‍ കാമറ യൂണിറ്റ്
  • 16 എംപി സെല്‍ഫി കാമറ
  • 7800 എംഎഎച്ച് ബാറ്ററി
  • 120 വാട്ട് വയേര്‍ഡ് ചാര്‍ജിംഗ് (വയര്‍ലെസ് ചാര്‍ജിംഗ് പിന്തുണയില്ല)

വണ്‍പ്ലസ് 15ആര്‍ ഫീച്ചറുകള്‍

  • 6.82 ഫുള്‍ എച്ചഡി പ്ലസ് ഡിസപ്ലേ
  • 165 ഹെഡ്‌സ് റിഫ്രഷ് റേറ്റ്
  • 50 എംപിയുടെ മൂന്ന് കാമറള്‍ ഉള്‍പ്പെടുന്ന പിന്‍ കാമറ യൂണിറ്റ്
  • 32 എംപിയുടെ സെല്‍ഫി കാമറ
  • സ്‌നാപ്ഡ്രാഗണ്‍ 8 എലൈറ്റ് ജെന്‍ 5 പ്രൊസസര്‍
  • 7300 എംഎഎച്ച് ബാററ്റി
  • 120 വാട്ട് വയേര്‍ഡും 50 വാട്ട് വയര്‍ലെസ് ചാര്‍ജിംഗ് സപ്പോര്‍ട്ട്
  • 12 ജിബി മുതല്‍ 16 ജിബി വരെയുള്ള റാമും 256 ജിബി മുതല്‍ 1 ടിബി വരെയുള്ള സ്‌റ്റോറേജുകളുമുള്ള അഞ്ച് വേരിയന്‍റുകളാണ് വണ്‍പ്ലസ് 15നുള്ളത്.
  • അമ്പതിനായിരത്തിനും 67000നും ഇടയിലാണ് ചൈനയിലെ വില

Tech

സര്‍ട്ടിഫിക്കറ്റ് കിട്ടി; ലാവ അഗ്‌നി 4 ഇന്ത്യയിലേക്ക്?

ലാവ അഗ്‌നി 4 നവംബറില്‍ ഇന്ത്യയില്‍ പുറത്തിറങ്ങുമെന്ന് റിപ്പോര്‍ട്ട്. ബ്യൂറോ ഓഫ് ഇന്ത്യന്‍ സ്റ്റാന്‍ഡേര്‍ഡ്സ് (ബിഐഎസ്) സര്‍ട്ടിഫിക്കേഷന്‍ വെബ്സൈറ്റില്‍ ഹാന്‍ഡ്സെറ്റിന്‍റെ വിവരങ്ങള്‍ പ്രത്യക്ഷപ്പെട്ടതോടെയാണ് ഊഹാപോഹങ്ങള്‍ക്ക് തുടക്കമിട്ടത്.

ലാവ അഗ്‌നി 4 5ജിയുടെ ബിഐഎസ് ലിസ്റ്റിംഗ് LXX525 എന്ന മോഡല്‍ നമ്പറില്‍ ഹാന്‍ഡ്സെറ്റ് ഉടന്‍ ഇന്ത്യയില്‍ ലോഞ്ച് ചെയ്യുമെന്നാണ് പ്രതീക്ഷിക്കുന്നത്. സെപ്റ്റംബര്‍ 15ന് ഈ ഹാന്‍ഡ്സെറ്റ് ബിഐഎസ് ഡാറ്റാബേസില്‍ ലിസ്റ്റ് ചെയ്തതായിട്ടാണ് റിപ്പോര്‍ട്ടുകള്‍.

പ്രതീക്ഷിക്കുന്ന ഫീച്ചറുകള്‍

  • 120ഹെഡ്‌സ് റിഫ്രഷ് റേറ്റുള്ള 6.78 ഇഞ്ച് ഫുള്‍-എച്ച്ഡി+ ഡിസ്പ്ലേ
  • 4nm മീഡിയടെക് ഡൈമെന്‍സിറ്റി 8350 ചിപ്സെറ്റ്
  • UFS 4.0 സ്റ്റോറേജ്
  • 7,000എംഎഎച്ചില്‍ കൂടുതലുള്ള ബാറ്ററി
  • 50 മെഗാപിക്‌സലിന്‍റെ രണ്ട് കാമറകള്‍ ഉള്‍പ്പെടുന്ന ഡ്യുവല്‍ റിയര്‍ കാമറ സജ്ജീകരണം
  • ലാവ അഗ്‌നി 4ന് ഇന്ത്യയില്‍ ഏകദേശം 25,000 രൂപ വില വരുമെന്നാണ് സൂചനകള്‍.

Tech

50 എംപി കാമറയുമായി റിയല്‍മി ജിടി 8

പ്രമുഖ സ്മാര്‍ട്ട്ഫോണ്‍ നിര്‍മാതാക്കളായ റിയല്‍മി ജിടി 8 സീരീസ് ചൈനയില്‍ പുറത്തിറക്കി. ഈ സീരീസിന് കീഴില്‍ രണ്ടു ഫോണുകളാണ് വിപണിയില്‍ അവതരിപ്പിക്കുക. ജിടി 8, ജിടി 8 പ്രോ എന്നി വേരിയന്‍റുകളാണ് വില്‍പ്പനയ്ക്ക് എത്തുക.

ഇരുഫോണുകളിലും ഏറ്റവും പുതിയ ക്വാല്‍കോം സ്‌നാപ്ഡ്രാഗണ്‍ 8 എലൈറ്റ് ജെന്‍ 5 ചിപ്‌സെറ്റാണ്. ജിടി 8 പ്രോ വലിയ 7000എംഎച്ച് ബാറ്ററിയുമായാണ് വിപണിയില്‍ എത്തിയിരിക്കുന്നത്.

പുതിയ സീരീസിലെ ഹാന്‍ഡ്‌സെറ്റുകള്‍ 120വാട്ട് ഫാസ്റ്റ് വയര്‍ഡ് ചാര്‍ജിംഗിനെയും 50വാട്ട് വയര്‍ലെസ് ചാര്‍ജിംഗിനെയും പിന്തുണയ്ക്കും. സുഗമമായ ദൃശ്യങ്ങള്‍ക്കായി 144 ഹെഡ്‌സ് റിഫ്രഷ് റേറ്റുള്ള 6.78 ഇഞ്ച് ഒഎല്‍ഇഡി ഡിസ്പ്ലേയാണ്.

എച്ച്ഡിആര്‍ പിന്തുണയ്‌ക്കൊപ്പം ഉയര്‍ന്ന തെളിച്ചവും ഡിസ്‌പ്ലേ വാഗ്ദാനം ചെയ്യുന്നു. അള്‍ട്രാസോണിക് ഇന്‍-ഡിസ്‌പ്ലേ ഫിംഗര്‍പ്രിന്‍റ് സെന്‍സറുമായാണ് ഫോണ്‍ വിപണിയില്‍ എത്തിയിരിക്കുന്നത്.

50 എംപി പ്രധാന ഐഒഎസ് സെന്‍സര്‍ ട്രിപ്പിള്‍ കാമറ സജ്ജീകരണം, 50 എംപി അള്‍ട്രാ-വൈഡ് ലെന്‍സ്, 200 എംപി ടെലിഫോട്ടോ കാമറ എന്നിവ ഉള്‍പ്പെടുന്നതാണ് പിന്‍കാമറ.

ഫോണ്‍ 16 ജിബി വരെ റാമും 1 ടിബി സ്റ്റോറേജും വാഗ്ദാനം ചെയ്യുന്ന ഫോണിന്‍റെ ഇന്ത്യയിലെ വില ഇതുവരെ പ്രഖ്യാപിച്ചിട്ടില്ല.

Tech

പണിപാളി; ലിക്വിഡ് ഗ്ലാസ് ഡിസൈനില്‍ ആപ്പിളിനു തിരിച്ചടി

ഐഒഎസ് 26 ഒഎസിലെ ലിക്വിഡ് ഗ്ലാസ് ഡിസൈനെക്കുറിച്ചുള്ള വിമര്‍ശനങ്ങള്‍ക്കു പിന്നാലെ പുനര്‍വിചിന്തനവുമായി ആപ്പിള്‍. വേള്‍ഡ് വൈഡ് ഡെവലപ്പര്‍ കോണ്‍ഫറന്‍സില്‍ വച്ചാണ് ഐഒഎസ് ഇന്‍റര്‍ഫെയ്സ് അടിമുടി മാറ്റിക്കൊണ്ടുള്ള പുതിയ ലിക്വിഡ് ഗ്ലാസ് ഡിസൈന്‍ ആപ്പിള്‍ അവതരിപ്പിച്ചത്.

ഇപ്പോഴിതാ ലിക്വിഡ് ഗ്ലാസ് ഡിസൈനില്‍ ചില മാറ്റങ്ങള്‍ വരുത്താന്‍ ഉപഭോക്താക്കളെ അനുവദിക്കുന്ന പുതിയ ഫീച്ചര്‍ അവതിരിപ്പിച്ചിരിക്കുകയാണ് ആപ്പിള്‍. ഐഒഎസ് 26.1 ബീറ്റാ പതിപ്പിലാണ് പുതിയ ടോഗിള്‍ ഫീച്ചര്‍ അവതരിപ്പിച്ചത്.

ഇതുവഴി ഐഒഎസിലെ ഗ്ലാസ് പശ്ചാത്തലങ്ങള്‍ കൂടുതല്‍ ഇരുണ്ടതാക്കാന്‍ സാധിക്കും. സെറ്റിംഗ്‌സില്‍ ഡിസ്പ്ലേ ആൻഡ് ബ്രൈറ്റ്നെസ് ഓപ്ഷനില്‍നിന്നു ലിക്വിഡ് ഗ്ലാസ് തെരഞ്ഞെടുത്താല്‍ ക്ലിയര്‍, ടിന്‍റഡ് എന്നിവയില്‍ ഏതെങ്കിലും തെരഞ്ഞെടുക്കാം.

ഐഒഎസ് 26.1 ബീറ്റാ പതിപ്പിലും മാക്ക് ഒഎസ് 26.1 ഡെവലപ്പര്‍ ബീറ്റയിലും ഈ ഫീച്ചര്‍ എത്തിയിട്ടുണ്ട്.

Tech

ഐഫോണിന്‍റേതിനേക്കാള്‍ വലിയ ബാറ്ററി; വണ്‍പ്ലസ് 15 വിപണിയിലേക്ക്

പ്രമുഖ സ്മാര്‍ട്ട്‌ഫോണ്‍ നിര്‍മാതാക്കളായ വണ്‍പ്ലസിന്‍റെ പുതിയ ഫോണായ വണ്‍പ്ലസ് 15 ചൈനയില്‍ 27നു പുറത്തിറങ്ങും. എന്നാല്‍ ഇന്ത്യയില്‍ എപ്പോള്‍ വിപണിയില്‍ ഇറക്കുമെന്നതിനെ കുറിച്ച് കമ്പനി വ്യക്തത വരുത്തിയിട്ടില്ല. എന്നിരുന്നാലും നവംബറില്‍ ഇന്ത്യയില്‍ ഫോണ്‍ എത്തുമെന്നാണ് റിപ്പോര്‍ട്ട്.

പുതിയ സ്നാപ്ഡ്രാഗണ്‍ 8 എലൈറ്റ് ജെന്‍ 5 പ്രോസസറുമായി ഫോണ്‍ വിപണിയില്‍ എത്തുന്നത്. കൂടാതെ ട്രിപ്പിള്‍ കാമറ സജ്ജീകരണവും വണ്‍പ്ലസ് 13 സീരീസിനെ അനുസ്മരിപ്പിക്കുന്ന രൂപകല്‍പ്പനയും ഇതില്‍ ഉണ്ടാകുമെന്നാണ് റിപ്പോര്‍ട്ടുകള്‍.

വയര്‍ലെസ് ചാര്‍ജിംഗ് സംവിധാനവും വണ്‍പ്ലസിന് പുതിയ മോഡലിന് ഉണ്ടാകുമെന്നാണ് കരുതുന്നത്. ഏറ്റവും വലിയ ബാറ്ററി പാക്കോടുകൂടിയാണ് വണ്‍ പ്ലസ് വിപണിയില്‍ എത്തുക. 7300 എംഎഎച്ച് ബാറ്ററിയായിരിക്കും ഫോണിന്‍റെ പ്രധാന ആകര്‍ഷണം.

ബാറ്ററി 100 വാട്ട്സ് വയേര്‍ഡ് ചാര്‍ജിംഗും 50 വാട്ട്സ് വയര്‍ലെസ് ചാര്‍ജിംഗുമായിരിക്കും ഉണ്ടാവുക. എന്നാല്‍ റിവേഴ്സ് ചാര്‍ജിംഗ് ഉണ്ടാകുമോ എന്നത് സംബന്ധിച്ച് ഒരു വിവരവും നല്‍കിയിട്ടില്ല. 6.78 ഇഞ്ച് ഡിസ്പ്ലേ ആയിരിക്കും മറ്റൊരു പ്രത്യേകത.

8.1 എംഎം കനവും 211-215 ഗ്രാം ഭാരവുമായിരിക്കും ഫോണിനുണ്ടായിരിക്കുക. വണ്‍ പ്ലസിന്‍റെ സാന്‍ഡ് ഡ്യൂണ്‍ നിറത്തിന് പുറമെ കറുപ്പും പര്‍പ്പിള്‍ നിറത്തിലും പുതിയ ഫോണ്‍ അവതരിപ്പിക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍.

വണ്‍പ്ലസ് 15 ഫൈവ്ജിക്ക് ഇന്ത്യയില്‍ 70,000 രൂപയ്ക്ക് അടുത്ത് വില വരുമെന്നാണ് കരുതുന്നത്.

Tech

അക്ഷരത്തെറ്റ് തിരുത്താന്‍ വാട്‌സ്ആപ്, പുതിയ ഫീച്ചര്‍ അവതരിപ്പിച്ചു

ചെറുതും വലുതുമായി നിരവധി മാറ്റങ്ങളാണ് വാട്‌സ്ആപില്‍ ദിനവും വന്നുകൊണ്ടിരിക്കുന്നത്. ഇപ്പോഴിതാ പുതിയ ഒരു ഫീച്ചര്‍ കൂടി അവതരിപ്പിച്ചിരിക്കുകയാണ് വാട്‌സ്ആപ്. മെസേജുകള്‍ ടൈപ്പ് ചെയ്യുമ്പോള്‍ തെറ്റിപ്പോകുമോ എന്ന ആശങ്കയ്ക്ക് ഇതോടെ പരിഹാരമാകുകയാണ്.

വാട്സ്ആപ് സന്ദേശങ്ങള്‍ വടിവൊത്ത ഭാഷയിലാക്കി മാറ്റുന്ന എഐ അധിഷ്ഠിത റൈറ്റിംഗ് ഹെല്‍പ് ഫീച്ചറാണ് മെറ്റ അവതരിപ്പിച്ചിരിക്കുന്നത്. വാട്സ്ആപില്‍ വ്യക്തികള്‍ക്കോ ഗ്രൂപ്പുകളിലോ ഒരു മെസേജ് ടൈപ്പ് ചെയ്യുമ്പോള്‍ പേന ഐക്കണ്‍ കാണാനാകും.

നിങ്ങളൊരു മെസേജ് ടൈപ്പ് ചെയ്ത് തുടങ്ങിയാല്‍ ഈ പെന്‍ ഐക്കണില്‍ ക്ലിക്ക് ചെയ്യുക. അപ്പോള്‍ നിര്‍ദേശങ്ങളടങ്ങുന്ന വരികളുള്ള ഒരു പോപ്അപ്പ് ഉയര്‍ന്നുവരും. ഇതില്‍നിന്ന് നിങ്ങളുടെ ഏറ്റവും ഉചിതമെന്ന് തോന്നുന്ന വാചകം സെലക്ട് ചെയ്യുക.

ഇതോടെ ഈ മെസേജ്, നിങ്ങള്‍ നേരത്തെ ടൈപ്പ് ചെയ്തുവച്ച മെസേജിനെ റീപ്ലേസ് ചെയ്യും. ഗ്രാമര്‍ തെറ്റുകളും അക്ഷരത്തെറ്റുകളുമുണ്ടാകുമോ എന്നിങ്ങനെയുള്ള ആശങ്കകളും ഒഴിവാക്കാം. ഈ ഫീച്ചര്‍ വാട്സ്ആപ് ഉപഭോക്താക്കള്‍ക്ക് ലഭ്യമായിത്തുടങ്ങി.

പ്രൈവറ്റ് പ്രൊസസിംഗ് സാങ്കേതികവിദ്യയിലുള്ള ഈ സംവിധാനം ആരുടെയെങ്കിലും മെസേജുകള്‍ കോപ്പി ചെയ്യുകയോ സ്വകാര്യതയെ ഹനിക്കുകയോ ചെയ്യില്ലെന്നും മെറ്റ അറിയിച്ചു.

Tech

ഓണം കളറാക്കാന്‍ വിവോ ടി4 പ്രോ

വിവോയുടെ മിഡ്-റേഞ്ച് സ്മാര്‍ട്ട്ഫോണ്‍ വിവോ ടി4 പ്രോ ഇന്ത്യയില്‍ ഇറങ്ങി. വിവോ ടി4 5ജിയുടെ പിന്‍ഗാമിയായിട്ടാണ് പുതിയ ഫോണിന്‍റെ വരവ്. 50 മെഗാപിക്സല്‍ പെരിസ്‌കോപ്പ് കാമറ ഫോണിന്‍റെ പ്രധാന ഫീച്ചറുകളില്‍ ഒന്നായി കമ്പനി അവതരിപ്പിച്ചിരിക്കുന്നത്.

ഓറ ലൈറ്റിംഗ് എന്ന് പേരുള്ള റിംഗ് ഫ്ലാഷ് സപ്പോര്‍ട്ടിലാണ് സ്മാര്‍ട്ട്ഫോണ്‍ പുറത്തിറക്കിയത്. 120 ഹെര്‍ട്സ് ആണ് റിഫ്രഷ് റേറ്റുള്ള 6.77 ഇഞ്ച് ഫുള്‍-എച്ച്ഡി+ ക്വാഡ് കര്‍വ്ഡ് അമോലെഡ് ഡിസ്പ്ലെയാണ് ഫോണിനു നല്‍കിയിരിക്കുന്നത്.

സ്നാപ്ഡ്രാഗണ്‍ 7 ജെനറേഷന്‍ 4 സോക് ചിപ്പ് കരുത്തു പകരുന്നു. ആന്‍ഡ്രോയ്ഡ് 15 അടിസ്ഥാനമാക്കിയുള്ള ഫണ്‍ടച്ച് ഒഎസ് 15 ആണ് പ്രവര്‍ത്തനം. നാല് വര്‍ഷത്തെ ഒഎസ് അപ്ഗ്രേഡുകളും ആറ് വര്‍ഷത്തെ സുരക്ഷാ അപ്ഡേറ്റുകളും വിവോ ടി4 പ്രോ വാഗ്ദാനം ചെയ്യുന്നു.

റിയര്‍ കാമറിയില്‍ 50 എംപി സോണി ഐഎംഎക്സ്882 പ്രധാന സെന്‍സറും 50 എംപി സോണി ഐഎംഎക്സ്882 പെരിസ്‌കോപ്പ് ടെലിഫോട്ടോ ലെന്‍സും 3ഃ സൂം സഹിതം 2 എംപി ബൊക്കേ കാമറയും ഉള്‍പ്പെടുന്നു. മുന്‍ കാമറ 32 എംപിയുടെയാണ്. 6,500 എംഎഎച്ച് ബാറ്ററി കരുത്തിലുള്ള ഫോണ്‍ 90 വാട്സ് ഫാസ്റ്റ് ചാര്‍ജിംഗ് സൗകര്യം നല്‍കുന്നു.

സുരക്ഷയ്ക്ക് ഐപി68, ഐപി69 റേറ്റിംഗ്, ഇന്‍-ഡിസ്പ്ലെ ഫിംഗര്‍പ്രിന്റ് സെന്‍സര്‍, 5ജി, 4ജി, വൈ-ഫൈ, ബ്ലൂടൂത്ത് 5.4, ജിപിഎസ്, യുഎസ്ബി ടൈപ്പ്-സി, എഐ ക്യാപ്ഷന്‍സ്, എഐ സ്മാര്‍ട്ട്കോള്‍ അസിസ്റ്റന്‍റ്, എഐ സ്പാം കോള്‍ പ്രൊട്ടക്ഷന്‍, എഐ പ്രഫഷണല്‍ പോട്രൈറ്റ്, എഐ ഇറേസ് 3.0, എഐ മാജിക് മൂന്, എഐ ഇമേജ് എക്സ്പാന്‍ഡര്‍, എഐ ഫോട്ടോ എന്‍ഹാന്‍സ് എന്നിവയാണ് മറ്റ് പ്രത്യേകതകള്‍.

27,999 രൂപയിലാണ് വിവോ ടി4 പ്രോ സ്മാര്‍ട്ട്ഫോണിന്‍റെ വില ഇന്ത്യയില്‍ ആരംഭിക്കുന്നത്. 8 ജിബി + 256 ജിബി വേരിയന്‍റിന് 29,999 രൂപയും 12 ജിബി + 256 ജിബി വേരിയന്‍റിന് 31,999 രൂപയുമാണ്. എച്ച്ഡിഎഫ്സി, ആക്സിസ്, എസ്ബിഐ ബാങ്ക് കാര്‍ഡുകള്‍ വഴി 3,000 രൂപ ഇന്‍സ്റ്റന്‍റ് ഡിസ്‌കൗണ്ട് ലഭിക്കും.

3,000 രൂപയുടെ എക്സ്ചേഞ്ച് ബോണസ് സൗകര്യവും ആറ് മാസത്തെ നോ-കോസ്റ്റ് ഇഎംഐ സൗകര്യവുമാണ് മറ്റ് പ്രത്യേകതകള്‍. ഓഗസ്റ്റ് 29 മുതല്‍ വിവോ ഇന്ത്യ ഇ-സ്റ്റോറുകളും ഫ്ലിപ്കാര്‍ട്ടും തെരഞ്ഞെടുക്കപ്പെട്ട ഓഫ്‌ലെെന്‍ റീടെയ്ല്‍ സ്റ്റോറുകളും വഴി വില്‍പനയ്ക്കെത്തും.

Tech

കെഎസ്ആർടിസിക്കായി കീർത്തനയുടെ ‘യാത്രാക്കൂട്ട് ’

കീർത്തന എന്ന എൻജിനിയറിംഗ് വിദ്യാർഥിനി കെഎസ്ആർടിസിക്കായി ഒരുക്കിയ യാത്രാക്കൂട്ട് എന്ന വെബ്സൈറ്റ് ശ്രദ്ധേയമാകുന്നു. ഗതാഗതമന്ത്രി ഗണേഷ്കുമാർ ഉൾപ്പെടെയുള്ളവർ കീർത്തനയുടെ വെബ്സൈറ്റിന് അഭിനന്ദനവുമായി രംഗത്തെത്തി.

പൂജപ്പുര എൽബിഎസ് വനിതാ കോളജിലെ രണ്ടാം വർഷ കംപ്യൂട്ടർ സയൻസ് എൻജിനിയറിംഗ് വിദ്യാർഥിനിയായ കീർത്തന സാറാ കിരണ്‍ മൂന്നാഴ്ചകൊണ്ടാണ് കെഎസ്ആർടിസി തിരുവനന്തപുരം സിറ്റി സർക്കുലർ ബസുകളുടെ യാത്രാവിവരങ്ങൾ അടങ്ങിയ വെബ്സൈറ്റ് തയാറാക്കിയത്.

yaathraakottou.vercel.app എന്ന പേരിൽ തയാറാക്കിയ വെബ്സൈറ്റിൽ, ഇതരസംസ്ഥാനങ്ങളിൽനിന്നും വിദേശരാജ്യങ്ങളിൽനിന്നുമുൾപ്പെടെ നിരവധി യാത്രക്കാരും വിനോദസഞ്ചാരികളും വന്നിറങ്ങുന്ന തലസ്ഥാന നഗരിയിലെ സിറ്റി സർവീസ് ബസുകൾ സംബന്ധിച്ചുള്ള വിവരങ്ങളാണ് ഉൾപ്പെടുത്തിയിട്ടുള്ളത്.

മലയാളം, ഇംഗ്ലീഷ്, ഹിന്ദി ഭാഷകളിലാണ് ഈ വെബ്സൈറ്റിൽനിന്നും വിവരങ്ങൾ ലഭ്യമാകുക. യാത്രക്കാർ കയറേണ്ട സ്ഥലവും ഇറങ്ങേണ്ട സ്ഥലവും വെബ്സൈറ്റിൽ ടൈപ്പ് ചെയ്താൽ ഈ റൂട്ടുവഴിയുള്ള സിറ്റി സർക്കുലർ ബസുകൾ സംബന്ധിച്ചുള്ള വിവരങ്ങൾ പൂർണമായും ലഭിക്കും.

കൂടാതെ ബസ് കടന്നുപോകുന്ന പ്രധാന പോയിന്‍റുകളെക്കുറിച്ചുള്ള വിവരങ്ങളും ലഭ്യമാകും. ബസിന്‍റെ കളർകോഡ് ഉൾപ്പെടെയുള്ളവ മനസിലാക്കി യാത്രക്കാർക്ക് ബസിൽ കയറാം.

തന്‍റെ സ്വദേശമായ കോട്ടയത്തുനിന്നും തിരുവനന്തപുരം തന്പാനൂർ ബസ് സ്റ്റാൻഡിൽ വന്നിറങ്ങി പൂജപ്പുര കോളജിലേക്ക് പോകാൻ കാത്തുനിന്നപ്പോൾ ഇലക്‌ട്രിക് ബസിൽ റൂട്ട് സംബന്ധിച്ച കോഡുകൾ രേഖപ്പെടുത്തിയിരിക്കുന്നത് ശ്രദ്ധയിൽപെട്ടതോടെയാണ് ഇത്തരമൊരു വെബ്സൈറ്റ് എന്ന ആശയം കീർത്തനയുടെ മനസിൽ രൂപപ്പെട്ടത്.

തുടർന്ന് ഇക്കാര്യം കോളജ് ഡിപ്പാർട്ട്മെന്‍റ് മേധാവി ഡോ. എം.ഡി. സുമിത്രയേയും എൽബിഎസ് ഡയറക്ടർ ഡോ.എം. അബ്ദുൾ റഹ്‌മാനെയും അറിയിച്ചു. ഇവരുടെ പൂർണമായ പിന്തുണ ലഭിച്ചതോടെയാണ് വെബ്സൈറ്റ് രൂപകല്പന ചെയ്യാൻ തീരുമാനിച്ചത്. രൂപകല്പന ചെയ്ത വെബ്സൈറ്റ് ഗതാഗത മന്ത്രി ഗണേഷ്കുമാറിനെ നേരിൽ കാണിച്ചു.

ഗതാഗതമന്ത്രിയുടെ പൈവറ്റ് സെക്രട്ടറി ആർ. അജിത്കുമാറും വെബ്സൈറ്റ് മന്ത്രിയെ കാണിക്കുന്നതിന് ഉൾപ്പെടെ പിന്തുണയും നല്കി. വെബ്സൈറ്റ് ഹോസ്റ്റ് ചെയ്യുന്നതിനുള്ള സാന്പത്തികസഹായം ഗതാഗത വകുപ്പ് വാഗ്ദാനവും ചെയ്തു. ഹോസ്റ്റ് ചെയ്യുന്നതിനുള്ള നടപടി കോളജ് ഏറ്റെടുത്തു കഴിഞ്ഞു. നിലവിൽ ഫ്രീ ഹോസ്റ്റിംഗ് പ്ലാറ്റ്ഫോമായ വേർസലിലാണ് വെബ്സൈറ്റ്.

കോട്ടയം തിരുവഞ്ചൂർ ഇടച്ചേരിലായ നീലാണൂർ കിരണ്‍ ജോസഫിന്‍റെയും (ദീപിക, കോട്ടയം), മാന്നാനം കെ.ഇ. സ്കൂൾ അധ്യാപികയായ ബിന്ദുമോൾ കെ.ഇ.യുടെയും മകളാണ് കീർത്തന.

Latest News

Up