Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Prilna Raj

ആരൊക്കെ എന്തൊക്കെ പറഞ്ഞാലും ദിലീപിന്‍റെ സിനിമ ഞാൻ കാണും: മോഡൽ പ്രിൽന രാജ്

നടി ആക്രമിക്കപ്പെട്ട കേസില്‍ കുറ്റവിമുക്തനാക്കപ്പെട്ട നടൻ ദിലീപിന്‍റെ സിനിമകൾ കാണുമെന്ന് മോഡലും ഡബ്ബിംഗ് ആർടിസ്റ്റുമായ പ്രിൽന രാജ്. നിങ്ങൾക്കു കാണേണ്ട എങ്കിൽ അങ്ങനെ പറയണമെന്നും അല്ലാതെ ആരോടും കാണരുത് എന്ന് വെല്ലുവിളിക്കുന്നത് ശരിയല്ലെന്നും പ്രിൽന പറയുന്നു.

ഇനി ആരൊക്കെ എന്തൊക്കെ പറഞ്ഞാലും അയാളുടെ സിനിമ ഞാൻ കാണും. അവൾ അതിജീവിത തന്നെയാണ്, അവൾക്കു നീതി കിട്ടുക തന്നെ വേണം.. തന്‍റെ സമ്മതം പോലും ഇല്ലാതെ തന്നെ ഉപദ്രവിച്ച ആൾക്കാരെ മുഴുവൻ ശിക്ഷ മേടിച്ചു കൊടുക്കണം അവൾ അത് അർഹിക്കുന്നു.

അയാൾ ആണ് അതിനു പിന്നിൽ എങ്കിൽ, പറയുന്നവരുടെ കയ്യിൽ അതിനുള്ള തെളിവ് ഉണ്ടെങ്കിൽ അയാൾക്കെതിരെ എന്തുകൊണ്ട് നീങ്ങുന്നില്ല.... ഇത്രയും വ്യക്തമായി അയാളെന്നു പറയാതെ പറയുന്ന പലർക്കും അങ്ങനെ തോന്നുന്നെങ്കിൽ തെളിവുകൾ കാണില്ലേ.

ശക്തമായി മുന്നോട്ടു വന്നു തെളിയിക്കുക. നിയമം തെളിവുകളുടെ അടിസ്ഥാനത്തിൽ ആണ് പലരേയും ശിക്ഷിക്കുന്നതും വെറുതെ വിടുന്നതും. നിയമത്തിൽ വിശ്വാസം ഉണ്ട്. നീതി നിയമ വ്യവസ്ഥിതിയെ മാനിക്കുന്നു.
 
നമ്മുടെ മനസിൽ ഉള്ള ആള് തന്നെയാണ് പ്രതി എന്ന് മനസിൽ ഉറപ്പിച്ചു വച്ച് മുന്നോട്ട് വന്നു അലറി വിളിക്കുന്ന ജനങ്ങളോട്, നിങ്ങളുടെ അഭിപ്രായം, നിങ്ങളുടെ ശരി. അത് എല്ലാവർക്കും ഉണ്ടാവില്ല... ഈ പറയുന്ന ഞാൻ പോലും അങ്ങനെ ആണ് എന്റെ അഭിപ്രായം ആണ് മറ്റുള്ളവർക്ക് ശരി എന്ന് ഞാൻ എല്ലാരോടും പോയി ശക്തമായി പറഞ്ഞു പഠിപ്പിക്കേണ്ട ആവശ്യം ഇല്ല ...വ്യക്തി സ്വാതന്ത്ര്യം.

ഇനി അയാൾ അല്ല പ്രതിയെങ്കിൽ, നിങ്ങൾ വലിച്ചു കീറിയ അയാളുടെ 8 വർഷം അയാൾ അനുഭവിച്ച വേദന അപമാനം ഒക്കെ നിങ്ങൾക്കു തിരികെ കൊടുക്കാൻ ആവുമോ? അയാളുടെ മക്കളുടെ മനസിന്‌ ഏറ്റ മുറിവുകൾ നിങ്ങൾക്കു മായിച്ചു കളയാൻ ആവുമോ?

മാധ്യമങ്ങൾക്കു വേണ്ടത് വാർത്തയാണ് അത് വളച്ചോ ഓടിച്ചോ എങ്ങനെ വേണേലും പറയാം. അതുകൊണ്ട് അതാണ് ശരി എന്ന് ഇന്നത്തെ കാലത്ത് വിശ്വസിക്കുന്ന നമ്മളിൽ പലരും ആണ് വിഡ്ഢികൾ. ഇവിടെ സിനിമയിൽ അയാൾ മാത്രം അല്ല അഭിനയിച്ചത് കുറെ ഏറെ പേരുണ്ട്. അവരുടെ അന്നവും കൂടി ആണ് അത്. അത് കളയാൻ ഞാൻ ആഗ്രഹിക്കുന്നില്ല.

നിങ്ങൾക്കു കാണേണ്ട എങ്കിൽ അങ്ങനെ പറയണം, ആരോടും കാണരുത് എന്ന് വെല്ലുവിളിക്കുന്നത് നിർബന്ധിപ്പിക്കുന്നതും ശരിയല്ല. അവൾക്കൊപ്പം.

തെളിവ് കൊണ്ട് അയാള് തന്നെയെന്ന് നിങ്ങൾ കോടതിയിൽ ബോധ്യപ്പെടുത്തു.അയാളുടെ കഴിഞ്ഞ എട്ടു വർഷം അയാളെ എല്ലാവരും കൊത്തി വലിച്ചിട്ടുണ്ട് എന്നിട്ടും അയാൾ ആത്മഹത്യ ചെയ്തിട്ടില്ല.. വിധി വരുന്ന ദിവസം വരെയും കാത്തിരുന്നില്ലേ? അയാൾ തെറ്റുകാരൻ എങ്കിൽ അയാൾ ശിക്ഷിക്കപ്പെടട്ടെ. സ്വന്തം അഭിപ്രായം. പ്രിൽനയുടെ വാക്കുകൾ

Latest News

Up