Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Federal Bank

ഫെഡറല്‍ ബാങ്ക് കൊച്ചി മാരത്തണ്‍ എട്ടിന്

കൊച്ചി: നാലാമത് ഫെഡറല്‍ ബാങ്ക് കൊച്ചി മാരത്തണ്‍ എട്ടിന് നടക്കും. പുലര്‍ച്ചെ നാലിന് മഹാരാജാസ് കോളജ് ഗ്രൗണ്ടില്‍ ഫുള്‍ മാരത്തണ്‍ ഫ്ലാഗ് ഓഫ് ചെയ്യും. ഹാഫ് മാരത്തണ്‍ അഞ്ചിനും പത്തു കിലോമീറ്റര്‍ റണ്‍ ആറിനും മൂന്നു കിലോമീറ്റര്‍ റണ്‍ ഏഴിനും ആരംഭിക്കും.

മഹാരാജാസ് ഗ്രൗണ്ടില്‍നിന്ന് തുടങ്ങി എംജി റോഡ്, തേവര ജംഗ്ഷന്‍, ഓള്‍ഡ് തേവര റോഡ്, ചര്‍ച്ച് ലാന്‍ഡിംഗ് റോഡ്, ഫോര്‍ഷോര്‍ റോഡ്, മറൈന്‍ ഡ്രൈവ്, ഗോശ്രീ പാലം, കാളമുക്ക് ജംഗ്ഷന്‍, വല്ലാര്‍പാടം ഐസിടി ഹൈവേ, കോതാട് മൂലമ്പിള്ളി പാലം, വല്ലാര്‍പാടം ജംഗ്ഷന്‍, ഗോശ്രീ പാലം, ചാത്യാത്ത് റോഡ്, മറൈന്‍ഡ്രൈവ്, ദര്‍ബാര്‍ ഹാള്‍ റോഡ്, എംജി റോഡ് വഴി മഹാരാജാസ് കോളജ് ഗ്രൗണ്ടില്‍ സമാപിക്കുന്ന രീതിയിലാണ് റൂട്ടിന്‍റെ ക്രമീകരണം.

റെയ്‌സ് ഡയറക്ടര്‍ ഒളിമ്പ്യന്‍ ആനന്ദ് മെനസസ്, ക്ലിയോ സ്പോര്‍ട്‌സ് ഡയറക്ടര്‍ ബൈജു പോള്‍, ആസ്റ്റര്‍ മെഡ്‌സിറ്റി എമര്‍ജന്‍സി വിഭാഗം മേധാവി ഡോ. ജോണ്‍സണ്‍ എന്നിവര്‍ ചേര്‍ന്നാണ് റൂട്ട് മാപ്പ് പുറത്തിറക്കിയത്. മാരത്തണില്‍ പങ്കെടുക്കുന്നവര്‍ക്കായി എട്ടിനു പുലര്‍ച്ചെ മൂന്നു മുതല്‍ മെട്രോ സര്‍വീസ് ആരംഭിക്കും. ആലുവയില്‍നിന്ന് നാലു സര്‍വീസും തൃപ്പൂണിത്തുറയില്‍നിന്ന് രണ്ടു സര്‍വീസുമാണ് നടത്തുക.

മൂന്നിനുശേഷം 4.30, 5.00, 5.30 എന്നീ സമയങ്ങളിലും ആലുവയില്‍നിന്ന് സര്‍വീസുണ്ടാകും. തൃപ്പൂണിത്തുറയില്‍നിന്ന് മൂന്നിനുശേഷം അഞ്ചിനാകും പ്രത്യേക സര്‍വീസ് നടത്തുക. മാരത്തണ്‍ ബിബ് കാര്‍ഡ് ഉപയോഗിച്ച് മെട്രോയില്‍ രാവിലെ 11 വരെ സൗജന്യമായി യാത്ര ചെയ്യാം.

Business

ഡെബിറ്റ്, ക്രെഡിറ്റ് കാർഡുകളിൽ ഇളവുമായി ഫെഡറൽ ബാങ്ക്

കൊച്ചി: ഫെഡറൽ ബാങ്കിന്‍റെ ഡെബിറ്റ്, ക്രെഡിറ്റ് കാർഡുകളിൽ ഇളവുകളുമായി ഫെഡറൽ ബാങ്ക് വീക്കെൻഡ് വിത്ത് ഫെഡറൽ അവതരിപ്പിച്ചു.

ഡെലിവറി മുതൽ ഫാഷനും യാത്രയും വിനോദവും ഉൾപ്പെടെയുള്ള വിവിധ മേഖലകളിൽ പത്തു ശതമാനം വരെ ഇളവുകൾ ലഭ്യമാണ്.

Kerala

പത്തനംതിട്ടയിൽ വയോധികനെ വെർച്വർ അറസ്റ്റിലാക്കി 45 ലക്ഷം തട്ടാനുള്ള ശ്രമം പൊളിച്ച് ബാങ്ക്

പത്തനംതിട്ട: വയോധികനെ വെർച്വർ അറസ്റ്റിലാക്കി 45 ലക്ഷം രൂപ തട്ടാനുള്ള ശ്രമം പൊളിച്ച് ഫെഡറൽ ബാങ്ക്. പത്തനംതിട്ട കിടങ്ങന്നൂർ ഫെഡറൽ ബാങ്ക് അധികൃതരാണ് തട്ടിപ്പ് പൊളിച്ചത്.

മകനെ കേസിൽ കുടുക്കാതിരിക്കാൻ പണം നൽകണമെന്നായിരുന്നു തട്ടിപ്പ് സംഘത്തിന്‍റെ ആവശ്യം. ഇതോടെ ബാങ്കില്‍ എത്തിയ വയോധികൻ മുഴുവന്‍ സ്ഥിര നിക്ഷേപവും പിന്‍വലിച്ച് മറ്റൊരു അക്കൗണ്ടിലേക്ക് ഇടാൻ ശ്രമിച്ചു.

പണം ഇടാൻ വയോധികൻ നല്‍കിയ അക്കൗണ്ട് വിവരങ്ങളില്‍ ഉദ്യോഗസ്ഥർക്ക് സംശയം തോന്നിയതിനാലാണ് സംഘത്തിന്‍റെ വന്‍ തട്ടിപ്പ് പൊളിഞ്ഞത്. പിന്നാലെ ബാങ്ക് ഇടപെട്ട് തട്ടിപ്പ് സംഘത്തിന്‍റെ വിവരങ്ങൾ സൈബർ സെല്ലിന് കൈമാറുകയായിരുന്നു.

University News

ഫെഡറല്‍ ബാങ്കില്‍ അവസരം; 31വരെ അപേക്ഷിക്കാം

കൊച്ചി: ഫെഡറല്‍ ബാങ്കില്‍ പ്രൊബേഷനറി ഓഫീസര്‍ തസ്തികയിലേക്ക് അപേക്ഷ ക്ഷണിച്ചു. സെയില്‍സ് ആന്‍ഡ് ക്ലയന്‍റ് അക്വസിഷന്‍ (സ്‌കെയില്‍ 1) തസ്തികയിലേക്കുള്ള അപേക്ഷകള്‍ ഈ മാസം 31വരെ സ്വീകരിക്കും.

ഓണ്‍ലൈനായാണ് അപേക്ഷിക്കേണ്ടത്. തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, കോട്ടയം, എറണാകുളം, തൃശൂര്‍, കോഴിക്കോട് ജില്ലകളിലാണു പരീക്ഷാകേന്ദ്രങ്ങളുള്ളത്.      

ഏതെങ്കിലും വിഷയത്തില്‍ ബിരുദാനന്തര ബിരുദമാണു യോഗ്യത. രാജ്യത്തെവിടെയുമുള്ള ശാഖകളില്‍ നിയമനം ലഭിക്കാം. 12.84 ലക്ഷം മുതല്‍ 17 ലക്ഷം രൂപ വരെ വാര്‍ഷിക ശമ്പളം. 27 വയസാണു പ്രായപരിധി. എസ്‌സി/ എസ്ടി വിഭാഗത്തിനും  ബാങ്കിംഗ്,  ഫിനാന്‍ഷ്യല്‍ സര്‍വീസസ്  ആന്‍ഡ് ഇന്‍ഷ്വറന്‍സ് മേഖലകളില്‍ ഒരു വര്‍ഷത്തെ പ്രവൃത്തിപരിചയമുള്ളവര്‍ക്കും പ്രായത്തില്‍ ഇളവുണ്ട്.  വിവരങ്ങള്‍ക്ക്: www.federalbank.co.in/careers.

   ഓണ്‍ലൈന്‍ ആപ്റ്റിറ്റ്യൂഡ് ടെസ്റ്റ്, ഗ്രൂപ്പ് ചര്‍ച്ച, അഭിമുഖം എന്നിവയുടെ അടിസ്ഥാനത്തിലാണു നിയമനം. 

Latest News

Up