Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Unborn Child

ഗർഭസ്ഥശിശുവും വ്യക്തിയാണ്, വ്യക്തമാക്കി പ്യൂർട്ടോ റിക്കോ

സാൻ ജുവാൻ: ഗർഭസ്ഥശിശു ഒരു സ്വാഭാവിക വ്യക്തിയാണെന്ന് അംഗീകരിക്കുന്ന നിയമം കരീബിയൻ ദ്വീപുമേഖലയായ പ്യൂർട്ടൊ റിക്കോയിൽ പ്രാബല്യത്തിലായി. കഴിഞ്ഞ മാസം 22നാണ് ഗവർണർ ജെന്നിഫർ ഗൊൺസാലസ് ബില്ലിൽ ഒപ്പുവച്ചത്.

ഗർഭസ്ഥശിശു അമ്മയുടെ ഗർഭപാത്രത്തിലെ ഗർഭാവസ്ഥയുടെ ഏതു ഘട്ടത്തിലും ഒരു സ്വാഭാവിക വ്യക്തിയാണെന്ന് നിയമം അനുശാസിക്കുന്നു. അതിനാൽത്തന്നെ സാധാരണ വ്യക്തിക്കു ലഭിക്കേണ്ട എല്ലാ അവകാശങ്ങളും ഗർഭസ്ഥശിശുവിനും ബാധകമാണെന്ന് നിയമം അടിവരയിടുന്നു.

ഗർഭിണിയായ ഒരു സ്ത്രീക്കെതിരേ ഏതെങ്കിലും വിധത്തിലുള്ള ആക്രമണമോ ബലപ്രയോഗമോ നടക്കുകയും ഇതുമൂലം ഗർഭസ്ഥശിശു മരിക്കാനിടയാകുകയും ചെയ്താൽ അതു കൊലപാതകമായി കണക്കാക്കും.

15 വയസിന് താഴെയുള്ള പ്രായപൂർത്തിയാകാത്തവരുൾപ്പെടുന്ന ഗർഭഛിദ്ര കേസുകൾക്കുള്ള മാർഗനിർദേശങ്ങൾ വ്യക്തമാക്കി 2025 ഒക്‌ടോബർ 30ന് പ്രാബല്യത്തിൽവന്ന നിയമത്തിനു പിന്നാലെയാണ് ജീവന്‍റെ മഹത്വം അംഗീകരിക്കുന്ന മറ്റൊരു സുപ്രധാന നിയമംകൂടി പ്രാബല്യത്തിൽ വന്നിരിക്കുന്നത്.

പ്രായപൂർത്തിയാകാത്തവർ ഉൾപ്പെടുന്ന ഗർഭഛിദ്ര കേസുകളിൽ പെൺകുട്ടിയുടെ മാതാപിതാക്കളിൽ ഒരാളോ നിയമപരമായ രക്ഷിതാക്കളോ സമ്മതപത്രത്തിൽ ഒപ്പിടണമെന്നും ബലാത്സംഗം സംശയിക്കപ്പെടുന്ന കേസുകളിൽ അധികാരികളെ അറിയിക്കണമെന്നും നിയമം വ്യവസ്ഥ ചെയ്യുന്നു.

അമേരിക്കൻ നിയന്ത്രണത്തിലുള്ള സ്വയംഭരണ പ്രവിശ്യയാണു പ്യൂർട്ടൊ റിക്കോ. സ്വന്തമായ ഭരണഘടനയുള്ള പ്രദേശംകൂടിയാണിത്.

Latest News

Up