Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Lok Bhavan

വിസി നിയമന തർക്കം; ഗവർണറെ കണ്ട് മുഖ്യമന്ത്രി

തിരുവനന്തപുരം: വിസി നിയമന തർക്കത്തിനിടെ ഗവർണറും രാജേന്ദ്ര ആർലേക്കറുമായി മുഖ്യമന്ത്രി പിണറായി വിജയൻ ലോക്ഭവനിൽ കൂടിക്കാഴ്‌ച നടത്തി. ക്രിസ്‌മസ് വിരുന്നിന് ഗവർണറെ ക്ഷണിക്കാനെത്തിയതാണ് എന്നാണ് ഔദ്യോഗിക വിശദീകരണം.

കേരള ഡിജിറ്റൽ, സാങ്കേതിക സർവകലാശാലകളിൽ വൈസ് ചാൻസർ നിയമനവുമായി ബന്ധപ്പെട്ട് ഗവർണറും സർക്കാരും രണ്ട് തട്ടിലാണ്. ഗവർണറും മുഖ്യമന്ത്രിയും പ്രത്യേകം പ്രത്യേകം പേരുകൾ നൽകിയതിനാൽ സുപ്രീംകോടതി സ്വന്തം നിലയ്ക്ക് നിയമനം നടത്താനുള്ള നീക്കത്തിലാണ്.

അതിനിടയിലാണ് മുഖ്യമന്ത്രി ഗവർണറുമായി കൂടിക്കാഴ്ച നടത്തിയത്. കഴിഞ്ഞ ആഴ്ച്ച മന്ത്രിമാരായ ആർ.ബിന്ദുവും, പി.രാജീവും ഗവർണറുമായി കൂടിക്കാഴ്ച നടത്തിയിരുന്നെങ്കിലും വിഷയത്തിൽ സമവായം ആയിരുന്നില്ല. അന്ന് എന്തുകൊണ്ട് മുഖ്യമന്ത്രി ചർച്ചയ്ക്ക് വരുന്നില്ലായെന്ന് ഗവർണർ ചോദിച്ചിരുന്നു.

 

Latest News

Up