Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : InternetSensation

Special

താലി കെട്ടി നേരെ പരീക്ഷയ്ക്ക്; ബിഹാറിൽ വീണ്ടും വിവാദമായി ഒരു 10 -ാം ക്ലാസുകാരിയുടെ വിവാഹം

ബീഹാറിലെ ഷെർഗട്ടിയിലുള്ള എസ്എംഎസ്ജി കോളേജിന് മുൻപിൽ കഴിഞ്ഞദിവസം അരങ്ങേറിയ ദൃശ്യങ്ങൾ അക്ഷരാർഥത്തിൽ കാഴ്ചക്കാരെ ഞെട്ടിക്കുന്നതായിരുന്നു.

കല്യാണപ്പന്തലിലെ ആഘോഷങ്ങൾക്കിടയിൽ നിന്നും നേരെ 10 -ാം ക്ലാസ് ബോർഡ് പരീക്ഷ എഴുതാനായി എത്തിയ നവവധുവാണ് ഇപ്പോൾ വാർത്തകളിൽ നിറയുന്നത്.

പൂക്കളാൽ അലങ്കരിച്ച കാറിൽ നിന്നും ചുവന്ന പട്ടുസാരിയും സ്വർണാഭരണങ്ങളും ധരിച്ച്, തലയിലൂടെ മൂടുപടമിട്ട് കൈയ്യിൽ പരീക്ഷാ അഡ്മിറ്റ് കാർഡുമായി ആ പെൺകുട്ടി പുറത്തിറങ്ങിയപ്പോൾ അവിടെയുണ്ടായിരുന്ന സുരക്ഷാ ഉദ്യോഗസ്ഥരും സഹപാഠികളും ഒരുപോലെ അത്ഭുതപ്പെട്ടു.

പരമ്പരാഗത വസ്ത്രം ധരിച്ച വരനും കാറിന്‍റെ മുൻസീറ്റിൽ ഉണ്ടായിരുന്നു. വിദ്യാഭ്യാസത്തോടുള്ള ഈ പെൺകുട്ടിയുടെ അമിതമായ താല്പര്യത്തെ ചിലർ പ്രശംസിക്കുന്നുണ്ടെങ്കിലും, ഈ സംഭവം വലിയൊരു വിഭാഗം ആളുകൾക്കിടയിൽ കടുത്ത പ്രതിഷേധത്തിനും ആശങ്കയ്ക്കും കാരണമായിട്ടുണ്ട്.

10 -ാം ക്ലാസ് പരീക്ഷ എഴുതുന്ന ഒരു വിദ്യാർഥിനിയുടെ വിവാഹം നടന്നു എന്നത് നിയമപരമായ വലിയ ചോദ്യങ്ങളാണ് ഉയർത്തുന്നത്.

രാജ്യത്ത് പെൺകുട്ടികളുടെ വിവാഹപ്രായം സംബന്ധിച്ച കർശനമായ നിയമങ്ങൾ നിലനിൽക്കെ, പ്രായപൂർത്തിയാകാത്ത ഒരു പെൺകുട്ടിയെ വിവാഹം കഴിപ്പിച്ചു വിട്ടതിനെതിരെ സോഷ്യൽ മീഡിയയിൽ രൂക്ഷമായ പ്രതികരണങ്ങളാണ് വരുന്നത്.

മാതാപിതാക്കൾക്കും വരനുമെതിരെ നിയമനടപടി സ്വീകരിക്കണമെന്നും ഇത് ആഘോഷിക്കപ്പെടേണ്ട ഒന്നല്ല മറിച്ച് ഗൗരവമായി കാണേണ്ട കുറ്റകൃത്യമാണെന്നും പലരും അഭിപ്രായപ്പെടുന്നു. സമാനമായ മറ്റൊരു സംഭവം 2025 ഏപ്രിലിലും ബീഹാറിൽ റിപ്പോർട്ട് ചെയ്യപ്പെട്ടിരുന്നു.

അന്ന് വിവാഹം കഴിഞ്ഞ് തൊട്ടടുത്ത ദിവസം പരീക്ഷാ ഹാളിലെത്തിയ യുവതിയെ സമൂഹം അഭിനന്ദനങ്ങളാൽ മൂടിയെങ്കിലും, ഇപ്പോൾ പുറത്തുവന്ന ദൃശ്യങ്ങൾ പെൺകുട്ടിയുടെ പ്രായം കണക്കിലെടുത്ത് വിപരീതഫലമാണ് ഉണ്ടാക്കുന്നത്.

പരീക്ഷാ ഹാളിന് മുന്നിൽ സിആർപിഎഫ് ഉദ്യോഗസ്ഥർ കാർ പരിശോധിക്കുന്നതും കുട്ടി പരീക്ഷാ കേന്ദ്രത്തിലേക്ക് നടന്നുപോകുന്നതുമായ വീഡിയോ ഇപ്പോൾ വൈറലായിക്കൊണ്ടിരിക്കുകയാണ്.

വധുവിന്‍റെയും വരനെയും പ്രായം പരിശോധിക്കണമെന്നും ഈ സംഭവത്തിൽ പോലീസിന്‍റെ ഇടപെടൽ അനിവാര്യമാണെന്നും കാണിച്ച് നിരവധിപേർ രംഗത്തെത്തിയിട്ടുണ്ട്.

വിദ്യാഭ്യാസം തുടരാനുള്ള അവളുടെ ആഗ്രഹം നല്ലതാണെങ്കിലും ഈ ചൊറുപ്രായത്തിലുള്ള വിവാഹം പെൺകുട്ടിയുടെ അവകാശങ്ങളെ ഹനിക്കുന്നതാണെന്ന വാദമാണ് ഇപ്പോൾ ശക്തമാകുന്നത്.

 

Viral

ലണ്ടൻ തെരുവുകളെ വിസ്മയിപ്പിച്ച അപ്രതീക്ഷിത ഫ്യൂഷൻ: സോഷ്യൽ മീഡിയയിൽ തരംഗമായി 'പൈറേറ്റ്സ്' ഭരതനാട്യം

കടൽക്കൊള്ളക്കാരുടെ പടയോട്ടം പറയുന്ന 'പൈറേറ്റ്സ് ഓഫ് ദി കരീബിയൻ' സിനിമയിലെ ആവേശമുണർത്തുന്ന സംഗീതവും നമ്മുടെ ഭരതനാട്യവും തമ്മിൽ ചേരുമോ എന്ന് ആരെങ്കിലും ചോദിച്ചാൽ ഇനി ഒരു സംശയവുമില്ലാതെ 'ചേരും' എന്ന് പറയാം.

ബ്രിട്ടനിലെ ബാത്തിലെ തിരക്കേറിയ തെരുവുകളിൽ അപ്രതീക്ഷിതമായി പിറന്ന കലാപ്രകടനം ഇന്ന് ലോകമെമ്പാടുമുള്ള ദശലക്ഷക്കണക്കിന് ആളുകളുടെ ഹൃദയം കവരുകയാണ്.

ഒരു തെരുവ് കലാകാരൻ തന്‍റെ വയലിനിൽ പൈറേറ്റ്സ് ഓഫ് ദി കരീബിയനിലെ പ്രശസ്തമായ ഈണം വായിക്കുമ്പോൾ, അവിടെയെത്തിയ ശ്രദ്ധ ആരാധ്യ എന്ന ഭരതനാട്യ നർത്തകി സ്വയം മറന്ന് ആ താളത്തിനൊപ്പം ചുവടുവെക്കുകയായിരുന്നു.

സാധാരണയായി കർണാടക സംഗീതത്തിന്‍റെ അകമ്പടിയോടെ മാത്രം കണ്ടുപരിചയിച്ച ഭരതനാട്യ മുദ്രകൾ, ഒരു പാശ്ചാത്യ സിനിമയിലെ സംഗീതവുമായി ചേർന്നപ്പോൾ ഉണ്ടായ മാന്ത്രികത വാക്കുകൾക്ക് അപ്പുറമായിരുന്നു.

യാതൊരു മുൻധാരണകളുമില്ലാതെ, കേവലം സംഗീതത്തോടുള്ള ഇഷ്ടം കൊണ്ട് മാത്രം ഒത്തുചേർന്ന ഈ രണ്ട് കലാകാരന്മാർ ആ തെരുവിനെ വലിയ വേദിയാക്കി മാറ്റി.

വഴിയാത്രക്കാരും വിനോദസഞ്ചാരികളും അമ്പരപ്പോടെയും കൗതുകത്തോടെയും ഈ വേറിട്ട പരീക്ഷണം നോക്കിനിന്നു. തന്‍റെ ആത്മാവ് നൃത്തം ചെയ്യുകയായിരുന്നുവെന്നും ആ നിമിഷം താൻ അത്രമേൽ സ്വതന്ത്രയായിരുന്നുവെന്നുമാണ് ഈ നർത്തകി പിന്നീട് തന്‍റെ സോഷ്യൽ മീഡിയ പോസ്റ്റിൽ കുറിച്ചത്.

കലയ്ക്ക് ഭാഷയോ ദേശമോ അതിർവരമ്പുകളോ ഇല്ലെന്ന് തെളിയിക്കുന്ന ഈ വീഡിയോ ഇൻസ്റ്റാഗ്രാമിൽ തരംഗമായി പടരുകയാണ്. ക്ലാസിക്കൽ കലാരൂപങ്ങൾ അതിന്‍റെ തനിമ കൈവിടാതെ തന്നെ ആധുനിക സംഗീതവുമായി എങ്ങനെ മനോഹരമായി സംയോജിപ്പിക്കാം എന്നതിന്‍റെ മികച്ച ഉദാഹരണമായി ഈ പ്രകടനം വിലയിരുത്തപ്പെടുന്നു.

Viral

യു-ടേൺ പാളിപ്പോയോ?: കാലിഫോർണിയൻ ഹൈവേയിൽ ട്രക്ക് കുടുങ്ങി

കാലിഫോർണിയയിലെ തിരക്കേറിയ ഹൈവേയിൽ വിചിത്രമായ രീതിയിൽ കുടുങ്ങിക്കിടക്കുന്ന ഒരു ട്രക്കിന്‍റെ ദൃശ്യങ്ങൾ ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ വൻതോതിൽ പ്രചരിക്കുകയാണ്.

പാതയുടെ നടുവിൽ ഗതാഗതം തടസപ്പെടുത്തുന്ന വിധം, വണ്ടിയുടെ മുൻഭാഗം വശത്തേക്ക് തിരിഞ്ഞുനിൽക്കുന്ന നിലയിലാണ് ട്രക്ക് ദൃശ്യങ്ങളിലുള്ളത്. ഈ സമയം വണ്ടിയിൽ നിന്നും തലപ്പാവ് ധരിച്ച ഡ്രൈവർ പുറത്തിറങ്ങി പിന്നിലേക്ക് നടന്നുപോകുന്നത് വീഡിയോയിൽ കാണാം.

അവിടെ പാർക്ക് ചെയ്യാൻ കഴിയില്ലെന്ന് ദൃശ്യങ്ങൾ പകർത്തുന്ന വ്യക്തി പരിഹസിച്ചുകൊണ്ട് സംസാരിക്കുന്നത് വീഡിയോയിൽ വ്യക്തമായി കേൾക്കാം. ഹൈവേയിൽ വച്ച് നിയമവിരുദ്ധമായി വണ്ടി തിരിക്കാൻ ശ്രമിച്ചതാണ് ഇത്തരമൊരു പ്രതിസന്ധിക്ക് കാരണമായതെന്ന തരത്തിലുള്ള വിമർശനങ്ങൾ ഓൺലൈനിൽ ശക്തമാണ്.

എന്നാൽ വണ്ടിക്ക് പെട്ടെന്നുണ്ടായ സാങ്കേതിക തകരാറാണോ അതോ മറ്റെന്തെങ്കിലും സാഹചര്യമാണോ ഇതിന് പിന്നിലെന്ന് ഇപ്പോഴും വ്യക്തമല്ല. അധികൃതർ ഈ വിഷയത്തിൽ ഇതുവരെ വിശദീകരണം നൽകാത്തതിനാൽ ഇന്‍റർനെറ്റിൽ പലവിധത്തിലുള്ള ഊഹാപോഹങ്ങൾ പടരുന്നുണ്ട്.

കൃത്യമായ വിവരങ്ങൾ പുറത്തുവരുന്നതിന് മുൻപേ ഡ്രൈവർക്കെതിരെ വലിയ രീതിയിലുള്ള സൈബർ ആക്രമണങ്ങളും ഈ വീഡിയോയുടെ പേരിൽ നടക്കുന്നുണ്ട്.

Viral

തണുപ്പിനെ തോൽപ്പിക്കാൻ പുതപ്പും പുതച്ച് ഡ്യൂട്ടി; ഇന്‍റർനെറ്റിൽ തരംഗമായി ഈ 'പൂക്കി' പെട്രോൾ പമ്പ് ജീവനക്കാരൻ

നടുക്കുന്ന തണുപ്പിലും തളരാതെ പുഞ്ചിരിയോടെ ജോലി ചെയ്യുന്ന ഒരു പെട്രോൾ പമ്പ് ജീവനക്കാരന്‍റെ ദൃശ്യങ്ങൾ ഇപ്പോൾ സോഷ്യൽ മീഡിയയിൽ കൗതുകവും ആവേശവും നിറയ്ക്കുകയാണ്.

ഉത്തരേന്ത്യയിൽ ശൈത്യതരംഗം അതിന്‍റെ എല്ലാ തീവ്രതയിലും തുടരുമ്പോൾ, ശരീരത്തെ മരവിപ്പിക്കുന്ന തണുപ്പിനെ പ്രതിരോധിക്കാൻ ഈ യുവാവ് കണ്ടെത്തിയ മാർഗമാണ് സൈബർ ലോകത്തെ ചിരിപ്പിക്കുകയും ചിന്തിപ്പിക്കുകയും ചെയ്യുന്നത്.

ഇന്ത്യൻ ഓയിൽ കോർപ്പറേഷന്‍റെ നീല യൂണിഫോമിന് മുകളിൽ ഒരു വലിയ കമ്പിളി പുതപ്പും പുതച്ച്, അത്യന്തം ആത്മവിശ്വാസത്തോടെ ജോലി ചെയ്യുന്ന ഇദ്ദേഹത്തിന്‍റെ വീഡിയോ പമ്പിലെത്തിയ ഏതോ ഒരു ഉപഭോക്താവാണ് ക്യാമറയിൽ പകർത്തിയത്.

സാധാരണയായി ഇത്തരം വീഡിയോകൾ വെറുമൊരു കൗതുകമായി അവസാനിക്കാറാണ് പതിവെങ്കിൽ, ഈ യുവാവ് തന്‍റെ പ്രത്യേക ശൈലി കൊണ്ട് ഇന്‍റർനെറ്റ് സെൻസേഷനായി മാറി.

വീഡിയോ വൈറലായതോടെ സൈബർ ലോകം ഇദ്ദേഹത്തിന് 'പൂക്കി പെട്രോൾ പമ്പ് ഗൈ' എന്നൊരു വിളിപ്പേരും നൽകി.

ലോകപ്രശസ്ത ലക്ഷ്വറി ഫാഷൻ ബ്രാൻഡായ ബാലെൻസിയാഗയുടെ റാമ്പ് വാക്കിനെ അനുസ്മരിപ്പിക്കുന്ന രീതിയിലുള്ള ഇദ്ദേഹത്തിന്‍റെ ഗൗരവത്തിലുള്ള നിൽപ്പിനെ പുകഴ്ത്തി നിരവധി രസകരമായ കമന്‍റുകളാണ് ഇൻസ്റ്റാഗ്രാമിലും എക്സിലും നിറയുന്നത്.

ഇദ്ദേഹത്തിന്‍റെ വേഷം കണ്ട് 'ബാലെൻസിയാഗ അടുത്ത മോഡലിനെ തിരയുന്നത് ഇവിടെയാണ്' എന്ന് ചിലർ പരിഹസിക്കുമ്പോഴും, മറ്റു ചിലർക്ക് ഇതൊരു കഠിനാധ്വാനത്തിന്‍റെ നേർചിത്രമാണ്.

കുടുംബം പുലർത്താൻ വേണ്ടി അസ്ഥി തുളയ്ക്കുന്ന തണുപ്പിലും വെളിയിൽ ജോലി ചെയ്യേണ്ടി വരുന്ന സാധാരണക്കാരന്‍റെ ജീവിതത്തെക്കുറിച്ച് പലരും വൈകാരികമായാണ് പ്രതികരിച്ചത്.

ഒരു വശത്ത് തമാശകൾ നിറയുമ്പോഴും, ഈ പ്രതികൂല സാഹചര്യത്തിലും മടുപ്പില്ലാതെ പുഞ്ചിരിയോടെ ജോലി ചെയ്യുന്ന യുവാവിനോടുള്ള ബഹുമാനം ഭൂരിഭാഗം ആളുകളും പങ്കുവെച്ചു.

"ഇദ്ദേഹം നമ്മളെപ്പോലെ ഒരാളാണ്' എന്ന ആത്മബന്ധം സോഷ്യൽ മീഡിയ ഉപയോക്താക്കൾ പ്രകടിപ്പിച്ചു. അതേസമയം, ഉത്തരേന്ത്യയിൽ കാലാവസ്ഥാ സാഹചര്യം അതീവ ഗുരുതരമായി തുടരുകയാണ്.

അടുത്ത ഒരാഴ്ചത്തേക്ക് ഉത്തരേന്ത്യയിലും മധ്യ ഇന്ത്യയിലും അതിശക്തമായ മൂടൽമഞ്ഞിനും ശൈത്യത്തിനും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.

രാജസ്ഥാൻ, ബീഹാർ, മധ്യപ്രദേശ് തുടങ്ങിയ സംസ്ഥാനങ്ങളിൽ വരും ദിവസങ്ങളിൽ താപനില ഇനിയും രണ്ടോ മൂന്നോ ഡിഗ്രി വരെ താഴാൻ ഇടയുണ്ട്. ജനുവരി ആദ്യവാരം കടുത്ത ശീതതരംഗത്തിന് സാധ്യതയുള്ളതിനാൽ ജനങ്ങൾ ജാഗ്രത പാലിക്കണമെന്ന് അധികൃതർ അറിയിച്ചു.

ഈ കടുത്ത കാലാവസ്ഥാ സാഹചര്യത്തിലാണ് ഒരു പുതപ്പിന്‍റെ ചൂടിൽ തന്‍റെ ഉത്തരവാദിത്തങ്ങൾ മറക്കാതെ ജോലി ചെയ്യുന്ന ഈ യുവാവിന്‍റെ ദൃശ്യങ്ങൾ കൂടുതൽ പ്രസക്തമാകുന്നത്.

Viral

ബിഹുവും അഫ്രോയും കൈകോർത്തപ്പോൾ; സോഷ്യൽ മീഡിയയെ അമ്പരപ്പിച്ച് ഒരു കൊച്ചു മിടുക്കിയുടെ ഫ്യൂഷൻ നൃത്തം

കലയ്ക്ക് അതിർവരമ്പുകളില്ലെന്ന സത്യം വിളിച്ചോതിക്കൊണ്ട് സോഷ്യൽ മീഡിയയിൽ വൈറലാവുകയാണ് ഒരു കൊച്ചു പെൺകുട്ടിയുടെ അപൂർവ്വമായ നൃത്തപ്രകടനം.

ആസാമിന്‍റെ തനതായ നൃത്തരൂപമായ ബിഹുവും ആഫ്രിക്കൻ താളങ്ങളും സമന്വയിപ്പിച്ചുകൊണ്ടുള്ള ഈ പെൺകുട്ടിയുടെ പ്രകടനം വളരെ ചുരുങ്ങിയ കാലയളവിനുള്ളിൽ തന്നെ നിരവധി ആളുകളുടെ ശ്രദ്ധ പിടിച്ചുപറ്റി.

ചുവന്ന സാരിയണിഞ്ഞ് വേദിയിലെത്തിയ കുട്ടി ബിഹു നൃത്തം ചെയ്യുമെന്നാണ് എല്ലാവരും പ്രതീക്ഷിച്ചിരുന്നത് എങ്കിലും, ബിഹുവിന്‍റെ ചടുലതയ്‌ക്കൊപ്പം ആഫ്രിക്കൻ ശൈലിയിലുള്ള ഊർജ്ജസ്വലമായ ചുവടുകൾ കൂടി ചേർത്തതോടെ അതൊരു പുതിയ അനുഭവമായി മാറി.

കലാംഗൻ ഡാൻസ് സ്റ്റുഡിയോയുടെ വാർഷികാഘോഷ വേളയിലാണ് ഈ വേറിട്ട പരീക്ഷണം അരങ്ങേറിയത്. അമൃത വിനീത ചേത്രി എന്ന ഇൻസ്റ്റാഗ്രാം പേജിലൂടെ പുറത്തുവന്ന ഈ വീഡിയോയെ ‘ബിഹു-അഫ്രോ ഫ്യൂഷൻ' എന്നാണ് വിശേഷിപ്പിക്കുന്നത്.

അസമിലെ ഹൃദയമിടിപ്പും ആഫ്രിക്കയുടെ താളവും ഒന്നായപ്പോൾ പിറന്നത് അതിമനോഹരമായ കാഴ്ചയാണെന്ന് വീഡിയോ പങ്കുവെച്ചവർ കുറിക്കുന്നു. എന്നാൽ ഈ പ്രകടനത്തെക്കുറിച്ച് സോഷ്യൽ മീഡിയയിൽ സമ്മിശ്ര പ്രതികരണങ്ങളാണ് ഉയരുന്നത്.

ഒരു വിഭാഗം ആളുകൾ കുട്ടിയുടെ കഴിവിനെയും വ്യത്യസ്തമായ ഈ പരീക്ഷണത്തെയും വാനോളം പുകഴ്ത്തുമ്പോൾ, ചിലർ ഇതിനോട് വിയോജിപ്പ് പ്രകടിപ്പിക്കുന്നുണ്ട്.

നൃത്തത്തിന് ബിഹുവിനോടോ അഫ്രോ ഡാൻസിനോടോ ഉള്ളതിനേക്കാൾ കൂടുതൽ ബന്ധം ഇൻസ്റ്റാഗ്രാം റീലുകളിലെ നൃത്തത്തോടാണെന്നാണ് ചിലരുടെ വിമർശനം. പരമ്പരാഗതമായ ശൈലി മാറ്റാതെ തന്നെ അവതരിപ്പിക്കാമായിരുന്നു എന്ന് പറയുന്നവരും കുറവല്ല.

അതേസമയം, ആഫ്രിക്കയും ഇന്ത്യയും തമ്മിലുള്ള ഈ മനോഹരമായ സാംസ്കാരിക വിനിമയത്തെ അഭിനന്ദിക്കുന്നവരും ഏറെയാണ്. കുമയോണി പാട്ടുകളിലെ ഈണവുമായി ഈ നൃത്തത്തിന് സാമ്യമുണ്ടെന്ന് മറ്റൊരു വിഭാഗം കണ്ടെത്തി.

വിമർശനങ്ങൾ ഒരു വശത്തുണ്ടെങ്കിലും, വേദിയിൽ ഒരു ജലപ്രവാഹം പോലെ അനായാസമായി ചുവടുവെച്ച ഈ കൊച്ചു കലാകാരിയുടെ വീഡിയോ വൻതോതിൽ പ്രചരിക്കുകയാണ്.

Viral

'ജസ്റ്റ് ലുക്കിങ് ലൈക് എ വൗ': വീണ്ടും ഇന്‍റർനെറ്റിൽ തരംഗമായി ജാസ്മിൻ കൗർ

2023-ൽ സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകളിൽ ഒരൊറ്റ ഡയലോഗ് കൊണ്ട് വിസ്മയം തീർത്ത വ്യക്തിയാണ് ഡൽഹിയിലെ വസ്ത്രവ്യാപാര സ്ഥാപന ഉടമയായ ജാസ്മിൻ കൗർ.

തന്‍റെ ബൊട്ടീക്കിലെ വസ്ത്രങ്ങൾ ഉപഭോക്താക്കൾക്കായി പരിചയപ്പെടുത്തുന്നതിനിടയിൽ ജാസ്മിൻ ആവേശത്തോടെ പറഞ്ഞ 'സോ ബ്യൂട്ടിഫുൾ, സോ എലിഗന്‍റ്, ജസ്റ്റ് ലുക്കിങ് ലൈക് എ വൗ' എന്ന വരികൾ ലോകമെമ്പാടുമുള്ള ലക്ഷക്കണക്കിന് ആളുകളാണ് ഏറ്റെടുത്തത്.

ഇൻസ്റ്റാഗ്രാമിലൂടെ പങ്കുവെച്ച ആ ലളിതമായ വീഡിയോ ജാസ്മിനെ ഒരു രാത്രി കൊണ്ട് ആഗോള പ്രശസ്തിയിലേക്ക് എത്തിച്ചു. ദീപിക പദുകോൺ, സാനിയ മൽഹോത്ര തുടങ്ങിയ ബോളിവുഡ് മുൻനിര താരങ്ങൾ പോലും ഈ തമാശ കലർന്ന ശൈലി അനുകരിക്കാൻ തുടങ്ങിയതോടെ ജാസ്മിൻ ഇന്‍റർനെറ്റ് സെൻസേഷനായി മാറി.

ഏകദേശം പതിനാല് ദശലക്ഷത്തിലധികം ആളുകൾ കണ്ട ആ വീഡിയോയിലൂടെ വാർത്താ മാധ്യമങ്ങളിലും ടെലിവിഷൻ പരിപാടികളിലും നിറസാന്നിധ്യമാകാൻ ജാസ്മിന് സാധിച്ചു.

തന്‍റെ ഉൽപ്പന്നങ്ങൾ വിറ്റഴിക്കാനായി ജാസ്മിൻ സ്വീകരിച്ച സവിശേഷമായ സംസാരരീതിയും ഉയർന്ന ഊർജ്ജസ്വലതയുമാണ് അവരെ മറ്റുള്ളവരിൽ നിന്ന് വ്യത്യസ്തയാക്കിയത്.

എന്നാൽ സോഷ്യൽ മീഡിയയിലെ പ്രശസ്തി പലപ്പോഴും അപ്രതീക്ഷിതമായ ഉയർച്ച താഴ്ചകൾ നിറഞ്ഞതാണ്. ആദ്യകാലത്തെ വമ്പിച്ച സ്വീകാര്യതയ്ക്ക് ശേഷം അവരുടെ വീഡിയോകൾക്ക് ലഭിച്ചിരുന്ന കാഴ്ച്ചക്കാരുടെ എണ്ണം ഇടക്കാലത്ത് കുറഞ്ഞിരുന്നു.

എങ്കിലും തന്‍റെ തനതായ ശൈലിയിൽ മാറ്റം വരുത്താതെ ആത്മവിശ്വാസത്തോടെ ജാസ്മിൻ ഡിജിറ്റൽ ലോകത്ത് സജീവമായി തുടർന്നു. ഈ തുടർച്ചയുടെ ഫലമായി ജാസ്മിൻ വീണ്ടും വാർത്താതാരമായി ഉയർന്നു വന്നു.

ഇത്തവണ ഒരു ഡയലോഗിനേക്കാൾ ഉപരിയായി, അവർ പ്രദർശിപ്പിച്ച വസ്ത്രത്തിന്‍റെ പ്രത്യേക രൂപകൽപ്പനയാണ് സോഷ്യൽ മീഡിയയെ ആകർഷിച്ചത്. ഏകദേശം 48 മില്യൺ ആളുകളാണ് ആ വീഡിയോ കാണാൻ ഇടയായത്.

ഇന്ന് ആഗോളതലത്തിൽ ട്രെൻഡുകൾ മാറിക്കൊണ്ടിരിക്കുമ്പോഴും ജാസ്മിൻ കൗർ തന്‍റെ ബിസിനസ് രംഗത്ത് ഉറച്ചുനിൽക്കുന്നു. ഇൻഫ്ലുവൻസർ എന്ന നിലയിലുള്ള പ്രശസ്തി ഇടയ്ക്ക് കുറയുകയും കൂടുകയും ചെയ്യുന്നുണ്ടെങ്കിലും, തന്‍റേതായ ഒരു ശൈലി രൂപപ്പെടുത്തിയെടുത്ത ഈ സംരംഭക ഇന്നും ആരാധകരെ തന്‍റെ ഉള്ളടക്കങ്ങളിലൂടെ രസിപ്പിക്കുന്നുണ്ട്.

വൈറൽ താരങ്ങൾ വന്നുപോകുന്ന ഇന്‍റർനെറ്റ് ലോകത്ത്, സ്വന്തം വ്യക്തിത്വം കൊണ്ട് ഇന്നും ആളുകളുടെ മനസിൽ ആ പഴയ 'വൗ' നിമിഷം നിലനിർത്താൻ ജാസ്മിന് സാധിക്കുന്നു എന്നത് ശ്രദ്ധേയമാണ്.

Viral

പുൽക്കൂട്ടിൽ 'കൊലപാതകം'; സോഷ്യൽ മീഡിയയെ ചിരിപ്പിച്ച ബ്രേക്കിംഗ് ന്യൂസ്

ക്രിസ്മസ് ദിനങ്ങൾ മുതൽ സോഷ്യൽ മീഡിയയിൽ ചിരിപടർത്തിക്കൊണ്ടിരിക്കുന്ന ഒരു കുറ്റാന്വേഷണ കഥയാണിത്. വീട്ടിലെ പുൽക്കൂട്ടിൽ നടന്ന അപ്രതീക്ഷിത സംഭവത്തെ അതീവ ഗൗരവത്തോടെ അവതരിപ്പിച്ച അമ്മയുടെ വീഡിയോയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുന്നത്.

പുൽക്കൂട്ടിലെ ആട്ടിടയന്മാരിൽ ഒരാൾ തകർന്നുതരിപ്പണമായി നിലത്ത് കിടക്കുന്ന കാഴ്ച ഒരു ബ്രേക്കിംഗ് ന്യൂസ് റിപ്പോർട്ടറുടെ ശൈലിയിലാണ് ഇവർ ലോകത്തെ അറിയിച്ചത്. 'അതി ദാരുണമായ സംഭവമാണ് പുൽക്കൂട്ടിൽ അരങ്ങേറിയിരിക്കുന്നത്' എന്ന മുഖവുരയോടെയാണ് അവതരണം ആരംഭിക്കുന്നത്.

ഉണ്ണിയേശുവിനെ കാണാനെത്തിയ ആട്ടിടയൻ കൊല്ലപ്പെട്ടതാണോ അതോ ആത്മഹത്യയാണോ എന്ന സംശയമാണ് റിപ്പോർട്ടർ വേഷം കെട്ടിയ അമ്മ പങ്കുവെക്കുന്നത്. തല തകർന്ന് ദാരുണമായ അവസ്ഥയിൽ കാണപ്പെടുന്ന ആട്ടിടയന്‍റെ ദൃശ്യം വീഡിയോയിൽ കാണാം.

സംഭവത്തിൽ പോലീസ് അന്വേഷണം ഊർജിതമാക്കിയിട്ടുണ്ടെന്നും അമ്മ തമാശരൂപേണ പറയുന്നു. സംഭവത്തിൽ വീട്ടിലെ കുട്ടികളെയാണ് അമ്മ പ്രധാനമായും സംശയിക്കുന്നത്.

വീടിന്‍റെ പരിസരത്ത് പലപ്പോഴായി സംശയാസ്പദമായ സാഹചര്യത്തിൽ കുട്ടികളെ കണ്ടിട്ടുണ്ടെന്നും, മുൻപ് ഓണക്കാലത്ത് പൂക്കളം വാരിയെറിഞ്ഞ പാരമ്പര്യം ഇവർക്കുണ്ടെന്നും അമ്മ ആരോപിക്കുന്നു.

പ്രതികളെന്ന് സംശയിക്കുന്ന കുട്ടികളുടെ ചിത്രങ്ങൾ സിസിടിവി ദൃശ്യങ്ങൾ എന്ന നിലയിൽ വീഡിയോയിൽ കാണിക്കുന്നുമുണ്ട്. ഒരു കൊലപാതക കേസ് റിപ്പോർട്ട് ചെയ്യുന്ന ഗൗരവത്തോടെയുള്ള അമ്മയുടെ വിവരണവും അതിനിടയിലെ തമാശകളും കാഴ്ചക്കാരെ പൊട്ടിച്ചിരിപ്പിക്കുകയാണ്.

ഭർത്താവ് പകർത്തിയ ഈ രസകരമായ വീഡിയോ ഇതിനോടകം തന്നെ ഇൻസ്റ്റഗ്രാമിൽ വലിയ തരംഗമായി മാറിക്കഴിഞ്ഞു.

Viral

വാർധക്യത്തിലും തളരാത്ത ചുവടുകൾ

പ്രായത്തെ വെല്ലുന്ന പ്രണയത്തിന്‍റെ അതിമനോഹരമായ ഒരു കാഴ്ചയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലായിക്കൊണ്ടിരിക്കുന്നത്. സ്നേഹത്തിന് പ്രായപരിധിയില്ലെന്നും മനസ് നിറഞ്ഞൊഴുകുന്ന സ്നേഹത്തിന് മുന്നിൽ കാലം തോറ്റുപോവുമെന്നും അടിവരയിടുന്ന ഈ ദൃശ്യങ്ങൾ ഓരോ കാഴ്ചക്കാരന്‍റെയും ഉള്ളുണർത്തുന്നതാണ്.

ഒരു കുടുംബ ചടങ്ങിൽ വെച്ച് ബോളിവുഡിലെ എക്കാലത്തെയും മികച്ച പ്രണയഗാനങ്ങളിലൊന്നായ 'ഏ മേരെ സൊഹ്‌റ ജബീൻ' എന്ന പാട്ടിന് ചുവടുവെക്കുന്ന മുതിർന്ന ദമ്പതികളാണ് ഇപ്പോൾ ഇന്‍റർനെറ്റിലെ ചർച്ചാവിഷയം.

1965-ൽ പുറത്തിറങ്ങിയ 'വഖ്ത്' എന്ന സിനിമയിലെ ഈ ഗാനം അതിന്‍റെ എല്ലാ അർഥത്തിലും ഉൾക്കൊണ്ടുകൊണ്ട് പരസ്പരം കണ്ണുകളിൽ നോക്കിയാണ് ഇവർ നൃത്തം ചെയ്യുന്നത്.

ഈ വീഡിയോ ചുരുങ്ങിയ ദിവസങ്ങൾക്കുള്ളിൽ തന്നെ ലക്ഷക്കണക്കിന് ആളുകളാണ് കണ്ടത്. ചുറ്റുമുള്ളവരെയെല്ലാം സാക്ഷിയാക്കി, തങ്ങളുടെ പ്രായം മറന്ന് ആ നിമിഷങ്ങൾ അവർ ആഘോഷമാക്കുമ്പോൾ അതൊരു മനോഹരമായ അനുഭവമായി മാറുന്നു.

വീഡിയോ കണ്ട പലരും തങ്ങളുടെ ജീവിതത്തിലെ മറക്കാനാവാത്ത പഴയകാല സ്മരണകൾ പങ്കുവെക്കുകയുണ്ടായി. പരസ്പരമുള്ള വിട്ടുവീഴ്ചകളും സ്നേഹവുമാകാം ഇത്രയും കാലം അവരെ ഒരുമിച്ച് മുന്നോട്ട് നയിച്ചതെന്നാണ് സോഷ്യൽ മീഡിയയിലെ ഭൂരിഭാഗം ആളുകളുടെയും അഭിപ്രായം.

ജീവിതത്തിന്‍റെ സായാഹ്നത്തിൽ ഒറ്റപ്പെടലിന് പകരം ഇതുപോലെ സന്തോഷത്തോടെയും ഊർജ്ജസ്വലതയോടെയും ഇരിക്കാൻ കഴിയുന്നത് വലിയൊരു ഭാഗ്യമാണെന്ന് സോഷ്യൽ മീഡിയ ഉപയോക്താക്കൾ കുറിക്കുന്നു.

സർക്കാർ ജോലിയിൽ നിന്നും വിരമിച്ച ശേഷമുള്ള മനോഹരമായ ജീവിതത്തെക്കുറിച്ചും, സാമൂഹികമായ ആശങ്കകൾ മാറ്റിനിർത്തി ജീവിതം എങ്ങനെ ആഘോഷിക്കാം എന്നതിനെക്കുറിച്ചുമെല്ലാം ഈ വീഡിയോയുടെ താഴെ ചർച്ചകൾ നടക്കുന്നുണ്ട്.

ഒടുവിൽ ജീവിതം എത്തിച്ചേരേണ്ടത് ഇതുപോലൊരു സന്തോഷത്തിലേക്കാണെന്ന് ഓർമ്മിപ്പിച്ചുകൊണ്ട് ഈ മുതിർന്ന ദമ്പതികൾ സോഷ്യൽ മീഡിയയുടെ ഹൃദയം കവരുകയാണ്.

Viral

തലയിൽ തീ പടരുമ്പോഴും പുഞ്ചിരി മായാതെ; ഈ കൊച്ചു മിടുക്കിയുടെ മനോധൈര്യം ലോകത്തെ ഞെട്ടിച്ചു

അമേരിക്കയിലെ അരിസോണയിലുള്ള ഫീനിക്സിൽ നടന്ന ഒരു സ്കൂൾ ചടങ്ങിൽ അരങ്ങേറിയ നാടകീയമായ സംഭവങ്ങൾ ലോകമെമ്പാടുമുള്ള ദശലക്ഷക്കണക്കിന് ആളുകളെ അമ്പരപ്പിച്ചിരിക്കുകയാണ്.

നാഷണൽ ജൂനിയർ ഓണർ സൊസൈറ്റിയിലേക്ക് തിരഞ്ഞെടുക്കപ്പെട്ട വിദ്യാർഥികളെ ആദരിക്കുന്ന ചടങ്ങിനിടെയാണ് ഏവരെയും ഞെട്ടിച്ച ആ അപകടം സംഭവിച്ചത്.

വേദിയിൽ മറ്റ് കുട്ടികൾക്കൊപ്പം മെഴുകുതിരി കൈയിലേന്തി നിൽക്കുകയായിരുന്നു പെൺകുട്ടി. എന്നാൽ ചടങ്ങിനിടെ അപ്രതീക്ഷിതമായി മെഴുകുതിരി അവളുടെ മുടിയിൽ തട്ടുകയും നിമിഷനേരം കൊണ്ട് തീ പടരുകയും ചെയ്തു.

ആർക്കും പെട്ടെന്ന് പരിഭ്രാന്തിയുണ്ടാക്കുന്ന അത്യന്തം അപകടകരമായ നിമിഷത്തെ ആ കുട്ടി നേരിട്ട രീതിയാണ് ഇപ്പോൾ ഇന്‍റർനെറ്റിലെ പ്രധാന ചർച്ചാവിഷയം.

സാധാരണഗതിയിൽ മുടിയിൽ തീപിടിച്ചാൽ ആരും ഭയന്നോടുകയോ സഹായത്തിനായി നിലവിളിക്കുകയോ ചെയ്യുമായിരുന്നു. അത്തരം പരിഭ്രാന്തി അപകടത്തിന്‍റെ ആഴം വർദ്ധിപ്പിക്കാനേ ഉപകരിക്കൂ.

എന്നാൽ ഇവിടെ പെൺകുട്ടി കാണിച്ച ആത്മസംയമനം മുതിർന്നവർക്ക് പോലും മാതൃകയാക്കാവുന്നതാണ്. തീ പടരുന്നത് ശ്രദ്ധയിൽപ്പെട്ടയുടൻ ഒട്ടും പരിഭ്രമിക്കാതെ കൈകൾ കൊണ്ട് തന്നെ നിഷ്പ്രയാസം കുട്ടി തീ അണച്ചു.

തീ കെടുത്തുക മാത്രമല്ല, യാതൊരു പതർച്ചയുമില്ലാതെ മുടി ഒതുക്കി വെച്ച്, മുഖത്ത് അല്പം പോലും ഭയം നിഴലിക്കാതെ അവൾ പുഞ്ചിരിയോടെ ചടങ്ങിന്‍റെ ഭാഗമായി തുടർന്നു. വലിയൊരു ദുരന്തത്തെ തന്‍റെ അസാമാന്യമായ മനോധൈര്യം കൊണ്ട് അവൾ നിസാരമാക്കി മാറ്റി.

പെൺകുട്ടിയുടെ അമ്മാവനായ കെന്നത്ത് പെരസ് ഈ ദൃശ്യങ്ങൾ ഇൻസ്റ്റാഗ്രാമിലൂടെ പങ്കുവെച്ചതോടെയാണ് ലോകം ഈ മിടുക്കിയെ തിരിച്ചറിഞ്ഞത്.

തന്‍റെ അനന്തരവൾക്ക് സംഭവിച്ച അപകടത്തെ അവൾ എത്രത്തോളം മനോഹരമായും കൃത്യതയോടെയുമാണ് കൈകാര്യം ചെയ്തതെന്ന് അദ്ദേഹം വീഡിയോയ്ക്കൊപ്പം കുറിച്ചു.

ഈ വീഡിയോ ഇതിനോടകം ഏഴ് കോടിയിലധികം ആളുകളാണ് കണ്ടത്. വീഡിയോ കണ്ട പലരും പെൺകുട്ടിയുടെ ആത്മനിയന്ത്രണത്തെ പ്രശംസിച്ചു.

ഒരു ഫോൺ കോൾ വരുമ്പോൾ പോലും പരിഭ്രമിക്കുന്നവർക്ക് മുന്നിൽ, തലയിൽ തീ കത്തുമ്പോഴും ഇത്രയും ശാന്തമായിരിക്കാൻ അവൾക്ക് എങ്ങനെ സാധിക്കുന്നു എന്നാണ് സോഷ്യൽ മീഡിയ ചോദിക്കുന്നത്.

ഭാവിയിൽ വലിയ നിലകളിൽ എത്താൻ പ്രാപ്തിയുള്ള കരുത്തുറ്റ വ്യക്തിത്വമാണ് അവളുടേതെന്ന് പലരും അഭിപ്രായപ്പെട്ടു.

Viral

അച്ഛൻ പറത്തുന്ന വിമാനത്തിൽ കുട്ടിപ്പൈലറ്റായി മകൻ

അച്ഛന്‍റെ കൈപിടിച്ച് ആകാശസീമകളിലേക്ക് ആദ്യയാത്ര നടത്തിയ ഒരു കുഞ്ഞു പൈലറ്റാണ് ഇപ്പോൾ സോഷ്യൽ മീഡിയയിലെ താരം.

ആകാശ് ഖന്ന എന്ന പൈലറ്റ് തന്‍റെ ഔദ്യോഗിക ജീവിതത്തിലെ തിരക്കുകൾക്കിടയിൽ മകൻ അഗസ്ത്യയ്ക്ക് നൽകിയ ഈ അപൂർവ്വ സമ്മാനം ലക്ഷക്കണക്കിന് ആളുകളുടെ മനസ് കീഴടക്കിക്കഴിഞ്ഞു.

സാധാരണ നിലയിൽ യാത്രക്കാർക്ക് മാത്രം പ്രവേശനമുള്ള വിമാനത്തിനുള്ളിലേക്ക്, പൈലറ്റ് യൂണിഫോമിൽ തിളങ്ങിനിൽക്കുന്ന അച്ഛൻ അതേ വേഷമണിഞ്ഞ തന്‍റെ മകനെ ചേർത്തുപിടിച്ച് കൊണ്ടുപോകുന്ന ദൃശ്യങ്ങൾ ആരുടെയും കണ്ണ് നിറയ്ക്കുന്നതാണ്.

തന്‍റെ കരിയറിലെ ഏറ്റവും അഭിമാനകരമായ നിമിഷം മകനൊപ്പം പങ്കിടുന്ന ഒരു അച്ഛന്‍റെ സ്നേഹമാണ് ഈ വീഡിയോയിൽ തെളിയുന്നത്. വിമാനത്തിന്‍റെ ഉള്ളിലെ അത്ഭുതക്കാഴ്ചകൾ കണ്ട് അമ്പരന്നുനിൽക്കുന്ന അഗസ്ത്യയ്ക്ക് ഓരോ കാര്യങ്ങളും അച്ഛൻ ക്ഷമയോടെ വിശദീകരിച്ചു നൽകുന്നുണ്ട്.

പ്രത്യേകിച്ച് കോക്പിറ്റിലെ സങ്കീർണമായ നിയന്ത്രണ സംവിധാനങ്ങൾ അച്ഛൻ മകന് പരിചയപ്പെടുത്തിയപ്പോൾ, ഭാവി പൈലറ്റിന്‍റെ കൗതുകത്തോടെയാണ് ആ കുഞ്ഞ് അതെല്ലാം നോക്കിക്കണ്ടത്.

ഈ അവിസ്മരണീയ നിമിഷങ്ങൾ ക്യാമറയിൽ പകർത്താൻ കുടുംബം മുഴുവൻ വിമാനത്തിൽ ഒന്നിച്ചെത്തിയിരുന്നു. ഏറ്റവും പ്രായം കുറഞ്ഞ കോ-പൈലറ്റ് തന്‍റെ അച്ഛന്‍റെ വിമാനത്തിൽ ആദ്യമായി പറക്കുന്നു എന്ന അടിക്കുറിപ്പോടെയാണ് ഈ വീഡിയോ പ്രചരിക്കുന്നത്.

വെറുമൊരു യാത്ര എന്നതിലുപരി, ഒരു അച്ഛൻ തന്‍റെ തൊഴിലിനോടുള്ള ഇഷ്ടം മകനിലേക്ക് പകർന്നുനൽകുന്ന മനോഹരമായ കാഴ്ചയായിട്ടാണ് സോഷ്യൽ മീഡിയ ഉപയോക്താക്കൾ ഇതിനെ വിശേഷിപ്പിക്കുന്നത്.

ഭാവിയിൽ അച്ഛന്‍റെ പിൻഗാമിയായി ഈ കുഞ്ഞ് ആകാശം കീഴടക്കുമെന്നും, കുടുംബബന്ധങ്ങളുടെ ഊഷ്മളത വിളിച്ചോതുന്ന ഇത്തരം നിമിഷങ്ങളാണ് ലോകത്തിന് ആവശ്യമെന്നും സോഷ്യൽ മീഡിയ ഉപയോക്താക്കൾ അഭിപ്രായപ്പെടുന്നു.

Viral

ഇതാണ് യഥാർഥ പ്രൊഫഷണലിസം: മലർന്നടിച്ചു വീണിട്ടും ക്യാമറയുമായി എഴുന്നേറ്റത് വധുവിന്‍റെ മനോഹര നിമിഷങ്ങൾക്കായി

ആഘോഷങ്ങളുടെയും വിവാഹങ്ങളുടെയും തിരക്കേറിയ ഈ സീസണിൽ, ക്യാമറയ്ക്ക് പിന്നിലെ വിസ്മയിപ്പിക്കുന്ന ഒരു അതിജീവനത്തിന്‍റെ കഥയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ സംസാരവിഷയം.

ഓരോ വിവാഹ നിമിഷവും അതിന്‍റെ പൂർണതയിൽ പകർത്താൻ ഫോട്ടോഗ്രാഫർമാർ നടത്തുന്ന കഠിനാധ്വാനവും അവർ നേരിടുന്ന വെല്ലുവിളികളും പലപ്പോഴും ആഘോഷങ്ങൾക്കിടയിൽ ആരും ശ്രദ്ധിക്കാറില്ല.

എന്നാൽ, ഇൻസ്റ്റാഗ്രാമിൽ വൈറലായ ഒരു വീഡിയോയിലൂടെ ക്യാമറമാൻമാർ ജോലിസ്ഥലത്ത് നേരിടുന്ന റിസ്കുകൾ എത്രത്തോളമുണ്ടെന്ന് ലോകം തിരിച്ചറിഞ്ഞിരിക്കുകയാണ്.

വധുവിന്‍റെ അതിമനോഹരമായ എൻട്രി ചിത്രീകരിക്കുന്നതിനിടയിൽ അപ്രതീക്ഷിതമായി അപകടത്തിൽപ്പെട്ടിട്ടും, വേദന വകവയ്ക്കാതെ ജോലി തുടർന്ന ഒരു ഫോട്ടോഗ്രാഫറുടെ ദൃശ്യങ്ങളാണ് ലക്ഷക്കണക്കിന് ആളുകളുടെ മനസ് കീഴടക്കുന്നത്.

ചുവന്ന ലെഹങ്കയണിഞ്ഞ്, പൂക്കളും വർണ്ണവിളക്കുകളും കൊണ്ട് അലങ്കരിച്ച ഗ്ലാസ് നടപ്പാതയിലൂടെ വധു കടന്നുവരുന്നതായിരുന്നു ആ മനോഹരമായ രംഗം. പശ്ചാത്തലത്തിൽ വർണ്ണാഭമായ വെടിക്കെട്ടുകളും അതിഥികളുടെ നിറഞ്ഞ പുഞ്ചിരിയും ആ നിമിഷത്തെ കൂടുതൽ പ്രൗഢമാക്കി.

ഈ രംഗം വിവിധ ആംഗിളുകളിൽ പകർത്താനായി ക്യാമറ ടീം അംഗങ്ങൾ വധുവിന് ചുറ്റും ഓടി നടക്കുകയായിരുന്നു. ഇതിനിടയിലാണ് തികച്ചും അപ്രതീക്ഷിതമായി ഒരു ക്യാമറമാൻ തെന്നി വീണത്.

കഠിനമായ പ്രതലത്തിലേക്ക് അദ്ദേഹം മലർന്നടിച്ചു വീഴുന്നതും കയ്യിലിരുന്ന ക്യാമറ വായുവിൽ ഉയർന്നു പൊങ്ങുന്നതും വീഡിയോയിൽ കാണാം. ഗുരുതരമായ പരിക്കുകൾക്ക് സാധ്യതയുള്ള ഒരു വീഴ്ചയായിരുന്നു അതെങ്കിലും, അവിടെയാണ് ആ കലാകാരന്‍റെ അർപ്പണബോധം പ്രകടമായത്.

തന്‍റെ വീഴ്ച കണ്ട് സഹപ്രവർത്തകർ സഹായത്തിനായി എത്തുന്നതിന് മുൻപ് തന്നെ, നിലത്തുനിന്നും മിന്നൽ വേഗത്തിൽ എഴുന്നേറ്റ അദ്ദേഹം ഒട്ടും സമയം കളയാതെ വീണ്ടും ഫോട്ടോകൾ പകർത്തിത്തുടങ്ങി.

തനിക്ക് പറ്റിയ പരിക്കിനെക്കാളും തന്‍റെ കയ്യിലെ ഉപകരണത്തിന് സംഭവിച്ചേക്കാവുന്ന തകരാറിനെക്കാളും ഉപരിയായി, വധുവിന്‍റെ ആ പ്രധാന നിമിഷം മിസ് ആകരുത് എന്ന നിർബന്ധമായിരുന്നു അദ്ദേഹത്തിന് ഉണ്ടായിരുന്നത്.

"അവളുടെ എൻട്രി സുഗമമായിരുന്നു, എന്‍റേത് അങ്ങനെയല്ല'എന്ന രസകരമായ ഒരു അടിക്കുറിപ്പോടെ അദ്ദേഹം തന്നെയാണ് ഈ വീഡിയോ പങ്കുവെച്ചത്. തളരാത്ത ഈ അധ്വാനത്തിന് വലിയ രീതിയിലുള്ള പ്രശംസയാണ് സോഷ്യൽ മീഡിയയിൽ ലഭിക്കുന്നത്.

വേദനയെ അവഗണിച്ചു കൊണ്ട് തന്‍റെ ജോലി കൃത്യമായി പൂർത്തിയാക്കാൻ ശ്രമിച്ച അദ്ദേഹത്തിന്‍റെ മനോഭാവത്തെ "യഥാർഥ പ്രൊഫഷണലിസം' എന്നാണ് പലരും വിശേഷിപ്പിച്ചത്.

നമ്മുടെ ജീവിതത്തിലെ സന്തോഷകരമായ നിമിഷങ്ങൾ എന്നെന്നേക്കുമായി സൂക്ഷിക്കാൻ ക്യാമറയ്ക്ക് പിന്നിൽ നിൽക്കുന്നവർ സ്വന്തം സുരക്ഷ പോലും നോക്കാതെ നടത്തുന്ന ഈ പോരാട്ടം ഏതൊരാളെയും അത്ഭുതപ്പെടുത്തുന്നതാണ്.

Viral

'പ്രായം വെറും അക്കങ്ങൾ മാത്രം': അമ്പരപ്പിക്കുന്ന മെയ്‌വഴക്കവുമായി റിട്ട. കേണൽ രാജീവ് ചൗഹാൻ

കാണുന്നവർക്ക് പെട്ടെന്ന് "സാക്ഷാൽ മഹാത്മാഗാന്ധി തന്നെയാണോ ഇത്' എന്ന് തോന്നിപ്പോകുന്ന ഒരാളുടെ വീഡിയോ ഈയിടെ സമൂഹമാധ്യമങ്ങളിൽ വൈറലായിരിക്കുകയാണ്.

ഗാന്ധിജിയുടെ രൂപത്തോട് അസാമാന്യ സാദൃശ്യമുള്ള ഒരു വയോധികൻ അതിവേഗത്തിൽ കിക്ക് ബോക്സിംഗ് ചെയ്യുന്ന ദൃശ്യങ്ങളാണ് ഇന്‍റർനെറ്റിനെ അമ്പരപ്പിച്ചത്.

മെലിഞ്ഞയ ശരീരം, വട്ടക്കണ്ണട, കഷണ്ടി തല എന്നിങ്ങനെ ഗാന്ധിജിയുടെ എല്ലാ ലക്ഷണങ്ങളുമുള്ള ഈ "ആധുനിക ഗാന്ധി' ബോക്സിംഗ് റിംഗിൽ കാഴ്ച്ചവെക്കുന്ന മെയ്‌വഴക്കമാണ് ആളുകളെ വീഡിയോയിലേക്ക് ആകർഷിച്ചത്.

എക്സ് പ്ലാറ്റ്‌ഫോമിൽ പങ്കുവെക്കപ്പെട്ട ഈ ദൃശ്യങ്ങളിൽ അദ്ദേഹം വിയർപ്പിൽ കുളിച്ച്, തികഞ്ഞ ഏകാഗ്രതയോടെ തന്‍റെ നീക്കങ്ങൾ പരിശീലിക്കുന്നത് വ്യക്തമാണ്. ഈ വീഡിയോ കണ്ട് കൗതുകം പൂണ്ട സോഷ്യൽ മീഡിയ ഉപയോക്താക്കൾ നിരവധി രസകരമായ കന്‍റുകളുമായി രംഗത്തെത്തി.

അഹിംസ എന്ന സിദ്ധാന്തം ഇന്ത്യയെ സ്വതന്ത്രമാക്കാൻ പ്രയോഗിച്ച ഗാന്ധിജിക്ക് പകരം, ഒരുപക്ഷേ കായികബലം കൊണ്ടായിരുന്നോ ബ്രിട്ടീഷുകാരെ അദ്ദേഹം നേരിടേണ്ടിയിരുന്നത് എന്ന രീതിയിലുള്ള തമാശകളാണ് പലരും പങ്കുവെച്ചത്.

"മോഹൻദാസ് പരാക്രമചന്ദ് ഗാന്ധി' എന്നും, "അഹിംസ പരാജയപ്പെട്ടിരുന്നെങ്കിൽ ഗാന്ധിജിയുടെ പ്ലാൻ ബി ഇതാകുമായിരുന്നു' എന്നുമൊക്കെയുള്ള കമന്‍റുകൾ വൈറലായി.

ബ്രിട്ടീഷുകാർ ഇന്ത്യ വിട്ടുപോയതിന്‍റെ രഹസ്യം ഇപ്പോഴാണ് പിടികിട്ടിയതെന്ന് ചിലർ കുറിച്ചപ്പോൾ, ഗാന്ധിജിയുടെ ഈ രൂപത്തെ "റിവേഴ്സ് ഗാന്ധി കിക്ക്' എന്നാണ് മറ്റൊരാൾ വിശേഷിപ്പിച്ചത്.

എന്നാൽ ഈ കൗതുകത്തിന് പിന്നിലെ യഥാർഥ വ്യക്തിയെ തിരഞ്ഞവർ ചെന്നെത്തിയത് ഗാന്ധിജിയിലല്ല, മറിച്ച് ഇന്ത്യൻ സൈന്യത്തിലെ ഒരു കരുത്തനായ പോരാളിയിലാണ്.

ലെഫ്റ്റനന്‍റ് കേണൽ (റിട്ടയേർഡ്) രാജീവ് ഡി.എസ് ചൗഹാൻ എന്ന 61-കാരനാണ് വീഡിയോയിലെ ഈ വിസ്മയ താരം. കേവലം രൂപസാദൃശ്യം മാത്രമല്ല, രാജീവ് ചൗഹാന്‍റെ ജീവിതവും അങ്ങേയറ്റം പ്രചോദനകരമാണ്.

മെക്കാനിക്കൽ എൻജിനീയറിംഗിൽ ബിരുദാനന്തര ബിരുദധാരിയായ അദ്ദേഹം സൈന്യത്തിൽ നിന്ന് വിരമിച്ച ശേഷവും തന്‍റെ ആരോഗ്യം സംരക്ഷിക്കുന്നതിൽ വിട്ടുവീഴ്ച ചെയ്യാറില്ല.

1.32 ലക്ഷത്തിലധികം ആളുകൾ ഇൻസ്റ്റാഗ്രാമിൽ പിന്തുടരുന്ന അദ്ദേഹം, കിക്ക് ബോക്സിംഗിന് പുറമെ ബോഡി ബിൽഡിംഗ്, നഞ്ചക്ക് പരിശീലനം, കരാട്ടെ തുടങ്ങിയവയിലും വിദഗ്ധനാണ്.

കരാട്ടെയിൽ മഞ്ഞ ബെൽറ്റ് ഉടമ കൂടിയായ ചൗഹാൻ, പ്രായം വെറും അക്കങ്ങൾ മാത്രമാണെന്ന് ഓരോ വീഡിയോയിലൂടെയും തെളിയിച്ചുകൊണ്ടിരിക്കുകയാണ്.

Latest News

Up