Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Pune

Kouthukam

പൂനെയിലെ ഡ്രൈവിംഗ് 'ബിഗിനേഴ്സിനുള്ളതല്ല'; സോഷ്യൽ മീഡിയയെ ഞെട്ടിച്ച് ഓട്ടോക്കാരന്‍റെ മാസ് എൻട്രി

പൂനെയിലെ തിരക്കേറിയ റോഡുകളിലൂടെ ഒരിക്കലെങ്കിലും വാഹനമോടിച്ചിട്ടുള്ളവർക്ക് അറിയാം, അതൊരു സാധാരണ ഡ്രൈവിംഗ് അനുഭവമല്ല, മറിച്ച് സാഹസികത നിറഞ്ഞ ഒരു അതിജീവന പോരാട്ടമാണെന്ന്.

ഇൻഡിക്കേറ്ററുകൾ വെറും അലങ്കാരമായും ട്രാഫിക് വരികൾ വെറും നിർദ്ദേശങ്ങൾ മാത്രമായും കാണുന്ന ഇവിടുത്തെ ഡ്രൈവർമാരുടെ ആത്മവിശ്വാസം വളരെ വലുതാണ്.

അത്തരമൊരു നഗരത്തിലെ ട്രാഫിക് ബ്ലോക്കിൽ അപ്രതീക്ഷിതമായി കണ്ട ഒരു ഓട്ടോറിക്ഷയുടെ പിന്നിലെ വാചകമാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ചിരി പടർത്തുന്നത്.

"ഞങ്ങൾക്ക് എയർബാഗുകൾ ഇല്ല, യഥാർഥ പുരുഷന്മാരെപ്പോലെ ഞങ്ങൾ മരിക്കും" എന്ന ആത്മവിശ്വാസം തുളുമ്പുന്ന ആ ബോർഡ് ഒരു കാർ യാത്രികനാണ് ക്യാമറയിൽ പകർത്തിയത്.

പൂനെയിലെ ഡ്രൈവിംഗ് തുടക്കക്കാർക്കുള്ളതല്ല എന്ന അടിക്കുറിപ്പോടെ പ്രചരിച്ച ഈ വീഡിയോ നിമിഷനേരം കൊണ്ടാണ് ഇന്‍റർനെറ്റിൽ വൈറലായത്. ഈ ദൃശ്യത്തിന് താഴെ രസകരമായ കമന്‍റുകളുടെ വലിയ നിര തന്നെ കാണാം.

ഇത് പ്രമുഖ വാഹന നിർമ്മാണ കമ്പനിയായ മാരുതി സുസുക്കിയുടെ പുതിയ ടാഗ്‌ലൈൻ ആണോ എന്ന് ചിലർ പരിഹസിക്കുമ്പോൾ, പൂനെയിലെ ജനങ്ങൾ ജീവൻ കൈവെള്ളയിൽ വെച്ചാണ് യാത്ര ചെയ്യുന്നതെന്നായിരുന്നു മറ്റു ചിലരുടെ അഭിപ്രായം.

എന്നാൽ ഇത്തരത്തിലുള്ള അമിത ആത്മവിശ്വാസം അപകടമാണെന്നും ഇത് പ്രാകൃത മനുഷ്യരുടെ ചിന്താഗതിയാണെന്നും ഓർമ്മിപ്പിച്ചുകൊണ്ട് ചിലർ രംഗത്തെത്തിയിട്ടുണ്ട്.

മുംബൈയിൽ കഴിഞ്ഞ ദിവസം നടന്ന അപകടത്തെക്കുറിച്ചുള്ള സൂചനകൾ നൽകി ഈ തമാശയെ ഗൗരവത്തോടെ കാണുന്നവരും കുറവല്ല. പൂനെയിലെ റോഡുകൾ അവിശ്വസനീയമായ കാഴ്ചകളുടെ ഒരു സങ്കേതമാണ്.

ഇടുങ്ങിയ വിടവുകളിലൂടെ ചീറിപ്പായുന്ന ബൈക്കുകളും സിഗ്സാഗ് രീതിയിൽ ഓടുന്ന ഓട്ടോറിക്ഷകളും ഇവയ്ക്കിടയിൽ ജീവൻ കയ്യിൽ പിടിച്ച് പോകുന്ന കാറുകളും ഇവിടുത്തെ സ്ഥിരം കാഴ്ചയാണ്.

ഇവിടെ വാഹനം ഓടിക്കുക എന്നതിനർഥം ഓരോ നിമിഷവും റോഡിലെ ഈ 'യുദ്ധക്കളത്തിൽ' അതിജീവിക്കുക എന്നത് കൂടിയാണ്.

 

National

മുതിർന്ന കോൺഗ്രസ് നേതാവ് സുരേഷ് കൽമാഡി അന്തരിച്ചു

മുംബൈ: മുതിർന്ന കോൺഗ്രസ് നേതാവും മുൻ കേന്ദ്രമന്ത്രിയുമായി സുരേഷ് കൽമാഡി അന്തരിച്ചു. 81 വയസായിരുന്നു. വാർധക്യസഹജമായ അസുഖങ്ങളെത്തുടർന്ന് ചികിത്സയിലായിരുന്നു. ഇന്ന് പുലർച്ചെ പൂനയിലെ ദീനനാഥ് മങ്കേഷ്‌കർ ആശുപത്രിയിലായിരുന്നു അന്ത്യം.

അദ്ദേഹത്തിന്‍റെ ഭൗതികദേഹം ഉച്ചയ്ക്ക് രണ്ട് വരെ പൂനയിലെ എരണ്ട്വാനയിലുള്ള കൽമാഡി ഹൗസിൽ പൊതുദർശനത്തിന് വയ്ക്കും. തുടർന്ന് വൈകുന്നേരം 3.30ന് വൈകുണ്ഠ് ശ്മശാനത്തിൽ സംസ്കാര ചടങ്ങുകൾ നടക്കും.

റെയിൽവേ സഹമന്ത്രിയായും ദീർഘകാലം ഇന്ത്യൻ ഒളിമ്പിക് അസോസിയേഷൻ പ്രസിഡന്‍റായും കൽമാഡി സേവനമനുഷ്ഠിച്ചിട്ടുണ്ട്. പൂനയിൽ നിന്ന് ഒന്നിലധികം തവണ അദ്ദേഹം ലോക്സഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടു.

എന്നാൽ 2010ലെ കോമൺ‌വെൽത്ത് ഗെയിംസ് അഴിമതി കേസ് അദ്ദേഹത്തിന്‍റെ രാഷ്ട്രീയ ജീവിതത്തിൽ കരിനിഴൽ വീഴ്ത്തി. ഫണ്ട് ദുരുപയോഗം ചെയ്തുവെന്നാരോപിച്ച് അന്വേഷണത്തിനു വിധേയനാവുകയും 2011 ഏപ്രിലിൽ അറസ്റ്റിലാവുകയും ചെയ്തു. ആരോപണങ്ങളെ തുടർന്ന് കോൺഗ്രസിൽനിന്നും സസ്‌പെൻഡ് ചെയ്തിരുന്നു.

National

പൂനെയിൽ കാമുകിയെ കൊലപ്പെടുത്തി യുവാവ് ജീവനൊടുക്കി

മുംബൈ: പൂനെയിൽ കാമുകിയെ കൊലപ്പെടുത്തിയ ശേഷം യുവാവ് ജീവനൊടുക്കി. ബീഡ് സ്വദേശിനി ദിവ്യ നിഗോട്ട്(20) ആണ് കൊല്ലപ്പെട്ടത്. ഗണേഷ് കാലെ(21)ആണ് ജീവനൊടുക്കിയത്.

പൂനെയിലെ റൂബി ഹാൾ ക്ലിനിക്കിലാണ് ഇരുവരും ജോലി ചെയ്തിരുന്നത്. ഗണേഷ് കാലെ ടെക്നീഷ്യനും ദിവ്യ ക്ലിനിക്കിലെ നഴ്‌സുമായിരുന്നു.

ദിവ്യയെ കാണാനില്ലെന്ന് കുടുംബം പരാതി നൽകിയിരുന്നു. തിരച്ചിലിനിടെ, സംഗമവാടി പ്രദേശത്തെ ഗണേഷിന്‍റെ വീട്ടിൽ നിന്ന് ദിവ്യയുടെ മൃതദേഹം കണ്ടെത്തി. തലേഗാവ് റെയിൽവേ ട്രാക്കിന് സമീപമാണ് ഗണേഷിന്‍റെ മൃതദേഹം കണ്ടെത്തിയത്.

ദിവ്യയുടെ മൂക്കിലും മുഖത്തും ആക്രമണത്തിന്‍റെ പാടുകളുണ്ട്. മൃതദേഹങ്ങൾ പോസ്റ്റ്‌മോർട്ടത്തിനായി അയച്ചിട്ടുണ്ടെന്നും കൂടുതൽ അന്വേഷണം നടന്നുവരികയാണെന്നും പോലീസ് പറഞ്ഞു.

National

പൂനെയിൽ കൗമാരക്കാരനെ കുത്തിക്കൊന്നു; മൂന്നുപേർ കസ്റ്റഡിയിൽ

മുംബൈ: മഹാരാഷ്ട്രയിലെ പൂനെയിൽ പ്രായപൂർത്തിയാകാത്ത ആൺകുട്ടിയെ കുത്തിക്കൊന്നു. സംഭവത്തിൽ മൂന്നു കൗമാരക്കാരെ പോലീസ് കസ്റ്റഡിയിലെടുത്തു.

ബാജിറാവു റോഡിലുള്ള മഹാറാണ പ്രതാപ് ഗാർഡന് സമീപമാണ് സംഭവം നടന്നത്. "സുഹൃത്തിനൊപ്പം മോട്ടോർ സൈക്കിളിൽ പോകുകയായിരുന്ന ഒരു കൗമാരക്കാരനെ മൂർച്ചയുള്ള ആയുധങ്ങൾ കൊണ്ട് കുത്തിക്കൊന്നു. മൂന്ന് പ്രതികളെ തിരിച്ചറിഞ്ഞു, അവരെ കസ്റ്റഡിയിലെടുത്തു'. ഖഡക് പോലീസ് സ്റ്റേഷനിലെ ഉദ്യോഗസ്ഥൻ പറഞ്ഞു.

പ്രതികളും കൊല്ലപ്പെട്ടയാളും ഒരു പ്രദേശത്ത് താമസിക്കുന്നവരാണെന്നും മുൻ വൈരാഗ്യമാണ് കൊലപാതകത്തിന് പിന്നിലെന്നും പോലീസ് അറിയിച്ചു.

Latest News

Up