Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Rainfall

കനത്ത മഴയും മഞ്ഞ് വീഴ്ചയും; അഫ്ഗാനിസ്ഥാനിൽ 61പേർ മരിച്ചു

കാബൂൾ: കനത്ത മഴയും മഞ്ഞുവീഴ്ചയും തുടർന്ന് അഫ്ഗാനിസ്ഥാനിൽ 61പേർ മരിച്ചു. 110പേർക്ക് പരിക്കേറ്റു. നിരവധി പ്രവിശ്യകളിലെ പ്രധാന റോഡുകളിൽ വൈദ്യുതിയും തടസപ്പെട്ടു.

മേൽക്കൂര തകർന്നും ഹിമപാതങ്ങൾ ഉണ്ടായുമാണ് കൂടുതൽ മരണങ്ങളും സംഭവിച്ചത്. മധ്യ, വടക്കൻ പ്രവിശ്യകളിലാണ് കൂടുതൽ മരണങ്ങളും സംഭവിച്ചതെന്ന് അഫ്ഗാനിസ്ഥാന്‍റെ ദുരന്ത നിവാരണ അതോറിറ്റി അറിയിച്ചു.

458 വീടുകൾ ഭാഗികമായോ പൂർണമായോ തകർന്നുവെന്നും രക്ഷാപ്രവർത്തകർ വ്യക്തമാക്കി. മഞ്ഞുമൂടിയ റോഡുകളിലൂടെ അത്യാവശ്യമല്ലാത്ത യാത്ര ഒഴിവാക്കണമെന്ന് അധികൃതർ അഭ്യർഥിച്ചു.

കാണ്ഡഹാറിൽ ബുധനാഴ്ചയുണ്ടായ ശക്തമായ കാറ്റിലും കനത്ത മഴയിലും വീടിന്‍റെ മേൽക്കൂര തകർന്നുവീണ് ആറ് കുട്ടികൾ മരിച്ചു.

അഫ്ഗാനിസ്ഥാനിലെ പ്രധാന റോഡുകളിലൊന്നായ സലാംഗ് ഹൈവേ അടച്ചിട്ടതായി പർവാൻ പ്രവിശ്യയിലെ അധികൃതർ അറിയിച്ചു. അഫ്ഗാനിസ്ഥാന്‍റെ വടക്കൻ പ്രവിശ്യകളുമായുള്ള സുപ്രധാന ബന്ധമാണ് ഈ ഹൈവേ.

മധ്യ ബാമിയാൻ പ്രവിശ്യയിലെ ഒരു പർവതനിരയിൽ കുടുങ്ങിയ യാത്രക്കാർക്ക് രക്ഷാപ്രവർത്തകർ ഭക്ഷണസാധനങ്ങൾ വിതരണം ചെയ്തു. ഉസ്ബെക്കിസ്ഥാനിൽ നിന്ന് വൈദ്യുതി എത്തിക്കുന്ന ട്രാൻസ്മിഷൻ ലൈനിനും കേടുപാടുകൾ സംഭവിച്ചു.

കനത്ത മഞ്ഞുവീഴ്ചയും മഴയും കാരണം രാജ്യത്തിന്‍റെ വിവിധ ഭാഗങ്ങളിൽ നിരവധി കന്നുകാലികൾ കൊല്ലപ്പെടുകയും കടകൾക്ക് കേടുപാട് സംഭവിക്കുകയും ചെയ്തുവെന്നും റിപ്പോർട്ടുണ്ട്.

District News

ജലനിരപ്പ് ഉയരുന്നു; മുല്ലപ്പെരിയാർ ഡാമിൻ്റെ ഷട്ടറുകൾ വീണ്ടും ഉയർത്തും

ഇടുക്കി: മുല്ലപ്പെരിയാർ ഡാമിൽ ജലനിരപ്പ് ഉയരുന്നതിനാൽ ഷട്ടറുകള്‍ വീണ്ടും ഉയര്‍ത്തും. ഡാമിലേക്കുള്ള വെള്ളത്തിന്‍റെ നീരൊഴുക്ക് വർധിച്ചതിനെത്തുടർന്ന് ജലനിരപ്പ് 139 അടി കവിഞ്ഞു. നിലവിൽ 13 സ്‌പിൽവേ ഷട്ടറുകൾ തുറന്നിട്ടുണ്ട്.

സെക്കൻഡിൽ 9403 ഘനയടി വെള്ളം പുറത്തേക്ക് ഒഴുക്കിവിടുന്നുണ്ട്. നിലവിലെ സാഹചര്യത്തിൽ സ്‌പിൽവേ ഷട്ടറുകൾ കൂടുതൽ ഉയർത്തേണ്ടി വരുമെന്നാണ് തമിഴ്‌നാട് വാട്ടർ അഥോറിറ്റി വ്യക്തമാക്കുന്നത്. ഒരു മീറ്ററിൽ നിന്ന് 1.5 മീറ്ററായി ഷട്ടറുകൾ ഉയർത്തേണ്ടി വരും.

സെക്കൻഡിൽ 10178 ഘനയടി വെള്ളം പുറത്തേക്ക് ഒഴുക്കി വിടേണ്ടി വരുമെന്നും അധികൃതർ അറിയിച്ചു. ഡാമിൽ നിന്ന് വെള്ളം ഒഴുകിയെത്തുന്ന ജനവാസ മേഖലകളിൽ ആശങ്ക ഉയർന്നിട്ടുണ്ട്. താഴ്ന്ന്‌ പ്രദേശങ്ങളിലൊക്കെ വെള്ളം ഉയർന്നു തുടങ്ങിയിട്ടുണ്ട്.

Chocolate

ഡ്രൈ വാലീസും അൽഹുതെയും പിന്നെ മാസ്വിൻ‌റവും

ഭൂമിയിലെ ഏറ്റവും വരണ്ട പ്രദേശം അന്‍റാർട്ടിക്കയിലെ ഉണങ്ങിയ താഴ്‌വര (ഡ്രൈ വാലീസ്) എന്ന പ്രദേശമാണ്. ഏകദേശം രണ്ടു ദശലക്ഷം വർഷങ്ങളായി ഇവിടെ മഴ പെയ്തിട്ടില്ല. വെള്ളമോ മഞ്ഞോ ഇല്ലാത്ത 4800 ചതുരശ്ര കിലോമീറ്റർ പ്രദേശമാണിത്. അതിനാൽത്തന്നെ ഇവിടെ മനുഷ്യവാസവുമില്ല.

ലോകത്ത് ഏറ്റവും കൂടുതൽ മഴ ലഭിക്കുന്നത് ഇന്ത്യയിലെ മേഘാലയ സംസ്ഥാനത്തിൽപ്പെട്ട മോസ്വിൻ‌റം ഗ്രാമത്തിലാണ്. രണ്ടാംസ്ഥാനത്താകട്ടെ മേഘാലയയിലെതന്നെ ചിറാപുഞ്ചി ഗ്രാമവും. ലോകത്ത് ഏറ്റവും കൂടുതൽ മഴ പെയ്യുന്ന മാസ്വിൻ‌റം ഗ്രാമത്തിൽ വർഷത്തിൽ ഏകദേശം 11,871 മില്ലിമീറ്റർ മഴ പെയ്യുന്നു. വടക്കുകിഴക്കൻ ഇന്ത്യയിലെ പർവതവിതാനമായ ഖാസി പീഠഭൂമിയിലെ ഭൂമിശാസ്ത്രപരമായി പ്രത്യേകതകളുള്ള സ്ഥാനത്താണ് ഈ ഗ്രാമത്തിന്‍റെ കിടപ്പ് എന്നതിനാലാണ് അസാധാരണമായ മഴ ലഭിക്കുന്നത്.

എന്നാൽ ഇതുവരെ മഴ പെയ്യാത്തതും എന്നാൽ ജനങ്ങൾ താമസിക്കുന്നതുമായ ഭൂപ്രദേശവുമുണ്ട്. യെമനിലെ സനാ ഗവർണറേറ്റിൽപ്പെട്ട അൽ ഹുതെയ്ബ ഗ്രാമമാണിത്. സമുദ്രനിരപ്പിൽനിന്ന് 3,200 മീറ്റർ ഉയരത്തിൽ സ്ഥിതിചെയ്യുന്ന ഈ ഗ്രാമത്തിൽ മഴയില്ലാത്തതിനാൽ എപ്പോഴും ചൂടാണെന്നു ധരിച്ചാൽ തെറ്റി. മലമുകളിൽ സ്ഥിതിചെയ്യുന്ന ഈ ഗ്രാമത്തിൽ എപ്പോഴും നല്ല കാലാസ്ഥയാണ്. അതിനാൽത്തന്നെ വിനോദസഞ്ചാരികളുടെ ഇഷ്‌ടകേന്ദ്രംകൂടിയാണിത്. മഴ പെയ്യണമെങ്കിൽ മേഘങ്ങൾ വേണമല്ലോ. എന്നാൽ, അൽ ഹുതെയ്ബ ഗ്രാമം സ്ഥിതിചെയ്യുന്നത് മേഘങ്ങൾക്കും മുകളിലാണ്. അതിനാലാണ് ഇവിടെ മഴ പെയ്യാത്തത്.

ലോകത്ത് ഏറ്റവും കൂടുതൽ മഴ ലഭിക്കുന്ന പത്തു പ്രദേശങ്ങൾ
1.മോസ്വിൻ‌റം(മേഘാലയ, ഇന്ത്യ) 2. ചിറാപുഞ്ചി(മേഘാലയ) 3. ടുടെൻഡൊ(കൊളംബിയ) 4. ക്രോപ്പ് റിവർ (ന്യൂസിലൻഡ്) 5. ബിയൊകൊ ഐലൻഡ്(ഇക്വാറ്റൊറിയൽ ഗിനിയ) 6. ഡെബുൺഡ്ഷാ (ആഫ്രിക്ക) 7. ബിഗ് ബൊഗ് മായി(ഹവായ്) 8. പുകുകുയി (ഹവായ്), 9. മൗണ്ട് വെയ്‌യാലീൽ കൗയെ (ഹവായ്) 10. മൗണ്ട് എമെയ് (ചൈന).

Latest News

Up