Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Unbelievable

Special

ആകാശത്തൂടെ ഒരു പന്നി സവാരി; ഒടുവിൽ കിട്ടിയത് എട്ടിന്‍റെ പണി

ചൈനയിലെ ഉൾനാടൻ ഗ്രാമത്തിൽ നിന്നും പുറത്തുവരുന്ന ഈ വാർത്ത കൗതുകത്തോടൊപ്പം അല്പം അമ്പരപ്പും ഉളവാക്കുന്നതാണ്.

സിചുവാൻ പ്രവിശ്യയിലെ ടോങ്ജിയാങ് കൗണ്ടിയിലുള്ള ഒരു കർഷകൻ തന്‍റെ പന്നിയെ കശാപ്പുശാലയിലേക്ക് എത്തിക്കാൻ കണ്ടെത്തിയ വിചിത്രമായ മാർഗം ഒടുവിൽ വലിയൊരു അപകടത്തിലാണ് കലാശിച്ചത്.

ഗതാഗത സൗകര്യങ്ങൾ പരിമിതമായ ദുർഘടമായ മലനിരകളിലൂടെ കന്നുകാലികളെ കൊണ്ടുപോകുന്നതിലെ ബുദ്ധിമുട്ട് ഒഴിവാക്കാനാണ് ഇയാൾ ഡ്രോണിന്‍റെ സഹായം തേടിയത്.

എന്നാൽ ആധുനിക സാങ്കേതികവിദ്യ ഉപയോഗിച്ചുള്ള ഈ പരീക്ഷണം ആ ഗ്രാമത്തെ മുഴുവൻ ഇരുട്ടിലാക്കുമെന്ന് അദ്ദേഹം സ്വപ്നത്തിൽ പോലും കരുതിയിട്ടുണ്ടാകില്ല.

ജനുവരി 24-ന് പുലർച്ചെ നടന്ന ഈ ശ്രമത്തിനിടെ, പന്നിയെ കെട്ടിയിരുന്ന വടം അപ്രതീക്ഷിതമായി ഉയർന്ന വോൾട്ടേജുള്ള വൈദ്യുതി ലൈനിൽ കുടുങ്ങുകയായിരുന്നു.

പുലർച്ചെയായതിനാൽ കാഴ്ച പരിധി കുറവായതാണ് ലൈനുകൾ ശ്രദ്ധയിൽപ്പെടാതിരിക്കാൻ കാരണമെന്ന് കർഷകൻ പിന്നീട് വിശദീകരിച്ചു. ഈ അപകടത്തെത്തുടർന്ന് വൈദ്യുതി ലൈനിൽ തകരാർ സംഭവിക്കുകയും ഗ്രാമത്തിലെ വൈദ്യുതി ബന്ധം പൂർണമായും നിലയ്ക്കുകയും ചെയ്തു.

ഏകദേശം 10 മണിക്കൂറോളം ഗ്രാമവാസികൾ ഇരുട്ടിൽ കഴിയേണ്ടി വന്നപ്പോൾ, പന്നിയാകട്ടെ വായുവിൽ തൂങ്ങിക്കിടക്കുന്ന നിലയിലായിരുന്നു. വൈദ്യുതി ലൈനിൽ പന്നി തൂങ്ങിക്കിടക്കുന്ന ഈ അസാധാരണ ദൃശ്യം പകർത്തിയ വീഡിയോ സോഷ്യൽ മീഡിയയിൽ നിമിഷനേരം കൊണ്ടാണ് തരംഗമായത്.

"പറക്കുന്ന പന്നി" എന്ന വിശേഷണത്തോടെ പലരും ഈ ദൃശ്യങ്ങൾ പങ്കുവെച്ചു. ഷോക്കേറ്റത് കൊണ്ട് പന്നി നേരത്തെ തന്നെ വെന്തു കാണുമല്ലോ എന്ന തരത്തിലുള്ള പരിഹാസങ്ങളും ഇതിന് താഴെ നിറഞ്ഞു.

എന്തായാലും കഠിനമായ ഭൂപ്രകൃതിയെ മറികടക്കാൻ കർഷകൻ നടത്തിയ ഈ സാഹസിക ശ്രമം പരാജയപ്പെട്ടെങ്കിലും, ആ പന്നി ലോകമെമ്പാടുമുള്ള ഇന്‍റർനെറ്റ് ഉപയോക്താക്കൾക്കിടയിൽ ഒരു തമാശയായി മാറിയിരിക്കുകയാണ്.

Latest News

Up