Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Dhurandhar

റിലീസിന് മുൻപേ ചരിത്രം കുറിച്ച് രൺവീർ സിംഗ്; ധുരന്ധർ രണ്ടാം ഭാഗം നേടിയത് 245 കോടിയുടെ റിക്കാർഡ് ഡീൽ!

ബോളിവുഡ് സൂപ്പർ താരം രൺവീർ സിംഗും ആദിത്യ ധറും ഒന്നിക്കുന്ന ധുരന്ധർ 2 ഇന്ത്യൻ സിനിമയിലെ തന്നെ ഏറ്റവും വലിയ നോൺ-തിയേറ്ററിക്കൽ ബിസിനസ് റെക്കോർഡുകൾ തകർക്കുന്നു. തിയേറ്റർ റിലീസിന് മുൻപ് തന്നെ ചിത്രം 245 കോടി രൂപയുടെ ബിസിനസ് ഉറപ്പാക്കി.

അടുത്ത കാലത്ത് ഒരു ഇന്ത്യൻ സിനിമയ്ക്കു ലഭിക്കുന്ന ഏറ്റവും ഉയർന്ന തുകയ്ക്കാണു ചിത്രത്തിന്‍റെ ഡിജിറ്റൽ, സാറ്റലൈറ്റ്, മ്യൂസിക് അവകാശങ്ങൾ വിറ്റുപോയത്.

കണക്കുകൾ ഇങ്ങനെ

ഒടിടി ജിയോ ഹോട്ട്സ്റ്റാർ - 150 കോടി, സാറ്റലൈറ്റ് സ്റ്റാർ നെറ്റ്‌വർക്ക് 50 കോടി, മ്യൂസിക് ടി-സീരീസ് 45 കോടി

ചിത്രത്തിന്‍റെ ഒന്നാം ഭാഗം ഏകദേശം 140 കോടി രൂപയ്ക്കാണ് നോൺ-തിയേറ്ററിക്കൽ അവകാശങ്ങൾ വിറ്റിരുന്നത്. എന്നാൽ രണ്ടാം ഭാഗത്തിലേക്ക് എത്തുമ്പോൾ ബിസിനസ് മൂല്യം ഇരട്ടിയോളമായി വർധിച്ചു. സാറ്റലൈറ്റ് വിപണിയിൽ വലിയ ഇടിവ് സംഭവിച്ചുകൊണ്ടിരിക്കുന്ന നിലവിലെ സാഹചര്യത്തിൽ, സ്റ്റാർ നെറ്റ്‌വർക്ക് നൽകിയ 50 കോടി രൂപ ഇൻഡസ്ട്രിയെ സംബന്ധിച്ചിടത്തോളം വലിയൊരു നേട്ടമാണ്.

ഹിന്ദി സിനിമയിലെ എക്കാലത്തെയും മികച്ച നോൺ-തിയേറ്ററിക്കൽ ബിസിനസ് പട്ടികയിൽ ധുരന്ധർ 2- ഇതോടെ മുൻനിരയിൽ ഇടംപിടിച്ചു. ജിയോ സ്റ്റുഡിയോസിന് ഈ ഫ്രാഞ്ചൈസിയിലൂടെ ലഭിക്കുന്ന ലാഭം വളരെ വലുതാണെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. സിനിമയുടെ കൂടുതൽ വിവരങ്ങൾ ഏപ്രിലിൽ പുറത്തുവിടുമെന്നാണ് അണിയറക്കാർ നൽകുന്ന സൂചന.

Movies

ഹിറ്റുകൾ പിറന്ന 2025, കളക്‌ഷനിൽ ചരിത്രം സൃഷ്‌ടിച്ച ചിത്രങ്ങൾ ഇതൊക്കെ

മലയാളസിനിമയിൽ നിരവധി ഹിറ്റുകൾ ഉണ്ടായ വർഷമാണ് 2025. കല്യാണി പ്രിയദർശൻ എന്ന യുവ നായിക മലയാളചലച്ചിത്ര വ്യവസായത്തിൽ ചരിത്രം സൃഷ്ടിച്ചതിനും പോയവർഷം സാക്ഷിയായി.

പ്രേക്ഷകർ പ്രതീക്ഷയോടെ കാത്തിരുന്ന വലിയ സിനിമകള്‍ നിരാശപ്പെടുത്തിയപ്പോള്‍ അപ്രതീക്ഷിത ഹിറ്റുകളും ബ്ലോക്ക്ബസ്റ്ററുകളും പിറന്നു. 2025ല്‍ ഏറ്റവും വലിയ കളക്ഷന്‍ നേടിയ ചിത്രമായ ധുരന്ധര്‍ ഇപ്പോഴും പ്രദര്‍ശനം തുടരുകയാണ്. 

ആഗോള കളക്ഷൻ 1,128.65 കോടിയിലേറെ നേടിയ, രണ്‍വീര്‍ സിങ്ങും അക്ഷയ് ഖന്നയും കേന്ദ്രകഥാപാത്രങ്ങളായ ധുരന്ധര്‍ ഈ വര്‍ഷം ഏറ്റവും കൂടുതല്‍ കളക്ഷന്‍ നേടിയ ചിത്രമായി. ആദ്യത്യ ധര്‍ ആണ് ധുരന്ധറിന്‍റെ സംവിധാനം. 

തൊട്ടുപിന്നാലെ ഏറ്റവും കൂടുതല്‍ കളക്ഷന്‍ നേടിയ ചിത്രം ഋഷഭ് ഷെട്ടിയുടെ കാന്താരയാണ്. 900 കോടിയാണ് ചിത്രം നേടിയത്. ബോളിവുഡ് ചിത്രമായ ഛാവ ആഗോള ബോക്‌സ്ഓഫീസില്‍ നിന്ന് 809 കോടിയാണ് നേടിയത്. 

ധുരന്ധറിനെ കൂടാതെ, പുതുമുഖങ്ങളെ കേന്ദ്രകഥാപാത്രങ്ങളാക്കി നിര്‍മിച്ച ചിത്രമായ സയാര നാലാം സ്ഥാനത്തെത്തി. 579 കോടി രൂപയാണ് നേടിയത്. 2026-ല്‍ റിലീസ് ചെയ്യാന്‍ പോകുന്നത് വമ്പന്‍ ചിത്രങ്ങളാണ്. രാമായണം: ഭാഗം ഒന്ന്, ധുരന്ധര്‍ 2, ബോര്‍ഡര്‍ 2 , കിംഗ്, ദൃശ്യം 3 (ഹിന്ദി, മലയാളം), ഫൗസി തുടങ്ങിയവ.  

2025-ല്‍ ഇന്ത്യന്‍ ബോക്‌സ് ഓഫീസില്‍ ഏറ്റവും കൂടുതല്‍ കളക്ഷന്‍ നേടിയ ചിത്രങ്ങള്‍ ഇവയാണ് (ഇന്ത്യന്‍ ബോക്‌സ്ഓഫീസ് കളക്ഷന്‍ മാത്രമാണ് താഴെ കൊടുക്കുന്നത്):


1. ധുരന്ധര്‍- 815.00 കോടി

2. കാന്താര: അധ്യായം 1- 701.25 കോടി

3. ഛാവ- 689.00 കോടി

4. സയാര- 393.00 കോടി

5. കൂലി- 323.00 കോടി

6. വാര്‍ 2-287.00 കോടി

7. മഹാവതാര്‍ നരസിംഹ- 268.00 കോടി രൂപ

8. ഒജി- 219.00 കോടി

9. സിതാരെ സമീന്‍ പര്‍- 199.00 കോടി

10. ലോക അധ്യായം 1 - 183.00 കോടി

11. എല്‍ 2: എമ്പുരാന്‍- 120.75 കോടി

12. ഡ്രാഗണ്‍ - 114.50 കോടി

Viral

ഇതാണ് ഈ വർഷത്തെ ഏറ്റവും സുന്ദരമായ കാഴ്ച; കുഞ്ഞു മാലാഖയുടെ എൻട്രിക്ക് അച്ഛന്‍റെ മാസ് ഡാൻസ്

പെൺകുഞ്ഞിന്‍റെ ജനനം വേറിട്ട രീതിയിൽ ആഘോഷമാക്കിയ ഒരു അച്ഛന്‍റെ ദൃശ്യങ്ങൾ ഇപ്പോൾ സൈബർ ലോകത്ത് തരംഗമാവുകയാണ്.

ആശുപത്രിയിൽ വെച്ച് തന്‍റെ പൊന്നോമനയെ ആദ്യമായി കണ്ട നിമിഷം, ആവേശമടക്കാനാവാതെ 'ധുരന്ധർ' എന്ന സിനിമയിലെ 'ഫസ്‌ല' എന്ന വൈറലായ ഗാനത്തിന് ചുവടുവെച്ചാണ് ഈ പിതാവ് തന്‍റെ സന്തോഷം പ്രകടിപ്പിച്ചത്.

നഴ്സ് കുഞ്ഞിനെ കൈകളിലേന്തി നിൽക്കുമ്പോൾ അങ്ങേയറ്റം സന്തോഷത്തോടെ നൃത്തം ചെയ്യുന്ന ഈ അച്ഛനെ 'ധുരന്ധർ' ചിത്രത്തിന്‍റെ സംവിധായകൻ ആദിത്യ ധറും ഭാര്യയും പ്രശസ്ത നടിയുമായ യാമി ഗൗതമും ഈ വീഡിയോ പങ്കുവെച്ചുകൊണ്ട് അഭിനന്ദിച്ചു.

ഈ ട്രെൻഡിലെ ഏറ്റവും മികച്ച പ്രകടനം ഇതാണെന്നാണ് യാമി ഗൗതം വിശേഷിപ്പിച്ചത്. സിനിമാ താരങ്ങളായ യാമി ഗൗതമും ആദിത്യ ധറും ഉൾപ്പെടെയുള്ളവർ അഭിനന്ദിച്ചു കഴിഞ്ഞു.

പെൺകുഞ്ഞുങ്ങളുടെ ജനനം തുല്യമായ ആവേശത്തോടെ ആഘോഷിക്കപ്പെടണമെന്ന വലിയ സന്ദേശം ഈ കൊച്ചു വീഡിയോ നൽകുന്നുണ്ടെന്ന് സോഷ്യൽ മീഡിയ ഒന്നടങ്കം അഭിപ്രായപ്പെടുന്നു.

നിലവിൽ ആഗോളതലത്തിൽ തരംഗമായ ഈ ബഹ്‌റൈനി സംഗീതത്തിന്‍റെ അർഥം പോലെ തന്നെ, ശുദ്ധമായ ആനന്ദത്തിന്‍റെ പ്രകടനമായി ഈ പിതാവിന്‍റെ നൃത്തം മാറി.

Movies

തരംഗമായി മാറുന്ന അക്ഷയ് ഖന്ന, എന്തുകൊണ്ട് 'ധുരന്ധറിലേയ്ക്ക്' താരത്തെ തെരഞ്ഞടുത്തു; മുകേഷ് ഛബ്ര പറയുന്നു

സൂപ്പർഹിറ്റായി മുന്നേറിക്കൊണ്ടിരിക്കുന്ന ധുരന്ധർ എന്ന ചിത്രത്തിലെ അക്ഷയ് ഖന്നയുടെ പ്രകടനത്തെക്കുറിച്ച് വൻ അഭിപ്രായമാണ് ലഭിക്കുന്നത്. സമൂഹമാധ്യമങ്ങളെല്ലാം അക്ഷയ് കീഴടക്കിയിരിക്കുകയാണ്. ഇപ്പോഴിതാ ചിത്രത്തിലേയ്ക്ക് അക്ഷയ് ഖന്ന എങ്ങനെ എത്തിയെന്ന് വെളിപ്പെടുത്തുകയാണ് ചിത്രത്തിന്‍റെ കാസ്റ്റിംഗ് ഡയറക്ടർ മുകേഷ് ഛബ്ര.

അക്ഷയ് ഖന്നയുടെ സത്യസന്ധതയും തീരുമാനശേഷിയുമാണ് തന്നെ ആകർഷിച്ചതെന്ന് മുകേഷ് പറയുന്നു.

''അക്ഷയ് ഖന്ന ഒരു അത്ഭുതമാണ്! ഇപ്പോൾ അദ്ദേഹത്തെ എല്ലാവരും അക്ഷരാർത്ഥത്തിൽ ഏറ്റെടുത്തിരിക്കുകയാണ്. ചിത്രം പുറത്തിറങ്ങിയ സമയം മുതൽ സമൂഹമാധ്യമങ്ങൾ ഭരിക്കുന്നത് അക്ഷയ് ഖന്നയുടെതാണ്. എവിടെ പോയാലും ഫേസ്ബുക്ക്, ഇൻസ്റ്റാഗ്രം, എക്സ് എന്നിങ്ങനെ എല്ലാ ടൈംലൈനിലും കാണുന്നത് അദ്ദേഹത്തെ മാത്രമാണ്. അദ്ദേഹത്തിന്‍റെ പ്രകടനത്തെക്കുറിച്ചു മാത്രമാണ് ആളുകൾ സംസാരിക്കുന്നത്.

അദ്ദേഹം തന്‍റെ ജോലിയിൽ അമിതമായി ശ്രദ്ധ കേന്ദ്രീകരിക്കുന്നു. കാസ്റ്റിംഗിനായി അക്ഷയ് ഖന്നയെ തെരഞ്ഞെടുക്കുന്നതിനു മുമ്പ് നിരവധി പേരുകൾ ചർച്ച ചെയ്യപ്പെട്ടിരുന്നു. ഞങ്ങൾ അദ്ദേഹത്തിന്‍റെ വേഷത്തിനായി മറ്റുപലരുടെയും പേരുകൾ എഴുതി. എന്നാൽ അവസാനം അത് അക്ഷയ് ഖന്നയിലേയ്ക്കെത്തി. അക്ഷയ് ഖന്നയുടെ സത്യസന്ധതയും തീരുമാനശേഷിയുമാണ് എനിക്കേറ്റവും ഇഷ്ടമായത്''. മുകേഷ് ഛബ്ര പറഞ്ഞു. 

കുറ്റകൃത്യങ്ങളുടെ രാജാവായ റഹ്മാൻ ദകൈത്തിനെയാണ് ചിത്രത്തിൽ അക്ഷയ് ഖന്ന അവതരിപ്പിക്കുന്നത്.

അതേസമയം 10 ദിവസംകൊണ്ട് 500 കോടി രൂപയാണ് ചിത്രം ബോക്സ് ഓഫിസിൽ കളക്ഷൻ നേടിയത്. ഇതോടെ ഷാരൂഖ് ഖാന്‍റെ ഡങ്കി (470 കോടി), ഹൃതിക് റോഷന്‍റെ വാർ (449 കോടി), അല്ലു അർ‌ജുന്‍റെ പുഷ്പ (318 കോടി) എന്നീ ചിത്രങ്ങളുടെ ബോക്സ് ഓഫിസ് കളക്ഷൻ ധുരന്ധർ മറികടന്നു.

Movies

രൺവീർ സിംഗ് സോംബി ത്രില്ലർ

ചലച്ചിത്രാസ്വാദകർ ആഘോഷമാക്കിയ ധുരന്ധറിന്‍റെ മഹാവിജയത്തിന് ശേഷം ബോളിവുഡ് സൂപ്പര്‍താരം രണ്‍വീര്‍ സിംഗ് സോംബി ത്രില്ലറിനായി ഒരുങ്ങുന്നു. പത്തു ദിവസത്തിനുള്ളില്‍ 500 കോടിയിലേറെ കളക്ഷന്‍ പിന്നിട്ട 'ധുരന്ധ'റിനു ശേഷം രണ്‍വീര്‍ സിംഗ് തിരക്കിലേക്കു കടക്കുകയാണ്.

ഇതിനു പുറമെ അണിയറയില്‍ ബ്രഹ്‌മാണ്ഡചിത്രങ്ങള്‍ ഒരുങ്ങുന്നതായാണ് ബോളിവുഡില്‍നിന്നുള്ള റിപ്പോര്‍ട്ട്. മെഗാ ബജറ്റ് തെലുങ്ക് ചിത്രത്തിനായി ഡേറ്റ് നല്‍കിയെന്നും റിപ്പോര്‍ട്ടുകളുണ്ട്. സോംബി ത്രില്ലറിനായി മുംബൈയില്‍ ഹംഗര്‍ ഗെയിംസ്-സ്‌റ്റൈല്‍ ലൊക്കേഷന്‍ സജ്ജമാക്കാന്‍ നിര്‍മാതാക്കള്‍ ഒരുങ്ങി.

ജയ് മേത്ത സംവിധാനം ചെയ്യുന്ന സോംബി ത്രില്ലറിലാണ് അദ്ദേഹം അടുത്തതായി അഭിനയിക്കുന്നത്. 2026 ജൂലൈ-ഓഗസ്റ്റില്‍ ആരംഭിക്കാന്‍ ഷെഡ്യൂള്‍ ചെയ്ത ചിത്രം, മുംബൈയുടെ സാമൂഹികവും വൈകാരികവും ധാര്‍മികവുമായ തകര്‍ച്ചയ്ക്കിടയിലുള്ള അതിജീവനത്തെ ഇതിവൃത്തമാക്കുന്നു.

കുറഞ്ഞ പ്രമോഷനുകള്‍ ഉണ്ടായിരുന്നിട്ടും ധുരന്ധര്‍ ബോക്‌സ്ഓഫീസ് തൂത്തുവാരി മുന്നേറുന്ന സമയത്താണ് പുതിയ ചിത്രത്തിന്‍റെ വാര്‍ത്തകള്‍ ആരാധകര്‍ ആഘോഷമാക്കിയത്. 1992 ദി ഹര്‍ഷദ് മേത്ത സ്റ്റോറി എന്ന ഹിറ്റ് ചിത്രത്തിന്‍റെ സഹസംവിധായകനായ ഹന്‍സല്‍ മേത്തയുടെ മകനാണ് ചിത്രം സംവിധാനം ചെയ്യുന്ന ജയ് മേത്ത. ഡോണ്‍ 3 പൂര്‍ത്തിയാക്കിയതിനുശേഷമാണ് സോംബി ത്രില്ലറിനുവേണ്ടി രണ്‍വീര്‍ ഒരുങ്ങുക.

സോംബി ത്രില്ലറിനായി മുംബൈ നഗരത്തിന്‍റെ വലിയ ഭാഗങ്ങള്‍ ഡിജിറ്റല്‍ രീതിയില്‍ പുനഃസൃഷ്ടിക്കും. അതു സിനിമയ്ക്ക് വലിയ ആകര്‍ഷണമാകും. ഇതിനായുള്ള അന്വേഷണങ്ങളും പഠനങ്ങളും അണിയറക്കാര്‍ ആരംഭിച്ചു. അതേസമയം, ഏതു കാലഘട്ടമാണ് പുനഃസൃഷ്ടിക്കുക എന്നത് അണിയറക്കാര്‍ പുറത്തുവിട്ടിട്ടില്ല.

ചിത്രത്തിന്‍റെ പ്രധാന രംഗങ്ങളെല്ലാം മുംബൈയില്‍ ചിത്രീകരിക്കും. തുടര്‍ന്ന് മറ്റ് സ്ഥലങ്ങളിലേക്ക് മാറും. ധുരന്ധര്‍ 2 - റിവഞ്ച് എന്ന ചിത്രവും അണിയറയില്‍ ഒരുങ്ങുന്നുണ്ട്. 2026 മാര്‍ച്ച് 19 ന് തിയറ്ററുകളില്‍ എത്തിക്കാനാണ് അണിയറക്കാര്‍ ലക്ഷ്യമിടുന്നത്.

Movies

രൺവീറിന്‍റെ മനം കവർന്ന് ഒരു മലയാളിപ്പെൺകുട്ടി; ധുരന്ദർ ട്രെയിലർ

രൺവീർ സിംഗിനെ നായകനാക്കി ആദിത്യ ധർ സംവിധാനം ചെയ്ത മാസ് ആക്ഷൻ ത്രില്ലർ ധുരന്ദറിന്‍റെ ട്രെയിലർ പുറത്ത്. മലയാളി താരം സാറാ അർജുനാണ് നായിക. വമ്പൻ ആക്ഷനുകളുമായി സ്പൈ ത്രില്ലർ ചിത്രമായാണ് ധുരന്ദർ എത്തുന്നത്. അക്ഷയ് ഖന്ന, ആർ. മാധവൻ, സഞ്ജയ് ദത്ത്, അർജുൻ രാംപാൽ എന്നിവരും ചിത്രത്തിൽ പ്രധാന വേഷങ്ങളിലെത്തുന്നു

ചിത്രത്തിലെ മാധവന്‍റെ ലുക്ക് നേരത്തെ സമൂഹമാധ്യമങ്ങളിൽ ചർച്ചയായിരുന്നു. ദേശീയ സുരക്ഷാ ഉപദേഷ്ടാവായ അജിത് ഡോവല്‍ ആയാണ് മാധവൻ ചിത്രത്തില്‍ എത്തുന്നത് എന്ന് അഭ്യൂഹങ്ങളുണ്ടായിരുന്നു.

Latest News

Up