Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Ministers

സഭയിൽ ചോദ്യങ്ങൾക്കു മറുപടി നല്കുന്നതിൽ മന്ത്രിമാർക്കു മടുപ്പ്

തിരുവനന്തപുരം: പതിനഞ്ചാം നിയമസഭയുടെ അവസാന സഭാ സമ്മേളനത്തിൽ ബജറ്റ് സെഷന്‍റെ ഭാഗമായി ചേർന്ന സഭാ കാലയളവിൽ ചോദ്യോത്തര വേളയിലെ പല ചോദ്യങ്ങൾക്കും മറുപടി നല്കാതെ മന്ത്രിമാർ.

ജനുവരി 27 മുതൽ ഫെബ്രുവരി അഞ്ചു വരെയുള്ള ആറു ദിവസമായി നക്ഷത്ര ചിഹ്നമിടാത്ത 2389 ചോദ്യങ്ങൾ അംഗങ്ങൾ ഉന്നയിച്ചതിൽ 513 ചോദ്യങ്ങൾക്ക് ഇനിയും മറുപടി നൽകിയിട്ടില്ല.

ആകെ ചോദ്യങ്ങളിൽ 27 ശതമാനത്തിനും മറുപടി നല്കിയിട്ടില്ല. മുഖ്യമന്ത്രി ഉൾപ്പെടെയുള്ള സിപിഎം മന്ത്രിമാർ ആണു മറുപടി നൽകുന്നതിൽ പിന്നാക്കം പോയത്. ഘടകകക്ഷി മന്ത്രിമാരിൽ കെ.രാജൻ ഒരു ചോദ്യത്തിനൊഴികെ ബാക്കി എല്ലാത്തിനും മറുപടി നല്കി. ധനമന്ത്രി കെ എൻ .ബാലഗോപാൽ 183 ചോദ്യങ്ങളിൽ ഒരെണ്ണത്തിനു പോലും ഇതുവരെ മറുപടി നൽകിയിട്ടില്ല.

മുഖ്യമന്ത്രി 136 ചോദ്യങ്ങൾക്കും വീണാ ജോർജ് 107 ചോദ്യങ്ങൾക്കും മറുപടി നൽകാൻ ബാക്കിയുണ്ട്.

മുഹമ്മദ് റിയാസ് -25, ആർ . ബിന്ദു- 46 എന്നിങ്ങനെയാണ് മറ്റ് മന്ത്രിമാരുടെ ഉത്തരം നൽകാത്ത ചോദ്യങ്ങളുടെ എണ്ണം. നക്ഷത്ര ചിഹ്നമിട്ട ചോദ്യങ്ങൾക്ക് സഭയിൽ നേരിട്ട് മറുപടി പറയുന്പോൾ നക്ഷത്ര ചിഹ്നമിടാത്ത ചോദ്യങ്ങളുടെ ഉത്തരങ്ങൾ നിയമസഭാ വെബ്സൈറ്റിൽ അപ്‌ലോഡ് ചെയ്യുകയാണു പതിവ് .

Kerala

മന്ത്രിമാർ അറിയാതെ ശബരിമല സ്വർണക്കൊള്ള നടക്കില്ല: കെ. മുരളീധരൻ

തിരുവനന്തപുരം: മന്ത്രിമാർ അറിയാതെ ശബരിമല സ്വർണ്ണക്കൊള്ള നടക്കില്ലെന്ന് കോൺഗ്രസ് നേതാവ് കെ. മുരളീധരൻ. മുൻ ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രനിലേക്കും ഇപ്പോഴത്തെ ദേവസ്വം മന്ത്രി മന്ത്രി വി.എൻ.വാസവനിലേക്കും അന്വേഷണം എത്തുമെന്നും മുരളീധരൻ പറഞ്ഞു.

ഹൈക്കോടതി നിരീക്ഷണം ഉള്ളതിനാലാണ് അന്വേഷണം ഇത്രയൊക്കെ എത്തിയത്. ഇല്ലെങ്കിൽ നേരത്തെ അന്വേഷണം ആവിയായി പോകുമായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.കോൺഗ്രസെന്നും ഭക്തർക്ക് ഒപ്പമാണെന്നും മുരളീധരൻ കൂട്ടിച്ചേർത്തു.

ദേവസ്വം ബോർഡ് മുൻപ്രസിഡന്‍റെ എ. പത്മകുമാർ പലതും വിളിച്ച് പറയുമെന്ന് പലരും ഭയപ്പെടുന്നു. അതിനാലാണ് പത്മകുമാറിന്‍റെ കാര്യത്തിൽ പാർട്ടി നിലപാട് എടുക്കാത്തതെന്നും അദ്ദേഹം ആരോപിച്ചു.

അതേസമയം ശബരിമല സ്വര്‍ണക്കൊള്ളക്കേസ് പ്രതി എ. പത്മകുമാറിന്‍റെ പാസ്‌പോര്‍ട്ട് എസ്ഐടി പിടിച്ചെടുത്തു. വീട്ടില്‍ നടന്ന റെയ്ഡിലാണ് പാസ്‌പോര്‍ട്ട് പിടിച്ചെടുത്തത്. പത്മകുമാറിന്‍റെയും ഭാര്യയുടെയും ആസ്തികൾ സംബന്ധിച്ച് പരിശോധന നടത്തുകയാണ്.നടൻ ജയറാമിന്‍റെ മൊഴി രേഖപ്പെടുത്തി സാക്ഷിയാക്കുന്നതും എസ്ഐടി ആലോചിക്കുന്നു.

Latest News

Up