x
ad
Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

സഭയിൽ ചോദ്യങ്ങൾക്കു മറുപടി നല്കുന്നതിൽ മന്ത്രിമാർക്കു മടുപ്പ്


Published: February 25, 2026 01:46 AM IST | Updated: February 25, 2026 01:46 AM IST

തിരുവനന്തപുരം: പതിനഞ്ചാം നിയമസഭയുടെ അവസാന സഭാ സമ്മേളനത്തിൽ ബജറ്റ് സെഷന്‍റെ ഭാഗമായി ചേർന്ന സഭാ കാലയളവിൽ ചോദ്യോത്തര വേളയിലെ പല ചോദ്യങ്ങൾക്കും മറുപടി നല്കാതെ മന്ത്രിമാർ.

ജനുവരി 27 മുതൽ ഫെബ്രുവരി അഞ്ചു വരെയുള്ള ആറു ദിവസമായി നക്ഷത്ര ചിഹ്നമിടാത്ത 2389 ചോദ്യങ്ങൾ അംഗങ്ങൾ ഉന്നയിച്ചതിൽ 513 ചോദ്യങ്ങൾക്ക് ഇനിയും മറുപടി നൽകിയിട്ടില്ല.

ആകെ ചോദ്യങ്ങളിൽ 27 ശതമാനത്തിനും മറുപടി നല്കിയിട്ടില്ല. മുഖ്യമന്ത്രി ഉൾപ്പെടെയുള്ള സിപിഎം മന്ത്രിമാർ ആണു മറുപടി നൽകുന്നതിൽ പിന്നാക്കം പോയത്. ഘടകകക്ഷി മന്ത്രിമാരിൽ കെ.രാജൻ ഒരു ചോദ്യത്തിനൊഴികെ ബാക്കി എല്ലാത്തിനും മറുപടി നല്കി. ധനമന്ത്രി കെ എൻ .ബാലഗോപാൽ 183 ചോദ്യങ്ങളിൽ ഒരെണ്ണത്തിനു പോലും ഇതുവരെ മറുപടി നൽകിയിട്ടില്ല.

മുഖ്യമന്ത്രി 136 ചോദ്യങ്ങൾക്കും വീണാ ജോർജ് 107 ചോദ്യങ്ങൾക്കും മറുപടി നൽകാൻ ബാക്കിയുണ്ട്.

മുഹമ്മദ് റിയാസ് -25, ആർ . ബിന്ദു- 46 എന്നിങ്ങനെയാണ് മറ്റ് മന്ത്രിമാരുടെ ഉത്തരം നൽകാത്ത ചോദ്യങ്ങളുടെ എണ്ണം. നക്ഷത്ര ചിഹ്നമിട്ട ചോദ്യങ്ങൾക്ക് സഭയിൽ നേരിട്ട് മറുപടി പറയുന്പോൾ നക്ഷത്ര ചിഹ്നമിടാത്ത ചോദ്യങ്ങളുടെ ഉത്തരങ്ങൾ നിയമസഭാ വെബ്സൈറ്റിൽ അപ്‌ലോഡ് ചെയ്യുകയാണു പതിവ് .

Tags : Niyama Sabha Ministers answering questions

Recent News

Up