Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Agricultural

ദക്ഷിണമേഖലാ കാർഷികമേളയ്ക്ക് ഇന്നു തുടക്കമാകും

തൃശൂർ: കേന്ദ്ര കൃഷിമന്ത്രാലയത്തിന്‍റെയും സംസ്ഥാന സർക്കാരിന്‍റെയും ആഭിമുഖ്യത്തിൽ കേരള കാർഷിക സർവകലാശാല സംഘടിപ്പിക്കുന്ന ദക്ഷിണമേഖലാ കാർഷികമേളയ്ക്ക് ഇന്നു രാവിലെ പത്തിന് വെള്ളാനിക്കര കാമ്പസിൽ തുടക്കമാകും. നാളെ ഉച്ചയ്ക്കു 12.30ന് മന്ത്രി കെ. രാജൻ മേള ഉദ്ഘാടനം ചെയ്യും.

ദക്ഷിണേന്ത്യയിലെയും ലക്ഷദ്വീപിലെയും കൃഷിവിജ്ഞാന കേന്ദ്രങ്ങൾ, കാർഷിക സർവകലാശാലകൾ, ഐസിഎആർ ഗവേഷണസ്ഥാപനങ്ങൾ, സംസ്ഥാന കൃഷിവകുപ്പ്, സർക്കാർ-അർധസർക്കാർ സ്ഥാപനങ്ങൾ, കാർഷിക കൂട്ടായ്മകൾ തുടങ്ങി കൃഷി അനുബന്ധ മേഖലയിലുള്ള മുൻനിര സ്ഥാപനങ്ങൾ മേളയിൽ അണിനിരക്കും.

ഇരുനൂറോളം പ്രദർശന സ്റ്റാളുകൾ, സാങ്കേതികവിദ്യ തത്സമയപ്രദർശനങ്ങൾ, കർഷക - ശാസ്ത്രജ്ഞ മുഖാമുഖം, സെമിനാറുകൾ, വിവിധ മത്സരങ്ങൾ, ഫാം സന്ദർശനങ്ങൾ, പ്രദർശന വിപണന സ്റ്റാളുകൾ. പ്രകൃതിസവാരി തുടങ്ങി വിവിധ പരിപാടികളും ഉണ്ടായിരിക്കും.

‘നല്ല നാളേക്കായി സ്മാർട്ട് കൃഷി: സുസ്ഥിര, നവീന, സ്മാർട്ട് സാങ്കേതികവിദ്യകളിലൂടെ’ എന്ന പ്രമേയത്തിൽ അവതരിപ്പിക്കുന്ന മേള 22ന് സമാപിക്കും.

പത്രസമ്മേളനത്തിൽ സർവകലാശാലാ രജിസ്ട്രാർ ഡോ. എ. സക്കീർ ഹുസൈൻ, ഡോ. ബിനു പി. ബോണി, ഡോ. ഒ.ആർ. സുലജ എന്നിവർ പങ്കെടുത്തു.

Kerala

മുണ്ടക്കൈ-ചൂരൽമല ഉരുൾപൊട്ടൽ: കാർഷിക മേഖലയ്ക്ക് 3.40 കോടിയുടെ ഭരണാനുമതി

തിരുവനന്തപുരം: വയനാട് മുണ്ടക്കൈ-ചൂരൽമല ഉരുൾപൊട്ടൽ ബാധിത പ്രദേശങ്ങളിലെ കാർഷിക മേഖലയുടെ പുനരുജ്ജീവനത്തിനായി 3.40 കോടി രൂപയുടെ പദ്ധതിക്ക് സംസ്ഥാന സർക്കാർ ഭരണാനുമതി നൽകി. കൃഷി ഡയറക്‌ടർ സമർപ്പിച്ച നിർദേശത്തിന്‍റെ അടിസ്ഥാനത്തിലാണ് ദുരന്ത നിവാരണ വകുപ്പ് തുക അനുവദിച്ചത്.

ഉരുൾപൊട്ടലിൽ കൃഷിനാശം സംഭവിച്ച കർഷകരെ സഹായിക്കാനായി വിപുലമായ ഇടപെടലുകളാണ് പദ്ധതിയിലൂടെ ലക്ഷ്യമിടുന്നത്. കൃഷിഭൂമിയുടെയും മണ്ണിന്‍റെയും വീണ്ടെടുക്കൽ, വിള ഇൻഷ്വറൻസ്, ഫാർമർ പ്രൊഡ്യൂസർ ഓർഗനൈസേഷനുകളുടെ രൂപീകരണം, നൈപുണ്യ വികസനം, കാർഷിക അടിസ്ഥാന സൗകര്യങ്ങളുടെ പുനഃസ്ഥാപനം, കൃഷി പുനരാരംഭിക്കൽ തുടങ്ങിയ പ്രവർത്തനങ്ങൾക്കാണ് തുക വിനിയോഗിക്കുക.

സംസ്ഥാന ദുരന്ത പ്രതികരണ നിധിയിൽ നിന്നാണ് ഇതിനാവശ്യമായ തുക അനുവദിക്കുന്നത്. വയനാട് പ്രിൻസിപ്പൽ അഗ്രികൾച്ചറൽ ഓഫീസർ മുഖേനയാണ് തുക വിനിയോഗിക്കുക.

District News

ഉള്ളൂരില്‍ കൃഷിക്കൂട്ടങ്ങളുടെ ക്രിസ്മസ് വിപണിക്കു തുടക്കമായി

മെഡിക്കല്‍കോളജ്: ഉള്ളൂരില്‍ കൃഷിക്കൂട്ടങ്ങളുടെ ക്രിസ്മസ് വിപണിക്കു തുടക്കമായി. നാലാഞ്ചിറ വാര്‍ഡ് കൗണ്‍സിലര്‍ ത്രേസ്യാമ്മ തോമസ് വിപണി ഉദ്ഘാടനം ചെയ്തു. പ്രിന്‍സിപ്പല്‍ കൃഷി ഓഫീസര്‍ ദീപ ആദ്യവില്‍പ്പന നിര്‍വഹിച്ചു. 15 കൃഷിക്കൂട്ടങ്ങള്‍ തയാറാക്കിയ 150-ല്‍പ്പരം മൂല്യവര്‍ധിത ഉല്‍പ്പന്നങ്ങളും ഫാം ഫ്രഷ് പച്ചക്കറികളും വിപുലമായ രീതിയില്‍ വിപണനത്തിന് ഒരുക്കിയിട്ടുണ്ട്.

പാറോട്ടുകോണം കറ്റച്ചക്കോണം ഗവ. എച്ച്എസ്എസിലാണ് മേള നടന്നുവരുന്നത്. ഹോം മെയ്ഡ് കേക്കുകള്‍, കുക്കീസ്, നാടന്‍ കുത്തരി, സ്റ്റീംഡ് പുട്ടുപൊടികള്‍, മില്ലറ്റിന്‍റെ വിവിധതരം ഉല്‍പ്പന്നങ്ങള്‍, തേന്‍, നെയ്യ്, മുരിങ്ങയില പൗഡര്‍, വിവിധതരം മസാലപ്പൊടികള്‍, വനവിഭവങ്ങള്‍, സ്‌ക്വാഷ്, അച്ചാറുകള്‍, ഉപ്പേരി, ചമ്മന്തിപ്പൊടി, ഇഞ്ചിക്കറി, രാമച്ചം, പുല്‍ത്തെലം ഫല വൃക്ഷങ്ങളുടെ ഗ്രാഫ്റ്റ് തൈകള്‍, ജൈവവളങ്ങള്‍, മുന്തിയ ഇനം തെങ്ങിന്‍തൈകള്‍ എന്നിവ ക്രിസ്മസ് വിപണിയില്‍ ലഭ്യമാണ്.

കൃഷി ഓഫീസര്‍ സി. സൊപ്‌ന സ്വാഗതം പറഞ്ഞു. ഉദ്യോഗസ്ഥരായ ഗണേഷ്, ഷജീം, വിനിത, ശരത്, ബിനു ജി. നായര്‍ എന്നിവര്‍ പങ്കെടുത്തു. ബുധനാഴ്ച വൈകുന്നേരം വിപണിക്കു സമാപനമാകും.

District News

രാഷ്‌ട്രീയ കൃഷിവികാസ് യോജന ജില്ലാതല ശില്പശാല

കുറവിലങ്ങാട്: രാഷ്‌ട്രീയ കൃഷിവികാസ് യോജന പദ്ധതിയുടെ ജില്ലാതല ശില്പശാല നടത്തി. കാർഷിക ഉത്പാദനരംഗത്ത് നൂതന സാങ്കേതികവിദ്യ ഉപയോഗിച്ച്‌ ജലനഷ്ടം കുറച്ച് നൂതന സേവനരീതികൾക്കായി കേന്ദ്ര-സംസ്ഥാന സർക്കാരുകൾ ആവിഷ്‌കരിക്കുന്ന പദ്ധതിയാണിത്.


മോൻസ് ജോസഫ് എംഎൽഎ ശില്പശാല ഉദ്ഘാടനം ചെയ്തു. കടുത്തുരുത്തി നിയോജകമണ്ഡലത്തിൽ രാഷ്‌ട്രീയ കൃഷിവികാസ യോജനയിലൂടെ ആവിഷ്‌കരിക്കുന്ന പദ്ധതി പ്രയോജനപ്പെടുത്തി ട്രിപ്പ് തുടങ്ങിയ നൂതന ജലസേചന രീതികൾ ഉപയോഗിക്കുന്നതിന് കൃഷിക്കാരെ സഹായിക്കുന്ന വിധത്തിൽ കൃഷിവകുപ്പിന്‍റെ കർമപരിപാടികൾ പ്രയോജനപ്പെടുത്തുമെന്ന് മോൻസ് ജോസഫ് എംഎൽഎ ആവശ്യപ്പെട്ടു.


കോട്ടയം ജില്ലാ പ്രിൻസിപ്പൽ കൃഷി ഓഫീസർ ജോ ജോസ് അധ്യക്ഷത വഹിച്ചു. ദക്ഷിണമേഖല കൃഷി വകുപ്പ് എക്‌സിക്യൂട്ടീവ് എൻജിനിയർ കൃഷ്ണകുമാർ പദ്ധതി വിശദീകരിച്ചു. വാട്ടർ മാനേജ്‌മെന്‍റ് ഡയറക്‌ടർ വിനു തോമസ്, ഡോ. ലെൻസി തോമസ്, ഇറിഗേഷൻ ഡ്രൈനേജ് എൻജിനിയർ ഡിപ്പാർട്ട്‌മെന്‍റ് അസോസിയേഷൻ ഡോ. അരുൺ വർഗീസ്, കോട്ടയം കൃഷി അസിസ്റ്റന്‍റ് എക്‌സിക്യൂട്ടീവ് എൻജിനിയർ കെ. ജയപ്രകാശ് ബാബു, പ്രോഗ്രാം കോ-ഓഡിനേറ്റർ വി.എസ്. വിനയൻ എന്നിവർ പ്രസംഗിച്ച

Kerala

കാർഷിക സർവകലാശാലാ ഫീസ് വർധന; എസ്എഫ്ഐ മാർച്ചിൽ സംഘർഷം

തിരുവനന്തപുരം: കാർഷിക സർവകലാശാലാ ഫീസ് വർധനവിൽ പ്രതിഷേധിച്ച് എസ്എഫ്ഐ നടത്തിയ മാർച്ചിൽ സംഘർഷം. സർവകലാശാല വൈസ് ചാൻസലർ ബി. അശോകന്‍റെ വീട്ടിലേക്ക് എസ്എഫ്ഐ പ്രവർത്തകർ രാത്രി നടത്തിയ പ്രതിഷേധത്തെത്തുടർന്നായിരുന്നു സംഘർഷം.

ബാരിക്കേഡ് ചാടിക്കടന്ന പ്രവർത്തകരെ പോലീസുകാർ പിടിച്ചു മാറ്റാൻ ശ്രമിച്ചതോടെ സ്ഥലത്ത് സംഘർഷമുണ്ടാകുകയായിരുന്നു. ഇതോടെ പ്രവർത്തകർ റോഡിൽ കുത്തിയിരുന്നു പ്രതിഷേധിച്ചു. ബാരിക്കേഡ് മറികടക്കാനുള്ള ശ്രമത്തിനിടെ പോലീസ് ജലപീരങ്കി പ്രയോഗിച്ചു.

സംസ്ഥാന പ്രസിഡന്‍റ് എം. ശിവപ്രസാദിന്‍റെ നേതൃത്വത്തിൽ പോലീസിന്‍റെ ഷീൽഡ് ബലമായി പിടിച്ചു വാങ്ങിയാണ് ജലപീരങ്കിയെ പ്രതിരോധിച്ചത്. രണ്ടു മണിക്കൂർ നേരം സർവകലാശാലയുടെ മൂന്നു ഗേറ്റുകളും പ്രവർത്തകർ ഉപരോധിച്ചു.

District News

കാലാവസ്ഥ വ്യതിയാനം : കാർഷികമേഖലയുടെ കണക്കുകൾ തെറ്റിക്കുന്നു

സുൽത്താൻ ബത്തേരി: കാലാവസ്ഥ വ്യതിയാനം കാർഷികമേഖലയുടെ കണക്കുകൾ തെറ്റിക്കുന്നു. അധികമായി ലഭിച്ച വേനൽമഴയും അളവ് കുറഞ്ഞ കാലവർഷവും മൂലം കാർഷിക കലണ്ടർ അനുസരിച്ചുള്ള കൃഷിരീതികൾ മാറുന്ന അവസ്ഥയാണെന്നു കർഷകർ പറഞ്ഞു.

നിയന്ത്രിതമായ വേനൽമഴ ലഭിക്കേണ്ട സമയത്തു അധികമഴ. കാലവർഷം ശക്തമാകുന്ന സമയത്തു മഴ ഇല്ലാത്ത അവസ്ഥ എന്നിവയാണ് കാർഷിക മേഖലയ്ക്ക് പ്രതികൂലമായത്.

കാപ്പിക്കുരു വിളവെടുപ്പിന് തയാറെടുക്കുന്പോൾ കാപ്പിച്ചെടി പൂവിടുന്നത് കൃഷിയെ ദോഷകരമായി ബാധിക്കും. കുറച്ചു വർഷങ്ങളായി കാലാവസ്ഥാ വ്യതിയാനത്തെ തുടർന്നും അതിവർഷത്തിലും കാപ്പി ഉത്പാദനം കുറഞ്ഞുവരികയാണ്.

വേനൽമഴയുടെ അളവ് വർധിച്ചപ്പോൾ പുതിയ സീസണ്‍ മരച്ചീനിക്കൃഷി ആരംഭിച്ച ഒട്ടേറെ കർഷകരുടെ കണക്കുകൂട്ടൽ തെറ്റി. നട്ട കപ്പ പലതും ചീഞ്ഞു. കൃഷി പുനരാരംഭിക്കാൻ പലരും നിർബന്ധിതരായി.

പച്ചക്കപ്പയുടെ വില 35 രൂപയിൽ എത്തി. മികച്ച വില ലഭിക്കുന്പോൾ ഉത്പാദനം കുറഞ്ഞ അവസ്ഥയാണ്. കർണാടകത്തിൽ നിന്നും സമീപ ജില്ലകളിൽ നിന്നുമാണ് ഇപ്പോൾ പച്ചക്കപ്പ ജില്ലയിൽ മിക്കയിടത്തും എത്തുന്നത്. പച്ചക്കറിക്കൃഷിയും പ്രതിസന്ധിയിലാണ്. പാവൽ, പടവലം, വെള്ളരി തുടങ്ങിയവയാണ് ഇപ്പോൾ കൃഷി ചെയ്യുന്നത്. എന്നാൽ കാലാവസ്ഥ വ്യതിയാനം മൂലം രോഗബാധ വർധിക്കാനും ഉത്പാദനനം കുറയാനും കാരണമായി.

Latest News

Up