Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Representatives

പ്രതികളുടെ അസാന്നിധ്യത്തിലും ഇനി ക്രിമിനല്‍ കേസ് വിചാരണ; വിജ്ഞാപനം പുറപ്പെടുവിച്ചു

കോഴിക്കോട്: പ്രതികളുടെ അസാന്നിധ്യത്തിലും ഇനി ക്രിമിനല്‍ കേസ് വിചാരണ നടത്താം. ഒളിവില്‍ പോകുന്ന പ്രതികളുടെ അസാന്നിധ്യത്തില്‍ വിചാരണ നടത്തുന്നതിനുള്ള മാര്‍ഗനിര്‍ദേശങ്ങള്‍ പുറപ്പെടുവിച്ച് സംസ്ഥാന സര്‍ക്കാര്‍ വിജ്ഞാപനം ഇറക്കി.

ഭാരതീയ നാഗരിക് സുരക്ഷാ സംഹിത, 2023ലെ സെക്‌ഷന്‍ 356(8) പ്രകാരമുള്ള അധികാരങ്ങള്‍ വിനിയോഗിച്ചാണ് ആഭ്യന്തര വകുപ്പ് ഉത്തരവ് പുറപ്പെടുവിച്ചത്.

നീതിനിര്‍വഹണം മനഃപൂർവം തടസപ്പെടുത്തുന്നതും വിചാരണ നീണ്ടുപോകുന്നതും ഒഴിവാക്കുകയാണു ലക്ഷ്യം. കര്‍ശനമായ നിയമവ്യവസ്ഥകള്‍ക്കു വിധേയമായി, പ്രഖ്യാപിത കുറ്റവാളികളുടെ കാര്യത്തിലാണു വിചാരണയ്ക്ക് അനുമതി.

മുമ്പുണ്ടായിരുന്ന നിയമവ്യവസ്ഥ പ്രകാരം പ്രതിയുടെ അസാന്നിധ്യത്തില്‍ വിചാരണയോ ശിക്ഷാവിധിയോ സാധ്യമായിരുന്നില്ല. വിചാരണയില്‍നിന്ന് ഒഴിഞ്ഞുമാറാന്‍ മനഃപൂര്‍വം പ്രതി ഒളിവില്‍ പോകുകയും ഭാവിയില്‍ ഇയാളെ പിടികൂടാന്‍ സാധ്യതയില്ലെന്നു കോടതിക്കു ബോധ്യപ്പെടുകയും ചെയ്താല്‍ പ്രതിയുടെ സാന്നിധ്യമില്ലാതെ വിചാരണയുമായി മുന്നോട്ടു പോകാന്‍ സെക്‌ഷന്‍ 356 കോടതിയെ അധികാരപ്പെടുത്തുന്നുണ്ട്.

സെക്‌ഷന്‍ 84 പ്രകാരം പ്രഖ്യാപിത കുറ്റവാളിയായി പ്രഖ്യാപിക്കപ്പെട്ട വ്യക്തി ഒളിവില്‍ പോവുകയാണെങ്കില്‍ ഈ നിയമം ബാധകമാകും. പഴയ നിയമപ്രകാരം (സിആര്‍പിസി, 1973 (19)) കുറ്റങ്ങളില്‍ മാത്രമേ പ്രഖ്യാപനം സാധ്യമായിരുന്നുള്ളൂ.

ഭാരതീയ നാഗരിക് സുരക്ഷാ സംഹിത പ്രകാരം 10 വര്‍ഷമോ അതില്‍ കൂടുതലോ തടവ്, ജീവപര്യന്തം, അല്ലെങ്കില്‍ വധശിക്ഷ ലഭിക്കാവുന്ന കുറ്റങ്ങളില്‍ ഇതു ബാധകമാണ്. കുറ്റപത്രം സമര്‍പ്പിച്ച് 90 ദിവസത്തെ കാത്തിരിപ്പ് കാലാവധിക്കു ശേഷമേ പ്രതിയുടെ അസാന്നിധ്യത്തിലുള്ള വിചാരണ ആരംഭിക്കാന്‍ പാടുള്ളൂ. പ്രതി മനഃപൂര്‍വം ഒളിവില്‍ കഴിയുകയാണെന്നു പോലീസ് കോടതിയെ ബോധ്യപ്പെടുത്തണം.

District News

ജനപ്രതിനിധികൾക്കു സ്വീകരണം

പൊൻകുന്നം: ത്രിതല പഞ്ചായത്ത് തെരഞ്ഞെടു പ്പിൽ വിജയികളായവർക്ക് കേരള സ്റ്റേറ്റ് സർവീസ് പെൻഷനേഴ്‌സ് അസോസിയേഷൻ സ്വീകരണം നൽകി. ഡിസിസി ജനറൽ സെക്രട്ടറി പ്രഫ. റോണി കെ. ബേബി ഉദ്ഘാടനം ചെയ്തു. അസോസിയേഷൻ യൂണിറ്റ് പ്രസിഡന്‍റ് സി.എം. മുഹമ്മദ് ഫൈസി അധ്യക്ഷത വഹിച്ചു.

തെരഞ്ഞെടുപ്പിൽ വിജയിച്ച പി. ജീരാജ്, അഭിലാഷ് ചന്ദ്രൻ, പി.എ. ഷെമീർ, സുനി ജോസഫ് പത്യാല, സുനിൽ തേനമ്മാക്കൽ, വി.ഐ. അബ്ദുൾ കരിം, ജോസഫ് മാത്യു, ജാക്വിലിന്‌ സെബാസ്റ്റ്യൻ എന്നിവർക്കാണ് സ്വീകരണം നൽകിയത്.

അസോസിയേഷൻ നിയോജകമണ്ഡലം വൈസ് പ്രസിഡന്‍റ് പി.എൻ. ദാമോദരൻ പിള്ള, ജില്ലാ കമ്മിറ്റിയംഗം വി.ആർ. മോഹനൻപിള്ള, ജി. പ്രവീൺകുമാർ, കെ.കെ. ഇസ്മയിൽ, ജയൻ ആർ. നായർ, ജോർജ് ഡൊമിനിക്, ജോർജുകുട്ടി കുരുവിള, പി.പി. സഫറുള്ളാഖാൻ, എം.പി. സുനിൽ, ഡി. ഹെർബർട്ട്, എം.എസ്. സജിമോൻ, ടി.കെ. ജയപ്രകാശ്, ആലീസ്‌കുട്ടി ജോസഫ്, എൻ.ഡി. ജേക്കബ്, പി.ഐ. കൃഷ്ണൻകുട്ടി, എ.വി. ജോസഫ്കുഞ്ഞ്, കെ.എസ്. രാജൻപിള്ള തുടങ്ങിയവർ പ്രസംഗിച്ചു.

കാഞ്ഞിരപ്പള്ളി: റിട്ടയേർഡ് ഗവൺമെന്‍റ് എംപ്ലോയീസ് അസോസിയേഷൻ കൂട്ടായ്മയുടെ വാർഷിക സമ്മേളനം നാളെ രാവിലെ 10ന് കാഞ്ഞിരപ്പള്ളി വ്യാപാരഭവൻ ഓഡിറ്റോറിയത്തിൽ നടക്കും. കെപിസിസി ജനറൽ സെക്രട്ടറി ടോമി കല്ലാനി ഉദ്ഘാടനം ചെയ്യും. പ്രസിഡന്‍റ് സി.കെ. അബു ഉബൈദത്ത് അധ്യക്ഷത വഹിക്കും.

സെക്രട്ടറി എൻ.എ. ജോൺ, പി.എ. ഷമീർ, സുനി ജോസഫ് പത്യാല, പി. ജീരാജ്, അഭിലാഷ് ചന്ദ്രൻ, സുനിൽ തേനമ്മാക്കൽ, നൗഷാദ് വെംബ്ലി, വി.ഐ. അബ്ദുൾ കരീം, കെ.കെ. സദാനന്ദൻ, മേഴ്സി പ്രഭാകരൻ, ജോസഫ് മാത്യു, ബിജു പത്യാല തുടങ്ങിയവർ പ്രസംഗിക്കും. മുതിർന്ന അംഗങ്ങളെ ആദരിക്കൽ, ത്രിതല പഞ്ചായത്ത് ജനപ്രതിനിധികൾക്ക് സ്വീകരണം, വിവിധ കലാപരിപാടികൾ എന്നിവ നടത്തും.

District News

ജനപ്രതിനിധികളെ ആദരിച്ചു

ആലപ്പുഴ: ആലപ്പുഴ രൂപത ലെയ്റ്റി കമ്മീഷന്‍റെയും കേരള ലത്തീൻ കത്തോലിക്ക വിമൻ അസോസിയേഷന്‍റെയും സംയുക്താഭിമുഖ്യത്തിൽ ജനപ്രതിനിധികളെയും സാമൂഹിക പ്രവർത്തകരെയും ആദരിക്കാൻ ലീഡേഴ്സ് മീറ്റ് 2026 സംഘടിപ്പിച്ചു. ചേർത്തല സെന്‍റ് മൈക്കിൾസ് കോളജിൽ നടന്ന സംഗമത്തിൽ രൂപതയുടെ വിവിധ ഭാഗങ്ങളിൽനിന്നുള്ള തദ്ദേശ ഭരണ പ്രതിധികളും രാഷ്ട്രീയ, സാമൂഹിക നേതാക്കളും പങ്കെടുത്തു.

ആലപ്പുഴ രൂപത വികാരി ജനറൽ ജോയ് പുത്തൻവീട്ടിൽ അധ്യക്ഷത വഹിച്ചു. അനുമോദന യോഗം മോൺ. ജോൺ ബോയ വെളിയിൽ ഉദ്ഘാടനം ചെയ്തു. പുതുതായി തെരഞ്ഞെടുക്കപ്പെട്ട ജനപ്രതിനിധികൾക്ക് ഭരണഘടന, പഞ്ചായത്തിരാജ്, ത്രിതല പഞ്ചായത്ത് സംവിധാനങ്ങളെക്കുറിച്ച് രൂപത പിആർഒ ഫാ. സേവ്യർ കുടിയാംശേരി, പുന്നപ്ര വടക്ക് പഞ്ചായത്ത് മുൻ പ്രസിഡന്‍റും കിലാ ട്രെയിനറുമായ സൈറസ്, കേരള ടൈലറിംഗ് വെൽഫെയർ ഫണ്ട് ബോർഡ് ചെയർപേഴ്സൺ എലിസബത്ത് അസീസി, കെഎസ്‌യു ജില്ലാ പ്രസിഡന്‍റ് എ.ഡി. തോമസ്, ഫിഷർമെൻ വെൽഫെയർ ഫണ്ട് ബോർഡ് റീജണൽ എക്സിക്യൂട്ടീവ് പി.ആർ. കുഞ്ഞച്ചൻ എന്നിവർ ക്ലാസെടുത്തു.

രൂപത ലെയ്റ്റി കമ്മീഷൻ ഡയറക്ടർ ഫാ. ജോൺസൺ പുത്തൻവീട്ടിൽ, കെഎൽസിഡ്ബ്ല്യുഎ ഡയറക്ടർ അമ്പി ലിയോൺ, പ്രസിഡന്‍റ് സോഫി രാജു, ലെയ്റ്റി കമ്മീഷൻ സെക്രട്ടറി സന്തോഷ് കൊടിയനാട്, കുഞ്ഞുമോൻ, മുനിസിപ്പൽ ചെയർ പേഴ്സൺ മോളി ജേക്കബ്, ബ്ലോക്ക് മെംബർ ക്ലീറ്റസ് പുന്നയ്ക്കൽ എന്നിവർ പ്രസംഗിച്ചു.

Leader Page

മെംബർമാർ അടിയന്തരമായി ചെയ്യേണ്ടത്

തദ്ദേശ തെരഞ്ഞെടുപ്പിൽ വിജയിച്ച ജനപ്രതിനിധികൾ അടിയന്തരമായി ചെയ്യേണ്ട കാര‍്യങ്ങൾ ഇവയാണ്:

  • അതതു പ്രാദേശിക സർക്കാരുകളുടെ പദ്ധതിരേഖയുടെ കോപ്പി എല്ലാ മെമ്പർമാരും വാങ്ങിച്ചെടുക്കുക. ആവശ്യമായ കോപ്പി ഇല്ലെങ്കിൽ ഫോട്ടോകോപ്പി എടുത്ത് ബൈൻഡ് ചെയ്ത് എടുക്കാവുന്നതാണ്. ഇതിലേക്ക് വരുന്ന ചെലവ് പ്ലാൻ ചെലവുകളിൽ ഉൾപ്പെടുത്താം.
  • തങ്ങളുടെ വാർഡുകളിൽ എത്ര പ്രോജക്ട് ഉണ്ടെന്നും അവ ഏതെല്ലാമാണെന്നും പദ്ധതിരേഖയിൽ മാർക്ക് ചെയ്യുക. ഇവയുടെ നിർവഹണസ്ഥിതി എന്താണെന്നു പഠിക്കുക.
  • ഓരോ പ്രോജക്ടിന്‍റെയും നിർവഹണ ഉദ്യോഗസ്ഥന്മാർ ആരാണെന്നും എത്ര ശതമാനം തുക ചെലവായി എന്നും പദ്ധതികളുടെ നിർവഹണം എവിടെവരെ ആയെന്നും കണ്ടുപിടിക്കുക.
  • മാർച്ച് 31 കഴിഞ്ഞാൽ തുക ലാപ്സാകുന്നതുകൊണ്ട് തുടങ്ങിവച്ചിട്ടുള്ള പദ്ധതികൾ യുദ്ധകാല അടിസ്ഥാനത്തിൽ പൂർത്തിയാക്കാൻ വേണ്ട നടപടികൾ എടുക്കുക.
  • ചില പദ്ധതികൾ തുടങ്ങിയിട്ടില്ലാത്തവയും നടപ്പാക്കാൻ ബുദ്ധിമുട്ടുള്ളവയും ആയിരിക്കാം. അങ്ങനെയുള്ള പദ്ധതികൾ ഏതെന്നു കണ്ടുപിടിച്ചു പകരം പദ്ധതികൾ ഉണ്ടാക്കുക. ഇങ്ങനെ പദ്ധതികൾ രൂപപ്പെടുത്തുമ്പോൾ പഴയ പദ്ധതികൾ ഏതു സെക്‌ടറിൽ ആയിരുന്നുവോ ആ സെക‌്ടറിൽതന്നെ സപ്ളിമെന്‍ററി പ്രോജക്ടുകൾ ഉണ്ടാക്കണം . ഉദാഹരണമായി ഡബ്ല‍്യുസിപിയിൽപെട്ട പ്രോജക്ടിന്‍റെ സപ്ളിമെന്‍ററി പ്രോജക്ട് ഡബ്ല‍്യുസിപിയിൽതന്നെ ആയിരിക്കണം. പ്രൊഡക്ടിവ് സെക‌്ടറിലുള്ള പ്രോജക്ടുകളുടെ സപ്ളിമെന്‍ററി പ്രോജക്ട് പ്രൊഡക്ടീവ് സെക‌്ടറിലും സർവീസ് സെക‌്ടറിലുള്ള പ്രോജക്ടുകളുടെ സപ്ളിമെന്‍ററി പ്രോജക്ട് സർവീസ് സെക‌്ടറിലും ഇൻഫ്രാസ്ട്രക്ചറിലുള്ള പ്രോജക്ടുകളുടെ സപ്ളിമെന്‍ററി പ്രോജക്ട് ഇൻഫ്രാസ്ട്രക്ചറിലുംതന്നെ ആയിരിക്കണം.
  • പ്രാദേശിക സർക്കാരുകളിൽ രൂപപ്പെടുന്ന സപ്ളിമെന്‍ററി പ്രോജക്ടുകൾ എല്ലാം കൗൺസിൽ അംഗീകാരത്തോടെ നടപ്പിലാക്കാൻ തുടങ്ങുക.
  • ഈ സപ്ളിമെന്‍ററി പ്രോജക്ടുകൾ എല്ലാം അടുത്തതായി കൂടുന്ന ഡിപിസിയിൽ വച്ച് മുൻകാല പ്രാബല്യത്തോടുകൂടി അംഗീകാരം നേടിയെടുക്കുക.
  • ഡിപിസി രൂപീകരിച്ചു കഴിഞ്ഞാൽ ഉടൻതന്നെ ഈ സപ്ളിമെന്‍ററി പ്രോജക്ടുകൾ ഡിപിസിയുടെ മുൻപാകെ അവതരിപ്പിക്കുക.
  • വൈസ് ചെയർമാൻ/ വൈസ് പ്രസിഡന്‍റ് ഫിനാൻസ് സ്റ്റാൻഡിംഗ് കമ്മിറ്റിയുടെ എകസ് ഒഫീഷ്യോ ചെയർമാൻ ആയതിനാൽ ഫിനാൻസ് സ്റ്റാൻഡിംഗ് കമ്മിറ്റിയുടെ ചെയർമാനെ തെരഞ്ഞെടുക്കേണ്ട ആവശ്യമില്ല. അടുത്ത സാമ്പത്തിക വർഷത്തേക്കുള്ള ബജറ്റ് അവതരിപ്പിക്കുക എന്നത് വൈസ് ചെയർമാന്‍റെ/ വൈസ് പ്രസിഡന്‍റിന്‍റെ ചുമതലയാണ്. മാർച്ച് 31നകം ബജറ്റ് അവതരിപ്പിച്ചു പാസാക്കി എടുക്കേണ്ടതുള്ളതുകൊണ്ട് ബജറ്റ് രൂപീകരണത്തിന്‍റെ നടപടികൾ ഉടനെ തുടങ്ങാവുന്നതാണ്.

District News

ജനപ്രതിനിധികൾക്ക് സ്വീകരണം നൽകി

തലയോലപ്പറമ്പ്: സെന്‍റ് ജോർജ് പള്ളിയുടെ ആഭിമുഖ്യത്തിൽ തലയോലപ്പറമ്പ് പഞ്ചായത്തിൽ പുതുതായി തെരഞ്ഞെടുക്കപ്പെട്ട ജനപ്രതിനിധികൾക്ക് സ്വീകരണം നൽകി. വികാരി റവ. ഡോ. ബെന്നിജോൺ മാരാംപറമ്പിൽ സ്വീകരണ യോഗം ഉദ്ഘാടനം ചെയ്തു.

ജനപ്രതിനിധികളായ ജോസ് വേലിക്കകം, അബ്ദുൾസലിം, ജോൺ തറപ്പേൽ, അനിതാ സുഭാഷ് തുടങ്ങിയവരെ വികാരി റവ. ഡോ. ബെന്നിജോൺ മാരാംപറമ്പിൽ ഷാൾ അണിയിച്ച് അനുമോദിച്ചു. കൈക്കാരന്മാരായ റിൻസൺ, തങ്കച്ചൻ, കേന്ദ്രസമിതി സെക്രട്ടറി ബേബി പോളച്ചിറ,സഹവികാരി ഫാ. ആൽജോ കളപ്പുരയ്ക്കൽ, കേന്ദ്ര സമിതി വൈസ് ചെയർമാൻ ഇമ്മാനുവേൽ അരയത്തേൽ, ഷേർലി ജോസ്, ഷിബു പുളിവേലിൽ തുടങ്ങിയവർ പങ്കെടുത്തു.

Kerala

പുതിയ ജനപ്രതിനിധികൾ സത്യപ്രതിജ്ഞ ചെയ്തു: ഭരണഘടന കൈയിലേന്തി ശബരിനാഥൻ

തിരുവനന്തപുരം: സംസ്ഥാനത്തെ തദ്ദേശ തെരഞ്ഞെടുപ്പിൽ വിജയിച്ച അംഗങ്ങൾ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു.

ത്രിതലപഞ്ചായത്തുകളിലും മുനിസിപ്പാലിറ്റികളിലും രാവിലെ 10നും കോർപറേഷനുകളിൽ 11.30 നുമാണ് സത്യപ്രതിജ്ഞ ആരംഭിച്ചത്. നിലവിലെ ഭരണസമിതിയുടെ കാലാവധി ശനിയാഴ്‌ച അവസാനിച്ചിരുന്നു.

തിരുവനന്തപുരം കോര്‍പ്പറേഷനിൽ മുതിർന്ന അംഗം കോൺഗ്രസിന്‍റെ ക്ലീറ്റസ് ആദ്യം സത്യപ്രതിജ്ഞ ചെയ്തു. ബിജെപി കൗണ്‍സിലര്‍ വി.വി. രാജേഷ്, ആര്‍. ശ്രീലേഖ അടക്കമുള്ളവരും സത്യപ്രതിജ്ഞ ചെയ്തു.

ഭരണഘടന കൈയിലേന്തിയാണ് കവടിയാര്‍ കൗണ്‍സിലര്‍ കെ.എസ്. ശബരീനാഥൻ സത്യപ്രതിജ്ഞ ചെയ്തത്. കോൺഗ്രസ് അംഗം വൈഷ്ണ സുരേഷും ഭരണഘടന കൈയിൽ പിടിച്ച് സത്യപ്രതിജ്ഞ ചെയ്തു.

തിരുവനന്തപുരത്തിന് പുറമെ കൊച്ചി, കൊല്ലം, കോഴിക്കോട്, തൃശൂര്‍, കണ്ണൂര്‍ എന്നീ കോര്‍പ്പറേഷനുകളിലും അംഗങ്ങള്‍ സത്യപ്രതിജ്ഞ ചെയ്തു.

അതേസമയം, മുനിസിപ്പാലിറ്റികളിലും കോർപറേഷനുകളിലെയും ചെയർപേഴ്സൺ, മേയർ തെരഞ്ഞെടുപ്പ് 26ന് രാവിലെ 10.30നും ഡെപ്യൂട്ടി ചെയർപേഴ്സൺ, ഡെപ്യൂട്ടി മേയർ തെരഞ്ഞെടുപ്പ് ഉച്ചകഴിഞ്ഞ് 2.30നും നടത്തും.

ത്രിതല പഞ്ചായത്തുകളിൽ പ്രസിഡന്‍റ് തെരഞ്ഞെടുപ്പ് 27ന് രാവിലെ 10.30നും വൈസ് പ്രസിഡന്‍റ് തെരഞ്ഞെടുപ്പ് പകൽ 2.30നും നടക്കും.

District News

ത്രിതല പഞ്ചായത്ത് പ്രതിനിധികളെ ഒന്നിപ്പിച്ച് മണിമല പള്ളിയുടെ ആദരവ്

മണിമല: മണിമല ഹോളി മാഗി ഫൊറോന പള്ളിയുടെ നേതൃത്വത്തിൽ മണിമല, വെള്ളാവൂർ,കോട്ടാങ്ങൽ പഞ്ചായത്തുകളിലെ ജനപ്രതിനിധികളെ പൊന്നാട അണിയിച്ച് ആദരിച്ചു. 2025ലെ വിജയികളായ ജനപ്രതിനിധികൾ കക്ഷി രാഷ്ട്രീയ ഭേദമന്യേ മണിമല ഫൊറോനാപള്ളി ഒരുക്കിയ സ്വീകരണത്തിന് എത്തിച്ചേരുകയായിരുന്നു. മണിമലയുടെ ചരിത്രത്തിൽ ആദ്യമായാണ് ഇത്തരമൊരു സ്വീകരണം ജനപ്രതിനിധികൾക്ക് ഒരുക്കുന്നത്.


ഫൊറോനയിലെ മണിമല, വെള്ളാവൂർ, കോട്ടാങ്ങൽ പഞ്ചായത്തുകളിലെ ഇടവക വൈദികരും സംഘടനാ പ്രതിനിധികളും, പാരിഷ് കൗൺസിൽ അംഗങ്ങളും സംയുക്തമായാണ് ജനപ്രതിനിധികളുടെ കൂടിക്കാഴ്ച സംഘടിപ്പിച്ചത്.


ഫൊറോന വികാരി ഫാ. എബ്രഹാം തയ്യിൽ നെടുംപറമ്പിൽ അധ്യക്ഷതവഹിച്ച യോഗത്തിൽ കരിമ്പനക്കുളം ഇടവക വികാരി ഫാ. ജെയിംസ് കുന്നിൽ, ചുങ്കപ്പാറ ഇടവക വികാരി ഫാ. ടോണി മണിയൻചിറ, മണിമല ഇൻഫന്‍റ് ജീസസ് ഹോസ്പിറ്റൽ ഡയറക്ടർ ഫാ. ജോസ് പുത്തൻചിറ, അസിസ്റ്റന്‍റ് വികാരി ഫാ. ബിനു ചിറയിൽ, ഇടവക പ്രതിനിധി ജോസ് സി. വർഗീസ് ചെമ്മരപ്പള്ളി, പാരിഷ് കൗൺസിൽ സെക്രട്ടറി ബെന്നി തോമസ് എന്നിവർ പ്രസംഗിച്ചു. ജനപ്രതിനിധികളായ അജിത്ത് മുതിരമല, തോമസ് കുന്നപ്പള്ളി, ആശ ജോയി, സതീഷ് ബാബു തുടങ്ങിയവർ മറുപടി പ്രസംഗം നടത്തി.

District News

ജനപ്രതിനിധികളെ ആദരിച്ചു


മറവൻതുരുത്ത്: മറവൻതുരുത്ത് ഗവൺമെന്‍റ് യുപി സ്കൂളിന്‍റെ ആഭിമുഖ്യത്തിൽ ത്രിതല പഞ്ചായത്ത് അംഗങ്ങളെ ആദരിച്ചു. ‌ബ്ലോക്ക്‌ പഞ്ചായത്ത്‌ പ്രസിഡന്‍റ് എസ്. ബിജു, ജില്ലാ പഞ്ചായത്തംഗം പി.എസ്. പുഷ്പമണി, ബ്ലോക്ക്‌ മെംബർ രേഷ്മ പ്രവീൺ, മുൻ ബ്ലോക്ക്‌ മെംബർ സുഷമ സന്തോഷ്‌, മറവൻതുരുത്ത് പഞ്ചായത്ത്‌ പ്രസിഡന്‍റ് പി. പ്രീതി, വൈസ് പ്രസിഡന്‍റ് വി.ടി. പ്രതാപൻ, പഞ്ചായത്തംഗങ്ങളായ ബിന്ദു പ്രദീപ്, ബി. ഷിജു, സീമാ ബിനു, കെ.ബി. രമ, പോൾ തോമസ്, സി. സുരേഷ്‌കുമാർ, വി.ആർ. അനിരുദ്ധൻ, മല്ലിക രമേശൻ, ഗീതാ ദിനേശൻ, മജിത ലാൽജി, പ്രമീള രമണൻ, മോഹൻ കെ. തോട്ടുപുറം, കെ.എസ്. ബിജുമോൻ എന്നിവരെയാണ് ആദരിച്ചത്.


യോഗത്തിൽ‌ പ്രഥമ പൂർവവിദ്യാർഥി ശ്രേഷ്ഠ പുരസ്‌കാരം പപ്പൻ അഞ്ചുപറയ്ക്കു സമ്മാനിച്ചു. പിടിഎ പ്രസിഡന്‍റ് അഡ്വ.പി.ആർ. പ്രമോദ് അധ്യക്ഷത വഹിച്ച യോഗത്തിൽ. ഹെഡ്മാസ്റ്റർ പി. പ്രമോദ്, പ്രകാശൻ മൂഴിക്കരോട്ട്, എസ്എംസി ചെയർമാൻ ആർ. ഗിരിമോൻ, പിടിഎ വൈസ് പ്രസിഡന്‍റ് വി.പി. ജയകുമാർ, എംപിടിഎ പ്രസിഡന്‍റ് സൗധ, എസ്എംസി വൈസ് ചെയർമാൻ വേണുഗോപാൽ, അധ്യാപകരായ ബോബി ജോസ്, ഐശ്വര്യ അഭിലാഷ് എന്നിവർ നേതൃത്വം നൽകി.

Latest News

Up