Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Kerala Congress-M

വീണ്ടും റോഷി; ജോസ് കെ. മാണി പാലായിൽത്തന്നെ മത്സരിക്കും!

കൊച്ചി: കേരള കോണ്‍ഗ്രസ് -എം ചെയര്‍മാന്‍ ജോസ് കെ മാണി പാലായില്‍ തന്നെ മത്സരിക്കുമെന്ന് ആവര്‍ത്തിച്ചു മന്ത്രി റോഷി അഗസ്റ്റിന്‍. പെട്ടെന്നുള്ള ചോരത്തിളപ്പില്‍ പറഞ്ഞതല്ല. കേരള കോണ്‍ഗ്രസ് നാഥനില്ലാ കളരിയല്ല. തീരുമാനം പാര്‍ട്ടി കൈക്കൊള്ളുമെന്നാണ് ചെയര്‍മാന്‍ പറഞ്ഞത്, അല്ലാതെ മത്സരിക്കില്ല എന്നല്ലെന്നും റോഷി അഗസ്റ്റിന്‍ മാധ്യമങ്ങളോടു പറഞ്ഞു.

കേരള കോണ്‍ഗ്രസ് പാര്‍ട്ടിയുടെ ചെയര്‍മാന്‍ എന്ന നിലയില്‍ അദ്ദേഹം മത്സരിക്കുന്നുണ്ട് എന്നു ഞാന്‍ പറഞ്ഞത് ശരിയാണ്. ഞങ്ങള്‍ നാഥനില്ലാത്ത കളരിയാണോ, ഞങ്ങളുടെ ചെയര്‍മാന്‍ മത്സരിക്കും. പാര്‍ട്ടിക്കു വേണ്ടത് ലീഡര്‍ഷിപ്പ് ആണ്. ലീഡര്‍ഷിപ്പിന് ശേഷിയുണ്ടെന്നു കണ്ടാല്‍ അല്ലേ ജനങ്ങള്‍ കൂടെ നില്‍ക്കുകയുള്ളു. പിന്നെ ഞങ്ങള്‍ മാറി നില്‍ക്കുമോ.

പാലാ നഷ്ടപ്പെടണ്ട സീറ്റ് അല്ല. തെറ്റുകള്‍ തിരുത്തി തിരിച്ചു വരുമെന്ന് അദ്ദേഹം തന്നെ പറഞ്ഞല്ലോ. തീരുമാനം പാര്‍ട്ടി കൈക്കൊള്ളുമെന്നാണ് ചെയര്‍മാന്‍ പറഞ്ഞത്. വളരെ ആലോചിച്ചാണ് ഞാന്‍ പറഞ്ഞത്. രാജ്യസഭംഗത്തിനു നിയമസഭയില്‍ മത്സരിക്കരുത് എന്ന നിയമമൊന്നുമില്ലല്ലോ എന്ന് റോഷി അഗസ്റ്റിന്‍ പറഞ്ഞു.

എന്നാല്‍, താന്‍ മത്സരിക്കുന്ന കാര്യത്തില്‍ ഉറപ്പില്ല എന്നാണ് ജോസ് കെ മാണിയുടെ പ്രതികരണം. ഇപ്പോള്‍ ഇരിക്കുന്ന എംഎല്‍എമാര്‍ തന്നെ മത്സരിക്കുമോയെന്നു പറയാനാകില്ല. ചര്‍ച്ചയ്ക്കു ശേഷം പാര്‍ട്ടിയുമായി ആലോചിച്ചു തീരുമാനമെടുക്കും എന്നാണ് ജോസ് കെ. മാണിയുടെ നിലപാട്.

കഴിഞ്ഞ ചൊവ്വാഴ്ച ആയിരുന്നു എല്‍ഡിഎഫിന്‍റെ മധ്യമേഖല ജാഥയ്ക്കിടെ റോഷി അഗസ്റ്റിന്‍ ജോസ് കെ. മാണി മത്സരിക്കുമെന്നു മൈക്ക് പിടിച്ചുവാങ്ങി പറഞ്ഞത്.  എന്നാല്‍, അതു റോഷി അഗസ്റ്റിന്റേത് ചോരത്തിളപ്പും സ്നേഹക്കൂടുതലുംകൊണ്ടാണെന്നും പാര്‍ട്ടി തീരുമാനിച്ചിട്ടില്ലെന്നുമായിരുന്നു ഇതിനോടു ജോസ് കെ. മാണിയുടെ പ്രതികരണം.

District News

പിണറായി വിജയനു മുന്നില്‍ അഭിപ്രായം പറയാൻ കേരള കോണ്‍ഗ്രസ്-എമ്മിനു ഭയം: മോന്‍സ്

കടുത്തുരുത്തി: സിപിഎമ്മിനും പിണറായി വിജയനും മുന്നില്‍ അഭിപ്രായം പറയാന്‍ ഭയപ്പെടുന്ന നട്ടെല്ലില്ലാത്ത നേതാക്കന്മാരുടെ പാര്‍ട്ടിയായി കേരള കോണ്‍ഗ്രസ്-എം അധപ്പതിച്ചുവെന്ന് മോന്‍സ് ജോസഫ് എംഎല്‍എ. കേരള കോണ്‍ഗ്രസിന്‍റെ നേതൃത്വത്തില്‍ കടുത്തുരുത്തിയില്‍ നടത്തിയ ജനസമ്പര്‍ക്കയാത്രയുടെയും ഭവനസന്ദര്‍ശന പരിപാടിയുടെയും പാര്‍ട്ടി ഫണ്ട് ശേഖരണത്തിന്‍റെയും ഭാഗമായി നടത്തിയ പൊതുസമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. നിയോജകമണ്ഡലം പ്രസിഡന്‍റ് മാഞ്ഞൂര്‍ മോഹന്‍കുമാര്‍ അധ്യക്ഷത വഹിച്ചു.

കെ. ഫ്രാന്‍സിസ് ജോര്‍ജ് എംപി, പാര്‍ട്ടി വൈസ് ചെയര്‍മാന്‍ ഇ.ജെ. ആഗസ്തി, ജോയി ഏബ്രഹാം, ജില്ലാ പ്രസിഡന്‍റ് ജെയ്‌സണ്‍ ജോസഫ്, കെ.എഫ്. വര്‍ഗീസ്, സ്റ്റീഫന്‍ പാറാവേലി, ഡോ. മേഴ്‌സി ജോണ്‍ മൂലക്കാട്ട്, പ്രഫ. ടി.ടി. തോമസ്, പി.ടി. ജോസ് പാരിപ്പള്ളി, ജോര്‍ജ് ചെന്നേലി, ജോസ് വഞ്ചിപ്പുര, ജോസ് ജയിംസ് നിലപ്പന, ജയിംസ് തത്തംകുളം തുടങ്ങിയവര്‍ പ്രസംഗിച്ചു. സമ്മേളനത്തിനു മുന്നോടിയായി നൂറുകണക്കിന് പ്രവര്‍ത്തകര്‍ അണിനിരന്ന പ്രകടനവും നടന്നു.

District News

പിറവത്ത് കേരള കോൺഗ്രസ്-എം കൗൺസിലർ രാജിവച്ചു

പിറവം: നഗരസഭാ ക്ഷേമകാര്യ സ്ഥിരം സമിതി അധ്യക്ഷൻ ജിൽസ് പെരിയപ്പുറം കൗൺസിലർ സ്ഥാനം രാജിവച്ചു. നഗരസഭയിൽ ഇന്നലെ ഉച്ചക്ക് 12 ന് ജിൽസ് പെരിയപ്പുറത്തിന്‍റെ അധ്യക്ഷതയിൽ സ്റ്റാൻഡിംഗ് കമ്മറ്റി കൂടിയിരുന്നു. ക്ഷേമ പെൻഷനുകൾ സംബന്ധിച്ചുള്ള വിഷയങ്ങൾ തീർപ്പാക്കിയ ശേഷം സെക്രട്ടറിക്ക് രാജി സമർപ്പിക്കുകയായിരുന്നു.
കേരള കോൺഗ്രസ്-എം സ്ഥാനാർഥിയായി മത്സരിച്ചാണ് ജിൽസ് വിജയിച്ചത്.

കേരള കോൺഗ്രസ് നേതൃത്വമായുള്ള അഭിപ്രായ ഭിന്നത മൂലം മാസങ്ങളായി നേതൃത്വവുമായി അകന്നു കഴിയുകയായിരുന്നു. ജിൽസിന്‍റെ രാജിയോടെ നഗരസഭയുടെ കക്ഷി നില എൽഡിഎഫ് -13, യുഡിഎഫ് - 13 എന്ന നിലയിലായി. കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പിൽ എൽഡിഎഫ് സ്ഥാനാർഥി തോമസ് ചാഴികാടന്‍റെ തോൽവിയുമായി ബന്ധപ്പെട്ട് കൂറുമാറ്റ നിരോധന നിയമപ്രകാരം ജിൽസിനെ അയോഗ്യനാക്കണമെന്നാവശ്യപ്പെട്ട് കേരള കോൺഗ്രസ് - എം ജില്ലാ പ്രസിഡന്‍റ് ടോമി ജോസ് തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നൽകിയിരുന്നു.

ഈ പരാതി ചീഫ് ഇലക്ഷൻ കമ്മീഷണൻ തള്ളിയത് കഴിഞ്ഞ ദിവസമാണ്. എൽഡിഎഫ് സ്ഥാനാർഥിയായിരുന്ന തോമസ് ചാഴികാടന്‍റെ പരാജയവും യുഡിഎഫിലെ ഫ്രാൻസീസ് ജോർജിന്‍റെ വിജയവും ആഘോഷിച്ച് പിറവം ടൗണിൽ രണ്ടായിരം പേർക്ക് പിടിയും ബീഫ് കറിയും വിതരണം ചെയ്തിരുന്നു. കൂടാതെ ഫ്രാൻസീസ് ജോർജിന്‍റെ തെരഞ്ഞെടുപ്പ് പ്രചാരണങ്ങളിലും പങ്കെടുത്തിരുന്നു. ഇക്കാര്യങ്ങളൊക്കെ ടൂണ്ടിക്കാട്ടിയായിരുന്നു തെരഞ്ഞെടുപ്പ് കമ്മീഷനെ സമീപിച്ചത്.

District News

തദ്ദേശ തെരഞ്ഞെടുപ്പില്‍ ഇടതുമുന്നണി ചരിത്ര വിജയം നേടും: കേരള കോണ്‍ഗ്രസ്-എം

പത്തനംതിട്ട : തദ്ദേശ തെരഞ്ഞെടുപ്പില്‍ ഇടതുമുന്നണി ചരിത്ര വിജയം നേടുമെന്ന് കേരള കോണ്‍ഗ്രസ് - എം. എല്‍ഡിഎഫ് സ്ഥാനാര്‍ഥികളുടെ വിജയത്തിനായി ഒന്നിച്ച് പ്രവര്‍ത്തിക്കുവാന്‍ യോഗം തീരുമാനിച്ചു.

ജില്ലാ പ്രസിഡന്‍റ് സജി അലക്‌സ് അധ്യക്ഷത വഹിച്ച യോഗം പ്രമോദ് നാരായണന്‍ എംഎല്‍എ ഉദ്ഘാടനം ചെയ്തു. ഉന്നതാധികാര സമിതിയംഗങ്ങളായ ചെറിയാന്‍ പോളച്ചിറയ്ക്കൽ, ടി. ഒ. ഏബ്രഹാം, സംസ്ഥാന ജനറല്‍ സെക്രട്ടറിമാരായ അലക്‌സ് കോഴിമല, എലിസബേത്ത് മാമ്മന്‍ മത്തായി, ഏബ്രഹാം പി. സണ്ണി, ഡോ. വര്‍ഗീസ് പേരയില്‍, മനോജ് മാത്യു, ബിജോയ് തോമസ്, നിയോജക മണ്ഡലം പ്രസിഡന്‍റുന്മാരായ ജോര്‍ജ് ഏബ്രഹാം, കുര്യന്‍ മടയ്ക്കൽ,

സാം കുളപ്പള്ളി, അജി പാണ്ടിക്കുടി, സന്തോഷ് കോന്നി, ജില്ലാ ഭാരവാഹികളായ സോമന്‍ താമരച്ചാൽ, പി.കെ ജേക്കബ്, ജേക്കബ് മാമ്മന്‍ വട്ടശേരില്‍, ഷെറി തോമസ്, അഡ്വ. റഷീദ് മുളന്തറ, ജേക്കബ് ഇരട്ടപുളിക്കൽ, മാത്യു മരോട്ടിമൂട്ടില്‍, ബിബിന്‍ കല്ലംപറമ്പിൽ, സാം ജോയികുട്ടി, ജെറി അലക്‌സ്, രാജീവ് വഞ്ചിപ്പാലം,

ജില്ലാ പഞ്ചായത്തംഗം മായാ അനില്‍കുമാര്‍, പോഷക സംഘടനാ ഭാരവാഹികളായ തോമസ് മോഡി, മാത്യു നൈനാൻ, ജോജി പി. തോമസ്, ജോണ്‍ വി. തോമസ്, ബോബി കാക്കനാപ്പള്ളി, എം.സി. ജയകുമാർ, റിന്‍റോ തോപ്പില്‍, കെ. പി. രാജപ്പൻ, ധന്യ അന്നാ മാമ്മൻ, റോയി മാമ്മന്‍ എന്നിവര്‍ പ്രസംഗിച്ചു.

District News

വീട്ടമ്മമാർക്ക് 2000 രൂപ നൽകാമെന്ന വാഗ്ദാനം ഉടൻ നടപ്പിലാക്കണം: കേരള കോൺഗ്രസ് -എം

കൂടരഞ്ഞി: വീട്ടമ്മമാർക്ക് എൽഡിഎഫ് നൽകിയ തെരഞ്ഞെടുപ്പ് വാഗ്ദാനമായ പ്രതിമാസം 2000 രൂപ ധനസഹായം നൽകുമെന്നത് ഉടൻ നടപ്പിലാക്കണമെന്ന് കേരള കോൺഗ്രസ് -എം ജില്ലാ പ്രസിഡന്‍റ് ടി.എം. ജോസഫ് ആവശ്യപ്പെട്ടു.

കൂടരഞ്ഞി മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ പുതിയതായി തെരഞ്ഞെടുക്കപ്പെട്ട കേരള വനിതാ കോൺഗ്രസ് -എം ജില്ലാ ഭാരവാഹികൾക്ക് നൽകിയ സ്വീകരണ സമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. മണ്ഡലം പ്രസിഡന്‍റ് ഷൈജു കോയിനിലം അധ്യക്ഷത വഹിച്ചു.

കെ.എം പോൾസൺ, സിജോ വടക്കൻതോട്ടം, അഗസ്റ്റ്യൻ ചെമ്പ് കെട്ടിക്കൽ, അഡ്വ. ജിമ്മി ജോർജ്, ജോസഫ് ജോൺ, ജോർജ് തടത്തിൽ, നിധിൻ പുലക്കുടി എന്നിവർ പ്രസംഗിച്ചു. കേരള വനിതാ കോൺഗ്രസ് -എം ജില്ലാ പ്രസിഡന്‍റ് മേരി തങ്കച്ചൻ, വൈസ് പ്രസിഡന്‍റ് എൽസമ്മ മാണി, ജനറൽ സെക്രട്ടറി ഷിജി ജിമ്മി എന്നിവർ നേതൃത്വം നൽകി.

Latest News

Up