Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Panchayat

വെസ്റ്റ് എളേരിയിൽ പഞ്ചായത്ത് ജീവനക്കാരെ പൂട്ടിയിട്ടു

ഭീമനടി: വെസ്റ്റ് എളേരി പഞ്ചായത്ത് ഓഫീസിൽ വികലാംഗ ജീവനക്കാരനും വനിതാ ഉദ്യോഗസ്ഥരുമടക്കുള്ള നാലു ജീവനക്കാരെ ഒരു മണിക്കൂറോളം സമരാനുകൂലി പൂട്ടിയിട്ടു.

ഇന്നലെ രാവിലെ ഈ ജീവനക്കാർ ഓഫീസിലെത്തിയപ്പോൾ പ്രശ്നങ്ങൾ ഇല്ലായിരുന്നു. എന്നാൽ 11 ഓടെ ഒരാൾ പുറത്തുനിന്ന് പുതിയ താഴിട്ട് പൂട്ടി.

വിവരമറിഞ്ഞ് ചിറ്റാരിക്കാൽ പോലീസ് സ്ഥലത്തെത്തിയപ്പോഴേക്കും പൂട്ടിട്ടയാൾതന്നെ പുലിവാലാകുമെന്ന് ഭയന്ന് പൂട്ട് അഴിച്ചുമാറ്റുകയായിരുന്നു.

Kerala

ലീഗിന്‍റെ പിന്തുണയില്‍ ബിജെപിക്ക് സ്റ്റാന്‍ഡിംഗ് കമ്മിറ്റി അധ്യക്ഷസ്ഥാനം

കാസര്‍ഗോഡ്: പൈവളിഗെ പഞ്ചായത്തില്‍ മുസ്‌ലിം ലീഗ് അംഗത്തിന്‍റെ പിന്തുണയില്‍ സ്റ്റാന്‍ഡിംഗ് കമ്മിറ്റിയില്‍ ബിജെപിക്ക് വിജയം.

ബിജെപിയുടെ സുമന ജി. ഭട്ട് ആണ് ആരോഗ്യ-വിദ്യാഭ്യാസ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍പേഴ്‌സണായി തെരഞ്ഞെടുക്കപ്പെട്ടത്.

മുസ്‌ലിംലീഗ് അംഗം മൈമൂനത്തുല്‍ മിസ്‌റിയ ആണ് ബിജെപി അംഗത്തിനു വോട്ട് ചെയ്തത്. സിപിഎമ്മിന്‍റെ ദിനേശ്വരി നാഗേഷിനെതിരേയാണ് സുമന വിജയിച്ചത്. സുമന മൂന്നു വോട്ടും ദിനേശ്വരി നാഗേഷ് രണ്ടു വോട്ടും നേടി.

Kerala

ആലപ്പുഴയിലെ നാല് പഞ്ചായത്തുകളിൽ പക്ഷിപ്പനി സ്ഥിരീകരിച്ചു

ആലപ്പുഴ: ജില്ലയിൽ വീണ്ടും പക്ഷിപ്പനി. നാല് പഞ്ചായത്തിൽ കൂടി പക്ഷിപ്പനി സ്ഥിരീകരിച്ചു. അമ്പലപ്പുഴ നോർത്ത്, അമ്പലപ്പുഴ സൗത്ത്, കരുവാറ്റ, പള്ളിപ്പാട് പഞ്ചായത്തുകളിലാണ് പക്ഷിപ്പനി സ്ഥിരീകരിച്ചത്.

പക്ഷിപ്പനി നിയന്ത്രണത്തിന്‍റെ ഭാഗമായി പ്രഭവകേന്ദ്രങ്ങൾക്ക് ഒരു കിലോമീറ്റർ ചുറ്റളവിൽ വളർത്തു പക്ഷികളെ ശാസ്ത്രീയമായി കൊന്ന് നശിപ്പിക്കുന്ന (കള്ളിംഗ്) പ്രവർത്തനങ്ങൾ വെള്ളി, ശനി ദിവസങ്ങളിൽ നടത്തും. കോഴി താറാവ്, കാട എന്നിവ അടക്കം 13,785 വളർത്തു പക്ഷികളെ കള്ളിംഗ് നടത്തും.

10 കിലോമീറ്റർ ചുറ്റളവിലെ 33 തദ്ദേശ സ്ഥാപനങ്ങളിൽ ഒരാഴ്ച നിയന്ത്രണം ഏർപ്പെടുത്തി. പക്ഷികളുടെ മാംസം, മുട്ട എന്നിവ വിൽക്കാൻ പാടില്ലെന്നും പ്രഭവകേന്ദ്രങ്ങൾക്ക് ഒരു കിലോമീറ്റർ ചുറ്റളവിൽ മൂന്നു മാസത്തേക്ക് പക്ഷികളെ വളർത്താൻ പാടില്ലെന്നും നിർദേശമുണ്ട്.

Leader Page

മെംബർമാർ അടിയന്തരമായി ചെയ്യേണ്ടത്

തദ്ദേശ തെരഞ്ഞെടുപ്പിൽ വിജയിച്ച ജനപ്രതിനിധികൾ അടിയന്തരമായി ചെയ്യേണ്ട കാര‍്യങ്ങൾ ഇവയാണ്:

  • അതതു പ്രാദേശിക സർക്കാരുകളുടെ പദ്ധതിരേഖയുടെ കോപ്പി എല്ലാ മെമ്പർമാരും വാങ്ങിച്ചെടുക്കുക. ആവശ്യമായ കോപ്പി ഇല്ലെങ്കിൽ ഫോട്ടോകോപ്പി എടുത്ത് ബൈൻഡ് ചെയ്ത് എടുക്കാവുന്നതാണ്. ഇതിലേക്ക് വരുന്ന ചെലവ് പ്ലാൻ ചെലവുകളിൽ ഉൾപ്പെടുത്താം.
  • തങ്ങളുടെ വാർഡുകളിൽ എത്ര പ്രോജക്ട് ഉണ്ടെന്നും അവ ഏതെല്ലാമാണെന്നും പദ്ധതിരേഖയിൽ മാർക്ക് ചെയ്യുക. ഇവയുടെ നിർവഹണസ്ഥിതി എന്താണെന്നു പഠിക്കുക.
  • ഓരോ പ്രോജക്ടിന്‍റെയും നിർവഹണ ഉദ്യോഗസ്ഥന്മാർ ആരാണെന്നും എത്ര ശതമാനം തുക ചെലവായി എന്നും പദ്ധതികളുടെ നിർവഹണം എവിടെവരെ ആയെന്നും കണ്ടുപിടിക്കുക.
  • മാർച്ച് 31 കഴിഞ്ഞാൽ തുക ലാപ്സാകുന്നതുകൊണ്ട് തുടങ്ങിവച്ചിട്ടുള്ള പദ്ധതികൾ യുദ്ധകാല അടിസ്ഥാനത്തിൽ പൂർത്തിയാക്കാൻ വേണ്ട നടപടികൾ എടുക്കുക.
  • ചില പദ്ധതികൾ തുടങ്ങിയിട്ടില്ലാത്തവയും നടപ്പാക്കാൻ ബുദ്ധിമുട്ടുള്ളവയും ആയിരിക്കാം. അങ്ങനെയുള്ള പദ്ധതികൾ ഏതെന്നു കണ്ടുപിടിച്ചു പകരം പദ്ധതികൾ ഉണ്ടാക്കുക. ഇങ്ങനെ പദ്ധതികൾ രൂപപ്പെടുത്തുമ്പോൾ പഴയ പദ്ധതികൾ ഏതു സെക്‌ടറിൽ ആയിരുന്നുവോ ആ സെക‌്ടറിൽതന്നെ സപ്ളിമെന്‍ററി പ്രോജക്ടുകൾ ഉണ്ടാക്കണം . ഉദാഹരണമായി ഡബ്ല‍്യുസിപിയിൽപെട്ട പ്രോജക്ടിന്‍റെ സപ്ളിമെന്‍ററി പ്രോജക്ട് ഡബ്ല‍്യുസിപിയിൽതന്നെ ആയിരിക്കണം. പ്രൊഡക്ടിവ് സെക‌്ടറിലുള്ള പ്രോജക്ടുകളുടെ സപ്ളിമെന്‍ററി പ്രോജക്ട് പ്രൊഡക്ടീവ് സെക‌്ടറിലും സർവീസ് സെക‌്ടറിലുള്ള പ്രോജക്ടുകളുടെ സപ്ളിമെന്‍ററി പ്രോജക്ട് സർവീസ് സെക‌്ടറിലും ഇൻഫ്രാസ്ട്രക്ചറിലുള്ള പ്രോജക്ടുകളുടെ സപ്ളിമെന്‍ററി പ്രോജക്ട് ഇൻഫ്രാസ്ട്രക്ചറിലുംതന്നെ ആയിരിക്കണം.
  • പ്രാദേശിക സർക്കാരുകളിൽ രൂപപ്പെടുന്ന സപ്ളിമെന്‍ററി പ്രോജക്ടുകൾ എല്ലാം കൗൺസിൽ അംഗീകാരത്തോടെ നടപ്പിലാക്കാൻ തുടങ്ങുക.
  • ഈ സപ്ളിമെന്‍ററി പ്രോജക്ടുകൾ എല്ലാം അടുത്തതായി കൂടുന്ന ഡിപിസിയിൽ വച്ച് മുൻകാല പ്രാബല്യത്തോടുകൂടി അംഗീകാരം നേടിയെടുക്കുക.
  • ഡിപിസി രൂപീകരിച്ചു കഴിഞ്ഞാൽ ഉടൻതന്നെ ഈ സപ്ളിമെന്‍ററി പ്രോജക്ടുകൾ ഡിപിസിയുടെ മുൻപാകെ അവതരിപ്പിക്കുക.
  • വൈസ് ചെയർമാൻ/ വൈസ് പ്രസിഡന്‍റ് ഫിനാൻസ് സ്റ്റാൻഡിംഗ് കമ്മിറ്റിയുടെ എകസ് ഒഫീഷ്യോ ചെയർമാൻ ആയതിനാൽ ഫിനാൻസ് സ്റ്റാൻഡിംഗ് കമ്മിറ്റിയുടെ ചെയർമാനെ തെരഞ്ഞെടുക്കേണ്ട ആവശ്യമില്ല. അടുത്ത സാമ്പത്തിക വർഷത്തേക്കുള്ള ബജറ്റ് അവതരിപ്പിക്കുക എന്നത് വൈസ് ചെയർമാന്‍റെ/ വൈസ് പ്രസിഡന്‍റിന്‍റെ ചുമതലയാണ്. മാർച്ച് 31നകം ബജറ്റ് അവതരിപ്പിച്ചു പാസാക്കി എടുക്കേണ്ടതുള്ളതുകൊണ്ട് ബജറ്റ് രൂപീകരണത്തിന്‍റെ നടപടികൾ ഉടനെ തുടങ്ങാവുന്നതാണ്.

District News

കരിംകുളം പഞ്ചായത്തിൽ പുഷ്പം വിൻസന്‍റ് പ്രസിഡന്‍റ്;  ഷെർളി വൈസ് പ്രസിഡന്‍റ്

വിഴിഞ്ഞം : തീരദേശ പഞ്ചായത്തായ കരിംകുളത്ത് കോൺഗ്രസിൽ നിന്നുള്ള പുഷ്പം വിൻസന്‍റിനെ പ്രസിഡന്‍റായും ഷെർളിയെ വൈസ് പ്രസിഡന്‍റായും തെരഞ്ഞെടുത്തു.


ഇന്നലെ വൈകുന്നേരം നടന്ന കമ്മിറ്റിയിൽവിജയിച്ച് വന്ന 11 അംഗങ്ങളും പുഷ്പം വിൻസന്‍റിനെയും ഷെർളിയേയും അനുകൂലിച്ചുള്ള സമ്മതപത്രം ഒപ്പിട്ട് നൽകി. സ്വതന്ത്രനായി വിജയിച്ച ബിജോയ് കൂടി കോൺഗ്രസിനു പിന്തുണ നൽകിയതോടെ ഭരണപക്ഷത്തെ അംഗസംഖ്യ പന്ത്രണ്ടായി. 2010 മുതൽ 2015 വരെ വൈസ് പ്രസിഡന്‍റും 2015 മുതൽ 2020 വരെ അംഗവുമായിരുന്ന പുഷ്പം വിൻസന്‍റ് ഇക്കുറി പഞ്ചായത്തിലെ ആഴാങ്കൽ വാർഡിൽ നിന്നാണ് വിജയിച്ചത്.

കോൺഗ്രസിനെതിരായി ഒൻപത് റിബലുകൾ മത്സര രംഗത്തിറങ്ങിയെങ്കിലും എല്ലാവരെയും ഒറ്റപ്പെടുത്തിയ ജനം ആകെയുള്ള 18 സീറ്റിൽ 11 ലും കോൺഗ്രസിനെ വിജയിപ്പിച്ചു. വിജയത്തിനായി പ്രവർത്തിച്ച പുഷ്പം വിൻസന്‍റ് പ്രസിഡന്‍റാകുന്നതിൽ ആർക്കും എതിർശബ്ദമില്ലായിരുന്നു.

കൈപ്പത്തി ചിഹ്നത്തിൽ വോട്ട് തേടിയിറങ്ങിയ വിൻസന്‍റിനെ 180 വോട്ടിന്‍റെ ഭൂരിപക്ഷത്തിലാണ് ജനം വിജയിപ്പിച്ചത്. ജനകീയ പിന്തുണയും പ്രസിഡന്‍റാകുന്നതിനു തടസമില്ലാതായി. വൈസ് പ്രസിഡന്‍റായി ചെമ്പകരാമൻതുറയിൽനിന്നു വിജയിച്ചുവന്ന ഷെർളി, മുഹമ്മദൻ എൽപിഎസ് വാർഡിൽ നിന്നു വിജയിച്ച ധനലക്ഷ്മി എന്നിവരുടെ പേരുകളാണ് പരിഗണനയിലുണ്ടായിരുന്നത്.

ഇന്നലെ കൂടുതൽ അംഗങ്ങളുടെ പിന്തുണയോടെ ഷെർളിയെ വൈസ് പ്രസിഡന്‍റാ യി തെരഞ്ഞെടുത്തു. 2020- കോൺഗ്രസിനും ഇടതുപക്ഷത്തിനും തുല്യമായ സീറ്റുകളാണ് ലഭിച്ചത്.

സ്വതന്ത്രന്‍റെ പിന്തുണയോടെ എൽഡിഎഫ് ഭരണം തുടർന്നെങ്കിലും വൈസ് പ്രസിഡന്‍റായിരുന്ന അംഗം കോൺഗ്രസിനു പിന്തുണ നൽകിയതോടെ അവസാന രണ്ട് വർഷം ഇടതുപക്ഷത്തിന് ഭരണം നഷ്ടമായിരുന്നു. ഇക്കുറി കോൺഗ്രസിന് സ്വതന്ത്രമായി ഭരിക്കാനുള്ള സീറ്റ് നൽകിയാണ് ജനം അനുഗ്രഹിച്ചത്.


കഴിഞ്ഞ തവണ അവസാന വർഷമെങ്കിലും കോൺഗ്രസിന് ഭരിക്കാൻ അവസരം ലഭിച്ച കോവളം മണ്ഡലത്തിലെ ഏക പഞ്ചായത്തായിരുന്നു കരിംകുളം. ഇക്കുറി എല്ലാ പഞ്ചായത്തുകളും യുഡിഎഫിനു കീഴിൽ വന്നു.

Kerala

കെട്ടിടം ക്രമവല്‍ക്കാൻ കൈക്കൂലി; പഞ്ചായത്ത് ഓവര്‍സിയര്‍ വിജിലന്‍സ് പിടിയില്‍

ഇടുക്കി: കെട്ടിടം ക്രമവല്‍ക്കരിച്ച് നല്‍കുന്നതിനായി 50,000 രൂപ കൈക്കൂലി വാങ്ങിയ പഞ്ചായത്ത് ഓവര്‍സിയര്‍ വിജിലന്‍സ് പിടിയില്‍.

ഇടുക്കി ഉടുമ്പന്‍ചോല പഞ്ചായത്തില്‍ അഡീഷണല്‍ ചാര്‍ജ്ജുള്ള പാമ്പാടുംപാറ പഞ്ചായത്ത് ഓവര്‍സിയര്‍ സേനാപതി നാരുവെള്ളിയില്‍ എച്ച്. വിഷ്ണു ആണ് പിടിയിലായത്.

ഉടുമ്പന്‍ചോല ചതുരംഗപ്പാറയിലെ അനീഷ്‌കുമാറിന്‍റെ സ്ഥലത്തുള്ള കടമുറി വിപുലീകരിക്കുന്നതിന് അപേക്ഷ നല്‍കിയിരുന്നു. അധികമായി നിര്‍മിക്കുന്ന ഭാഗം റഗുലറൈസ് ചെയ്യുവാന്‍ വിഷ്ണു 50,000 രൂപ കൈക്കൂലി ആവശ്യപ്പെടുകയായിരുന്നു. ഇതിനായി ഓവര്‍സീയറെ നേരില്‍ കണ്ടപ്പോഴായിരുന്നു പണം ആവശ്യപ്പെട്ടത്.

പണം ആവശ്യപ്പെട്ട വിവരം അനീഷ്‌കുമാര്‍ ഇടുക്കി വിജിലന്‍സ് ഡിവൈഎസ്പിയെ അറിയിക്കുകയായിരുന്നു. വിജിലന്‍സിന്‍റെ ആവശ്യപ്രകാരം പണം കൈമാറുന്നതിനിടെയാണ് വിഷ്ണു പിടിയിലായത്. ഇയാളെ കോട്ടയം വിജിലന്‍സ് കോടതിയില്‍ ഹാജരാക്കും.

District News

പഞ്ചായത്ത് സാരഥികൾ

കൊക്കയാർ
യുഡിഎഫ്-7, എൽഡിഎഫ് -7


  1. മുക്കുളം - പി.ടി. അന്പിളി (യുഡിഎഫ്), 2. വടക്കേമല - കെ.എൽ. ദാനിയേൽ (യുഡിഎഫ്), 3. മേലോരം - ജോബി (എൽഡിഎഫ് സ്വതന്ത്രൻ), 4. കൊടികുത്തി - കോശി (എൽഡിഎഫ്), 5. മുളംകുന്ന് - ജെസമ്മ തോമസ് (എൽഡിഎഫ്), 6. ബോയ്സ് - സുഗുണൻ (എൽഡിഎഫ്), 7. പൂവഞ്ചി - സ്റ്റാൻലി സണ്ണി (യുഡിഎഫ്), 8. കൊക്കയാർ - സിജോ ഉള്ളാട്ട് (യുഡിഎഫ്), 9. പുളിക്കത്തടം - സോമിയ ഹാറൂൺ (എൽഡിഎഫ്), 10. നാരകംപുഴ - അയൂബ്ഖാൻ കട്ടപ്ലാക്കൽ (യുഡിഎഫ്), 11. കുറ്റിപ്ലാങ്ങാട് - അഞ്ജുമോൾ രാജേഷ് (എൽഡിഎഫ്), 12. വെംബ്ലി - രജനി രാജൻ (യുഡിഎഫ്), 13. കനകപുരം - ഷാലിയ (യുഡിഎഫ്), 14. ഏന്തയാർ ഈസ്റ്റ് - ശോഭന ഹരീഷ് (എൽഡിഎഫ്).

  2. പെരുവന്താനം
    യുഡിഎഫ്-10, എൽഡിഎഫ്-4
  3. 1. കൊടികുത്തി - സാലിഹ (എൽഡിഎഫ്), 2. പെരുവന്താനം - ഷിയാസ് മൂത്തേടത്ത് (യുഡിഎഫ്), 3. ചുഴുപ്പ് - റോസമ്മ തോമസ് (യുഡിഎഫ്), 4. അമലഗിരി - സെബാസ്റ്റ്യൻ ജോസഫ് (യുഡിഎഫ്), 5. ചെറുവള്ളിക്കുളം - ടോമി കെ. തോമസ് (യുഡിഎഫ്), 6. കണയങ്കവയൽ - ലിസി ജോസഫ് (യുഡിഎഫ്), 7. വെള്ളാനി - മിനി വിനോദ് (യുഡിഎഫ്), 8. മൂഴിക്കൽ - കെ.എസ്. രഞ്ജു (യുഡിഎഫ്), 9. കുപ്പക്കയം - എം.സി. സുരേഷ് (എൽഡിഎഫ്), 10. കപ്പാലുവേങ്ങ - സംഗീത ജോസഫ് (യുഡിഎഫ്), 11. തെക്കേമല - കെ.ആർ. വിജയൻ (യുഡിഎഫ്), 12. പാലൂർക്കാവ് - മേരിക്കുട്ടി (യുഡിഎഫ്), 13. കടമാൻകുളം - ബിജുമോൻ പി.ആർ. (എൽഡിഎഫ്), 14. മുണ്ടക്കയം ഈസ്റ്റ് - ആർ. ചന്ദ്രബാബു (എൽഡിഎഫ്).

  4. അറക്കുളം
    യുഡിഎഫ് -10, എൽഡിഎഫ് -4, ബിജെപി 2

  5. വാർഡ് 1 അറക്കുളം, പി.എ. വേലുക്കുട്ടൻ - ബിജെപി, 2 കാവുംപടി, എൻ.കെ.അനിൽകുമാർ - യുഡിഎഫ്, 3 കരിപ്പലങ്ങാട്, ഇമ്മാനുവൽ സൈമണ്‍ - യുഡിഎഫ്, 4 കുളമാവ് -സ്മിത -എൽഡിഎഫ്, 5 ഉറുന്പുള്ള് മണിയമ്മ - യുഡിഎഫ്, 6 ജലന്തർ കെ.കെ. ആശാമോൾ -ബിജെപി, 7 പതിപ്പള്ളി, അനു ഗോപിനാഥ് - യുഡിഎഫ്, 8 എടാട്, പുഷ്പകുമാർ - യുഡിഎഫ്, വാർഡ് 9, ഇലപ്പള്ളി പി.ഡി. സുമോൻ -എൽഡിഎഫ്, 10 കണ്ണിക്കൽ, പി.ജെ. മേരിക്കുട്ടി -യുഡിഎഫ്, 11 കെഎസ്ഇബി കോളനി, സുശീല ഗോപി - എൽഡിഎഫ്, 12. മൂലമറ്റം, ഉഷ ഗോപിനാഥ്- യുഡിഎഫ്, 13. അശോക, കെ.എസ്.വിനോദ് - യുഡിഎഫ്, 14. 12-ാം മൈൽ- ബിജു ജോസഫ്- യുഡിഎഫ്, 15 മൂന്നുങ്കവയൽ, കെ.ജെ. ലിസി - യുഡിഎഫ്.

  6. കരിങ്കുന്നം
    യുഡിഎഫ് - 11, എൽഡിഎഫ് -1, എഎപി -1, ബിജെപി -1.

  7. കരിങ്കുന്നം: പഞ്ചായത്തിൽ യുഡിഎഫ് മിന്നും ജയം നേടി. വാർഡ് 1. ജൂലി എലിസബത്ത് -യുഡിഎഫ്, 2 - ടിന്‍റു ജോസ് -യുഡിഎഫ്, 3 - ജിഷ തോമസ് -യുഡിഎഫ്, 4 - ഷൈനി ജോമോൻ -യുഡിഎഫ്, 5-ലില്ലി ജോയി -യുഡിഎഫ്, 6 -കെ.എം.ജോസഫ് -യുഡിഎഫ്, 7- ടി.സി.ജോസഫ് -യുഡിഎഫ്, 8 - ജോബി കൂട്ടക്കല്ലുങ്കൽ -യുഡിഎഫ്, 9 - ശ്രീജിത്ത് രാജപ്പൻ -യുഡിഎഫ്, 10- സജി ഫിലിപ്പ് ചെറുശേരിൽ -യുഡിഎഫ്, 11- സോണി തേക്കുംമൂട്ടിൽ -യുഡിഎഫ്, 12 - കെ.ജി.ദിനകർ കണ്ണോളിൽ -എൽഡിഎഫ്, 13- ബീന കുര്യൻ -ആം ആദ്മി പാർട്ടി, 14- സന്ധ്യ അജിമോൻ -ബിജെപി.

  8. കുടയത്തൂർ
    യുഡിഎഫ് -6, എൽഡിഎഫ്-2, സ്വതന്ത്രർ - 2, ബിജെപി - 4

  9. കുടയത്തൂർ: പഞ്ചായത്തിൽ മുൻതൂക്കം യുഡിഎഫിന്. വാർഡ് 1 കുടയത്തൂർ നോർത്ത് -പി.ആർ. ചന്ദ്രൻ -എൽഡിഎഫ്, 2 കൈപ്പ - തോമസ് സഖറിയാസ് - എൽഡിഎഫ്, 3 ഞരളന്പുഴ- കെ.കെ. മുരളീധരൻ - യുഡിഎഫ്, 4 കാഞ്ഞാർ - യു.ഡി. നസിയ- യുഡിഎഫ്, 5 കൂവപ്പള്ളി - റോണിയോ ജെറീഷ് -യുഡിഎഫ്, 6 ചക്കികാവ് - റോജി - യുഡിഎഫ്, 7 മോർക്കാട് - അജി മോഹനൻ-ബിജെപി, 8 കുടയത്തൂർ ഈസ്റ്റ്- പുഷ്പ വിജയൻ - യുഡിഎഫ്, 9 കുടയത്തൂർ സെൻട്രൽ - തസ്നി ഷെഫീഖ് സ്വത , 10 കുടയത്തൂർ വെസ്റ്റ് - ബിന്ദു സുധാകരൻ - ബിജെപി ,11 അടൂർമല - ഷീബ ചന്ദ്രശേഖരപിള്ള - ബിജെപി, 12 കോളപ്ര സൗത്ത് -കെ.യു. ബിജു -ബിജെപി, 13 ശങ്കരപ്പള്ളി - പ്രതിഭ ജിജു - സ്വത , 14 കോളപ്ര -തലയനാട് ഫ്രാൻസീസ് - യുഡിഎഫ്.

  10. സേനാപതി

  11. വാർഡ് 1. റെജി ഷാജി (എൽഡിഎഫ്), 2. കെ.പി. സുരേഷ് (എൽഡിഎഫ്), 3. സണ്ണി ചാക്കോ (എൽഡിഎഫ്), 4. അരുൺ അശോകൻ (എൽഡിഎഫ്), 5. പി.ഡി.നീതുമോൾ (എൽഡിഎഫ്), 6. പി.പി. എൽദോസ് (എൽഡിഎഫ്) , 7. തുളസി ബാബു (എൽഡിഎഫ്), 8. സിന്ധു സണ്ണി (എൽഡിഎഫ്), 9. എൽദോസ് ചെറിയാൻ (യുഡിഎഫ്), 10. ആൻ്റോ തോമസ് (എൽഡിഎഫ്), 11. നിർമ്മല മോഹനൻ (എൽഡിഎഫ്), 12. ഡെയ്സി സൈമൺ (യുഡിഎഫ്), 13. നോബർട്ട് ജോസഫ് (യുഡിഎഫ്), 14. അനിത ഷാജി (എൽഡിഎഫ്).

  12. രാജാക്കാട്
    യുഡിഎഫ് -10, എൽഡിഎഫ് - 3, സ്വതന്ത്രൻ -1

  13. വാർഡ് 1 - ബാബു ജോസഫ് (കോൺ.), 2- സന്ധ്യ ബൈജു (കേരള കോൺ.), 3-സി.ആർ രാജു (സിപിഎം), 4- കിങ്ങിണി രാജേന്ദ്രൻ (കോൺ.), 5- ടി.കെ. ശ്രീജ (കോൺ.), 6 - ആശ അജിമോൻ (സിപിഎം), 7- മിനി ബേബി (കോൺ.), 8- ജോഷി കന്യാക്കുഴി (കോൺ.), 9- സുധീർ കോട്ടക്കുടി, 10 - ബിന്ദു ജീവൻകുമാർ (സിപിഐ), 11 - സാജു ഏബ്രാഹം പഴപ്ലാക്കൽ (കോൺ.), 12-ടി. കെ. സുജിത് (കോൺ.), 13 - ഗീത പ്രസാദ് (കോൺ.), 14- ബെന്നി പാലക്കാട്ട് (കോൺ.).

  14. മണക്കാട്
    യുഡിഎഫ് -5, എല്‍ഡിഎഫ് -5, 20-ട്വന്‍റി-2, ബിജെപി -2

  15. വാര്‍ഡ് 1. പാറക്കടവ് ജെസി ജോണി -ട്വന്റി 20, 2. അരിക്കുഴ അഞ്ജു ചന്ദ്രന്‍- യുഡിഎഫ്, 3. മന്നത്താംചേരി നോജ് പി. ജോസ്- യുഡിഎഫ്, 4. ആല്‍പ്പാറ വത്സ ജോണ്‍ - എല്‍ഡിഎഫ്, 5. ചിറ്റൂര്‍ പ്രിന്‍സി കുര്യന്‍-യുഡിഎഫ്, 6. കുന്നത്തുപാറ - ബി. ഹരി-എല്‍ഡിഎഫ്.
    7. മണക്കാട് ജീന അനില്‍ - ബിജെപി 8. മൈലാടുംപാറ -പി.കെ. ഗീത- ബിജെപി 9. പുതുപ്പരിയാരം - ഉഷ ജേക്കബ്- യുഡിഎഫ്, 10. പെരിയാമ്പ്ര - ജോമോന്‍ ഫിലിപ്പ്-എല്‍ഡിഎഫ് 11. നെടിയശാല റെജി കുന്നംകോട്ട് - എല്‍ഡിഎഫ്, 12. കോലടി - മേഴ്‌സി സ്‌കറിയ -എല്‍ഡിഎഫ്, 13. വഴിത്തല ക്ലമന്റ് ഇമ്മാനുവല്‍ -യുഡിഎഫ്, 14 എരുമേലിക്കര ഇ.ജി. ഗീതു -ട്വന്‍റി 20.

  16. കാമാക്ഷി
    ആകെ സീറ്റ് - 15, യുഡിഎഫ്-12, എൽ ഡി എഫ് - 3

  17. വാർഡ് 1 - ഫിലോമിന സാജു (എൽഡിഎഫ്), 2 - ഷേർളി ജോസഫ് ( എൽഡിഎഫ്), 3 - റെജി മുക്കാട്ട് (എൽഡിഎഫ്), 4 - വത്സമ്മ ( യുഡിഎഫ്), 5 - ഓമന ശിവൻകുട്ടി ( യുഡിഎഫ്), 6- സോണിയ തോമസ് (യുഡിഎഫ്), 7- അഡ്വ. ഷെബിൻ തോമസ് (യുഡിഎഫ്), 8 - ഷീബ തോമസ് (യുഡിഎഫ്), 9 - ജോബിൻ മാത്യു (യുഡിഎഫ്, 10 - മഹേഷ് മഠത്തിനകത്ത് (യുഡിഎഫ്), 11 - ജോയി കാട്ടുപാലം (യുഡിഎഫ്), 12 - രതീഷ് പനവേലിപ്പറമ്പിൽ (യുഡിഎഫ്), 13 - ഷൈനി ബാബു (യുഡിഎഫ്), 14 - ടി.എൻ. ബിജു (യുഡിഎഫ്), 15- സാലി സാബു (യുഡിഎഫ്).

  18. വണ്ണപ്പുറം
    യുഡിഎഫ് -16, എല്‍ഡിഎഫ് -2, സ്വതന്ത്രന്‍ -1

  19. വാര്‍ഡ് 1 വലിയകണ്ടം - ഷാമിന ഹബീബ് -യുഡിഎഫ്,
    2 വെള്ളക്കയം - ടി.യു. ജോസഫ്- കോണ്‍ഗ്രസ്, 3 രാജഗിരി - മിനി പ്രിന്‍സ് -കേരള കോണ്‍ഗ്രസ്, 4 പട്ടയക്കുടി -ചന്ദ്രിക സാമുവല്‍ - യുഡിഎഫ്, 5 കള്ളിപ്പാറ - മനോജ് തോട്ടത്തില്‍-യുഡിഎഫ്, 6 മുണ്ടന്‍മുടി - ജോര്‍ജ് അഗസ്റ്റിന്‍ -കോണ്‍ഗ്രസ്, 7 എഴുപതേക്കര്‍ - ജോസഫ് അറക്കതോട്ടം -യുഡിഎഫ്, 8 വെണ്‍മറ്റം അജിത ദിനേശന്‍ -എല്‍ഡിഎഫ്, 9. ചീങ്കല്‍സിറ്റി - സുബൈദ സുബൈര്‍ -യുഡിഎഫ്, 10 കൂവപ്പുറം - ഷൈനി സന്തോഷ്-യുഡിഎഫ്.
    11 വണ്ണപ്പുറം ടൗണ്‍സൗത്ത്- വിഘ്‌നേശ്വര്‍ ശശി-യുഡിഎഫ്, 12കാളിയാര്‍ - രജനി ഷിബു-എല്‍ഡിഎഫ്, 13 മുള്ളന്‍കുത്തി - അനീഷ് കിഴക്കേല്‍ -യുഡിഎഫ്, 14 ഒറകണ്ണി -ഒ.വി.കണ്ണന്‍ -സ്വത, 15 വണ്ണപ്പുറം ടൗണ്‍നോര്‍ത്ത്- ബീന സിദ്ധാര്‍ഥന്‍ - കോണ്‍ഗ്രസ്, 16 അമ്പലപ്പടി -എം.ഐ.ഷെമീറ- യുഡിഎഫ്, 17 കലയന്താനി - ടി.കെ.നസിയ-യുഡിഎഫ്, 18 ഒടിയപാറ - സ്‌നേഹമെറിന്‍-യുഡിഎഫ്, 19 മുള്ളരിങ്ങാട് -ജിജോ ജോസഫ്- യുഡിഎഫ്.

District News

ജില്ലാ പഞ്ചായത്തിൽ എൽഡിഎഫ് തന്നെ

തൃശൂർ: ജില്ലാ പഞ്ചായത്ത് നിലനിർത്തി എൽഡിഎഫ്. തുടർച്ചയായി മൂന്നാംതവണയാണ് എൽഡിഎഫ് ഭരണം നിലനിർത്തുന്നത്.


അതേസമയം യുഡിഎഫ് നില മെച്ചപ്പെടുത്തി. അഞ്ചു സീറ്റിൽനിന്ന് ഒന്പതു സീറ്റിലേക്കെത്തി. പലയിടത്തും മികച്ച പോരാട്ടമാണു കാഴ്ചവച്ചത്. എൽഡിഎഫിന്‍റെ കോട്ടകളെന്നു വിശേഷിപ്പിച്ച ഇടങ്ങളിലെല്ലാം കടുത്ത പോരാട്ടം നടന്നു. ചേർപ്പ് ഡിവിഷൻ പിടിച്ചെടുത്തതും പീച്ചി, തിരുവില്വാമല, തൃപ്രയാർ ഡിവിഷനുകളിൽ നേരിയ മാർജിനിൽ പരാജയപ്പെട്ടതും ശ്രദ്ധേയമായ മത്സരങ്ങളായിരുന്നു. പീച്ചിയിൽ വെറും 57 വോട്ടുകൾക്കാണ് എൽഡിഎഫിലെ പി.എസ്. വിനയൻ വിജയിച്ചത്.


ഇത്തവണ വനിതയ്ക്കാണു ജില്ലാ പഞ്ചായത്ത് പ്രസിഡന്‍റ് സ്ഥാനം. 14,623 വോട്ടുകളുടെ ഭൂരിപക്ഷത്തിൽ വാഴാനി ഡിവിഷനിൽനിന്നു വിജയിച്ച സിപിഎമ്മിന്‍റെ മേരി തോമസ് തന്നെയായിരിക്കും ജില്ലാ പഞ്ചായത്ത് പ്രസിഡന്‍റ്. മുൻ ജില്ലാ പഞ്ചായത്ത് പ്രസിഡന്‍റ് കൂടിയാണ് മേരി തോമസ്.ശക്തമായ മത്സരം കാഴ്ചവയ്ക്കുമെന്ന് അവകാശപ്പെട്ട എൻഡിഎയ്ക്ക് പക്ഷേ, ജില്ലാ പഞ്ചായത്തിൽ കാര്യമായി ഒന്നും ചെയ്യാനായില്

District News

പുളിങ്കുന്ന് പഞ്ചായത്ത്

ചമ്പക്കുളം: കുട്ടനാട്ടിലെ ഏക എന്‍ജിനിയറിംഗ് കോളജ്, താലൂക്ക് ആശുപത്രി എന്നിവ സ്ഥിതി ചെയ്യുന്നത് പുളിങ്കുന്ന് പഞ്ചായത്തിലാണ്


യുഡിഎഫ് കഴിഞ്ഞ രണ്ടു തവണയായി ഇവിടെ ഭരണം നടത്തുന്നു. 2018ലെ പ്രളയകാലത്ത് കുട്ടനാട്ടില്‍ മികച്ച ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ നടത്തി കുട്ടനാടിന് മൊത്തം മാതൃകയായി.


ഒറ്റനോട്ടത്തിൽ


പതിനാറ് വാര്‍ഡുകളുള്ള പഞ്ചായത്തില്‍ യുഡിഎഫ്-9 എല്‍ഡിഎഫ്-6 ബിജെപി-1 എന്നതായിരുന്നു കക്ഷി നില. യുഡിഎഫിലെ ഒരംഗത്തെ സംസ്ഥാന ഇലക‌്ഷന്‍ കമ്മീഷന്‍ അയോഗ്യയാക്കിയെങ്കിലും ഭരണത്തില്‍ മാറ്റം ഉണ്ടായില്ല.

 

പുന്നപ്ര തെക്ക് പഞ്ചായത്ത്


അമ്പലപ്പുഴ: ജില്ലയിലെ അമ്പലപ്പുഴ താലൂക്കില്‍ അമ്പലപ്പുഴ ബ്ലോക്കിലാണ് 9.15 ചതുരശ്ര കിലോമീറ്റര്‍ വിസ്തൃതിയുള്ള പുന്നപ്ര തെക്ക് ഗ്രാമപഞ്ചായത്ത് സ്ഥിതി ചെയ്യുന്നത്. ദേശീയപാതയ്ക്കു കിഴക്കും പടിഞ്ഞാറുമായി 17 വാര്‍ഡുകളായിരുന്ന പുന്നപ്ര തെക്ക് പഞ്ചായത്ത് വാര്‍ഡ് വിഭജനത്തോടെ 19 വാര്‍ഡുകളായി. ഇതില്‍ പവര്‍ ഹൗസ് വാര്‍ഡ് ജാതി സംവരണമാണ്.


പുന്നപ്ര വയലാറിന്‍റെ ചരിത്രം പേറുന്ന സ്മൃതി മണ്ഡപം നിലകൊള്ളുന്നതും പഞ്ചായത്തിലെ ഒന്നാം വാര്‍ഡിലാണ്. ഒറ്റപഞ്ചായത്തായിരുന്ന പുന്നപ്ര വടക്കും തെക്കുമായി വിഭജിച്ചതിനുശേഷം സിപിഎമ്മാണ് ഭരിക്കുന്നത്.

 

നേട്ടങ്ങൾ...

•ആരോഗ്യം, വിദ്യാഭ്യാസം, പാര്‍പ്പിടം, മാലിന്യവിമുക്തനാട് തുടങ്ങിയവയില്‍ ശ്രദ്ധ കേന്ദ്രീകരിച്ചു.
•ജില്ലാ ശുചിത്വ മിഷന്‍ അംഗീകാരത്തോടൊപ്പം പദ്ധതി ചെലവില്‍ സംസ്ഥാന തലത്തില്‍ രണ്ടാം സ്ഥാനം പുന്നപ്ര തെക്ക് പഞ്ചായത്ത് പ്രവര്‍ത്തന മികവിന് ലഭിച്ച അംഗീകാരമാണ്.
•വിദ്യാലയങ്ങളില്‍ വണ്‍ ടേബിള്‍ വണ്‍ ചെയര്‍ പദ്ധതി.
•പുന്നപ്ര ഗവ. സിവൈഎംഎ സ്കൂളിന് ആധുനിക കെട്ടിടം.
•ദേശീയപാത വികസനത്തിന്‍റെ ഭാഗമായി പൊളിച്ചുമാറ്റിയ മാര്‍ക്കറ്റ് കെട്ടിടം മാറ്റി സ്ഥാപിച്ചു.
•ആധുനിക ശ്മശാനം, വനിതകളുടെ ഫിറ്റ്‌നസ് സെന്‍റര്‍, വിയാനി ഖാദി ഭവന്‍ എന്നിവയുടെ നിര്‍മാണം നടത്തി
•വിവിധ അങ്കണവാടികളുടെ ആധുനികവത്്കരണം നടത്തി.

 

നേട്ടങ്ങൾ...

•എന്നും വെള്ളക്കെട്ടുകൊണ്ട് ബുദ്ധിമുട്ടുന്ന പഞ്ചായത്തിലെ ഭൂരിപക്ഷം ഗ്രാമീണ റോഡുകളും നവീകരിച്ചു.
• പഞ്ചായത്തിലെ എല്ലാ വാര്‍ഡുകളിലും മിനി എംസിഎഫുകള്‍ സ്ഥാപിക്കുകയും വീടുകളില്‍ മാലിന്യം ശേഖരിക്കാന്‍ ബയോ കംപോസ്റ്റ് ബിന്നുകള്‍ വിതരണം നടത്തുകയും ചെയ്തു.
• ലൈഫ് പദ്ധതിയില്‍ 32 ഭൂരഹിതര്‍ക്ക് ഭൂമി വാങ്ങി നല്കി. മുന്നൂറോളം വീടുകള്‍ നിര്‍മിച്ചു.
• ടേക്ക് എ ബ്രേക്ക് പദ്ധതിയില്‍ ഉള്‍പ്പെടുത്തി ശുചിമുറികള്‍ സ്ഥാപിച്ചു.
• കുട്ടനാട് ശുദ്ധജല പദ്ധതിക്കായി ഓവര്‍ഹെഡ് ടാങ്ക് നിര്‍മിക്കാനുള്ള ഭൂമി ഏറ്റെടുത്ത് നല്കി.
• എല്ലാ വാര്‍ഡുകളിലും വഴിവിളക്കുകള്‍ സ്ഥാപിച്ചു പ്രകാശിപ്പിച്ചു.
• പഞ്ചായത്തിന് കീഴിലുള്ള സ്‌കൂളുകളില്‍ പ്രഭാതഭക്ഷണ പദ്ധതി നടപ്പിലാക്കി.
• പ്രധാന തോടുകളിലെ പോളയും മാലിന്യവും നീക്കം ചെയ്ത് കായലിലേക്കുള്ള നീരൊഴുക്ക് ശക്തിപ്പെടുത്തി. തോടുകളുടെ ആഴം കൂട്ടി

 

കോട്ടങ്ങൾ...


• ലൈഫ് പദ്ധതിയില്‍ ഭരണസമിതിയുടെ അലംഭാവം മൂലം നിരവധി കുടുംബങ്ങള്‍ക്ക് വീടുകള്‍ വയ്ക്കാനുള്ള അവസരം നഷ്ടപ്പെട്ടു.
• വിദ്യാഭ്യാസത്തിന്‍റെ അടിസ്ഥാന കേന്ദ്രങ്ങളായ അങ്കണവാടികളുടെ പ്രവര്‍ത്തനത്തിന് യാതൊരു നടപടിയും സ്വീകരിക്കുകയോ ഒഴിവുകള്‍ നികത്തുകയോ ചെയ്തില്ല.
• പഞ്ചായത്തില്‍ സ്ഥാപിച്ചിട്ടുള്ള പകല്‍വീടിന്‍റെ പ്രവര്‍ത്തനം നടപ്പാക്കിയില്ല.
• കെട്ടിടം അറ്റകുറ്റപ്പണികള്‍ നടത്താത്തതിനാല്‍ മാവേലി സ്റ്റോര്‍ അടച്ചുപൂട്ടി, മൃഗാശുപത്രി, കൃഷിഭവന്‍ പ്രവര്‍ത്തനങ്ങള്‍ താളം തെറ്റി
• സ്ഥലം ഏറ്റെടുക്കുന്നതിലെ കാലതാമസം മൂലം ശുദ്ധജലപദ്ധതി യഥാസമയം നടപ്പില്‍ വരുത്താന്‍ സാധിച്ചില്ല.

 

കോട്ടങ്ങൾ...

 

•കാര്‍ഷികമേഖലയെ സമ്പൂര്‍ണമായി അവഗണിച്ചു.
•തീരദേശ മേഖലയെ തിരിഞ്ഞുനോക്കിയില്ല.
• കര്‍ഷകര്‍ കൊയ്ത നെല്ല് സംഭരിക്കാന്‍ നടപടി സ്വീകരിച്ചില്ല.
•നെല്ലുവില കൃത്യസമയത്ത് വാങ്ങിക്കൊടുക്കാന്‍ ഇടപെട്ടില്ല.
•പാടശേഖങ്ങളുടെ ബണ്ട് നിര്‍മാണത്തിന് സബ്‌സിഡികള്‍ ലഭ്യമാക്കിയില്ല.
•പച്ചക്കറി കര്‍ഷകരെ അവഗണിച്ചു.
•ലൈഫ് പദ്ധതിയില്‍ ഉള്‍പ്പെട്ടവര്‍ക്ക് കൃത്യമായി ഗഡുക്കള്‍ നല്‍കിയില്ല.
•മത്സ്യത്തൊഴിലാളി മേഖലയില്‍ ഭവന, റിപ്പയറിംഗ്, ശുചിമുറി പദ്ധതി അടക്കം പലതും ഇല്ലാതാക്കി.
•കടലാക്രമണ സംരക്ഷണ നടപടികള്‍ ഏകോപിപ്പിക്കാന്‍ സാധിച്ചില്ല.
•പഞ്ചായത്തിലെ ഗ്രാമീണ റോഡുകളുടെ അവസ്ഥ പരമദയനീയം.
•ശുദ്ധജലവിതരണം പലപ്പോഴും മുടങ്ങുന്നു.
•പട്ടികജാതി-പട്ടികവര്‍ഗ വിഭാഗങ്ങളുടെ ഭവന പദ്ധതി പൂര്‍ത്തിയാക്കിയില്ല. അവരുടെ വീടുകള്‍ റിപ്പയര്‍ ചെയ്യാനുള്ള സാമ്പത്തിക സഹായവും നല്‍കിയില്ല.
•കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളുടെ ചില പദ്ധതികള്‍ മാത്രം നടപ്പാക്കി അതിന്‍റെ പേരില്‍ അവാര്‍ഡുകളും മറ്റും വാങ്ങി ഗിമ്മിക്ക് കാണക്കുന്നു.

 

മന്ത്രി സഹോദരി വാർഡിലേക്ക് മത്സരിക്കും


മാന്നാർ: മന്ത്രിയുടെ സുഹോദരി വാർഡിലേക്ക് മത്സരിക്കുന്നു. കൃഷിമന്ത്രി പി. പ്രസാദിന്‍റെ സഹോദരി സുജാതയാണ് മത്സരിക്കുന്നത്. മാന്നാർ പഞ്ചായത്ത് 16-ാം വാർഡിൽ എൽഡിഎഫ് സ്ഥാനാർഥിയായിട്ടാണ് മത്സരിക്കുന്നത്. എൽഡിഎഫിൽ സിപിഐക്ക് ലഭിച്ച സീറ്റിലാണ് സുജാത മത്സരിക്കുന്നത്.

District News

സമ്പൂർണ ഡിജിറ്റലൈസ്ഡ് പഞ്ചായത്തായി മൂപ്പൈനാട്

കൽപ്പറ്റ: ജില്ലയിലെ രണ്ടാമത്തെ സമ്പൂർണ ഡിജിറ്റലൈസ്ഡ് ഗ്രാമപഞ്ചായത്തായി മൂപ്പൈനാട്. സമ്പൂർണ ഡിജിറ്റലൈസ്ഡ് പ്രഖ്യാപനം ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്‍റ് ആർ. ഉണ്ണികൃഷ്ണൻ നിർവഹിച്ചു.

തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ പരിധിയിൽ ഭൂമിശാസ്ത്ര, സാമൂഹിക, സാമ്പത്തിക, അടിസ്ഥാന സൗകര്യ സംബന്ധമായ വിവരങ്ങൾ ഡിജിറ്റൽ രീതിയിൽ ശേഖരിക്കുകയും സൂക്ഷിക്കുകയും വിശകലനം ചെയ്യുകയും ചെയ്യുന്ന ഒരു സമഗ്ര സംവിധാനമായ ദൃഷ്ടി പോർട്ടലിലൂടെയാണ് ഡിജിറ്റൽവത്കരണം സാധ്യമാക്കിയത്.

തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ അതിർത്തി, വാർഡ് അതിർത്തികൾ, കെട്ടിടങ്ങളുടെ സ്ഥാനം, തരം, വീടുകളിലെ സാമൂഹിക ആരോഗ്യ വിവരങ്ങൾ, വ്യാപാര സ്ഥാപനങ്ങളുടെ വിവരങ്ങൾ എന്നിവ കൃത്യമായ അളവുകളോടെ വിശദമായ വിവരങ്ങൾ ലഭിക്കും.

റോഡുകൾ, പാലങ്ങൾ, കൾവേർട്ടുകൾ, ജലവിതരണം, ഡ്രൈനേജ്, വൈദ്യുതി ലൈൻ തുടങ്ങിയ അടിസ്ഥാന സൗകര്യങ്ങൾ ഫോട്ടോകൾ സഹിതം രേഖപ്പെടുത്തും.

കെട്ടിട വിസ്തൃതി ലേസർ സർവേ വഴി കൃത്യമായി രേഖപ്പെടുത്തുകയും തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളിൾ നിലവിലുള്ള വിശദാംശങ്ങളുമായി താരതമ്യം ചെയ്യുന്നതിനാലും അനധികൃത നിർമാണങ്ങൾ കണ്ടെത്താനും അനധികൃത ഉപയോഗവും വരുമാന നഷ്ടം തടഞ്ഞ് പ്രാദേശിക സ്ഥാപനങ്ങൾക്ക് വരുമാന വർധനവ് ഉറപ്പാക്കാം.

തദ്ദേശ സ്വയം ഭരണസ്ഥാപനങ്ങളിലെ ഓരോ വീടുകളിലെയും വ്യക്തിഗത വിവരങ്ങൾ ശേഖരിക്കുന്നതിനാൽ വിദ്യാഭ്യാസം, തൊഴിൽ, പെൻഷൻ, ആരോഗ്യവിവരങ്ങൾ തുടങ്ങി ജനങ്ങളുടെ ആവശ്യങ്ങൾ നിറവേറ്റാൻ സാധിക്കും.

വെള്ളപ്പൊക്കം, മണ്ണിടിച്ചിൽ തുടങ്ങിയ അപ്രതീക്ഷിത ദുരന്തങ്ങളെ നേരിടാനും തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളുടെ ഭൂപ്രകൃതി, സ്ഥാനം എന്നിവയ്ക്കനുസരിച്ച് സംഭവിക്കാൻ സാധ്യതയുള്ള ദുരന്തങ്ങൾ ഒഴിവാക്കാനും പരിസ്ഥിതി സംരക്ഷണ നടപടികൾ ആസൂത്രണം ചെയ്യുന്നതിനും ആവശ്യമായ ശാസ്ത്രീയ ഡാറ്റാബേസ് ദൃഷ്ടി പോർട്ടലിൽ ലഭ്യമാണ്.

തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾക്കായി ഊരാളുങ്കൽ ലേബർ കോണ്‍ട്രാക്ട് കോ ഓപറേറ്റീവ് സൊസൈറ്റിയാണ് ജിഐഎസ് അധിഷ്ഠിത ദൃഷ്ടി വെബ് പോർട്ടൽ വികസിപ്പിച്ചത്.

District News

ഇലന്തൂര്‍ ബ്ലോക്ക് പഞ്ചായത്ത് ഓഡിറ്റോറിയം ഉദ്ഘാടനം ചെയ്തു

ഇലന്തൂർ: ബ്ലോക്ക് പഞ്ചായത്തിന്‍റെ പുതിയ ഓഡിറ്റോറിയം മന്ത്രി വീണാ ജോര്‍ജ് ഉദ്ഘാടനം ചെയ്തു. വീണാ ജോര്‍ജ് എംഎല്‍എയുടെ 2022-23 വര്‍ഷത്തെ ആസ്തി വികസന ഫണ്ടില്‍ നിന്ന് 60 ലക്ഷം രൂപ ചെലവഴിച്ചാണ് നിര്‍മാണം നടത്തിയത്.

ബ്ലോക്ക്പഞ്ചായത്ത് പരിപാടികളോടൊപ്പം പൊതുപരിപാടികള്‍ക്കും ഓഡിറ്റോറിയം ഉപയോഗിക്കാന്‍ കഴിയുന്ന തരത്തില്‍ സജ്ജീകരിക്കുകയാണ് ലക്ഷ്യം.


ബ്ലോക്ക്പഞ്ചായത്ത് പ്രസിഡന്‍റ് ജെ. ഇന്ദിരാ ദേവി അധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡന്‍റ് കെ.ആര്‍.അനീഷ, ജില്ലാ പഞ്ചായത്ത് അംഗം ഓമല്ലൂര്‍ ശങ്കരന്‍, മല്ലപ്പുഴശേരി ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റ് മിനി ജിജു ജോസഫ്, കോഴഞ്ചേരി പഞ്ചായത്ത് പ്രസിഡന്‍റ് സാലി ഫിലിപ്പ്, ബ്ലോക്ക് പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷരായ ആതിര ജയൻ, സാലി ലാലു പുന്നയ്ക്കാട്, ബ്ലോക്ക്പഞ്ചായത്ത് അംഗങ്ങളായ ജിജി ചെറിയാന്‍, വി.ജി. ശ്രീവിദ്യ, കലാ അജിത്ത്, അഭിലാഷ് വിശ്വനാഥ്, അജി അലക്‌സ്, എക്‌സിക്യൂട്ടീവ് എൻജിനിയര്‍ ബിന്ദു വേലായുധൻ, അസി.എക്‌സി. എൻജിനിയര്‍ സംഗീത പത്മരാജൻ, ഇലന്തൂര്‍ ബ്ലോക്ക്പഞ്ചായത്ത് സെക്രട്ടറി ആര്‍ എസ് അനില്‍ കുമാര്‍ എന്നിവര്‍ പ്രസംഗിച്ച

District News

പഞ്ചായത്ത് കമ്മിറ്റി തീരുമാനമില്ലാതെ പണപ്പിരിവ്; ജനകീയ മാർച്ച് നടത്തി

വൈപ്പിൻ: പഞ്ചായത്ത്‌ ഭരണസമിതി തീരുമാനമില്ലാതെ മുൻ പഞ്ചായത്ത് പ്രസിഡന്‍റ് ചെറിയാൻ നരി കുളത്തിന്‍റെ പ്രതിമ അനാഛാദനത്തിന്‌ പണം പിരിച്ച്‌ വ്യാജ രശീതി നൽകി എന്നാരോപിച്ച് നായരമ്പലം പഞ്ചായത്തിലേക്ക് എൽഡിഎഫ് ജനകീയ മാർച്ച് നടത്തി.
മാർച്ച് സിപിഎം ഏരിയ സെക്രട്ടറി എ.പി. പ്രിനിൽ ഉദ്‌ഘാടനം ചെയ്തു. പി.ഓ. ആന്‍റണി അധ്യക്ഷനായി.

എന്നാൽ ആരോപണം വ്യാജമാണെന്നും നിയപരമായാണ് എല്ലാം ചെയ്തതെന്നും കോൺഗ്രസ് അവകാശപ്പെട്ടു. ഈ സാഹചര്യത്തിൽ ഡിവൈഎഫ്ഐ നായരമ്പലം മേഖല സെക്രട്ടറി, സിപിഎം ലോക്കൽ സെക്രട്ടറി എന്നിവർക്കെതിരെ നിയമ നടപടി സ്വീകരിക്കുമെന്നും കോൺഗ്രസ് നേതൃത്വം അറിയിച്ചു.

Latest News

Up