Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Inaugurated

നേറ്റിവിറ്റി സർട്ടിഫിക്കറ്റ് കൊടുക്കാനുള്ള അധികാരം കേന്ദ്രത്തിന്: പ്രകാശ് ജാവദേക്കർ

തിരുവനന്തപുരം: കേരളം ഇന്ത്യയിലെ ഒരു സംസ്ഥാനം മാത്രമാണെന്നും പ്രത്യക രാജ്യമല്ലെന്നും ബിജെപി നേതാവ് പ്രകാശ് ജാവദേക്കർ. കേരളം ഇപ്പോൾ നേറ്റിവിറ്റി സർട്ടിഫിക്കറ്റ് കൊടുക്കാൻ ഒരുങ്ങുകയാണ്. നേറ്റിവിറ്റി സർട്ടിഫിക്കറ്റ് കൊടുക്കാനുള്ള അധികാരം കേന്ദ്രസർക്കാരിനു മാത്രമാണ്.

അനധികൃത കുടിയേറ്റങ്ങളെ സാധുകരിക്കാൻ ഇത്തരം രേഖകൾ വഴിയൊരുക്കുമെന്നും ജാവദേക്കർ പറഞ്ഞു. ദേശീയ ജനാധിപത്യ സഖ്യത്തിന്‍റെ (എൻഡിഎ) നിയമസഭാ തെരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസ് ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. ബിജെപി സംസ്ഥാന കമ്മിറ്റി ഓഫീസായ മാരാർജി ഭവനിലാണ് ഓഫീസ്.

നിയമസഭാ തെരഞ്ഞെടുപ്പിനെ നിർണായക തെരഞ്ഞെടുപ്പായിട്ടാണ് ബിജെപി-എൻഡിഎ കാണുന്നതെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ പറഞ്ഞു. വികസനം വിശ്വാസസംരക്ഷണം സുരക്ഷ എന്നിവ മുൻ നിർത്തിയാണ് തെരഞ്ഞെടുപ്പിനെ നേരിടുന്നതെന്നും അദ്ദേഹം പറഞ്ഞു.

വി. മുരളീധരൻ, പി. കെ. കൃഷ്ണദാസ്, എസ്. സുരേഷ്, അനൂപ് ആന്‍റണി, എ.എൻ. രാധാകൃഷ്ണൻ, ഡോ. അബ്ദുൾ സലാം എന്നീ നേതാക്കൾ പങ്കെടുത്തു.

District News

രാഹുൽ ഗാന്ധി ഉദ്ഘാടനം ചെയ്ത മഹാപഞ്ചായത്തിൽ ശ്രദ്ധാകേന്ദ്രമായി അയിഷ പോറ്റി

കൊല്ലം: തദ്ദേശ തെരഞ്ഞെടുപ്പിൽ മത്സരിച്ച് വിജയിച്ച കോൺഗ്രസ് ജനപ്രതിനിധികൾക്കും സ്ഥാനാർഥികൾക്കും സ്വീകരണം നൽകുന്നതിനായി എറണാകുളം മറൈൻഡ്രൈവിൽ സംഘടിപ്പിച്ച മഹാ പഞ്ചായത്തിൽ സിപിഎം വിട്ട് കോൺഗ്രസിൽ ചേർന്ന കൊട്ടാരക്കര മുൻ എംഎൽഎ അയിഷ പോറ്റി ശ്രദ്ധാകേന്ദ്രമായി.

കോൺഗ്രസിന്‍റെ ദേശീയ-സംസ്ഥാന നേതാക്കൾ പങ്കെടുത്ത പ്രധാന പരിപാടിയിൽ രാഹുൽ ഗാന്ധിക്കു സമീപം തന്നെ രണ്ടാം നിരയിൽ ഐഷാ പോറ്റിക്ക് ഇരിപ്പിടം ഒരുക്കി സംസ്ഥാന കോൺഗ്രസ് നേതൃത്വം അവർക്ക് അർഹമായ പ്രാധാന്യവും രാഷ്്‌്്‌്ട്രീയ പരിഗണനയും നൽകി.
പരിപാടിക്കായി എത്തിയ ആയിരക്കണക്കിന് തദ്ദേശ സ്വയംഭരണ ജനപ്രതിനിധികളുടെ ഉച്ചത്തിലുള്ള കരഘോഷത്തോടെയാണ് അയിഷ പോറ്റിയെ വേദിയിലേക്ക് ആനയിച്ചത്.

കോൺഗ്രസ് ദേശീയ ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാൽ, പ്രവർത്തകസമിതി അംഗങ്ങളായ കൊടിക്കുന്നിൽ സുരേഷ് എംപി, രമേശ് ചെന്നിത്തല, പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ തുടങ്ങിയവരുടെ സാന്നിധ്യത്തിൽ കെപിസിസി പ്രസിഡന്‍റ് സണ്ണി ജോസഫ് അയിഷ പോറ്റിയെ രാഹുൽ ഗാന്ധിക്ക് പരിചയപ്പെടുത്തി.

തുടർന്ന് രാഹുൽ ഗാന്ധിയെ ത്രിവർണ ഷാൾ അണിയിച്ച് സ്വീകരിച്ച അയിഷ പോറ്റി, കോൺഗ്രസ് പാർട്ടിയിൽ നിന്നും തനിക്ക് ലഭിച്ച സ്‌നേഹത്തിനും പിന്തുണയ്ക്കും നന്ദി രേഖപ്പെടുത്തി. മൂന്നു തവണ കൊട്ടാരക്കര നിയോജകമണ്ഡലത്തെ പ്രതിനിധീകരിച്ച അയിഷ പോറ്റിയെ സിപിഎം തുടർച്ചയായി അവഗണിക്കുകയും രാഷ്്ട്രീയമായി ഒറ്റപ്പെടുത്തുകയും ചെയ്ത സാഹചര്യത്തിലാണ് അവർ കഴിഞ്ഞ ആഴ്ച കോൺഗ്രസിൽ ചേർന്നത്.

തിരുവനന്തപുരത്ത് നടന്ന ചടങ്ങിൽ ഔദ്യോഗികമായി കോൺഗ്രസ് അംഗത്വം സ്വീകരിച്ച അയിഷ പോറ്റി, തുടർന്ന് കൊട്ടാരക്കരയിലും കൊല്ലത്തും സംഘടിപ്പിച്ച സ്വീകരണ പരിപാടികളിൽ പങ്കെടുത്തിരുന്നു.

അയിഷ പോറ്റിയെ കോൺഗ്രസിന്‍റെ മുഖങ്ങളിലൊന്നായി സംസ്ഥാനത്തുടനീളമുള്ള പാർട്ടി പരിപാടികളിൽ സജീവമായി പങ്കെടുപ്പിക്കുമെന്നും സിപിഎമ്മിന്‍റെ സ്ത്രീവിരുദ്ധവും ജനവിരുദ്ധവുമായ നിലപാടുകൾ തുറന്നുകാട്ടുന്നതിൽ അവർക്കു നിർണായക പങ്കുണ്ടാകുമെന്നും കോൺഗ്രസ് നേതൃത്വം അറിയിച്ചു.

 

Kerala

പിഎസ്‌സിയുടെ ബ്ലോക്ക്‌ചെയിന്‍ സംവിധാനം ഉദ്ഘാടനം ചെയ്തു

 തിരുവനന്തപുരം: കേരള പബ്ലിക് സര്‍വീസ് കമ്മീഷനില്‍ ഡിജിറ്റല്‍ സര്‍വകലാശാലയുടെ സഹകരണത്തോടെ നടപ്പിലാക്കുന്ന ബ്ലോക്ക്‌ചെയിന്‍ സംവിധാനം മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്തു.      

രാജ്യത്തെ ആദ്യത്തെ ഡിജിറ്റല്‍ സര്‍വകലാശാലയായ കേരള ഡിജിറ്റല്‍ യൂണിവേഴ്‌സിറ്റി പിഎസ്‌സിക്കുവേണ്ടി വികസിപ്പിച്ച ബ്ലോക്ക്‌ചെയിന്‍ സാങ്കേതികവിദ്യ സുതാര്യതയും സുരക്ഷിതത്വവും ഉറപ്പുവരുത്തുന്നതില്‍ സുപ്രധാന പങ്ക് വഹിക്കുമെന്ന് മുഖ്യമന്ത്രി പറഞ്ഞു.  

Business

പൈലറ്റ് പ്ലാന്‍റ് ഉദ്ഘാടനം ചെയ്തു

കൊച്ചി: ജവഹര്‍ലാല്‍ നെഹ്‌റു അലുമിനിയം റിസര്‍ച്ച് ഡെവലപ്‌മെന്‍റ് ആന്‍ഡ് ഡിസൈന്‍ കേന്ദ്രത്തിന്‍റെ ജലത്തില്‍ ലയിക്കുന്ന വളങ്ങള്‍ നിര്‍മിക്കുന്ന നാഗ്പുരിലെ പൈലറ്റ് പ്ലാന്‍റിന്‍റെ ഒന്നാംഘട്ട ഉദ്ഘാടനം ഡയറക്ടര്‍ ഡോ. അനുപം അഗ്‌നിഹോത്രി നിര്‍വഹിച്ചു.

കേന്ദ്ര ഖനിമന്ത്രാലയത്തിനു കീഴിലുള്ള നോഡല്‍ ഏജന്‍സിയായ ജവഹര്‍ലാല്‍ നെഹ്‌റു അലുമിനിയം റിസര്‍ച്ച് ഡെവലപ്‌മെന്‍റ് ആന്‍ഡ് ഡിസൈന്‍ കേന്ദ്രം നിര്‍ണായകധാതുക്കള്‍ ഉള്‍പ്പെടെ തന്ത്രപരമായ മേഖലകളില്‍ തദ്ദേശീയ ഗവേഷണത്തിനും വികസനത്തിനും നേതൃത്വം നല്‍കുകയും ധനസഹായം നല്‍കുകയും ചെയ്യുന്ന കമ്പനിയാണ്.

District News

പൂരക്കളി അക്കാദമി ആസ്ഥാന മന്ദിരം ഫെബ്രുവരിയിൽ ഉദ്ഘാടനം ചെയ്യും

പയ്യന്നൂര്‍: കേരള പൂരക്കളി അക്കാദമിക്ക് ആസ്ഥാന മന്ദിരമെന്ന സ്വപ്‌നം യാഥാര്‍ഥ്യമാകുന്നു. വെള്ളൂര്‍ വില്ലേജ് ഓഫീസിന് സമീപം നിര്‍മാണം പൂര്‍ത്തീകരിച്ച മന്ദിരത്തിന്‍റെ ഉദ്ഘാടനം ഫെബ്രുവരി രണ്ടാംവാരം നിര്‍വഹിക്കും. പൂരക്കളിയെ ദേശീയ കലാരൂപ പദവിയിലേക്ക് ഉയര്‍ത്താന്‍ ലക്ഷ്യമിട്ട് രൂപീകരിച്ച അക്കാദമി പയ്യന്നൂര്‍ പെരുമ്പ കെഎസ്ആര്‍ടിസി ഡിപ്പോയ്ക്ക് സമീപത്തെ ഡിടിപിസിയുടെ വാടകക്കെട്ടിടത്തിലാണ് പ്രവര്‍ത്തിച്ചുവന്നിരുന്നത്.

അക്കാദമിക്ക് സ്വന്തമായൊരു ആസ്ഥാന മന്ദിരമെന്നത് കലാകാരന്മാരുടെ വലിയ ആഗ്രഹമായിരുന്നു. വെള്ളൂര്‍ കൊടക്കത്ത് കൊട്ടണച്ചേരി ഭഗവതിക്ഷേത്രം ദേവസ്വം കമ്മിറ്റിയാണ് വെള്ളൂര്‍ വില്ലേജ് ഓഫീസിന് സമീപം സൗജന്യമായി 50 സെന്‍റ് സ്ഥലം ഇതിനായി വിട്ടു നല്‍കിയത്. ഇവിടെയാണ് സംസ്ഥാന സര്‍ക്കാരിന്‍റെ രണ്ട് കോടി രൂപ ചെലവില്‍ കെട്ടിടം നിര്‍മിച്ചത്.

വിപുലമായ ലൈബ്രറി, മ്യൂസിയം, സംസ്‌കൃത പഠനം, പൂരക്കളി സംഗീതം, അനുബന്ധ കലാ- സാംസ്‌കാരിക പഠനം, പരിശീലനം, യോഗ-കളരി പഠനകേന്ദ്രം, സംവാദം, കലാപ്രദര്‍ശനങ്ങള്‍, ഡമോണ്‍സ്‌ട്രേഷന്‍, ഗവേഷണം തുടങ്ങിയവയ്ക്കുള്ള സൗകര്യങ്ങളാണ് ഈ കെട്ടിടത്തില്‍ ഒരുക്കുന്നത്. ഓഫീസ്, മീറ്റിംഗ് ഹാള്‍, ലൈബ്രറി, മ്യൂസിയം , ഗസ്റ്റ് റൂം, ഡോര്‍മിറ്ററി, അടുക്കള, ഡൈനിംഗ് ഹാള്‍ എന്നിവകൂടി ഇവിടെ സജ്ജീകരിക്കും.

ആസ്ഥാന മന്ദിരത്തിന്‍റെ ഉദ്ഘാടനവും പൂരക്കളി, മറുത്തുകളി കലാകാരന്മാര്‍ക്കുള്ള 2026- ലെ പുരസ്‌കാരദാനച്ചടങ്ങും ഫെബ്രുവരി രണ്ടാം വാരമാണ് നടക്കുക. സംഘാടകസമിതി രൂപീകരണ യോഗം 17ന് വൈകുന്നേരം അഞ്ചിന് വെള്ളൂര്‍ സെന്‍ട്രല്‍ ആര്‍ട്‌സ് നാടകപ്പുരയില്‍ നടക്കും.

 

District News

കുണ്ടറ താലൂക്ക് ആശുപത്രി: ബഹുനില മന്ദിരം ഉദ്ഘാടനം 19ന്

കൊല്ലം: കുണ്ടറ താലൂക്ക് ആശുപത്രിക്കായി നിർമിച്ച പുതിയ കെട്ടിടം 19 ന് രാവിലെ 11ന് മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്യും.

പരിപാടിയുടെ സംഘാടകസമിതി രൂപീകരണ യോഗം താലൂക്ക് ആശുപത്രി അങ്കണത്തില്‍ ചിറ്റുമല ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്‍റ് ബി. ബൈജുവി െ ന്‍റ അധ്യക്ഷതയില്‍ ചേര്‍ന്നു. എംഎല്‍എമാരായ പി.സി. വിഷ്ണുനാഥ്, എം.മുകേഷ്, കോവൂര്‍ കുഞ്ഞുമോന്‍ തുടങ്ങിയവര്‍ രക്ഷാധികാരികളും ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്‍റ് ബി. ബൈജു ചെയര്‍മാനും ആശുപത്രി സൂപ്രണ്ട് ജി. ബാബുലാല്‍ കണ്‍വീനറുമായ സംഘാടകസമിതി രൂപീകരിച്ചു.

കിഫ്ബി ഫണ്ടില്‍ നിന്ന് 76.13 കോടി രൂപ ചെലവഴിച്ച് നിര്‍മിച്ച കുണ്ടറ താലൂക്ക് ആശുപത്രിയുടെ പുതിയ ഏഴ് നില കെട്ടിടത്തില്‍ 130 കിടക്കകള്‍ സജ്ജമാക്കിയിട്ടുണ്ട്.

ൈനക്കോളജി, ദന്തല്‍, പീഡിയാട്രിക്സ്, ജനറല്‍ മെഡിസിന്‍ സേവനങ്ങള്‍ക്ക് പുറമേ ഓര്‍ത്തോഡോന്‍റിക്, സര്‍ജറി, ഇ എന്‍ ടി, ഒഫ്താല്‍മോളജി വിഭാഗങ്ങളുടെ സേവനങ്ങളും പുതിയ കെട്ടിടം തുറന്നു പ്രവര്‍ത്തിക്കുന്നതോടെ ലഭ്യമാകും.
ആധുനിക സജീകരണങ്ങളോടുകൂടിയ രണ്ട് ഓപ്പറേഷന്‍ തീയറ്ററുകള്‍, നാല് ഐസിയു, ജനറല്‍ പേവാര്‍ഡ്, സ്‌കാനിംഗ് ലബോറട്ടറി, എക്സ്-റേ, പോസ്റ്റ്മോര്‍ട്ടം, മോര്‍ച്ചറി സൗകര്യം തുടങ്ങിയവയും ഒരുക്കിയിട്ടുണ്ട്.

കുണ്ടറ പഞ്ചായത്ത് പ്രസിഡന്‍റ് വിനോദ് ഓമനക്കുട്ടന്‍, പേരയം പഞ്ചായത്ത് പ്രസിഡന്‍റ് എസ്. ശ്യാം, കിഴക്കേക്കല്ലട പഞ്ചായത്ത് പ്രസിഡന്‍റ് സൈമണ്‍ വര്‍ഗീസ്, മണ്‍ട്രോതുരുത്ത് പഞ്ചായത്ത് പ്രസിഡന്‍റ് മായ നെപ്പോളിയന്‍, പെരിനാട് പഞ്ചായത്ത് പ്രസിഡന്‍റ് വി. മനോജ്, പനയം പഞ്ചായത്ത് പ്രസിഡന്‍റ് വിനീത വിജയന്‍, തൃക്കരുവ ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റ് റോസമ്മ മാര്‍ഷല്‍, ബ്ലോക്ക് വൈസ് പ്രസിഡന്‍റ് എ. ബിന്ദു മോള്‍, ഡിഎംഒ ഡോ എം.എസ്. അനു, ഡിപി എം ഡോ. ദേവ് കിരണ്‍, ചിറ്റുമല ബ്ലോക്ക് ആരോഗ്യ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍മാന്‍ എ.വിജയകുമാര്‍, ചിറ്റുമല ബ്ലോക്ക് മുന്‍ പ്രസിഡന്‍റ് ജയദേവി മോഹന്‍ തുടങ്ങിയവർ യോഗത്തിൽ പങ്കെടുത്ത

 

Kerala

കൊച്ചി വിമാനത്താവളത്തിൽ നവീകരിച്ച കലാങ്കണം ഉദ്ഘാടനം ചെയ്തു

നെടുമ്പാശേരി: കൊച്ചി അന്താരാഷ്‌ട്ര വിമാനത്താവളത്തിൽ നവീകരിച്ച കലാങ്കണം ഉദ്ഘാടനം ചെയ്തു. സിയാൽ ആഭ്യന്തര ടെർമിനലിൽ ബോർഡിംഗ് ഗേറ്റ് ഏഴിന്‍റെ പരിസരത്താണ് കേരളത്തിന്‍റെ സമൃദ്ധമായ കലാസാംസ്‌കാരിക പാരമ്പര്യം പ്രതിഫലിപ്പിക്കുന്ന കലാങ്കണം പണി കഴിപ്പിച്ചിട്ടുള്ളത്.

ക്ഷേത്ര മാതൃകയിലുള്ള നിർമിതിയിൽ, കഥകളി, ചാക്യാർകൂത്ത്, നങ്യാർകൂത്ത്, ഓട്ടൻതുള്ളൽ, മോഹിനിയാട്ടം, തെയ്യം എന്നിങ്ങനെ വിവിധ കലാരൂപങ്ങളുടെ മാതൃകകളാണുള്ളത്.

സിയാൽ മാനേജിംഗ് ഡയറക്ടർ എസ്. സുഹാസ് കലാങ്കണം ഉദ്ഘാടനം ചെയ്തു. എക്‌സിക്യൂട്ടീവ് ഡയറക്ടർമാരായ വി. ജയരാജൻ, സജി കെ. ജോർജ്, സിഎഫ്ഒ സജി ഡാനിയേൽ എയർപോർട്ട് ഡയറക്ടർ ജി. മനു, പദ്ധതിയുടെ കൺസൾട്ടന്‍റ് വൈക്കം പി. രാജശേഖർ എന്നിവരും സിയാലിലെ വിവിധ വകുപ്പ് മേധാവികളും ചടങ്ങിൽ പങ്കെടുത്തു.

ഉപയോഗമില്ലാതെ കിടന്നിരുന്ന ഒരു സ്ഥലത്തെ സജീവമായ കലാസമുച്ചയമാക്കി മാറ്റി ഈ സംരംഭം.

യാത്രക്കാരുടെ ശ്രദ്ധാകേന്ദ്രമായി മാറുകയാണ്. ഉദ്‌ഘാടനത്തിന് ശേഷം നിരവധി യാത്രക്കാരാണ് കലാങ്കണം സന്ദർശിക്കാനെത്തിയത്. ടെർമിനലിലെ ഫോട്ടോ സ്പോട്ടായി കലാങ്കണം മാറുകയാണ്.

Business

വിപുലീകരിച്ച കാർഗോ വെയർഹൗസ് ഉദ്ഘാടനം ചെയ്തു

നെടുമ്പാശേരി: കയറ്റുമതി ചരക്കുകളുടെ സംഭരണശേഷി വർധിപ്പിക്കുന്നതിന്‍റെ ഭാഗമായി കൊച്ചി അന്താരാഷ്‌ട്ര വിമാനത്താവളത്തിൽ വിപുലീകരിച്ച എക്‌സ്‌പോർട്ട് കാർഗോ വെയർഹൗസ് സിയാൽ മാനേജിംഗ് ഡയറക്ടർ എസ്. സുഹാസ് ഉദ്ഘാടനം ചെയ്തു.

ഇതോടെ കൊച്ചി അന്താരാഷ്‌ട്ര വിമാനത്താവളത്തിലെ എക്സ്പോർട്ട് കാർഗോ കൈകാര്യം ചെയ്യൽ ശേഷി 75,000 മെട്രിക് ടണ്ണിൽനിന്ന് 1.25 ലക്ഷം മെട്രിക് ടണ്ണായി ഉയർന്നു.

രണ്ട് അധിക എക്‌സ് റേ മെഷീനുകളും എക്സ്പ്ലോസീവ് ഡിറ്റക്‌ഷൻ മെഷീനുകളുമുൾപ്പെടെ അപകടകരമായ ചരക്കുകൾ സൂക്ഷിക്കുന്നതിനുള്ള സംവിധാനം നിലവിൽ വന്നു. +2° സെൽഷസ് മുതൽ +8° സെൽഷ്യസ് വരെ താപനില നിലനിർത്തുന്ന രണ്ട് കോൾഡ് റൂമുകൾ, റേഡിയോ ആക്ടീവ് കാർഗോ മുറി, വിലപിടിപ്പുള്ള ചരക്കുകൾക്കായുള്ള പ്രത്യേക മുറി എന്നിവയുമുണ്ട് .

ഇതോടെ, എളുപ്പം കേടാവുന്ന തരം ചരക്കുകൾ, ഫാർമസ്യൂട്ടിക്കൽ ഉത്പന്നങ്ങൾ, അപകടകരമായ ചരക്കുകൾ, റേഡിയോ ആക്ടീവ് വസ്തുക്കൾ, വിലയേറിയ കൺസൈൻമെന്‍റുകൾ എന്നിവയുൾപ്പെടെ വിവിധ തരത്തിലുള്ള കയറ്റുമതി ചരക്കുകൾ കൈകാര്യം ചെയ്യുന്നതിനുള്ള കൊച്ചി വിമാനത്താവളത്തിലെ ശേഷി വർധിച്ചു.

കസ്റ്റംസ് ഡെപ്യൂട്ടി കമ്മീഷണർ ഇ. വികാസ്, ജനറൽ മാനേജരും കാർഗോ വിഭാഗം മേധാവിയുമായ സതീഷ് കുമാർ പൈ, എയർപോർട്ട് ഡയറക്ടർ ജി. മനു എന്നിവർ ചടങ്ങിൽ പങ്കെടുത്തു.

District News

ആറന്മുള കിൻഡർ വുമൺ ആൻഡ് ചിൽഡ്രൻസ് ആശുപത്രി ഉദ്ഘാടനം ചെയ്തു

ആറന്മുള: മാതൃ-ശിശു ആരോഗ്യ സംരക്ഷണ മേഖലയിൽ നിർണായക ചുവടുവയ്പായി ആറന്മുള കിൻഡർ വുമൺ ആൻഡ് ചിൽഡ്രൻസ് ആശുപത്രി പ്രവർത്തനം ആരംഭിച്ചു. ആശുപത്രിയുടെ ഔദ്യോഗിക ഉദ്ഘാടനം മന്ത്രി വീണാ ജോർജ് നിർവഹിച്ചു.

മാലക്കര സെന്‍റ് തോമസ് ഹോസ്പിറ്റലിന്‍റെ യൂണിറ്റായാണ് അന്താരാഷ്‌ട്ര നിലവാരത്തിലുള്ള ഈ ആശുപത്രി പ്രവർത്തിക്കുന്നത്. തുല്യത, സാമൂഹിക പ്രതിബദ്ധത, മികച്ച ചികിത്സാ നിലവാരം എന്നിവയിൽ അധിഷ്ഠിതമായ തന്ത്രപരമായ സഹകരണത്തിന്‍റെ ഭാഗമായാണ് സംരംഭം. ആന്‍റോ ആന്‍റണി എംപി അധ്യക്ഷത വഹിച്ചു.

ഉദ്ഘാടനത്തോടനുബന്ധിച്ച്, സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന പശ്ചാത്തലത്തിലുള്ള സ്ത്രീകൾക്ക് സൗജന്യ രോഗനിർണയം, ശസ്ത്രക്രിയ ഉൾപ്പെടെയുള്ള ചികിത്സ, തുടർപരിചരണം എന്നിവ ലഭ്യമാക്കുന്നതിനായി വകയിരുത്തിയ മാ ജീവന എന്ന സി‌എസ്ആർ പദ്ധതിക്കും തുടക്കം കുറിച്ചു.

പദ്ധതിയുടെ ഔദ്യോഗിക കൈമാറ്റം കിൻഡർ ഹോസ്പിറ്റൽ ഗ്രൂപ്പ് ചെയർമാൻ ഡോ. വി.കെ. പ്രദീപ് കുമാർ, സെന്‍റ് തോമസ് ആശുപത്രി ഡയറക്ടർമാരായ ഡോ. എ. ചെറിയാൻ, ഡോ. രാജമ്മ ചെറിയാൻ എന്നിവർ ചേർന്ന് നിർവഹിച്ചു. ആറന്മുള പഞ്ചായത്ത് സെക്രട്ടറി അനിൽ കുമാർ പദ്ധതി ഏറ്റുവാങ്ങി.

District News

യുവക്ഷേത്ര കോളജിൽ ഫോർട്ടിയസ് 2025 ഉദ്ഘാടനം ചെയ്തു

മുണ്ടൂർ: യുവക്ഷേത്ര കോളജ് ആന്വൽ സ്പോർട്സ് മീറ്റ് ഫോർട്ടിയസ് 2025 അത്‌ലറ്റ് എം.ഡി. താര ഉദ്ഘാടനം ചെയ്തു. പ്രിൻസിപ്പൽ ഡോ. ടോമി ആന്‍റണി അധ്യക്ഷനായിരുന്നു. ഡയറക്ടർ റവ.ഡോ. മാത്യു ജോർജ് വാഴയിൽ മുഖ്യപ്രഭാഷണം നിർവഹിച്ചു.

വൈസ് പ്രിൻസിപ്പൽ റവ.ഡോ. ജോസഫ് ഓലിക്കൽകൂനൽ, ഫാ. ഷൈജു പരിയത്ത്, ഫിസിക്കൽ എഡ്യുക്കേഷൻ വിഭാഗം മേധാവി എം. രോഹിത്, യൂണിയൻ ചെയർമാൻ അജയ് എന്നിവർ ആശംസകളർപ്പിച്ചു.
അസി. ഡയറക്ടറും ട്രെയിനിംഗ് ആൻഡ് പ്ലേസ്മെന്‍റ് ഓഫീസറുമായ റവ.ഡോ. ലിനോ സ്റ്റീഫൻ ഇമ്മട്ടി സ്വാഗതവും ജനറൽ ക്യാപ്റ്റൻ ശ്രീരാഗ് നന്ദിയും പറഞ്ഞു.

Kerala

സപ്ലൈകോ ക്രിസ്മസ്- പുതുവത്സര ഫെയർ ഉദ്ഘാടനം നാളെ

തിരുവനന്തപുരം: സപ്ലൈകോയുടെ ക്രിസ്മസ് പുതുവത്സര ഫെയറുകളുടെ സംസ്ഥാനതല ഉദ്ഘാടനം ഭക്ഷ്യമന്ത്രി ജി.ആർ. അനിൽ നാളെ രാവിലെ 10ന് തിരുവനന്തപുരം പുത്തരിക്കണ്ടം നായനാർ പാർക്കിൽ നിർവഹിക്കും. 31 വരെയാണ് ഫെയറുകൾ പ്രവർത്തിക്കുക.

ആറ് ജില്ലകളിൽ പ്രത്യേകമായി തയാറാക്കിയ സ്ഥലങ്ങളിലാണ് ഫെയറുകൾ നടത്തുക.

തിരുവനന്തപുരം പുത്തരിക്കണ്ടം മൈതാനം, കൊല്ലം ആശ്രാമം മൈതാനം, പത്തനംതിട്ട റോസ് മൗണ്ട് ഓഡിറ്റോറിയം, കോട്ടയം തിരുനക്കര മൈതാനം, എറണാകുളം മറൈൻഡ്രൈവ്, തൃശൂർ തേക്കിൻകാട് മൈതാനം എന്നിവിടങ്ങളിലാണ് പ്രത്യേക ഫെയറുകൾ സംഘടിപ്പിക്കുന്നത്.

സംസ്ഥാനത്തെ എല്ലാ താലൂക്കുകളിലും സപ്ലൈകോയുടെ ഒരു പ്രധാന വില്പനശാല ക്രിസ്മസ് ഫെയർ ആയി മാറും.

District News

കാരുണ്യവർഷം പദ്ധതി ഉദ്ഘാടനം ചെയ്തു


ഗുരുവായൂർ: വൈഎംസിഎ നടപ്പിലാക്കുന്ന കാരുണ്യവർഷം പദ്ധതി ആരംഭിച്ചു. കാൻസർ, വൃക്ക, ഹൃദ്രോഗികൾ എന്നിവരെ ചേർത്തുനിർത്തുന്ന പദ്ധതിയാണ് കാരുണ്യവർഷം. അംഗങ്ങളിൽനിന്നും സമാഹരിച്ച സംഖ്യ കരുണ ഫൗണ്ടേഷൻ ചെയർമാൻ ഡോ. കെ.ബി. സുരേഷ്, ചാരിറ്റി കൺവീനർ സി.കെ. ഡേവിസിനു നൽകി ഉദ്ഘാടനം ചെയ്തു.


പ്രസിഡന്‍റ് ബാബു വർഗീസ് അധ്യക്ഷത വഹിച്ചു. പ്രാർഥനാവാരം എൽഎഫ് കോളജ് പ്രിൻസിപ്പൽ സിസ്റ്റർ ജിന്നി തെരസ് ഉദ് ഘാടനം ചെയ്തു. റംബൂട്ടാൻ ഹൈബ്രിഡ് തൈകൾ വിതരണം ചെയ്തു.സെക്രട്ടറി ലോറൻസ് നീലങ്കാവിൽ, ട്രഷറർ ജോസ് ലൂയീസ്, വൈസ് പ്രസിഡന്‍റ് ലാങ്കോസ് ചക്രമാക്കിൽ, സിസ്റ്റർ മേരി ജോസഫ്, ടെസ് ജയ് സൺ, റാഫി തോമസ് തുടങ്ങിയവർ പ്രസംഗിച്ചു.

Latest News

Up