Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Train

വൈകിയെത്തിയതിനാൽ പരീക്ഷയെഴുതാൻ അനുവദിച്ചില്ല; പത്താം ക്ലാസ് വിദ്യാർഥിനി ജീവനൊടുക്കി.

പാറ്റ്ന: പരീക്ഷ കേന്ദ്രത്തിലെത്താൻ വൈകിയതിനെ തുടർന്ന് പരീക്ഷ എഴുതാൻ അനുവദിക്കാത്തതിൽ മനംനൊന്ത് വിദ്യാർഥിനി ജീവനൊടുക്കി. പത്താം ക്ലാസ് വിദ്യാർഥിനി കോമൾ കുമാരിയാണ് ഓടിക്കൊണ്ടിരുന്ന ട്രെയിനിൽ നിന്നു ചാടി ജീവനൊടുക്കിയത്.

വീട്ടിൽ നിന്നും ആറ് കിലോമീറ്റർ അകലെയായിരുന്നു കോമളിന്‍റെ പരീക്ഷ കേന്ദ്രം. ഒമ്പതിനാണ് സ്കൂളിൽ എത്തേണ്ടിയിരുന്നതെങ്കിലും കോമൾ സ്കൂളിൽ എത്തിയപ്പോൾ 9:15 ആയി. ഇതേ തുടർന്ന് സ്കൂൾ അധികൃതർ പരീക്ഷ എഴുതാൻ അനുവദിച്ചില്ല.

ഇതോടെ, നിരാശയായി വീട്ടിലേക്കു മടങ്ങിയ കോമൾ നദൗളിലേക്കാണ് പോയത്. അവിടെ നിന്ന് ട്രെയിൻ കയറിയ കോമൾ തരെഗ്നയ്ക്കും മസൗരി കോടതിയ്ക്കും ഇടയിൽ വച്ചാണ് ചാടിയത്. ഉടൻ തന്നെ അടുത്തുള്ള ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.

Kerala

കൊ​ങ്ക​ൺ ആ​ർ​പി​എ​ഫ് ക​ഴി​ഞ്ഞ വ​ർ​ഷം ര​ക്ഷ​പ്പെ​ടു​ത്തി​യ​ത് 98 കു​ട്ടി​ക​ളെ

പ​ര​വൂ​ർ: കൊ​ങ്ക​ൺ റെ​യി​ൽ​വേ​യി​ൽ യാ​ത്ര​ക്കാ​രു​ടെ സു​ര​ക്ഷ വ​ർ​ധി​പ്പി​ക്കു​ന്ന കാ​ര്യ​ത്തി​ൽ രാ​ജ്യ​ത്തി​ന് മാ​തൃ​ക​യാ​യി ആ​ർ​പി​എ​ഫ്. 2025 ൽ ​റെ​യി​ൽ​വേ സം​ര​ക്ഷ​ണ​സേ​ന മി​ക​ച്ച പ്ര​വ​ർ​ത്ത​ന​മാ​ണ് കാ​ഴ്ച​വ​ച്ച​തെ​ന്ന് അ​ധി​കൃ​ത​ർ അ​റി​യി​ച്ചു. ക​ഴി​ഞ്ഞ ഒ​രു വ​ർ​ഷ​ത്തി​നി​ട​യി​ൽ 252 യാ​ത്ര​ക്കാ​രു​ടെ 122.48 ല​ക്ഷം രൂ​പ വി​ല​മ​തി​ക്കു​ന്ന ന​ഷ്ട​പ്പെ​ട്ട സാ​ധ​ന​ങ്ങ​ൾ വി​ജ​യ​ക​ര​മാ​യി ക​ണ്ടെ​ത്തി ഉ​ട​മ​ക​ൾ​ക്ക് തി​രി​കെ ന​ൽ​കി.

ബാ​ല​വേ​ല അ​ട​ക്ക​മു​ള്ള അ​ന​ധി​കൃ​ത ന​ട​പ​ടി​ക​ൾ ല​ക്ഷ്യ​മി​ട്ട് ട്രെ​യി​നു​ക​ളി​ൽ ക​ട​ത്തി കൊ​ണ്ടു​വ​ന്ന പ്രാ​യ​പൂ​ർ​ത്തി​യാ​കാ​ത്ത 98 കു​ട്ടി​ക​ളെ ര​ക്ഷ​പ്പെ​ടു​ത്തി. മാ​ത്ര​മ​ല്ല ബ​ന്ധ​പ്പെ​ട്ട അ​ധി​കൃ​ത​രു​ടെ സ​ഹാ​യ​ത്തോ​ടെ അ​വ​രു​ടെ സു​ര​ക്ഷി​ത​മാ​യ പു​ന​ര​ധി​വാ​സം ഉ​റ​പ്പാ​ക്കു​ക​യും ചെ​യ്തു. ചി​ല കു​ട്ടി​ക​ളെ അ​വ​രു​ടെ ബ​ന്ധു​ക്ക​ളെ ക​ണ്ടെ​ത്തി തി​രി​ച്ചേ​ൽ​പ്പി​ക്കു​ക​യും ചെ​യ്തു.

കൊ​ങ്ക​ൺ റെ​യി​ൽ​വേ​യി​ൽ ആ​ർ​പി​എ​ഫി​ന് ഏ​റ്റ​വും വ​ലി​യ ത​ല​വേ​ദ​ന സൃ​ഷ്ടി​ച്ചി​രു​ന്ന​ത് സം​ഘ​ടി​ത​മാ​യ മ​ദ്യ​ക്ക​ട​ത്ത് ആ​യി​രു​ന്നു. ഇ​തി​ന് ഒ​രു പ​രി​ധി​വ​രെ ത​ട​യി​ടാ​ൻ സേ​ന​യു​ടെ ക​ർ​ക്ക​ശ​മാ​യ പ​രി​ശോ​ധ​ന​ക​ൾ​ക്ക് ക​ഴി​ഞ്ഞ​താ​യും ഉ​ദ്യോ​ഗ​സ്ഥ​ർ പ​റ​ഞ്ഞു. ഇ​ത്ത​ര​ത്തി​ൽ കേ​ര​ളം അ​ട​ക്ക​മു​ള്ള സം​സ്ഥാ​ന​ങ്ങ​ളി​ലേ​ക്ക് ക​ട​ത്തി​ക്കൊ​ണ്ടു​വ​ന്ന 6,877 കു​പ്പി മ​ദ്യം ആ​ർ​പി​എ​ഫി​ന് പി​ടി​ച്ചെ​ടു​ക്കാ​ൻ സാ​ധി​ച്ചു. സ്ഥി​ര​മാ​യി മ​ദ്യ​ക്ക​ട​ത്തി​ൽ ഏ​ർ​പ്പെ​ട്ടി​രു​ന്ന 65 പേ​രെ അ​റ​സ്റ്റ് ചെ​യ്തു.

ഓ​പ്പ​റേ​ഷ​ൻ ജീ​വ​ൻ ര​ക്ഷ​യ്ക്ക് കീ​ഴി​ൽ നാ​ല് യാ​ത്ര​ക്കാ​രെ അ​പ​ക​ട​ത്തി​ൽ നി​ന്ന് ര​ക്ഷി​ക്കാ​നും സേ​ന​യ്ക്ക് സാ​ധി​ച്ചു. ല​ഗേ​ജ് മോ​ഷ​ണ​ക്കേ​സു​ക​ളി​ൽ ഉ​ൾ​പ്പെ​ട്ട 40 പേ​രെ അ​റ​സ്റ്റ് ചെ​യ്തു. മോ​ഷ്ടാ​ക്ക​ളി​ൽ ചി​ല​രെ ഉ​ദ്യോ​ഗ​സ്ഥ സം​ഘം അ​ന്യ സം​സ്ഥാ​ന​ങ്ങ​ളി​ൽ പോ​യി സാ​ഹ​സി​ക​മാ​യാ​ണ് പി​ടി​കൂ​ടി​യ​ത്. 48.67 ല​ക്ഷം രൂ​പ വി​ല​മ​തി​ക്കു​ന്ന മോ​ഷ്ടി​ച്ച വ​സ്തു​വ​ക​ക​ൾ വീ​ണ്ടെ​ടു​ത്ത​താ​യും ആ​ർ​പി​എ​ഫ് ഉ​ദ്യോ​ഗ​സ്ഥ​ർ പ​റ​ഞ്ഞു.

National

റെ​യി​ൽ​വേ ഓ​വ​ർ ബ്രി​ഡ്ജി​ൽ നി​ന്നും ചാ​ടി​യ​യാ​ൾ വൈ​ദ്യു​ത​ലൈ​നി​ൽ വീ​ണ് ഷോ​ക്കേ​റ്റ് മ​രി​ച്ചു

കോ​ൽ​ക്ക​ത്ത: പ​ശ്ചി​മ ബം​ഗാ​ളി​ൽ റെ​യി​ൽ ഓ​വ​ർ​ബ്രി​ഡ്ജി​ൽ നി​ന്ന് ചാ​ടി​യ യു​വാ​വ് വൈ​ദ്യു​തി ലൈ​നി​ലേ​ക്ക് വീ​ണ് വൈ​ദ്യു​താ​ഘാ​ത​മേ​റ്റ് മ​രി​ച്ചു. ചൊ​വ്വാ​ഴ്ച രാ​ത്രി 7.30 ഓ​ടെ ബാ​ലി​ഗ​ഞ്ച് റെ​യി​ൽ​വേ സ്റ്റേ​ഷ​നി​ലാ​ണ് സം​ഭ​വം.

ട്രെ​യി​നി​ന് മു​ന്നി​ലേ​ക്ക് ചാ​ടു​ക എ​ന്ന​താ​യി​രു​ന്നു ഇ​യാ​ളു​ടെ ഉ​ദ്ദേ​ശ്യം. എ​ന്നാ​ൽ ട്രെ​യി​ൻ പെ​ട്ട​ന്ന് റെ​യി​ൽ​വേ സ്റ്റേ​ഷ​നി​ലേ​ക്ക് വ​രു​ക​യും താ​ഴേ​ക്ക് ചാ​ടി​യ ഇ​യാ​ൾ ട്രെ​യി​നി​ന് മു​ക​ളി​ലെ വൈ​ദ്യു​ത ലൈ​നി​ലേ​ക്ക് വീ​ഴു​ക​യു​മാ​യി​രു​ന്നു.

റെ​യി​ൽ​വേ ജീ​വ​ന​ക്കാ​ർ ക​യ​റു​ക​ൾ ഉ​പ​യോ​ഗി​ച്ച് ഇ​യാ​ളെ താ​ഴെ എ​ത്തി​ച്ചു​വെ​ങ്കി​ലും മ​ര​ണം​സം​ഭ​വി​ച്ചി​രു​ന്നു. സം​ഭ​വ​ത്തെ തു​ട​ർ​ന്ന് ട്രെ​യി​ൻ സ​ർ​വീ​സു​ക​ൾ വൈ​കി.

 

Kerala

പ്ര​ത്യേ​ക ടൂ​റി​സ്റ്റ് ട്രെ​യി​ന്‍ 24ന്

​തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: രാ​​​ജ്യ​​​ത്തെ പു​​​ണ്യ​​​ക്ഷേ​​​ത്ര​​​ങ്ങ​​​ള്‍ കോ​​​ര്‍​ത്തി​​​ണ​​​ക്കി ഇ​​​ന്ത്യ​​​ന്‍ റെ​​​യി​​​ല്‍​വേ​​​യും ടൂ​​​ര്‍ ടൈം​​​സും ചേ​​​ര്‍​ന്നൊ​​​രു​​​ക്കു​​​ന്ന എ​​​സി സ്വ​​​കാ​​​ര്യ ടൂ​​​റി​​​സ്റ്റ് ട്രെ​​​യി​​​ൻ‍ ഫെ​​​ബ്രു​​​വ​​​രി 24ന് ​​​പു​​​റ​​​പ്പെ​​​ടും.

പ്ര​​​മു​​​ഖ ആ​​​ത്മീ​​​യ​​​ഗു​​​രു സ്വാ​​​മി ഉ​​​ദി​​​ത് ചൈ​​​ത​​​ന്യ​​​യു​​​ടെ സാ​​​ന്നി​​​ധ്യ​​​ത്തി​​​ല്‍ ന​​​ട​​​ത്തു​​​ന്ന 12 ദി​​​വ​​​സ​​​ത്തെ ഈ ​​​യാ​​​ത്ര ഗു​​​ജ​​​റാ​​​ത്തി​​​ലെ പു​​​ണ്യ​​​ഭൂ​​​മി​​​ക​​​ളാ​​​യ പ​​​ഞ്ച​​​ദ്വാ​​​ര​​​ക, സോ​​​മ​​​നാ​​​ഥ് ജ്യോ​​​തി​​​ര്‍​ലിം​​​ഗം, സ​​​മു​​​ദ്ര​​​മ​​​ധ്യ​​​ത്തി​​​ലെ നി​​​ഷ്‌​​​ക​​​ല​​​ങ്ക് മ​​​ഹാ​​​ദേ​​​വ് ക്ഷേ​​​ത്രം തു​​​ട​​​ങ്ങി​​​യ​​​വ സ​​​ന്ദ​​​ര്‍​ശി​​​ക്കും.

തി​​​രു​​​വ​​​ന​​​ന്ത​​​പു​​​ര​​​ത്തുനി​​​ന്ന് പു​​​റ​​​പ്പെ​​​ടു​​​ന്ന ട്രെ​​​യി​​​നി​​​ല്‍ കൊ​​​ല്ലം, കോ​​​ട്ട​​​യം, എ​​​റ​​​ണാ​​​കു​​​ളം, തൃ​​​ശൂ​​​ര്‍, ഷൊ​​​ര്‍​ണൂ​​​ര്‍, കോ​​​ഴി​​​ക്കോ​​​ട്, ക​​​ണ്ണൂ​​​ര്‍, കാ​​​സ​​​ര്‍​ഗോ​​​ഡ് എ​​​ന്നീ സ്റ്റേ​​​ഷ​​​നുകളില്‍നി​​​ന്ന് യാ​​​ത്ര​​​ക്കാ​​​ര്‍​ക്ക് ക​​​യ​​​റാം.

പൂ​​​ര്‍​ണ​​​മാ​​​യും എ​​​സി സൗ​​​ക​​​ര്യ​​​മു​​​ള്ള ട്രെ​​​യി​​​നി​​​ലെ യാ​​​ത്ര​​​യ്ക്ക് സെ​​​ക്ക​​​ന്‍​ഡ് എ​​​സി നി​​​ര​​​ക്ക് 50,600 രൂ​​​പ​​​യും തേ​​​ര്‍​ഡ് എ​​​സി നി​​​ര​​​ക്ക് 42,700 രൂ​​​പ​​​യു​​​മാ​​​ണ്. കൂ​​​ടു​​​ത​​​ല്‍ വി​​​വ​​​ര​​​ങ്ങ​​​ള്‍​ക്ക് 7305858585 എ​​​ന്ന ന​​​മ്പ​​​റി​​​ല്‍ ബ​​​ന്ധ​​​പ്പെ​​​ടു​​​ക.

Kerala

മു​ക്കു​പ​ണ്ടം മാ​ല പൊ​ട്ടി​ച്ചു ട്രെ​യി​നി​ൽനി​ന്നു ചാ​ടി; ആശുപത്രിയിൽ പറഞ്ഞത് തെങ്ങിൽനിന്നു വീണെന്ന്

കോ​ഴി​ക്കോ​ട്: സ്വ​ർ​ണ​മാ​ണെ​ന്നു ക​രു​തി യാ​ത്ര​ക്കാ​രി​യു​ടെ മു​ക്കു​പ​ണ്ടം മാ​ല​പൊ​ട്ടി​ച്ച് ട്രെ​യി​നി​ൽ നി​ന്ന് ചാ​ടി​യ യു​വാ​വി​നെ കോ​ഴി​ക്കോ​ട് റെ​യി​ൽ​വെ പോ​ലീ​സ് പി​ടി​ക്കൂ​ടി.

ഉ​ത്ത​ർ​പ്ര​ദേ​ശ് ഷ​ഹ​ര​ൻ​പു​ർ സ്വ​ദേ​ശി ഷ​ഹ​ജാ​സ് മു​ഹ​മ​ദ് (28) ആ​ണ് അ​റ​സ്റ്റി​ലാ​യ​ത്. ട്രെ​യി​നി​ൽനി​ന്നു ചാ​ടി പ​രി​ക്കേ​റ്റ യു​വാ​വ് അ​ടു​ത്തു​ള്ള ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ ​തേ​ടു​ക​യാ​യി​രു​ന്നു. ഗു​രു​ത​ര​മാ​യി പ​രി​ക്കേ​റ്റ ഇ​യാ​ൾ തെ​ങ്ങി​ൽ​നി​ണു വീ​ണ​താ​ണെ​ന്നാ​ണ് പ​റ​ഞ്ഞ​ത്.

കോ​യ​മ്പ​ത്തൂ​ർ ഇ​ന്‍റ​ർ​സി​റ്റി പ​ര​പ്പ​ന​ങ്ങാ​ടി റെ​യി​ൽ​വേ സ്റ്റേ​ഷ​ൻ വി​ടു​ന്ന സ​മ​യ​ത്താ​ണ് മാ​ല​പൊ​ട്ടി​ച്ച് പ്ര​തി പു​റ​ത്തേ​ക്കു​ചാ​ടി​യ​ത്. പ്ര​തി​ക്ക് പ​രി​ക്കു​പ​റ്റാ​ൻ സാ​ധ്യ​ത​യു​ണ്ട് എ​ന്നു മ​ന​സി​ലാ​ക്കി​യ റെ​യി​ൽ​വേ പോ​ലീ​സും ആ​ർ​പി​എ​ഫും സ​മീ​പ​ത്തെ ആ​ശു​പ​ത്രി​യി​ൽ പ​രി​ശോ​ധ​ന ന​ട​ത്തി​യ​പ്പോ​ഴാ​ണ് ഇ​യാ​ൾ പി​ടി​യി​ലാ​യ​ത്.

പ്ര​തി​യു​ടെ​പേ​രി​ൽ സം​സ്ഥാ​ന​ത്ത് വി​വി​ധ​സ്റ്റേ​ഷ​നു​ക​ളി​ൽ മോ​ഷ​ണ​ക്കേ​സു​ക​ൾ നി​ല​വി​ലു​ണ്ടെ​ന്ന് പോ​ലീ​സ് പ​റ​ഞ്ഞു.

Kerala

24 കോ​ച്ചു​ക​ളു​ള്ള വ​ന്ദേ ഭാ​ര​ത് ട്രെ​യി​നു​ക​ൾ പു​റ​ത്തി​റ​ക്കാ​ൻ റെ​യി​ൽ​വേ

പ​​​ര​​​വൂ​​​ർ: രാ​​​ജ്യ​​​ത്ത് വ​​​രും മാ​​​സ​​​ങ്ങ​​​ളി​​​ൽ കൂ​​​ടു​​​ത​​​ൽ വ​​​ന്ദേ ഭാ​​​ര​​​ത് സ്ലീ​​​പ്പ​​​ർ ട്രെ​​​യി​​​നു​​​ക​​​ൾ പു​​​റ​​​ത്തി​​​റ​​​ക്കാ​​​ൻ റെ​​​യി​​​ൽ​​​വേ മ​​​ന്ത്രാ​​​ല​​​യ തീ​​​രു​​​മാ​​​നം. ഇ​​​തി​​​ന്‍റെ ഭാ​​​ഗ​​​മാ​​​യി 24 കോ​​​ച്ചു​​​ക​​​ളു​​​ള്ള വ​​​ന്ദേ ഭാ​​​ര​​​ത് സ്ലീ​​​പ്പ​​​ർ കോ​​​ച്ചു​​​ക​​​ളാ​​​ണ് ഇ​​​നി നി​​​ർ​​​മി​​​ക്കു​​​ക. ഇ​​​ത്ത​​​ര​​​ത്തി​​​ലു​​​ള്ള 50 റേ​​​ക്കു​​​ക​​​ൾ ചെ​​​ന്നൈ പെ​​​ര​​​മ്പൂ​​​രി​​​ലെ ഇ​​​ന്‍റ​​​ഗ്ര​​​ൽ കോ​​​ച്ച് ഫാ​​​ക്ട​​​റി​​​യി​​​ൽ നി​​​ർ​​​മി​​​ക്കു​​​മെ​​​ന്ന് അ​​​ധി​​​കൃ​​​ത​​​ർ വ്യ​​​ക്ത​​​മാ​​​ക്കി.

ചെ​​​ന്നൈ ഐ​​​സി​​​എ​​​ഫി​​​ൽ നി​​​ർ​​​മാ​​​ണ പ്ര​​​വ​​​ർ​​​ത്ത​​​ന​​​ങ്ങ​​​ൾ ആ​​​രം​​​ഭി​​​ച്ചി​​​ട്ടു​​​മു​​​ണ്ട്.​​​ഇ​​​പ്പോ​​​ൾ രാ​​​ജ്യ​​​ത്ത് സ​​​ർ​​​വീ​​​സ് ആ​​​രം​​​ഭി​​​ച്ച​​​ത് 16 കോ​​​ച്ചു​​​ക​​​ളു​​​ള്ള വ​​​ന്ദേ ഭാ​​​ര​​​ത് സ്ലീ​​​പ്പ​​​ർ ട്രെ​​​യി​​​നാ​​​ണ്. ഈ ​​​സെ​​​മി ഹൈ​​​സ്പീ​​​ഡ് ട്രെ​​​യി​​​നി​​​ൽ 11 തേ​​​ർ​​​ഡ് ഏ​​​സി, നാ​​​ല് സെ​​​ക്ക​​​ന്‍ഡ് ഏ​​​സി, ഒ​​​രു ഫ​​​സ്റ്റ് ക്ലാ​​​സ് ഏ​​​സി കോ​​​ച്ചു​​​ക​​​ളാ​​​ണ് ഉ​​​ൾ​​​പ്പെ​​​ടു​​​ത്തി​​​യി​​​ട്ടു​​​ള്ള​​​ത്.

ഐ​​​സി​​​എ​​​ഫി​​​ൽ രൂ​​​പ​​​ക​​​ൽ​​​പ്പ​​​ന ചെ​​​യ്ത് ഭാ​​​ര​​​ത് എ​​​ർ​​​ത്ത് മൂ​​​വേ​​​ഴ്സ് ലി​​​മി​​​റ്റ​​​ഡി​​​ൽ നി​​​ർ​​​മി​​​ച്ച ആ​​​ദ്യ വ​​​ന്ദേ ഭാ​​​ര​​​ത് സ്ലീ​​​പ്പ​​​ർ ട്രെ​​​യി​​​ൻ ഹൗ​​​റ​​​യ്ക്കും കാ​​​മാ​​​ഖ്യ​​​ക്കും മ​​​ധ്യേ​​​യു​​​ള്ള റൂ​​​ട്ടി​​​ലാ​​​ണ് സ​​​ർ​​​വീ​​​സ് ന​​​ട​​​ത്തു​​​ന്ന​​​ത്. ഇ​​​തി​​​നു ല​​​ഭി​​​ച്ച വ​​​ൻ സ്വീ​​​കാ​​​ര്യ​​​ത​​​യാ​​​ണ് 24 കോ​​​ച്ചു​​​ക​​​ളു​​​ള്ള വ​​​ന്ദേ സ്ലീ​​​പ്പ​​​ർ ട്രെ​​​യി​​​നു​​​ക​​​ൾ എ​​​ത്ര​​​യും വേ​​​ഗം നി​​​ർ​​​മി​​​ച്ച് ട്രാ​​​ക്കി​​​ലി​​​റ​​​ക്കാ​​​ൻ അ​​​ധി​​​കൃ​​​ത​​​രെ പ്രേ​​​രി​​​പ്പി​​​ച്ച​​​ത്.

ഇ​​​തു കൂ​​​ടാ​​​തെ ചെ​​​ന്നൈ ഐ​​​സി​​​എ​​​ഫി​​​ൽ മും​​​ബൈ​​​യി​​​ലെ സ​​​ബ​​​ർ​​​ബ​​​ൻ റെ​​​യി​​​ൽ​​​വേ​​​ക്ക് വേ​​​ണ്ടി 15 കോ​​​ച്ചു​​​ക​​​ളു​​​ള്ള ഇ​​​ല​​​ക്‌ട്രി​​​ക് മ​​​ൾ​​​ട്ടി​​​പ്പി​​​ൾ യൂ​​​ണി​​​റ്റ് ട്രെ​​​യി​​​നു​​​ക​​​ളും നി​​​ർ​​​മി​​​ക്കു​​​മെ​​​ന്നും അ​​​ധി​​​കൃ​​​ത​​​ർ പ​​​റ​​​ഞ്ഞു. അ​​​മൃ​​​ത് ഭാ​​​ര​​​ത് ട്രെ​​​യി​​​നു​​​ള്ളു​​​ടെ മൂ​​​ന്നാം​​​പ​​​തി​​​പ്പി​​​ന്‍റെ നി​​​ർ​​​മാ​​​ണ പ്ര​​​വ​​​ർ​​​ത്ത​​​ങ്ങ​​​ൾ​​​ക്ക് മു​​​ന്നോ​​​ടി​​​യാ​​​യു​​​ള്ള പ്രാ​​​രം​​​ഭ ന​​​ട​​​പ​​​ടി​​​ക​​​ളും ഐ​​​സി​​​എ​​​ഫി​​​ൽ ആ​​​രം​​​ഭി​​​ച്ചി​​​ട്ടു​​​ണ്ട്.

Kerala

യാ​ഥാ​ർ​ഥ്യ​മാ​കു​മോ ശ​ബ​രി റെ​യി​ൽ..? സം​സ്ഥാ​ന ബ​ജ​റ്റി​ല്‍ അ​റി​യാം

കോ​ട്ട​യം: എ​ല്‍​ഡി​എ​ഫ് സ​ര്‍​ക്കാ​രി​ന്‍റെ അ​വ​സാ​ന ബ​ജ​റ്റ് ശ​ബ​രി റെ​യി​ല്‍ പ​ദ്ധ​തി​യു​ടെ അ​വ​സാ​ന സാ​ധ്യ​താ ബ​ജ​റ്റാ​ണ്. ക​ഴി​ഞ്ഞ മൂ​ന്നു ബ​ജ​റ്റു​ക​ളി​ലും 100 കോ​ടി രൂ​പ വ​ക​യി​രു​ത്തി​യെ​ങ്കി​ലും ഒ​രു കോ​ടി രൂ​പ പോ​ലും പ​ദ്ധ​തി​യി​ലേ​ക്ക് ചെ​ല​വ​ഴി​ച്ചി​ല്ല. സ്ഥ​ലം ഏ​റ്റെ​ടു​ത്തു ന​ല്‍​കു​ന്ന ആ ​നി​മി​ഷം നി​ര്‍​മാ​ണം തു​ട​ങ്ങു​മെ​ന്ന് കേ​ന്ദ്ര റെ​യി​ല്‍​വേ മ​ന്ത്രി അ​ശ്വി​നി വൈ​ഷ്ണ​വ് ഉ​റ​പ്പു​പ​റ​ഞ്ഞി​ട്ട് മാ​സ​ങ്ങ​ളാ​യി.

നാ​ളെ അ​വ​ത​രി​പ്പി​ക്കു​ന്ന സം​സ്ഥാ​ന ബ​ജ​റ്റി​ല്‍ കു​റ​ഞ്ഞ​ത് ആ​യി​രം കോ​ടി രൂ​പ വ​ക​യി​രു​ത്തി​യാ​ല്‍ സ്ഥ​ലം ഏ​റ്റെ​ടു​ക്ക​ലി​നു​ള്ള തു​ക​യാ​യി. പ​തി​വു​പോ​ലെ 100 കോ​ടി പ്ര​ഖ്യാ​പ​നം ആ​വ​ര്‍​ത്തി​ച്ചാ​ല്‍ ശ​ബ​രി പ​ദ്ധ​തി എ​രു​മേ​ലി വി​മാ​ന​ത്താ​വ​ളം പ​ദ്ധ​തി​പോ​ലെ പി​ണ​റാ​യി സ​ര്‍​ക്കാ​രി​ന്‍റെ അ​നാ​സ്ഥ​യു​ടെ​യും പി​ടി​പ്പു​കേ​ടി​ന്‍റെ​യും മ​റ്റൊ​രു ഫ​യ​ല്‍ ചി​ത്ര​മാ​യി ചു​വ​പ്പു​നാ​ട​യി​ല്‍ കു​രു​ങ്ങും.

നി​ല​വി​ല്‍ അ​ങ്ക​മാ​ലി-​എ​രു​മേ​ലി 111 കി.​മീ. റെ​യി​ല്‍ പ​ദ്ധ​തി​യു​ടെ ആ​കെ ചെ​ല​വ് 3802 കോ​ടി​യാ​ണ്. ഇ​തി​ല്‍ 1900 കോ​ടി രൂ​പ കേ​ര​ളം വ​ഹി​ക്കേ​ണ്ടി​വ​രും. തു​ക അ​നു​വ​ദി​ക്കു​ക മാ​ത്ര​മ​ല്ല ഭൂ​മി ഏ​റ്റെ​ടു​ക്കാ​നാ​യി റ​വ​ന്യൂ ഉ​ദ്യോ​ഗ​സ്ഥ​രു​ടെ പ്ര​ത്യേ​ക യൂ​ണി​റ്റ് യു​ദ്ധ​കാ​ലാ​ടി​സ്ഥാ​ന​ത്തി​ല്‍ രൂ​പീ​ക​രി​ക്ക​ണം. എ​റ​ണാ​കു​ളം, ഇ​ടു​ക്കി, കോ​ട്ട​യം ജി​ല്ല​ക​ളി​ലെ നി​ര്‍​ത്ത​ലാ​ക്കി​യ ലാ​ന്‍​ഡ് അ​ക്വി​സി​ഷ​ന്‍ ഓ​ഫീ​സു​ക​ള്‍ പു​ന​രാ​രം​ഭി​ക്ക​ണം.

ശ​ബ​രി പാ​ത​യ്ക്കു​വേ​ണ്ടി എ​റ​ണാ​കു​ളം, ഇ​ടു​ക്കി, കോ​ട്ട​യം ജി​ല്ല​ക​ളി​ലാ​യി 416 ഹെ​ക്ട​റോ​ളം സ്ഥ​ലം വേ​ണ്ടി​വ​രും. എ​റ​ണാ​കു​ളം ജി​ല്ല​യി​ല്‍ 152 ഹെ​ക്ട​റാ​ണു വേ​ണ്ട​ത്. ഇ​തി​ല്‍ അ​ങ്ക​മാ​ലി മു​ത​ല്‍ കാ​ല​ടി വ​രെ എ​ട്ടു കി.​മീ. നീ​ള​ത്തി​ല്‍ 24.40 ഹെ​ക്ട​ര്‍ നേ​ര​ത്തേ ഏ​റ്റെ​ടു​ത്തി​രു​ന്നു. എ​ട്ട് കി​ലോ​മീ​റ്റ​ര്‍ ഭൂ​മി ഏ​റ്റെ​ടു​ക്ക​ല്‍ പൂ​ര്‍​ത്തി​യാ​യി​രു​ന്നു. അ​ങ്ക​മാ​ലി​ക്കും കാ​ല​ടി​ക്കും ഇ​ട​യി​ല്‍ ഏ​ഴ് കി​ലോ​മീ​റ്റ​ര്‍ പാ​ത നി​ര്‍​മാ​ണ​വും കാ​ല​ടി സ്റ്റേ​ഷ​ന്‍റെ നി​ര്‍​മാ​ണ​വും പൂ​ര്‍​ത്തി​യാ​യി.

കാ​ല​ടി മു​ത​ല്‍ ക​രി​ങ്കു​ന്നം വ​രെ സ്ഥ​ലം ഏ​റ്റെ​ടു​ക്കാ​ന്‍ 513 കോ​ടി രൂ​പ ആ​വ​ശ്യ​മാ​ണ്. കോ​ത​മം​ഗ​ലം, മൂ​വാ​റ്റു​പു​ഴ താ​ലൂ​ക്കു​ക​ളി​ലെ 39 കി​ലോ​മീ​റ്റ​ര്‍ പ്ര​ദേ​ശം ഏ​റ്റെ​ടു​ക്കാ​ന്‍ 410 കോ​ടി ചെ​ല​വാ​കും. ഇ​ടു​ക്കി, കോ​ട്ട​യം ജി​ല്ല​ക​ളി​ല്‍ രാ​മ​പു​രം സ്റ്റേ​ഷ​ന്‍ വ​രെ 14 കി​ലോ​മീ​റ്റ​ര്‍ ദൂ​ര​ത്തെ സ്ഥ​ലം ഏ​റ്റെ​ടു​ക്കാ​ന്‍ സാ​മൂ​ഹി​കാ​ഘാ​ത പ​ഠ​നം ന​ട​ത്തി​യി​ട്ടി​ല്ല.

1997-98 റെ​യി​ല്‍​വേ ബ​ജ​റ്റി​ലാ​ണ് അ​ങ്ക​മാ​ലി ശ​ബ​രി​മ​ല പ​ദ്ധ​തി​ക്ക് അ​നു​മ​തി ല​ഭി​ച്ച​ത്. അ​ങ്ക​മാ​ലി- കാ​ല​ടി (7 കി.​മീ) ദൈ​ര്‍​ഘ്യ​മു​ള്ള ജോ​ലി​ക​ളും കാ​ല​ടി-​പെ​രു​മ്പാ​വൂ​ര്‍ (10 കി.​മീ) ലീ​ഡ് ജോ​ലി​ക​ളും പൂ​ര്‍​ത്തി​യാ​യി.

പ​ദ്ധ​തി​ക്കാ​യി സം​സ്ഥാ​ന സ​ര്‍​ക്കാ​ര്‍, റെ​യി​ല്‍​വേ മ​ന്ത്രാ​ല​യം, ആ​ര്‍​ബി​ഐ എ​ന്നി​വ ത​മ്മി​ല്‍ ധാ​ര​ണാ​പ​ത്രം ഒ​പ്പി​ടാ​ന്‍ ക​ഴി​ഞ്ഞ വ​ര്‍​ഷം കേ​ര​ള​ത്തോ​ട് ആ​വ​ശ്യ​പ്പെ​ട്ടെ​ങ്കി​ലും ത്രി​ക​ക്ഷി ക​രാ​റി​ല്‍ ഏ​ര്‍​പ്പെ​ടാ​ന്‍ സം​സ്ഥാ​ന സ​ര്‍​ക്കാ​ര്‍ വി​സ​മ്മ​തി​ച്ചു.

National

ട്രെ​യി​നിൽ വാ​ക്കു​ത​ർ​ക്കം; കോ​ള​ജ് അ​ധ്യാ​പ​ക​നെ കു​ത്തി​ക്കൊ​ന്നു

മും​ബൈ: ട്രെ​യി​നി​ൽ നി​ന്ന് ഇ​റ​ങ്ങു​ന്ന​തി​നി​ടെ​യു​ണ്ടാ​യ വാ​ക്കു​ത​ർ​ക്ക​ത്തെ തു​ട​ർ​ന്ന് കോ​ള​ജ് അ​ധ്യാ​പ​ക​നെ യു​വാ​വ് കു​ത്തി​ക്കൊ​ന്നു. മും​ബൈ​യി​ലാ​ണ് സം​ഭ​വം.

കോ​ള​ജ് ല​ക്ച​റ​ർ അ​ലോ​ക് കു​മാ​ർ സിം​ഗ്(32) ആ​ണ് കൊ​ല്ല​പ്പെ​ട്ട​ത്. ശ​നി​യാ​ഴ്ച വൈ​കി​ട്ട് മ​ലാ​ദ് സ്റ്റേ​ഷ​നി​ൽ​വെ​ച്ചാ​യി​രു​ന്നു സം​ഭ​വം.

ട്രെ​യി​നി​ൽ നി​ന്ന് ഇ​റ​ങ്ങു​ന്ന​തി​നി​ടെ അ​ലോ​ക് കു​മാ​റും സ​ഹ​യാ​ത്രി​ക​നാ​യ ഓം​കാ​ർ ഷി​ൻ​ഡെ​യും ത​മ്മി​ൽ വാ​ക്കു​ത​ർ​ക്ക​മു​ണ്ടാ​യി. ഇ​തി​നി​ടെ കൈ​യി​ലു​ണ്ടാ​യി​രു​ന്ന ക​ത്തി ഉ​പ​യോ​ഗി​ച്ച് ഓം​കാ​ർ അ​ലോ​കി​നെ കു​ത്തു​ക​യു​മാ​യി​രു​ന്നു.

സ്ഥ​ല​ത്തു​ണ്ടാ​യി​രു​ന്ന പോ​ലീ​സും മ​റ്റ് യാ​ത്ര​ക്കാ​രും ചേ​ർ​ന്ന് അ​ലോ​കി​നെ ആ​ശു​പ​ത്രി​യി​ൽ എ​ത്തി​ച്ചെ​ങ്കി​ലും മ​ര​ണം സം​ഭ​വി​ച്ചി​രു​ന്നു.

സം​ഭ​വ​ത്തി​ന് ശേ​ഷം ക​ട​ന്നു​ക​ള​ഞ്ഞ പ്ര​തി​യെ പോ​ലീ​സ് പി​ന്നീ​ട് പി​ടി​കൂ​ടി. പോ​ലീ​സ് അ​ഞ്ച് സം​ഘ​ങ്ങ​ളാ​യി തി​രി​ഞ്ഞാ​ണ് അ​ന്വേ​ഷ​ണം ന​ട​ത്തി​യ​ത്. 200 ഓ​ളം സി​സി​ടി​വി ദൃ​ശ്യ​ങ്ങ​ൾ പോ​ലീ​സ് പ​രി​ശോ​ധി​ച്ചു. റെ​യി​ൽ​വേ​യു​ടെ ഫേ​ഷ്യ​ൽ റെ​ക്ക​ഗ്നി​ഷ​ൻ സി​സ്റ്റ​വും ഉ​പ​യോ​ഗി​ച്ചു.

മ​ലാ​ദി​ലെ ഒ​രു ഓ​ട്ടോ​റി​ക്ഷ സ്റ്റാ​ൻ​ഡി​ന് സ​മീ​പ​ത്തു​നി​ന്ന് പ്ര​തി​യെ പോ​ലീ​സ് പി​ടി​കൂ​ടി​യ​ത്.

National

ട്രെ​യി​ൻ ക​ട​ന്നു​പോ​കവേ പാ​ള​ത്തി​ൽ സ്ഫോട​നം; ലോ​ക്കോ​ പൈ​ല​റ്റി​നു പ​രി​ക്ക്

ച​​​ണ്ഡി​​​ഗ​​​​​ഡ്: പ​​​​​ഞ്ചാ​​​​​ബി​​​​​ൽ ട്രെ​​​​​യി​​​​​ൻ ക​​​​​ട​​​​​ന്നു​​​​​പോ​​​ക​​​വേ റെ​​​​​യി​​​​​ൽ​​​​​വേ ട്രാ​​​​​ക്കി​​​​​ൽ സ്ഫോ​​​ട​​​​​നം. ട്രാ​​ക്കി​​നു കേ​​ടു​​പാ​​ടു​​ണ്ടാ​​യി സം​​​​​ഭ​​​​​വ​​​​​ത്തി​​​​​ൽ ഗു​​​​​ഡ്സ് ട്രെ​​​​​യി​​​​​നി​​​​​ന്‍റെ ലോ​​​​​ക്കോ​​​​​ പൈ​​​​​ല​​​​​റ്റി​​​​​നു പ​​​​​രി​​​​​ക്കേ​​​​​റ്റു.

സം​​ഭ​​വം അ​​ട്ടി​​മ​​റി​​യാ​​ണെ​​ന്നു സം​​ശ​​യ​​മു​​ണ്ട്. ഫ​​​​​ത്തേ​​​​​ഗ​​​​​ഡ് സാ​​​​​ഹി​​​​​ബ് ജി​​​​​ല്ല​​​​​യി​​​​​ലെ സി​​​​​ർ​​​​​ഹി​​​​​ന്ദ് റെ​​​​​യി​​​​​ൽ​​​​​വെ സ്റ്റേ​​​​​ഷ​​​​​നു സ​​​​​മീ​​​​​പ​​​​​മാ​​​​​യി​​​​​രു​​​​​ന്നു സം​​​​​ഭ​​​​​വം.

വെ​​​​​ള്ളി​​​​​യാ​​​​​ഴ്ച രാ​​​​​ത്രി 9.50ന് ​​​​​ഖാ​​​​​ൻ​​​​​പു​​​​​ർ ഗ്രാ​​​​​മ​​​​​ത്തി​​​​​ലൂ​​​​​ടെ ട്രെ​​​​​യി​​​​​ൻ ക​​​​​ട​​​​​ന്നു​​​​​പോ​​​​​കു​​​​​മ്പോ​​​​​ഴാ​​​​​ണ് സ്ഫോ​​​​​ട​​​​​ന​​​​​മു​​​​​ണ്ടാ​​​​​യ​​​​​ത്.

ച​​​​​ര​​​​​ക്ക് തീ​​​​​വ​​​​​ണ്ടി​​​​​ക​​​​​ൾ ക​​​​​ട​​​​​ന്നു​​​​​പോ​​​​​കു​​​​​ന്ന പാ​​​​​ള​​​​​മാ​​​​​യി​​​​​രു​​​​​ന്നു ഇ​​​​​ത്. ട്രെ​​​​​യി​​​​​ൻ എ​​​ൻ​​​ജി​​​ന് ചെ​​​​​റി​​​​​യ കേ​​​​​ടു​​​​​പാ​​​​​ടു​​​​​ക​​​​​ൾ സം​​​​​ഭ​​​​​വി​​​​​ച്ചി​​​​​ട്ടു​​​​​ണ്ട്. ലോ​​​​​ക്കോ പൈ​​​​​ല​​​​​റ്റി​​​​​ന്‍റെ മുഖത്താണു പ​​​​​രി​​​​​ക്കേ​​​​​റ്റ​​​​​ത്. സം​​​​​ഭ​​​​​വ​​​​​ത്തി​​​​​ൽ റെ​​​​​യി​​​​​ൽ​​​​​വേ അ​​​​​ന്വേ​​​​​ഷ​​​​​ണം ആ​​​​​രം​​​​​ഭി​​​​​ച്ചു.

Kerala

ര​ണ്ട് വ​യ​സു​കാ​ര​ൻ ട്രെ​യി​നി​ൽ ഉ​പേ​ക്ഷി​ക്ക​പ്പെ​ട്ട നി​ല​യി​ൽ; മാ​താ​പി​താ​ക്ക​ളെ തേ​ടി വ്യാ​പ​ക അ​ന്വേ​ഷ​ണം

കൊ​ച്ചി: ട്രെ​യി​നി​ല്‍ ഉ​പേ​ക്ഷി​ക്ക​പ്പെ​ട്ട നി​ല​യി​ൽ ക​ണ്ടെ​ത്തി​യ ര​ണ്ട് വ​യ​സു​കാ​ര​ന്‍റെ മാ​താ​പി​താ​ക്ക​ളെ തേ​ടി സം​സ്ഥാ​ന വ്യാ​പ​ക അ​ന്വേ​ഷ​ണം. ഈ ​മാ​സം 17ന് ​പു​നെ-​എ​റ​ണാ​കു​ളം എ​ക്സ്പ്ര​സി​ലാ​ണ് കു​ഞ്ഞി​നെ ക​ണ്ടെ​ത്തി​യ​ത്.

തൃ​ശൂ​രി​നും ആ​ലു​വ​യ്ക്കും ഇ​ട​യി​ല്‍ കു​ഞ്ഞി​നെ ഉ​പേ​ക്ഷി​ച്ച് മാ​താ​പി​താ​ക്ക​ള്‍ ക​ട​ന്നു ക​ള​ഞ്ഞ​താ​കാ​മെ​ന്നാ​ണ് നി​ഗ​മ​നം. കു​ഞ്ഞി​നെ ശി​ശു​ക്ഷേ​മ സ​മി​തി​യു​ടെ സം​ര​ക്ഷ​ണ കേ​ന്ദ്ര​ത്തി​ലേ​ക്ക് മാ​റ്റി. സം​ഭ​വ​ത്തി​ൽ എ​റ​ണാ​കു​ളം റെ​യി​ൽ​വേ പോ​ലീ​സ് കേ​സെ​ടു​ത്തു.

Kerala

നി​ര​വ​ധി സ​വി​ശേ​ഷ​ത​ക​ളു​മാ​യി ട്രാ​ക്കി​ലി​റ​ങ്ങി അ​മൃ​ത് ഭാ​ര​ത്

പ​​​ര​​​വൂ​​​ർ: സം​​​സ്ഥാ​​​ന​​​ത്ത് ഇ​​​ന്ന​​​ലെ ഉ​​​ദ്ഘാ​​​ട​​​നം ചെ​​​യ്യ​​​പ്പെ​​​ട്ട അ​​​മൃ​​​ത് ഭാ​​​ര​​​ത് എ​​​ക്സ്പ്ര​​​സ് ട്രെ​​​യി​​​നു​​​ക​​​ൾ​​​ക്ക് നി​​​ര​​​വ​​​ധി സ​​​വി​​​ശേ​​​ഷ​​​ത​​​ക​​​ൾ.

എ​​​സി കോ​​​ച്ചു​​​ക​​​ൾ ഇ​​​ല്ലാ​​​ത്ത സൂ​​​പ്പ​​​ർ ഫാ​​​സ്റ്റ് എ​​​ക്സ്പ്ര​​​സ് എ​​​ന്ന​​​താ​​​ണ് ഏ​​​റ്റ​​​വും വ​​​ലി​​​യ സ​​വി​​ശേ​​ഷ​​​ത. അ​​​മൃ​​​ത് ഭാ​​​ര​​​ത് എ​​​ക്സ്പ്ര​​​സ് പ്ര​​​ധാ​​​ന​​​മാ​​​യും നോ​​​ൺ-​​​എ​​​സി സ്ലീ​​​പ്പ​​​ർ, ജ​​​ന​​​റ​​​ൽ ക്ലാ​​​സു​​​ക​​​ൾ മാ​​​ത്ര​​​മു​​​ള്ള ദീ​​​ർ​​​ഘ​​​ദൂ​​​ര ട്രെ​​​യി​​​നു​​​ക​​​ളാ​​​ണ്.

800 കി​​​ലോ​​​മീ​​​റ്റ​​​റി​​​ല​​​ധി​​​കം ദൂ​​​ര​​​മു​​​ള്ള അ​​​ല്ലെ​​​ങ്കി​​​ൽ 10 മ​​​ണി​​​ക്കൂ​​​റി​​​ല​​​ധി​​​കം യാ​​​ത്രാ​​​സ​​​മ​​​യ​​​മു​​​ള്ള ന​​​ഗ​​​ര​​​ങ്ങ​​​ളെ ത​​​മ്മി​​​ൽ ബ​​​ന്ധി​​​പ്പി​​​ക്കു​​​ക എ​​​ന്നു​​​ള്ള​​​താ​​​ണ് അ​​​മൃ​​​ത് ഭാ​​​ര​​​തി​​​ലൂ​​​ടെ റെ​​​യി​​​ൽ​​​വേ ല​​​ക്ഷ്യം വ​​​യ്ക്കു​​​ന്ന​​​ത്.​​​ ഇ​​​ത്ത​​​രം ട്രെ​​​യി​​​നു​​​ക​​​ളു​​​ടെ മു​​​ന്നി​​​ലും പി​​​ന്നി​​​ലും ഓ​​​രോ ലോ​​​ക്കോ​​​മോ​​​ട്ടീ​​​വു​​​ക​​​ൾ ഘ​​​ടി​​​പ്പി​​​ച്ചി​​​രി​​​ക്കും. നി​​​ല​​​വി​​​ൽ 22 കോ​​​ച്ചു​​​ക​​​ളാ​​​ണ് ഉ​​​ള്ള​​​ത്, ഇ​​​തി​​​ൽ 10 സ്ലീ​​​പ്പ​​​ർ കോ​​​ച്ചു​​​ക​​​ളും 10 ജ​​​ന​​​റ​​​ൽ കോ​​​ച്ചു​​​ക​​​ളും ര​​​ണ്ട് പാ​​​ഴ്സ​​​ൽ വാ​​​നു​​​ക​​​ളും ഉ​​​ൾ​​​പ്പെ​​​ടു​​​ന്നു.

സി​​​സി​​​ടി​​​വി കാ​​​മ​​​റ​​​ക​​​ൾ, ബ​​​യോ വാ​​​ക്വം ടോ​​​യ്‌​​​ല​​​റ്റു​​​ക​​​ൾ, സെ​​​ൻ​​​സ​​​ർ അ​​​ധി​​​ഷ്ഠി​​​ത വാ​​​ട്ട​​​ർ ടാ​​​പ്പു​​​ക​​​ൾ, ചാ​​​ർ​​​ജിം​​​ഗ് പോ​​​യി​​​ന്‍റു​​​ക​​​ൾ, റീ​​​ഡിം​​​ഗ് ലൈ​​​റ്റു​​​ക​​​ൾ എ​​​ന്നി​​​വ ഇ​​​തി​​​ലു​​​ണ്ട്. യാ​​​ത്ര​​​യ്ക്കി​​​ട​​​യി​​​ലു​​​ള്ള കു​​​ലു​​​ക്കം ഒ​​​ഴി​​​വാ​​​ക്കു​​​ന്ന​​​തി​​​നാ​​​യി ‘സെ​​​മി-​​​പെ​​​ർ​​​മ​​​ന​​​ന്‍റ് ക​​​പ്ല​​​റു​​​ക​​​ൾ’ ഉ​​​പ​​​യോ​​​ഗി​​​ച്ചി​​​രി​​​ക്കു​​​ന്നു.

1,000 കി​​​ലോ​​​മീ​​​റ്റ​​​റി​​​ന് ഏ​​​ക​​​ദേ​​​ശം 500 രൂ​​​പ​​​യാ​​​ണ് സ്ലീ​​​പ്പ​​​ർ ക്ലാ​​​സ് നി​​​ര​​​ക്ക്. കൂ​​​ടാ​​​തെ അ​​​മൃ​​​ത് ഭാ​​​ര​​​തി​​​ൽ സ്ലീ​​​പ്പ​​​ർ ക്ലാ​​​സി​​​ൽ ആ​​​ർ​​​എ​​​സി ടി​​​ക്ക​​​റ്റു​​​ക​​​ൾ ഉ​​​ണ്ടാ​​​കി​​​ല്ല; ടി​​​ക്ക​​​റ്റു​​​ക​​​ൾ ക​​​ൺ​​​ഫേം ആ​​​കു​​​ക​​​യോ വെ​​​യ്റ്റിം​​​ഗ് ലി​​​സ്റ്റി​​​ൽ ആ​​​കു​​​ക​​​യോ ചെ​​​യ്യും.

Kerala

പ്ര​ധാ​ന​മ​ന്ത്രി ഇ​ന്ന് തി​രു​വ​ന​ന്ത​പു​ര​ത്ത്; വമ്പൻ​ പ്ര​ഖ്യാ​പ​ന​ങ്ങ​ൾ ന​ട​ത്തി​യേ​ക്കും

തി​രു​വ​ന​ന്ത​പു​രം: പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി ഇ​ന്ന് തി​രു​വ​ന​ന്ത​പു​ര​ത്തെ​ത്തും. കോ​ർ​പ​റേ​ഷ​നി​ൽ അ​ധി​കാ​ര​ത്തി​ലേ​റി​യാ​ൽ 45 ദി​വ​സ​ത്തി​ന​കം പ്ര​ധാ​ന​മ​ന്ത്രി​യെ ത​ല​സ്ഥാ​ന​ത്ത് കൊ​ണ്ടു​വ​രു​മെ​ന്ന് ബി​ജെ​പി സം​സ്ഥാ​ന അ​ധ്യ​ക്ഷ​ൻ രാ​ജീ​വ് ച​ന്ദ്ര​ശേ​ഖ​ർ പ്ര​ഖ്യാ​പി​ച്ചി​രു​ന്നു.

ഇ​തി​ന്‍റെ ഭാ​ഗ​മാ​യി​ട്ടാ​ണ് എ​ത്തു​ന്ന മോ​ദി വ​ൻ പ്ര​ഖ്യാ​പ​ന​ങ്ങ​ൾ ന​ട​ത്തു​മെ​ന്നും റി​പ്പോ​ർ​ട്ടു​ക​ളു​ണ്ട്. പു​ത്ത​രി​ക്ക​ണ്ടം മൈ​താ​ന​ത്ത് ന​ട​ക്കു​ന്ന പ​രി​പാ​ടി​യി​ൽ വി​വി​ധ കേ​ന്ദ്ര പ​ദ്ധ​തി​ക​ളു​ടെ ഉ​ദ്ഘാ​ട​ന​വും തി​രു​വ​ന​ന്ത​പു​രം ന​ഗ​ര​ത്തി​ന്‍റെ വി​ക​സ​ന രേ​ഖ​യും പ്ര​ഖ്യാ​പി​ക്കും.

രാ​വി​ലെ വി​മാ​ന​ത്താ​വ​ള​ത്തി​ൽ നി​ന്നും പു​ത്ത​രി​ക്ക​ണ്ടം മൈ​താ​ന​ത്തേ​ക്കു​ള്ള മോ​ദി​യു​ടെ യാ​ത്ര വ​ൻ റോ​ഡ് ഷോ ​ആ​ക്കി മാ​റ്റാ​നാ​ണ് പാ​ർ​ട്ടി തീ​രു​മാ​നം. അ​മൃ​ത് ഭാ​ര​ത് ട്രെ​യി​നു​ക​ളു​ടെ ഫ്ലാ​ഗ് ഓ​ഫും ഇ​ന്ന​വേ​ഷ​ൻ ടെ​ക്നോ​ള​ജി ആ​ൻ​ഡ് ഓ​ൻ​ട്ര​ണ​ർ​ഷി​പ്പ് ഹ​ബി​ന്‍റെ ത​റ​ക്ക​ല്ലി​ടി​ലും പ്ര​ധാ​ന​മ​ന്ത്രി നി​ർ​വ​ഹി​ക്കും. ‌

കേ​ര​ള​ത്തി​നു​ള്ള അ​തി​വേ​ഗ റെ​യി​ൽ പാ​ത​യും പ്ര​ധാ​ന​മ​ന്ത്രി പ്ര​ഖ്യാ​പി​ക്കാ​ൻ സാ​ധ്യ​ത​യു​ണ്ട്. ഔ​ദ്യോ​ഗി​ക ച​ട​ങ്ങി​ന് ശേ​ഷം കോ​ർ​പ​റേ​ഷ​ന്‍റെ വി​ക​സ​ന ബ്ലൂ ​പ്രി​ന്‍റ് പ്ര​കാ​ശ​ന​ത്തി​നാ​യി സ​മീ​പ​ത്തെ പാ​ർ​ട്ടി വേ​ദി​യി​ൽ പ്ര​ധാ​ന​മ​ന്ത്രി എ​ത്തും. 25,000ത്തി​ല​ധി​കം പ്ര​വ​ർ​ത്ത​ക​രെ പ​ങ്കെ​ടു​പ്പി​ച്ചു​ള്ള പൊ​തു​സ​മ്മേ​ള​ന​മാ​ണ് ബി​ജെ​പി സം​ഘ​ടി​പ്പി​ച്ചി​രി​ക്കു​ന്ന​ത്.

 

International

സ്പെ​യി​നി​ൽ വീ​ണ്ടും ട്രെ​യി​ൻ അ​പ​ക​ടം; ലോ​ക്കോ പൈ​ല​റ്റി​ന് ദാ​രു​ണാ​ന്ത്യം

ബാ​ർ​സ​ലോ​ണ: സ്പെ​യി​നി​ൽ വീ​ണ്ടും ട്രെ​യി​ൻ അ​പ​ക​ടം. ബാ​ർ​സ​ലോ​ണ​യ്ക്ക് സ​മീ​പം പാ​ള​ത്തി​ലേ​യ്ക്ക് ഇ​ടി​ഞ്ഞു​വീ​ണ മ​തി​ലേ​യ്ക്ക് ട്രെ​യി​ൻ ഇ​ടി​ച്ച് ക​യ​റു​ക​യാ​യി​രു​ന്നു. അ​പ​ക​ട​ത്തി​ൽ ലോ​ക്കോ പൈ​ല​റ്റ് മ​രി​ച്ചു.

40 പേ​ർ​ക്ക് അ​പ​ക​ട​ത്തി​ൽ പ​രി​ക്കേ​റ്റു. പ​രി​ക്കേ​റ്റ​വ​രി​ൽ നി​ര​വ​ധി പേ​രു​ടെ നി​ല ഗു​രു​ത​ര​മാ​ണ്. വ​ട​ക്ക് കി​ഴ​ക്ക​ൻ സ്പെ​യി​നി​ലെ കാ​റ്റ​ലോ​ണി​യ മേ​ഖ​ല​യി​ലാ​ണ് അ​പ​ക​ട​മു​ണ്ടാ​യ​ത്. ചൊ​വ്വാ​ഴ്ച​യാ​ണ് അ​പ​ക​ട​മു​ണ്ടാ​യ​ത്.

മാ​ഡ്രി​ഡി​ൽ ര​ണ്ട് അ​തി​വേ​ഗ ട്രെ​യി​നു​ക​ൾ കൂ​ട്ടി​യി​ടി​ച്ച് 42 പേ​ർ കൊ​ല്ല​പ്പെ​ട്ട് ദി​വ​സ​ങ്ങ​ൾ പി​ന്നി​ടും മു​ൻ​പാ​ണ് നി​ല​വി​ലെ അ​പ​ക​ടം. 38 അ​ഗ്നി​ശ​മ​നാ വാ​ഹ​ന​ങ്ങ​ളും 20ലേ​റെ ആം​ബു​ല​ൻ​സു​ക​ളും മേ​ഖ​ല​യി​ൽ ര​ക്ഷാ​പ്ര​വ​ർ​ത്ത​ന​ത്തി​ൽ ഏ​ർ​പ്പെ​ട്ട​താ​യാ​ണ് അ​ധി​കൃ​ത​ർ വി​ശ​ദ​മാ​ക്കു​ന്ന​ത്.

നി​ല​വി​ൽ മ​തി​ലി​ന് അ​ടി​യി​ൽ ആ​രും കു​ടു​ങ്ങി കി​ട​ക്കു​ന്നി​ല്ലെ​ന്നാ​ണ് അ​ധി​കൃ​ത​ർ അ​റി​യി​ച്ച​ത്. ആ​രെ​ങ്കി​ലും പാ​ള​ത്തി​നും പൊ​ട്ടി​വീ​ണ മ​തി​ലി​നും ഇ​ട​യി​ൽ ഉ​ണ്ടോ​യെ​ന്ന് ക​ണ്ടെ​ത്താ​നു​ള്ള തെ​ര​ച്ചി​ലും ന​ട​ക്കു​ന്നു​ണ്ടെ​ന്നാ​ണ് അ​ധി​കൃ​ത​ർ വി​ശ​ദ​മാ​ക്കു​ന്ന​ത്. കാ​റ്റ​ലോ​ണി​യ മേ​ഖ​ല​യി​ൽ ഉ​ണ്ടാ​യ ക​ന​ത്ത മ​ഴ​യി​ൽ മ​തി​ൽ ത​ക​ർ​ന്നു​വെ​ന്നാ​ണ് സ്പെ​യി​നി​ലെ റ​യി​ൽ ഓ​പ്പ​റേ​റ്റ​ർ വി​ശ​ദ​മാ​ക്കു​ന്ന​ത്.

 

National

ഓടുന്ന ട്രെയിനിൽ നിന്ന് തള്ളിയിട്ട് ഫോൺ മോഷ്ടാവ്; യുവാവിന്‍റെ കാൽ അറ്റു

മുംബൈ: മഹാരാഷ്ട്രയിലെ താനെയിൽ യുവാവിനെ ഓടുന്ന ട്രെയിനിൽ നിന്നു തള്ളിയിട്ട് ഫോൺ മോഷ്ടാവ്. ബദ്‌ലാപുർ സ്വദേശിയായ റിതേഷ് രാകേഷ് യെരുങ്കറാണ് ആക്രമണത്തിനിരയായത്. ട്രെയിനിന്‍റെ ചക്രങ്ങൾ കയറി കാൽ അറ്റുപോയ റിതേഷ് ഗുരുതരാവസ്ഥയിൽ ചികിത്സയിലാണ്. സംഭവത്തിൽ കൈലാഷ് ബാലകൃഷ്ണ ജാദവ് എന്നയാളെ പോലീസ് അറസ്റ്റ് ചെയ്തു.

താനെയിലെ സ്വകാര്യ മാളിൽ ജോലി ചെയ്യുന്ന റിതേഷ് ജോലി കഴിഞ്ഞ് ട്രെയിനിൽ വീട്ടിലേക്ക് മടങ്ങുമ്പോഴാണ് സംഭവം. അംബർനാഥ് സ്റ്റേഷനിൽ നിന്ന് ട്രെയിൻ പുറപ്പെടുമ്പോൾ, റിതേഷിന്‍റെ അടുത്തിരുന്ന കൈലാഷ് പെട്ടെന്ന് ഫോൺ തട്ടിയെടുക്കുകയായിരുന്നു. ചെറുത്തുനിന്ന റിതേഷിനെ ട്രെയിനിന്‍റെ വാതിലിനടുത്തേക്ക് തള്ളിയിട്ടു.

ഓടിക്കൊണ്ടിരിക്കുന്ന ട്രെയിനിൽ നിന്ന് വീണ റിതേഷിന്‍റെ ഇടതു കാലിനു മുകളിലൂടെ ട്രെയിനിന്‍റെ ചക്രങ്ങൾ കയറി ഇറങ്ങുകയും കാൽമുട്ടിന് താഴേക്ക് അറ്റുപോകുകയും ചെയ്തു. തലയുടെ പിൻഭാഗത്തും മുഖത്തും ഗുരുതരമായ പരിക്കുകളുണ്ട്. ഉടൻ തന്നെ റെയിൽവേ പോലീസ് അടുത്തുള്ള ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

Kerala

അ​മൃ​ത് ഭാ​ര​ത് എ​ക്സ്പ്ര​സ് ട്രെ​യി​നു​ക​ൾ കോ​ട്ട​യം വ​ഴി സ​ർ​വീ​സ് ന​ട​ത്തും; കൊ​ടി​ക്കു​ന്നി​ൽ സു​രേ​ഷ് എം​പി

മാ​വേ​ലി​ക്ക​ര: പു​തു​താ​യി അ​നു​വ​ദി​ച്ച ന​ഗ​ർ​കോ​വി​ൽ – മം​ഗ​ലാ​പു​രം അ​മൃ​ത് ഭാ​ര​ത് എ​ക്സ്പ്ര​സും തി​രു​വ​ന​ന്ത​പു​രം നോ​ർ​ത്ത് – ചാ​ർ​ല​പ്പ​ള്ളി (ഹൈ​ദ​രാ​ബാ​ദ്) അ​മൃ​ത് ഭാ​ര​ത് എ​ക്സ്പ്ര​സും കോ​ട്ട​യം വ​ഴി സ​ർ​വീ​സ് ന​ട​ത്തു​മെ​ന്ന് കൊ​ടി​ക്കു​ന്നി​ൽ സു​രേ​ഷ് എം​പി.

ഈ ​ര​ണ്ട് ട്രെ​യി​നു​ക​ളും കോ​ട്ട​യം വ​ഴി ഓ​ടി​ക്ക​ണ​മെ​ന്ന ആ​വ​ശ്യം നേ​ര​ത്തെ റെ​യി​ൽ​വേ മ​ന്ത്രി​യു​ടെ​യും റെ​യി​ൽ​വേ ബോ​ർ​ഡി​ന്‍റെ​യും മു​ന്നി​ൽ ഉ​ന്ന​യി​ച്ചി​രു​ന്നു, അ​തി​ന് അ​നു​കൂ​ല​മാ​യ തീ​രു​മാ​ന​മാ​ണ് ഇ​പ്പോ​ൾ ഉ​ണ്ടാ​യി​രി​ക്കു​ന്ന​ത്.

യാ​ത്ര​ക്കാ​രു​ടെ ദീ​ർ​ഘ​കാ​ല ആ​വ​ശ്യ​ങ്ങ​ൾ പ​രി​ഗ​ണി​ച്ച്, മാ​വേ​ലി​ക്ക​ര പാ​ർ​ലി​മെ​ന്‍റ് മ​ണ്ഡ​ല​ത്തി​ലെ പ്ര​ധാ​ന സ്റ്റേ​ഷ​നു​ക​ളാ​യ മാ​വേ​ലി​ക്ക​ര, ചെ​ങ്ങ​ന്നൂ​ർ, ച​ങ്ങ​നാ​ശേ​രി എ​ന്നി​വി​ട​ങ്ങ​ളി​ൽ ര​ണ്ട് അ​മൃ​ത് ഭാ​ര​ത് എ​ക്സ്പ്ര​സ് സ​ർ​വീ​സു​ക​ൾ​ക്കും സ്റ്റോ​പ്പ് അ​നു​വ​ദി​ച്ചി​ട്ടു​ണ്ട്.

ഇ​തോ​ടെ മ​ധ്യ​കേ​ര​ള​ത്തി​ലെ സാ​ധാ​ര​ണ യാ​ത്ര​ക്കാ​ർ​ക്ക് ദ​ക്ഷി​ണേ​ന്ത്യ​യി​ലെ പ്ര​ധാ​ന ന​ഗ​ര​ങ്ങ​ളാ​യ മം​ഗ​ലാ​പു​രം, ഹൈ​ദ​രാ​ബാ​ദ് മേ​ഖ​ല​ക​ൾ ഉ​ൾ​പ്പെ​ടെ കൂ​ടു​ത​ൽ മെ​ച്ച​പ്പെ​ട്ട റെ​യി​ൽ ബ​ന്ധം ഉ​റ​പ്പാ​ക്കാ​ൻ സാ​ധി​ക്കും.

സാ​ധാ​ര​ണ ജ​ന​ങ്ങ​ളെ ല​ക്ഷ്യ​മി​ട്ട് നോ​ൺ-​എ​സി വി​ഭാ​ഗ​ത്തി​ൽ രൂ​പ​ക​ൽ​പ്പ​ന ചെ​യ്ത അ​മൃ​ത് ഭാ​ര​ത് എ​ക്സ്പ്ര​സ് ട്രെ​യി​നു​ക​ൾ കോ​ട്ട​യം വ​ഴി സ​ർ​വീ​സ് ന​ട​ത്തു​ന്ന​ത് വി​ദ്യാ​ഭ്യാ​സം, തൊ​ഴി​ൽ, ചി​കി​ത്സ, വ്യാ​പാ​രം എ​ന്നി​വ​യ്ക്കാ​യി യാ​ത്ര ചെ​യ്യു​ന്ന ആ​യി​ര​ക്ക​ണ​ക്കി​ന് ആ​ളു​ക​ൾ​ക്ക് വ​ലി​യ ആ​ശ്വാ​സ​മാ​കു​മെ​ന്ന് കൊടിക്കുന്നിൽ സുരേഷ് എംപി ഫേ​സ്ബു​ക്കി​ൽ കു​റി​ച്ചു.

National

വ​ന്ദേ​ഭാ​ര​ത് നാ​ലാം പ​തി​പ്പ് വ​രു​ന്നു: മ​ണി​ക്കൂ​റി​ൽ 350 കി​ലോ​മീ​റ്റ​ർ വേ​ഗം

പ​ര​വൂ​ർ: വ​ന്ദേ ഭാ​ര​ത് എ​ക്സ്പ്ര​സ് ട്രെ​യി​നു​ക​ളു​ടെ നാ​ലാം പ​തി​പ്പ് (4.0) അ​ടു​ത്ത വ​ർ​ഷം അ​വ​സാ​ന​ത്തോ​ടെ പു​റ​ത്തി​റ​ക്കാ​ൻ റെ​യി​ൽ​വേ മ​ന്ത്രാ​ല​യം പ​ദ്ധ​തി​യി​ടു​ന്നു. മ​ണി​ക്കൂ​റി​ൽ 350 കി​ലോ​മീ​റ്റ​ർ വേ​ഗ​ത്തി​ൽ സ​ഞ്ച​രി​ക്കാ​ൻ ശേ​ഷി​യു​ള്ള​വ​യാ​യി​രി​ക്കും ഈ ​ട്രെ​യി​നു​ക​ൾ.

2019 ഫെ​ബ്രു​വ​രി​യി​ലാ​ണ് വ​ണ്ടേ ഭാ​ര​ത് എ​ക്സ്പ്ര​സ് ട്രെ​യി​നു​ക​ളു​ടെ ആ​ദ്യ പ​തി​പ്പ് രാ​ജ്യ​ത്ത് അ​വ​ത​രി​പ്പി​ച്ച​ത്. തു​ട​ർ​ന്ന് 2022 സെ​പ്തം​ബ​റി​ൽ ര​ണ്ടാം പ​തി​പ്പും 2025ന്‍റെ അ​വ​സാ​ന പാ​ദ​ത്തി​ൽ മൂ​ന്നാം പ​തി​പ്പും ഇ​ന്ത്യ​ൻ റെ​യി​ൽ​വേ വി​ജ​യ​ക​ര​മാ​യി പു​റ​ത്തി​റ​ക്കി.

വ​രാ​നി​രി​ക്കു​ന്ന നാ​ലാം പ​തി​പ്പി​നെ ലോ​ക​ത്തി​നെ ത​ന്നെ ഏ​റ്റ​വും വേ​ഗ​മേ​റി​യ ട്രെ​യി​നാ​യി മാ​റ്റു​ക എ​ന്ന ല​ക്ഷ്യ​ത്തി​ലാ​ണ് റെ​യി​ൽ​വേ മ​ന്ത്രാ​ല​യം. അ​ടു​ത്ത ത​ല​മു​റ​യു​ടെ അ​തി​വേ​ഗ ട്രെ​യി​ൻ യാ​ത്ര​യി​ൽ ഇ​ന്ത്യ​ൻ റെ​യി​ൽ​വേ ന​ട​ത്തു​ന്ന ശ്ര​ദ്ധേ​യ​മാ​യ ചു​വ​ടു​വ​യ് പാ​യാ​ണ് റെ​യി​ൽ മ​ന്ത്രാ​ല​യം ഇ​തി​നെ വി​ശേ​ഷി​പ്പി​ക്കു​ന്ന​ത്.

2027 ന്‍റെ അ​വ​സാ​നം പു​റ​ത്തി​റ​ക്കാ​മെ​ന്ന് പ്ര​തീ​ക്ഷി​ക്കു​ന്ന വ​ന്ദേ​ഭാ​ര​ത് നാ​ലാം പ​തി​പ്പ് സ​മ​ർ​പ്പി​ത ഇ​ട​നാ​ഴി​ക​ളി​ൽ വ​ള​രെ ഉ​യ​ർ​ന്ന വേ​ഗ​ത്തി​ലു​ള്ള സ​ഞ്ചാ​രം ഉ​റ​പ്പാ​ക്കു​ന്ന ത​ര​ത്തി​ലാ​ണ് രൂ​പ​ക​ൽ​പ്പ​ന ചെ​യ്തി​ട്ടു​ള്ള​ത്.

വേ​ഗം, സു​ര​ക്ഷ, യാ​ത്ര​ക്കാ​രു​ടെ സു​ഖ​സൗ​ക​ര്യ​ങ്ങ​ൾ എ​ന്നി​വ​യി​ൽ പു​തി​യ മാ​ന​ദ​ണ്ഡ​ങ്ങ​ൾ സ്ഥാ​പി​ക്കു​ക എ​ന്ന ല​ക്ഷ്യ​ത്തോ​ടെ​യാ​ണ് ഇ​ത്യ​ൻ റെ​യി​ൽ​വേ വ​ന്ദേ ഭാ​ര​തി​ന്‍റെ നാ​ലാം പ​തി​പ്പ് വി​ക​സി​പ്പി​ച്ചു കൊ​ണ്ടി​രി​ക്കു​ന്ന​ത്. ആ​ദ്യ സ​ർ​വീ​സാ​യി പ​രി​ഗ​ണി​ക്കു​ന്ന​ത് അ​ഹ​മ്മ​ദാ​ബാ​ദ്-​മും​ബൈ റൂ​ട്ടാ​ണെ​ന്നും സൂ​ച​ന​യു​ണ്ട്.

റെ​യി​ൽ​വേ മ​ന്ത്രാ​ല​യ​ത്തി​ലെ ഉ​ന്ന​ത ഉ​ദ്യോ​ഗ​സ്ഥ​ർ ന​ൽ​കു​ന്ന വി​വ​രം അ​നു​സ​രി​ച്ച് വ​ന്ദേ​ഭാ​ര​ത് നാ​ലാം പ​തി​പ്പ് ഇ​ന്ത്യ​യു​ടെ ത​ദ്ദേ​ശീ​യ ട്രെ​യി​ൻ പ്രൊ​ട്ട​ക്ഷ​ൻ സി​സ്റ്റ​ത്തി​ന്‍റെ ഏ​റ്റ​വും പു​തി​യ പ​തി​പ്പാ​യ ക​വ​ച് 5.0 സ​ജ്ജീ​ക​രി​ക്കാ​ൻ വി​ഭാ​വ​നം ചെ​യ്യു​ന്നു. ഇ​ത് സു​ര​ക്ഷാ മാ​ന​ദ​ണ്ഡ​ങ്ങ​ൾ കൂ​ടു​ത​ൽ ശ​ക്തി​പ്പെ​ടു​ത്തു​മെ​ന്നാ​ണ് വി​ല​യി​രു​ത്ത​ൽ.

ഇ​ത് കൂ​ടാ​തെ ദീ​ർ​ഘ​കാ​ല വി​ക​സ​ന​ത്തി​ന്‍റെ ഭാ​ഗ​മാ​യി 2047 ഓ​ടെ രാ​ജ്യ​ത്തു​ട​നീ​ളം ഏ​ക​ദേ​ശം 4,500 വ​ന്ദേ ഭാ​ര​ത് ട്രെ​യി​നു​ക​ൾ സ​ർ​വീ​സ് ന​ട​ത്താ​നും മ​ന്ത്രാ​ല​യം പ​ദ്ധ​തി​ക​ൾ ത​യാ​റാ​ക്കി​യി​ട്ടു​ണ്ട്.

International

സ്പെ​യി​നി​ലെ ട്രെ​യി​ൻ അ​പ​ക​ടം: മ​ര​ണം 39 ആ​യി

മാ​ഡ്രി​ഡ്: സ്പെ​യിനിൽ പാ​ളം തെ​റ്റി​യ ട്രെ​യി​നു​ക​ൾ കൂ​ട്ടി​യി​ടി​ച്ചു​ണ്ടാ​യ അ​പ​ക​ട​ത്തി​ൽ മ​രി​ച്ച​വ​രു​ടെ എ​ണ്ണം 39 ആ​യി. കോ​ർ​ഡോ​ബ പ്ര​വി​ശ്യ​യി​ലെ അ​ദാ​മു​സ് പ​ട്ട​ണ​ത്തി​ന് അ​ടു​ത്താ​ണ് അ​പ​ക​ടം ഉ​ണ്ടാ​യ​ത്.

മ​ലാ​ഗ​യി​ൽ നി​ന്ന് മാ​ഡ്രി​ഡി​ലേ​ക്ക് പോ​വു​ക​യാ​യി​രു​ന്ന ഇ​റി​യോ (Iryo) എ​ന്ന സ്വ​കാ​ര്യ ക​മ്പ​നി​യു​ടെ ട്രെ​യി​ൻ പാ​ളം തെ​റ്റി തൊ​ട്ട​ടു​ത്ത ട്രാ​ക്കി​ലേ​ക്ക് മ​റി​യു​ക​യും, എ​തി​ർ​ദി​ശ​യി​ൽ വ​ന്ന റെ​ൻ​ഫെ (Renfe) ട്രെ​യി​നു​മാ​യി കൂ​ട്ടി​യി​ടി​ക്കു​ക​യു​മാ​യി​രു​ന്നു. അ​പ​ക​ട​ത്തി​ൽ 73 പേ​ർ​ക്ക് പ​രി​ക്കേ​റ്റ​താ​യും ഇ​തി​ൽ പ​ല​രു​ടെ​യും നി​ല ഗു​രു​ത​ര​മാ​ണെ​ന്നു​മാ​ണ് ഏ​റ്റ​വും പു​തി​യ റി​പ്പോ​ർ​ട്ടു​ക​ൾ.

ഞാ​യ​റാ​ഴ്ച വൈ​കു​ന്നേ​ര​മാ​ണ് അ​പ​ക​ടം ന​ട​ന്ന​ത്. ര​ണ്ട് ട്രെ​യി​നു​ക​ളി​ലു​മാ​യി ഏ​ക​ദേ​ശം അ​ഞ്ഞൂ​റോ​ളം യാ​ത്ര​ക്കാ​രു​ണ്ടാ​യി​രു​ന്നു. സം​ഭ​വ​ത്തി​ന് പി​ന്നാ​ലെ സൈ​ന്യ​വും റെ​ഡ് ക്രോ​സും ഉ​ൾ​പ്പെ​ടെ​യു​ള്ള​വ​ർ സ്ഥ​ല​ത്തെ​ത്തി ര​ക്ഷാ​പ്ര​വ​ർ​ത്ത​നം ന​ട​ത്തി.

അ​പ​ക​ട​ത്തെ​ത്തു​ട​ർ​ന്ന് മാ​ഡ്രി​ഡി​നും ദ​ക്ഷി​ണ സ്പെ​യി​നി​നും ഇ​ട​യി​ലു​ള്ള എ​ല്ലാ അ​തി​വേ​ഗ റെ​യി​ൽ സ​ർ​വീ​സു​ക​ളും താ​ൽ​ക്കാ​ലി​ക​മാ​യി നി​ർ​ത്തി​വ​ച്ചു. സം​ഭ​വ​ത്തി​ൽ സ്പാ​നി​ഷ് പ്ര​ധാ​ന​മ​ന്ത്രി പെ​ഡ്രോ സാ​ഞ്ച​സ് അ​ഗാ​ധ​മാ​യ ദുഃ​ഖം രേ​ഖ​പ്പെ​ടു​ത്തു​ക​യും അ​ന്വേ​ഷ​ണ​ത്തി​ന് ഉ​ത്ത​ര​വി​ടു​ക​യും ചെ​യ്തു.

Kerala

പ​ട്ടാ​മ്പി​യി​ൽ ഗു​ഡ്‌​സ് ട്രെ​യി​ൻ പാ​ളം തെ​റ്റി; ട്രെ​യി​നു​ക​ൾ വൈ​കി​യോ​ടു​ന്നു

പാ​ല​ക്കാ​ട്: പ​ട്ടാ​മ്പി പ​ള്ളി​പ്പു​റ​ത്ത് ഗു​ഡ്‌​സ് ട്രെ​യി​ൻ പാ​ളം തെ​റ്റി. മം​ഗ​ലാ​പു​ര​ത്ത് നി​ന്ന് പാ​ല​ക്കാ​ട്ടേ​യ്ക്ക് വ​രി​ക​യാ​യി​രു​ന്ന ഗു​ഡ്‌​സ് ട്രെ​യി​ൻ ആ​ണ് പാ​ളം തെ​റ്റി​യ​ത്. രാ​വി​ലെ 11.30 ഓ​ടെ​യാ​യി​രു​ന്നു അ​പ​ക​ടം.

തു​ട​ർ​ന്ന് നാ​ല് ട്രൈ​നു​ക​ൾ പി​ടി​ച്ചി​ട്ടു. ഒ​രു മ​ണി​ക്കൂ​റി​ന് ശേ​ഷ​മാ​ണ് പാ​ളം തെ​റ്റി​യ ബോ​ഗി തി​രി​ച്ചു​ക​യ​റ്റി​യ​ത്. ഷൊ​ർ​ണൂ​രി​ൽ നി​ന്നു​ള്ള ഉ​ദ്യോ​ഗ​സ്ഥ​രു​ടെ നേ​തൃ​ത്വ​ത്തി​ലാ​ണ് ന​ട​പ​ടി​ക​ൾ പൂ​ർ​ത്തി​യാ​ക്കി​യ​ത്. ഈ ​ട്രാ​ക്കി​ലെ നി​ർ​ത്തി​യി​ട്ട സ​ർ​വീ​സു​ക​ൾ ഉ​ട​ൻ പു​ന​രാ​രം​ഭി​ക്കും എ​ന്ന് അ​ധി​കൃ​ത​ർ വ്യ​ക്ത​മാ​ക്കി​യി​ട്ടു​ണ്ട്.

വൈ​കി​യോ​ടു​ന്ന ട്രെ​യി​നു​ക​ൾ

ഏ​റ​നാ​ട് എ​ക്സ്പ്ര​സ്

കോ​ഴി​ക്കോ​ട്-​പാ​ല​ക്കാ​ട് എ​ക്സ്പ്ര​സ്

പ​ര​ശു​റാം എ​ക്സ്പ്ര​സ്

കോ​ഴി​ക്കോ​ട് നി​ന്നു​ള്ള ജ​ന​ശ​താ​ബ്ദി എ​ക്സ്പ്ര​സ്

ലോ​ക​മാ​ന്യ തി​ല​ക്-​കൊ​ച്ചു​വേ​ളി എ​ക്സ്പ്ര​സ്

 

 

National

വന്ദേ ഭാരത് സ്ലീപ്പർ ട്രെയിൻ പ്രധാനമന്ത്രി ശനിയാഴ്ച ഫ്ലാഗ് ഓഫ് ചെയ്യും

ന്യൂഡൽഹി: വന്ദേ ഭാരത് സ്ലീപ്പര്‍ ട്രെയിനുകള്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി ശനിയാഴ്ച ഫ്ലാ​ഗ് ഓഫ് ചെയ്യും. മാൾഡ ടൗൺ റെയിൽവേ സ്റ്റേഷൻ സന്ദർശിക്കുന്ന പ്രധാനമന്ത്രി ഹൗറയ്ക്കും ഗോഹട്ടിക്കും ഇടയിലുള്ള ഇന്ത്യയിലെ ആദ്യത്തെ വന്ദേ ഭാരത് സ്ലീപ്പർ ട്രെയിനിനു പച്ചക്കൊടി വീശും.

ഉച്ചയ്ക്ക് 1.45-ന് മാൾഡയിൽ തന്നെ നടക്കുന്ന പൊതുചടങ്ങിൽ 3,250 കോടി രൂപയിലധികം മൂല്യമുള്ള റെയിൽ-റോഡ് അടിസ്ഥാന സൗകര്യ വികസന പദ്ധതികളും അദ്ദേഹം രാഷ്ട്രത്തിന് സമർപ്പിക്കുകയും തറക്കല്ലിടുകയും ചെയ്യും.

16 കോ​ച്ചു​ക​ളാ​ണ് വ​ന്ദേ ഭാ​ര​ത് സ്ലീ​പ്പ​ർ ട്രെ​യി​നി​ലു​ള്ള​ത്. 11 ത്രീ-​ട​യ​ർ എ​സി കോ​ച്ചു​ക​ൾ, നാ​ല് ടു-​ട​യ​ർ എ​സി കോ​ച്ചു​ക​ൾ, ഒ​രു ഫ​സ്റ്റ് എ​സി കോ​ച്ചു​ള്ള ട്രെ​യി​നി​ൽ ആ​കെ 823 യാ​ത്ര​ക്കാ​ര്‍​ക്കു സ​ഞ്ച​രി​ക്കാ​നാ​കും.

International

താ​യ്‌​ല​ൻ​ഡി​ൽ ട്രെ​യി​ൻ പാ​ളം തെ​റ്റി അ​പ​ക​ടം; 22 മ​ര​ണം, 30 പേ​ർ​ക്ക് പ​രി​ക്ക്

ബാ​ങ്കോ​ക്ക്: താ​യ്‌​ല​ൻ​ഡി​ൽ ട്രെ​യി​ൻ പാ​ളം തെ​റ്റി​യു​ണ്ടാ​യ അ​പ​ക​ട​ത്തി​ൽ 22 പേ​ർ മ​രി​ച്ചു. 30 പേ​ർ​ക്ക് പ​രി​ക്കേ​റ്റു. നാ​ഖോ​ൺ രാ​റ്റ്ച്ചാ​സി​മ പ്ര​വി​ശ്യ​യി​ൽ ഇ​ന്ന് രാ​വി​ലെ​യാ​ണ് അ​പ​ക​ട​മു​ണ്ടാ​യ​ത്.

ബാ​ങ്കോ​ങ്കി​ൽ നി​ന്ന് ഉ​ബോ​ൺ രാ​റ്റ്ച്ചാ​താ​നി പ്ര​വി​ശ്യ​യി​ലേ​ക്ക് പോ​യ ട്രെ​യി​നി​ന്‍റെ മു​ക​ളി​ലേ​യ്ക്ക് ക്രെ​യി​ൻ വീ​ണ​തി​നെ തു​ട​ർ​ന്നാ​ണ് ട്രെ​യി​ൻ പാ​ളം​തെ​റ്റി​യ​ത്. നി​ർ​മാ​ണ പ്ര​വ​ർ​ത്ത​ന​ത്തി​ന് ഉ​പ​യോ​ഗി​ച്ചി​രു​ന്ന ക്രെ​യി​നാ​ണ് ട്രെ​യി​നി​ന്‍റെ മു​ക​ളി​ലേ​യ്ക്ക് വീ​ണ​ത്.

പാ​ളം തെ​റ്റി​യ​തി​നെ തു​ട​ർ​ന്ന് ട്രെ​യി​ന് തീ​പി​ടി​ച്ചു. സ്ഥ​ല​ത്ത് ര​ക്ഷാ​പ്ര​വ​ർ​ത്ത​നം ന​ട​ക്കു​ക​യാ​ണ്.

Kerala

ട്രെ​യി​നി​ൽ ക​യ​റു​ന്ന​തി​നി​ടെ വീ​ണ് അ​ധ്യാ​പി​ക​യ്ക്കു പ​രി​ക്ക്

ക​​​ണ്ണൂ​​​ർ: നീ​​​ങ്ങി​​​ത്തു​​​ട​​​ങ്ങി​​​യ ട്ര‍െ​​​യി​​​നി​​​ൽ ക​​​യ​​​റു​​​ന്ന​​​തി​​​നി​​​ടെ വീ​​​ണ് ഗു​​​ജ​​​റാ​​​ത്ത് സ്വ​​​ദേ​​​ശി​​​യാ​​​യ അ​​​ധ്യാ​​​പി​​​ക​​​യ്ക്കു ഗു​​​രു​​​ത​​​ര​​​മാ​​​യി പ​​​രി​​​ക്കേ​​​റ്റു.

യാ​​​ത്ര​​​യ്ക്കി​​​ടെ കു​​​ടി​​​വെ​​​ള്ളം വാ​​​ങ്ങാ​​​ൻ ക​​​ണ്ണൂ​​​ർ റെ​​​യി​​​ൽ​​​വേ സ്റ്റേ​​​ഷ​​​നി​​​ൽ ഇ​​​റ​​​ങ്ങി​​​യ ഗു​​​ജ​​​റാ​​​ത്തി​​​ലെ സൂ​​​റ​​​റ്റ് സ്വ​​​ദേ​​​ശി​​​നി രോ​​​ഹി​​​ണി (30)ക്കാ​​​ണു പ​​​രി​​​ക്കേ​​​റ്റ​​​ത്.

ന​​​ട്ടെ​​​ല്ലി​​​നു പ​​​രി​​​ക്കേ​​​റ്റ ഇ​​​വ​​​രെ ന​​​ഗ​​​ര​​​ത്തി​​​ലെ സ്വ​​​കാ​​​ര്യ ആ​​​ശു​​​പ​​​ത്രി​​​യി​​​ൽ പ്ര​​​വേ​​​ശി​​​പ്പി​​​ച്ചു. ഞാ​​​യ​​​റാ​​​ഴ്ച രാ​​​ത്രി​​​യാ​​​യി​​​രു​​​ന്നു സം​​​ഭ​​​വം.

വി​​​ദ്യാ​​​ർ​​​ഥി​​​ക​​​ൾ​​​ക്കൊ​​​പ്പം എ​​​റ​​​ണാ​​​കു​​​ള​​​ത്തേ​​​ക്ക് വി​​​നോ​​​ദ​​​യാ​​​ത്ര​​​ പോ​​​കു​​​ക​​​യാ​​​യി​​​രു​​​ന്നു. പ​​​രി​​​ക്കേ​​​റ്റ അ​​​ധ്യാ​​​പി​​​ക​​​യെ റെ​​​യി​​​ൽ​​​വേ പോ​​​ലീ​​​സാ​​​ണ് ആ​​​ശു​​​പ​​​ത്രി​​​യി​​​ൽ പ്ര​​​വേ​​​ശി​​​പ്പി​​​ച്ച​​​ത്. റെ​​​യി​​​ൽ​​​വേ പോ​​​ലീ​​​സ് കേ​​​സെ​​​ടു​​​ത്തു.

National

960 രൂപയ്ക്ക് വന്ദേഭാരത് സ്ലീപ്പറിൽ യാത്ര ചെയ്യാം

ന്യൂ​​​ഡ​​​ൽ​​​ഹി: 960 രൂ​​​പ​​​യു​​​ണ്ടെ​​​ങ്കി​​​ൽ വ​​​ന്ദേ​​​ഭാ​​​ര​​​ത് സ്ലീ​​​പ്പ​​​ർ ട്രെ​​​യി​​​നു​​​ക​​​ളി​​​ൽ യാ​​​ത്ര ചെ​​​യ്യാം. തേ​​​ർ​​​ഡ് എ​​​സി കോ​​​ച്ചി​​​ലെ ഏ​​​റ്റ​​​വും കു​​​റ​​​ഞ്ഞ നി​​​ര​​​ക്കാ​​​ണ് 960 രൂ​​​പ.

400 കി​​​ലോ​​​മീ​​​റ്റ​​​ർ വ​​​രെ​​​യു​​​ള്ള യാ​​​ത്രാ​​​ദൂ​​​രം ക​​​ണ​​​ക്കാ​​​ക്കി​​​യാ​​​ണ് ഏ​​​റ്റ​​​വും കു​​​റ​​​ഞ്ഞ നി​​​ര​​​ക്ക് റെ​​​യി​​​ൽ​​​വേ നി​​​ജ​​​പ്പെ​​​ടു​​​ത്തി​​​യി​​​രി​​​ക്കു​​​ന്ന​​​ത്. 400 കി​​​ലോ​​​മീ​​​റ്റ​​​ർ വ​​​രെ​​​യു​​​ള്ള യാ​​​ത്ര​​​ക​​​ൾ​​​ക്കു തേ​​​ർ​​​ഡ് എ​​​സി​​​യി​​​ൽ 960 രൂ​​​പ​​​യും സെ​​​ക്ക​​​ൻ​​​ഡ് എ​​​സി​​​യി​​​ൽ 1240 രൂ​​​പ​​​യും ഫ​​​സ്റ്റ് എ​​​സി​​​യി​​​ൽ 1520 രൂ​​​പ​​​യു​​​മാ​​​ണ്.

400 കി​​​ലോ​​​മീ​​​റ്റ​​​ർ താ​​​ഴെ യാ​​​ത്ര ചെ​​​യ്യു​​​ന്ന​​​വ​​​രും മി​​​നി​​​മം നി​​​ര​​​ക്ക് ന​​​ൽ​​​ക​​​ണം. അ​​​താ​​​യ​​​ത് തി​​​രു​​​വ​​​ന​​​ന്ത​​​പു​​​ര​​​ത്തു​​​നി​​​ന്ന് ടി​​​ക്ക​​​റ്റെ​​​ടു​​​ത്ത് കോ​​​ട്ട​​​യ​​​ത്തേ​​​ക്കു യാ​​​ത്ര ചെ​​​യ്യു​​​ന്ന​​​വ​​​രും കോ​​​ഴി​​​ക്കോ​​​ട്ടേ​​​ക്കു യാ​​​ത്ര ചെ​​​യ്യു​​​ന്ന​​​വ​​​രും തേ​​​ർ​​​ഡ് എ​​​സി​​​യി​​​ൽ 960 രൂ​​​പ ന​​​ൽ​​​ക​​​ണം. 400 കി​​​ലോ​​​മീ​​​റ്റ​​​റി​​​നു മു​​​ക​​​ളി​​​ലു​​​ള്ള ഓ​​​രോ കി​​​ലോ​​​മീ​​​റ്റ​​​റി​​​നും നാ​​​ല് രൂ​​​പ​​​യോ​​​ളം യാ​​​ത്ര​​​ക്കാ​​​ര​​​നി​​​ൽ​​​നി​​​ന്ന് ഈ​​​ടാ​​​ക്കും.

സീ​​​റ്റ് ഉ​​​റ​​​പ്പാ​​​യ ടി​​​ക്ക​​​റ്റു​​​ള്ള യാ​​​ത്ര​​​ക്കാ​​​ർ​​​ക്കു മാ​​​ത്ര​​​മേ വ​​​ന്ദേ​​​ഭാ​​​ര​​​ത് സ്ലീ​​​പ്പ​​​ർ ട്രെ​​​യി​​​നു​​​ക​​​ളി​​​ൽ യാ​​​ത്ര ചെ​​​യ്യാ​​​ൻ സാ​​​ധി​​​ക്കൂ. ആ​​​ർ​​​എ​​​സി, വെ​​​യ്റ്റിം​​​ഗ് ലി​​​സ്റ്റ് ടി​​​ക്ക​​​റ്റു​​​ക​​​ൾ​​​ക്ക് യാ​​​തൊ​​​രു സൗ​​​ക​​​ര്യ​​​വും ഉ​​​ണ്ടാ​​​യി​​​രി​​​ക്കി​​​ല്ല. റെ​​​യി​​​ൽ​​​വേ ജീ​​​വ​​​ന​​​ക്കാ​​​ർ​​​ക്കു​​​ള്ള ഡ്യൂ​​​ട്ടി പാ​​​സു​​​ക​​​ൾ​​​ക്കു​​​ള്ള യോ​​​ഗ്യ​​​ത രാ​​​ജ​​​ധാ​​​നി പോ​​​ലു​​​ള്ള ട്രെ​​​യി​​​നു​​​ക​​​ളി​​​ലേ​​​തി​​​നു തു​​​ല്യ​​​മാ​​​യി​​​രി​​​ക്കും.

എ​​​ല്ലാ ടി​​​ക്ക​​​റ്റു​​​ക​​​ളും ഡി​​​ജി​​​റ്റ​​​ലാ​​​യി വാ​​​ങ്ങ​​​ണം. 60 വ​​​യ​​​സും അ​​​തി​​​ൽ കൂ​​​ടു​​​ത​​​ലും പ്രാ​​​യ​​​മു​​​ള്ള പു​​​രു​​​ഷ​​​യാ​​​ത്ര​​​ക്കാ​​​ർ​​​ക്കും 45 വ​​​യ​​​സും അ​​​തി​​​ൽ കൂ​​​ടു​​​ത​​​ലും പ്രാ​​​യ​​​മു​​​ള്ള സ്ത്രീ​​​യാ​​​ത്ര​​​ക്കാ​​​ർ​​​ക്കും ലോ​​​വ​​​ർ ബ​​​ർ​​​ത്തു​​​ക​​​ൾ അ​​​നു​​​വ​​​ദി​​​ക്കു​​​ന്ന​​​തി​​​ന് റി​​​സ​​​ർ​​​വേ​​​ഷ​​​ൻ സം​​​വി​​​ധാ​​​നം ഉ​​​റ​​​പ്പാ​​​ക്കു​​​മെ​​​ന്നും റെ​​​യി​​​ൽ​​​വേ അ​​​റി​​​യി​​​ച്ചു.

ആ​​​സാ​​​മ​​​ലെ ഗോ​​​ഹ​​​ട്ടി-​​​പ​​​ശ്ചി​​​മ​​​ബം​​​ഗാ​​​ളി​​​ലെ ഹൗ​​​റ റൂ​​​ട്ടി​​​ൽ രാ​​​ജ്യ​​​ത്തെ ആ​​​ദ്യ വ​​​ന്ദേ​​​ഭാ​​​ര​​​ത് സ്ലീ​​​പ്പ​​​ർ ഓ​​​ടി​​​ത്തു​​​ട​​​ങ്ങാ​​​നി​​​രി​​​ക്കെ​​​യാ​​​ണു റെ​​​യി​​​ൽ​​​വേ​​​യു​​​ടെ നി​​​ര​​​ക്ക് പ്ര​​​ഖ്യാ​​​പ​​​നം.

Kerala

സം​സ്ഥാ​ന​ത്ത് 15 ട്രെ​യി​നു​ക​ൾ​ക്ക് പു​തി​യ സ്റ്റോ​പ്പ് അ​നു​വ​ദി​ച്ചു

കൊ​ല്ലം: സം​സ്ഥാ​ന​ത്ത് 15 ട്രെ​യി​നു​ക​ൾ​ക്ക് വി​വി​ധ സ്റ്റേ​ഷ​നു​ക​ളി​ൽ പു​തു​താ​യി സ്റ്റോ​പ്പ് അ​നു​വ​ദി​ച്ചു. ബി​ജെ​പി സം​സ്ഥാ​ന അ​ധ്യ​ക്ഷ​ൻ രാ​ജീ​വ് ച​ന്ദ്ര​ശേ​ഖ​റി​ന് അ​യ​ച്ച ക​ത്തി​ലാ​ണ് കേ​ന്ദ്ര റെ​യി​ൽ​വേ മ​ന്ത്രി അ​ശ്വ​നി വൈ​ഷ്ണ​വ് ഇ​ക്കാ​ര്യം അ​റി​യി​ച്ച​ത്.​ തീ​യ​തി ഔ​ദ്യോ​ഗി​ക​മാ​യി പ്ര​ഖ്യാ​പി​ച്ചി​ട്ടി​ല്ലെ​ങ്കി​ലും സ്റ്റോ​പ്പു​ക​ൾ ഉ​ട​ൻ പ്രാ​ബ​ല്യ​ത്തി​ലാ​കും.

അ​തേ​സ​മ​യം കോ​വി​ഡ് കാ​ല​ത്ത് നി​ർ​ത്ത​ലാ​ക്കി​യ സ്റ്റോ​പ്പു​ക​ളാ​ണ് പു​നഃ​സ്ഥാ​പി​ക്കു​ന്ന​തെ​ന്ന് ഫ്ര​ണ്ട്സ് ഓ​ൺ റെ​യി​ൽ​സ് അ​ട​ക്ക​മു​ള്ള യാ​ത്ര​ക്കാ​രു​ടെ സം​ഘ​ട​ന​ക​ൾ ചൂ​ണ്ടി​ക്കാ​ട്ടു​ന്നു. 16127, 16128 ചെ​ന്നൈ എ​ഗ്‌​മോ​ർ - ഗു​രു​വാ​യൂ​ർ എ​ക്‌​സ്പ്ര​സി​ന് അ​മ്പ​ല​പ്പു​ഴ​യി​ൽ സ്റ്റോ​പ്പ് അ​നു​വ​ദി​ച്ചു.

16325, 16325 നി​ല​മ്പൂ​ർ റോ​ഡ് - കോ​ട്ട​യം എ​ക്‌​സ്പ്ര​സ് തു​വ്വൂ​ർ, വ​ല​പ്പു​ഴ സ്റ്റേ​ഷ​നു​ക​ളി​ൽ നി​ർ​ത്തും. 16327, 16328 മ​ധു​രൈ-​ഗു​രു​വാ​യൂ​ർ എ​ക്‌​സ്പ്ര​സ് ചെ​റി​യ​നാ​ട് സ്‌​റ്റേ​ഷ​നി​ലും 16334 തി​രു​വ​ന​ന്ത​പു​രം സെ​ൻ​ട്ര​ൽ - വെ​രാ​വ​ൽ എ​ക്‌​സ്പ്ര​സി​ന് പ​ര​പ്പ​ന​ങ്ങാ​ടി, വ​ട​ക​ര സ്‌​റ്റേ​ഷ​നു​ക​ളി​ൽ സ്റ്റോ​പ്പ് അ​നു​വ​ദി​ച്ചു.

16336 നാ​ഗ​ർ​കോ​വി​ൽ - ഗാ​ന്ധി​ധാം പ്ര​തി​വാ​ര എ​ക്‌​സ്പ്ര​സ് പ​ര​പ്പ​ന​ങ്ങാ​ടി സ്റ്റേ​ഷ​നി​ലും 16341 ഗു​രു​വാ​യൂ​ർ - തി​രു​വ​ന​ന്ത​പു​രം ഇ​ന്റ​ർ​സി​റ്റി എ​ക്‌​സ്പ്ര​സി​ന് പൂ​ങ്കു​ന്നം സ്റ്റേ​ഷ​നി​ൽ സ്‌​റ്റോ​പ്പ് ഉ​ണ്ടാ​കും.16366 നാ​ഗ​ർ​കോ​വി​ൽ - കോ​ട്ട​യം എ​ക്‌​സ്പ്ര​സ് ധ​നു​വ​ച്ച​പു​രം സ്റ്റേ​ഷ​നി​ൽ നി​ർ​ത്തും.

16609 തൃ​ശൂ​ർ - ക​ണ്ണൂ​ർ എ​ക്‌​സ്പ്ര​സ് ക​ണ്ണൂ​ർ സൗ​ത്ത് സ്റ്റേ​ഷ​നി​ലും 16730 പു​ന​ലൂ​ർ-​മ​ധു​രൈ എ​ക്‌​സ്പ്ര​സ് ബാ​ല​രാ​മ​പു​രം സ്റ്റേ​ഷ​നി​ലും നി​ർ​ത്തും.16791 തൂ​ത്തു​ക്കു​ടി - പാ​ല​ക്കാ​ട് പാ​ല​രു​വി എ​ക്‌​സ്പ്ര​സ് കി​ളി​കൊ​ല്ലൂ​ർ സ്റ്റേ​ഷ​നി​ലും സ്റ്റോ​പ്പ് അ​നു​വ​ദി​ച്ചു.

19259 തി​രു​വ​ന​ന്ത​പു​രം നോ​ർ​ത്ത്(​കൊ​ച്ചു​വേ​ളി ) - ഭാ​വ്‌​ന​ഗ​ർ എ​ക്‌​സ്പ്ര​സ്, 22149, 22150 എ​റ​ണാ​കു​ളം - പൂ​ന്നൈ എ​ക്‌​സ്പ്ര​സ് എ​ന്നി​വ വ​ട​ക​ര സ്റ്റേ​ഷ​നി​ൽ നി​ർ​ത്തും.16309, 16310 എ​റ​ണാ​കു​ളം-​കാ​യം​കു​ളം മെ​മു​വി​ന് ഏ​റ്റു​മാ​നൂ​ർ സ്റ്റേ​ഷ​നി​ൽ സ്റ്റോ​പ്പ് ഉ​ണ്ടാ​കും.

22475, 22476 ഹി​സാ​ർ - കോ​യ​മ്പ​ത്തൂ​ർ എ​ക്‌​സ്പ്ര​സ് തി​രൂ​രി​ലും 22651, 22652 ചെ​ന്നൈ സെ​ൻ​ട്ര​ൽ - പാ​ല​ക്കാ​ട് എ​ക്‌​സ്പ്ര​സ് കൊ​ല്ല​ങ്കോ​ട് സ്റ്റേ​ഷ​നി​ൽ നി​ർ​ത്തും. 66325, 66326 നി​ല​മ്പൂ​ർ റോ​ഡ് ഷൊ​ർ​ണൂ​ർ മെ​മു തു​വ്വൂ​ർ സ്റ്റേ​ഷ​നി​ൽ നി​ർ​ത്തു​മെ​ന്നും അ​റി​യി​പ്പി​ൽ പ​റ​യു​ന്നു.

Kerala

ക​ല്ലേ​റു​കാ​ർ​ക്കെ​തി​രേ യാ​ത്ര​ക്കാ​രു​ടെ സ​ഹ​ക​ര​ണം​ തേ​ടി റെ​യി​ൽ​വേ പോ​ലീ​സ്

പ​​​ര​​​വൂ​​​ർ: ട്രെ​​​യി​​​നു​​​ക​​​ൾ​​​ക്ക് നേരേ ​​​യു​​​ള്ള ക​​​ല്ലേ​​​റ് വ്യാ​​​പ​​​ക​​​മാ​​​യ​​​തി​​​നെ തു​​​ട​​​ർ​​​ന്ന് സ്ഥി​​​ര​​​യാ​​​ത്ര​​​ക്കാ​​​രു​​​ടെ​​​യും റെ​​​യി​​​ൽ​​​വേ സു​​​ര​​​ക്ഷാ​​​സേ​​​ന​​​യു​​​ടെ​​​യും സം​​​യു​​​ക്ത സ​​​ഹ​​​ക​​​ര​​​ണ​​​ത്തോ​​​ടെ റെ​​​യി​​​ൽ​​​വേ ക​​​രു​​​ത​​​ൽ ന​​​ട​​​പ​​​ടി​​​ക​​​ൾ സ്വീ​​​ക​​​രി​​​ച്ചു.

റെ​​​യി​​​ൽ​​​വേ ട്രാ​​​ക്കി​​​ന് സ​​​മീ​​​പം സാ​​​മൂ​​​ഹ്യ വി​​​രു​​​ദ്ധ സാ​​​ന്നി​​​ധ്യം ശ്ര​​​ദ്ധ​​​യി​​​ൽ​​​പ്പെ​​​ട്ടാ​​​ൽ ട്രാ​​​ക്കി​​​ന് സ​​​മീ​​​പ​​​മു​​​ള്ള പോ​​​സ്റ്റു​​​ക​​​ൾ, സൈ​​​ൻ ബോ​​​ർ​​​ഡു​​​ക​​​ളി​​​ലെ ന​​​മ്പ​​​റു​​​ക​​​ൾ റെ​​​യി​​​ൽ​​​വേ പോ​​​ലീ​​​സി​​​ന് കൈ​​​മാ​​​റാ​​​ൻ യാ​​​ത്ര​​​ക്കാ​​​ർ​​​ക്ക് നി​​​ർ​​​ദേ​​​ശം ന​​​ൽ​​​കി.

ക​​​ല്ലേ​​​റ് പോ​​​ലു​​​ള്ള അ​​​നി​​​ഷ്ട സം​​​ഭ​​​വം ഉ​​​ണ്ടാ​​​കു​​​മ്പോ​​​ൾ കൃ​​​ത്യ​​​മാ​​​യ സ്ഥ​​​ലം ക​​​ണ്ടെ​​​ത്താ​​​ൻ ക​​​ഴി​​​യാ​​​തെ വ​​​രു​​​ന്ന​​​താ​​​ണ് പ​​​ല​​​പ്പോ​​​ഴും പ്ര​​​തി​​​ക​​​ളെ ക​​​ണ്ടെ​​​ത്താ​​​ൻ കാ​​​ല​​​താ​​​മ​​​സം നേ​​​രി​​​ടു​​​ന്ന​​​ത്.

ട്രാ​​​ക്കി​​​നു സ​​​മീ​​​പം ഓ​​​രോ നൂ​​​റു​​​മീ​​​റ്റ​​​ർ അ​​​ക​​​ല​​​ത്തി​​​ലും വെ​​​ള്ള​​​യി​​​ൽ ക​​​റു​​​പ്പ് അ​​​ക്ഷ​​​ര​​​ത്തി​​​ൽ കൃ​​​ത്യ​​​മാ​​​യി ദൂ​​​രം അ​​​ട​​​യാ​​​ള​​​പ്പെ​​​ടു​​​ത്തി​​​യ കു​​​റ്റി​​​ക​​​ൾ സ്ഥാ​​​പി​​​ച്ചി​​​ട്ടു​​​ണ്ട്. ഈ ​​​അ​​​ക്ക​​​ങ്ങ​​​ൾ കൃ​​​ത്യ​​​മാ​​​യി സ്ഥ​​​ലം ക​​​ണ്ടെ​​​ത്താ​​​ൻ പോ​​​ലീ​​​സി​​​നെ സ​​​ഹാ​​​യി​​​ക്കും. അ​​​തു​​​കൊ​​​ണ്ട് യാ​​​ത്ര​​​യി​​​ൽ സം​​​ശ​​​യാ​​​സ്പ​​​ദ​​​മാ​​​യ​​​ത് എ​​​ന്തെ​​​ങ്കി​​​ലും ശ്ര​​​ദ്ധ​​​യി​​​ൽ​​​പ്പെ​​​ട്ടാ​​​ൽ കു​​​റ്റി​​​യി​​​ൽ അ​​​ട​​​യാ​​​ള​​​പ്പെ​​​ടു​​​ത്തി​​​യ പ്ര​​​സ്തു​​​ത ന​​​മ്പ​​​റു​​​ക​​​ൾ ശ്ര​​​ദ്ധി​​​ക്ക​​​ണ​​​മെ​​​ന്നും സു​​​ര​​​ക്ഷാ​​​സേ​​​ന​​​യ്‌​​​ക്ക് കൈ​​​മാ​​​റ​​​ണ​​​മെ​​​ന്നുമാ​​​ണ് യാ​​​ത്ര​​​ക്കാ​​​ർ​​​ക്ക് നി​​​ർ​​​ദേ​​​ശം ന​​​ൽ​​​കി​​​യി​​​രി​​​ക്കു​​​ന്ന​​​ത്.

കു​​​ട്ടി​​​ക​​​ൾ ട്രാ​​​ക്കി​​​ൽ നാ​​​ണ​​​യ​​​വും മെ​​​റ്റ​​​ൽ ക​​​ഷ​​ണ​​​ങ്ങ​​​ളും വ​​​യ്ക്കു​​​ന്ന​​​താ​​​യി പ​​​ല​​​യി​​​ട​​​ത്തും റി​​​പ്പോ​​​ർ​​​ട്ട് ചെ​​​യ്തി​​​ട്ടു​​​ണ്ട്. അ​​​തു​​​മൂ​​​ലം ഉ​​​ണ്ടാ​​​കു​​​ന്ന ഗൗ​​​ര​​​വ​​​ക​​​ര​​​മാ​​​യ അ​​​ന​​​ന്ത​​​ര​​​ഫ​​​ല​​​ങ്ങ​​​ളെ​​​ക്കു​​​റി​​​ച്ച് വീ​​​ടു​​​ക​​​ളി​​​ലും സ്കൂ​​​ളു​​​ക​​​ളി​​​ലും ബോ​​​ധ​​​വ​​​ത്ക​​​ര​​​ണം ന​​​ട​​​ത്ത​​​ണ​​​മെ​​​ന്നും റെ​​​യി​​​ൽ​​​വേ പോ​​​ലീ​​​സ് അ​​​ഭ്യ​​​ർ​​​ഥി​​​ച്ചു.

റെ​​​യി​​​ൽ​​​വേ ഭൂ​​​മി​​​യി​​​ൽ അ​​​തി​​​ക്ര​​​മി​​​ച്ച് ക​​​ട​​​ക്കു​​​ന്ന​​​തും ട്രാ​​​ക്കി​​​ലും പ​​​രി​​​സ​​​ര​​​ത്തും ല​​​ഹ​​​രി​​​പ​​​ദാ​​​ർ​​​ഥ​​​ങ്ങ​​​ളു​​​ടെ ഉ​​​പ​​​യോ​​​ഗ​​​വും, പൊ​​​തു​​​മു​​​ത​​​ൽ ന​​​ശി​​​പ്പി​​​ക്കു​​​ന്ന​​​തും രാ​​​ജ്യ​​​ദ്രോ​​​ഹ​​​കു​​​റ്റ​​​മാ​​​യാ​​​ണ് ക​​​ണ​​​ക്കാ​​​ക്കു​​​ന്ന​​​ത്. ട്രാ​​​ക്കി​​​ലൂ​​​ടെ​​​യു​​​ള്ള പ​​​രി​​​ശോ​​​ധ​​​ന​​​ക​​​ൾ ശ​​​ക്ത​​​മാ​​​ക്കി​​​യി​​​ട്ടു​​​ണ്ട്. യാ​​​ത്ര​​​ക്കാ​​​രു​​​ടെ പ​​​രി​​​പൂ​​​ർ​​​ണ പി​​​ന്തു​​​ണ​​​യും ആ​​​ർ​​​പി​​​എ​​​ഫ് തേ​​​ടി​​​യി​​​ട്ടു​​​ണ്ട്.

പ​​​തി​​​വാ​​​യി ക​​​ല്ലേ​​​റ് റി​​​പ്പോ​​​ർ​​​ട്ട് ചെ​​​യ്യു​​​ന്ന കൊ​​​ല്ലം-പെ​​​രി​​​നാ​​​ട് സെ​​​ക്‌​​​ഷ​​​നി​​​ൽ ട്രാ​​​ക്കി​​​നു സ​​​മീ​​​പം സം​​​ശ​​​യം തോ​​​ന്നു​​​ന്ന വി​​​ധം കു​​​ട്ടി​​​ക​​​ളെ​​​യോ മ​​​റ്റ് സാ​​​മൂ​​​ഹ്യ വി​​​രു​​​ദ്ധ​​​രു​​​ടെ​​​യോ സാ​​​ന്നി​​​ധ്യം ശ്ര​​​ദ്ധ​​​യി​​​ൽ​​​പ്പെ​​​ട്ടാ​​​ൽ സൈ​​​ൻ ബോ​​​ർ​​​ഡു​​​ക​​​ൾ ശ്ര​​​ദ്ധി​​​ക്ക​​​ണ​​​മെ​​​ന്നും അ​​​തി​​​ലൂ​​​ടെ അ​​​വ​​​രെ നി​​​യ​​​മ​​​ത്തി​​​ന് മു​​​ന്നി​​​ൽ കൊ​​​ണ്ടു​​​വ​​​രാ​​​നും അ​​​നി​​​ഷ്ട സം​​​ഭ​​​വ​​​ങ്ങ​​​ൾ​​​ക്കെ​​​തിരേ പ്ര​​​തി​​​രോ​​​ധം ക​​​ടു​​​പ്പി​​​ക്കാ​​​നും സാ​​​ധി​​​ക്കു​​​മെ​​​ന്ന വി​​​ശ്വാ​​​സ​​​ത്തി​​​ലാ​​​ണ് ആ​​​ർ​​​പി​​​എ​​​ഫും യാ​​​ത്ര​​​ക്കാ​​​രും.

16605 തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം- ഏ​​​റ​​​നാ​​​ട്, 12075 ജ​​​ന​​​ശ​​​താ​​​ബ്ദി, 66315 കോ​​​ട്ട​​​യം- കൊ​​​ല്ലം മെ​​​മു, നാ​​​ഗ​​​ർ​​​കോ​​​വി​​​ൽ- കോ​​​ട്ട​​​യം എ​​​ക്സ്പ്ര​​​സ്, ഗു​​​രു​​​വാ​​​യൂ​​​ർ- തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം ഇ​ന്‍റ​ർസി​​​റ്റി, മ​​​ധു​​​ര- ഗു​​​രു​​​വാ​​​യൂ​​​ർ ട്രെ​​​യി​​​നു​​​ക​​​ളി​​​ൽ പ​​​തി​​​വാ​​​യി ഈ ​​​സെ​​​ക്‌​​​ഷ​​​നി​​​ൽ ക​​​ല്ലേ​​​റ് റി​​​പ്പോ​​​ർ​​​ട്ട് ചെ​​​യ്‌​​​തി​​​ട്ടു​​​ണ്ടെ​​​ന്നും ക​​​ർ​​​ശ​​​ന ന​​​ട​​​പ​​​ടി​​​ക​​​ളു​​​മാ​​​യി മുന്നോട്ട്‌ പോ​​​കു​​​മെ​​​ന്നും റെ​​​യി​​​ൽ​​​വേ അ​​​റി​​​യി​​​ച്ചു.

ജാ​​​ഗ്ര​​​ത പു​​​ല​​​ർ​​​ത്തു​​​ന്ന​​​തി​​​നോ​​​ടൊ​​​പ്പം സാ​​​മൂ​​​ഹ്യ വി​​​രു​​​ദ്ധ​​​ശ​​​ല്യം പൂ​​​ർ​​​ണ​​​മാ​​​യും ഒ​​​ഴി​​​വാ​​​ക്കു​​​ന്ന​​​തി​​​ന് ആ​​​ർ പി​​​എ​​​ഫ് ഹെ​​​ല്പ് ലൈ​​​ൻ ന​​​മ്പ​​​റി​​​ൽ (9846 200 100) വി​​​വ​​​ര​​​ങ്ങ​​​ൾ കൈ​​​മാ​​​റ​​​ണ​​​മെ​​​ന്നും യാ​​​ത്ര​​​ക്കാ​​​രോ​​​ട് റെ​​​യി​​​ൽ​​​വേ അ​​​ഭ്യ​​​ർ​​​ഥി​​​ച്ചു.

National

വ​ന്ദേ സ്ലീ​പ്പ​റി​ന് വീ​ണ്ടും വേ​ഗ​ക്കു​തി​പ്പ്: ജ​ല​പ​രി​ശോ​ധ​ന​യും വി​ജ​യ​ക​രം

പ​ര​വൂ​ർ: വ​ന്ദേ ഭാ​ര​ത് സ്ലീ​പ്പ​ർ ട്രെ​യി​നി​ന് വേ​ഗ​കു​തി​പ്പി​ൽ വീ​ണ്ടും വി​ജ​യം. ക​ഴി​ഞ്ഞ ദി​വ​സം ന​ട​ന്ന ര​ണ്ടാം​ഘ​ട്ട പ​രീ​ക്ഷ​ണ ഓ​ട്ട​ത്തി​ൽ 180 കി​ലോ​മീ​റ്റ​ർ വേ​ഗ​ത്തി​ലാ​ണ് കു​തി​ച്ച​ത്. യാ​ത്ര​യ്ക്കി​ട​യി​ൽ 182 കി​ലോ​മീ​റ്റ​ർ വേ​ഗ​ത വ​രെ ട്രെ​യി​ൻ കൈ​വ​രി​ച്ചു. കു​പ്പി​ക​ളി​ൽ വെ​ള്ളം നി​റ​ച്ച് വ​ച്ചു​ള്ള യാ​ത്രാ പ​രി​ശോ​ധ​ന​യി​ലും റൈ​ഡ് സ്ഥി​ര​ത​യും സ്ഥി​രീ​ക​രി​ച്ചു.

ഇ​വ ര​ണ്ടും വി​ജ​യ​ക​ര​മാ​യി പൂ​ർ​ത്തി​യാ​ക്കി​യ സാ​ഹ​ച​ര്യ​ത്തി​ൽ മെ​ച്ച​പ്പെ​ട്ട സു​ഖ​സൗ​ക​ര്യ​ങ്ങ​ൾ​ക്കാ​യി പാ​ഡ​ഡ് ബ​ർ​ത്തു​ക​ൾ ഉ​ൾ​പ്പെ​ടെ നി​ര​വ​ധി നൂ​ത​ന സ​വി​ശേ​ഷ​ത​ക​ൾ ഉ​ള്ള വ​ന്ദേ ഭാ​ര​ത് സ്ലീ​പ്പ​ർ 2026-ന്‍റെ ആ​ദ്യ മാ​സ​ങ്ങ​ളി​ൽ ത​ന്നെ ട്രാ​ക്കി​ൽ ഇ​റ​ങ്ങു​മെ​ന്നാ​ണ് പ്ര​തീ​ക്ഷി​ക്കു​ന്ന​ത്.

ഇ​ന്ത്യ​ൻ റെ​യി​ൽ​വേ​യു​ടെ കോ​ട്ട -നാ​ഗ്ദ സെ​ക്ഷ​നി​ൽ ന​ട​ത്തി​യ പ​രീ​ക്ഷ​ണ ഓ​ട്ട​ത്തി​ലാ​ണ് വ​ന്ദേ ഭാ​ര​ത് സ്ലീ​പ്പ​ർ ട്രെ​യി​ൻ മ​ണി​ക്കൂ​റി​ൽ 180 കി​ലോ​മീ​റ്റ​റി​ല​ധി​കം കൈ​വ​രി​ച്ച​ത്. രാ​ജ്യ​ത്തെ വേ​ഗ​ത്തി​ലു​ള്ള യാ​ത്ര​യു​ടെ ഒ​രു സു​പ്ര​ധാ​ന നി​മി​ഷ​മാ​യാ​ണ് ഇ​തി​നെ റെ​യി​ൽ​വേ മ​ന്ത്രാ​ല​യം വി​ശേ​ഷി​പ്പി​ച്ചി​ട്ടു​ള്ള​ത്.

ട്രെ​യി​നി​ന്‍റെ സ്ഥി​ര​ത​യും സാ​ങ്കേ​തി​ക സ​വി​ശേ​ഷ​ത​ക​ളും പ്ര​ദ​ർ​ശി​പ്പി​ക്കു​ന്ന​തി​നാ​യി ജ​ല പ​രി​ശോ​ധ​ന​യു​ടേ​ത് അ​ട​ക്ക​മു​ള്ള സ്പീ​ഡ് ടെ​സ്റ്റി​ന്‍റെ വീ​ഡി​യോ റെ​യി​ൽ മ​ന്ത്രി അ​ശ്വി​നി വൈ​ഷ്ണ​വ് സ​മൂ​ഹ​മാ​ധ്യ​മ​മാ​യ എ​ക്സി​ൽ പ​ങ്കു​വ​ക്കു​ക​യും ചെ​യ്തു.

റെ​യി​ൽ​വേ സേ​ഫ്റ്റി ക​മ്മീ​ഷ​ണ​റും വ​ന്ദേ ഭാ​ര​ത് സ്ലീ​പ്പ​റി​ന്‍റെ പ​രീ​ക്ഷ​ണ ഓ​ട്ടം സ​സൂ​ക്ഷ്മം നി​രീ​ക്ഷി​ച്ചു. ഈ ​പു​തി​യ ത​ല​മു​റ ട്രെ​യി​നി​ന്‍റെ സാ​ങ്കേ​തി​ക സ​വി​ശേ​ഷ​ത​ക​ൾ ഞ​ങ്ങ​ളു​ടെ സ്വ​ന്തം ജ​ല​പ​രി​ശോ​ധ​ന​യി​ൽ തെ​ളി​യു​ക​യു​മു​ണ്ടാ​യെ​ന്നും മ​ന്ത്രി എ​ക്സി​ലെ പോ​സ്റ്റി​ൽ വി​ശ​ദീ​ക​രി​ച്ചു.

ഇ​ന്ത്യ​ൻ റെ​യി​ൽ​വേ അ​തി​ന്‍റെ പ്ര​ധാ​ന റൂ​ട്ടു​ക​ളി​ൽ 160-180 കി​ലോ​മീ​റ്റ​ർ വേ​ഗ​ത​യി​ൽ സ​ഞ്ച​രി​ക്കാ​ൻ ക​ഴി​യു​ന്ന ത​ര​ത്തി​ൽ ത​ദ്ദേ​ശീ​യ​മാ​യി നി​ർ​മി​ക്കു​ന്ന കൂ​ടു​ത​ൽ വ​ന്ദേ​ഭാ​ര​ത് ഫ്ലീ​റ്റു​ക​ൾ വി​ക​സി​പ്പി​ക്കു​ക​യാ​ണ്.

റെ​യി​ൽ അ​ടി​സ്ഥാ​ന സൗ​ക​ര്യ​ങ്ങ​ൾ വി​ക​സി​പ്പി​ക്കു​ക, യാ​ത്ര​ക്കാ​രു​ടെ സു​ഖ സൗ​ക​ര്യ​ങ്ങ​ൾ മെ​ച്ച​പ്പെ​ടു​ത്തു​ക, പ​ര​മ്പ​രാ​ഗ​ത ദീ​ർ​ഘ​ദൂ​ര യാ​ത്ര​ക​ളെ ആ​ശ്ര​യി​ക്കു​ന്ന​ത് കു​റ​യ്ക്കു​ക എ​ന്നി​വ​യാ​ണ് ഈ ​സ​മീ​പ​ന​ത്തി​ന്‍റെ ല​ക്ഷ്യ​മെ​ന്ന് റെ​യി​ൽ മ​ന്ത്രാ​ല​യം വ്യ​ക്ത​മാ​ക്കി.

നി​ല​വി​ൽ ഇ​ന്ത്യ​ൻ റെ​യി​ൽ​വെ ശൃം​ഖ​ല​യി​ൽ ഉ​ട​നീ​ളം 164 വ​ന്ദേ ഭാ​ര​ത ഹൈ ​സ്പീ​ഡ് ട്രെ​യി​നു​ക​ളാ​ണ് സ​ർ​വീ​സ് ന​ട​ത്തു​ന്ന​ത്. വ​ന്ദേ ഭാ​ര​ത് സ്ലീ​പ്പ​ർ ട്രെ​യി​നു​ക​ൾ കൂ​ടി ഓ​ടി​ത്തു​ട​ങ്ങു​ന്ന​തോ​ടെ ഈ ​മേ​ഖ​ല​യി​ൽ വി​പ്ല​വ​ക​ര​മാ​യ മാ​റ്റ​മാ​ണ് റെ​യി​ൽ​വേ പ്ര​തീ​ക്ഷി​ക്കു​ന്ന​ത്.

മു​ക​ളി​ലെ ബ​ർ​ത്തു​ക​ളി​ലേ​ക്കു​ള്ള മെ​ച്ച​പ്പെ​ട്ട പ്ര​വേ​ശ​നം, ത​ദ്ദേ​ശീ​യ ക​വ​ച് ആ​ന്‍റി കൊ​ളി​ഷ​ൻ പ്രൊ​ട്ട​ക്ഷ​ൻ സാ​ങ്കേ​തി​ക​വി​ദ്യ പോ​ലു​ള്ള ആ​ധു​നി​ക സു​ര​ക്ഷാ സം​വി​ധാ​ന​ങ്ങ​ൾ അ​ട​ക്കം നി​ര​വ​ധി സ​വി​ശേ​ഷ​ത​ക​ൾ വ​ന്ദേ ഭാ​ര​ത് സ്ലീ​പ്പ​റി​ൽ ഉ​ൾ​പ്പെ​ടു​ത്തി​യി​ട്ടു​ണ്ട്.

ഊ​ർ​ജ കാ​ര്യ​ക്ഷ​മ​ത മെ​ച്ച​പ്പെ​ടു​ത്തു​ന്ന​തി​നാ​യി റീ​ജ​ന​റേ​റ്റീ​വ് ബ്രേ​ക്കിം​ഗും ഇ​തി​ൽ ഘ​ടി​പ്പി​ച്ചി​ട്ടു​ണ്ട്.കൂ​ടാ​തെ വാ​യു​വി​ന്‍റെ ഗു​ണ നി​ല​വാ​ര​വും സ്ഥി​ര​മാ​യ ഇ​ന്‍റീ​രി​യ​ർ താ​പ​നി​ല​യും നി​ല​നി​ർ​ത്തു​ന്ന​തി​ന് ഓ​ട്ടോ​മാ​റ്റി​ക് ക​ണ​ക്ടിം​ഗ് വാ​തി​ലു​ക​ളു​ള്ള പൂ​ർ​ണ​മാ​യും അ​ട​ച്ച ഇ​ട​നാ​ഴി​ക​ളും ഈ ​ട്രെ​യി​നി​ൽ ഉ​ണ്ട്.

National

ആ​ന്ധ്രാ​പ്ര​ദേ​ശി​ൽ ട്രെ​യി​നി​ന് തീ​പി​ടി​ച്ച് ഒ​രാ​ൾ മ​രി​ച്ചു

അ​മ​രാ​വ​തി: ആ​ന്ധ്രാ​പ്ര​ദേ​ശി​ൽ ട്രെ​യി​നി​ന് തീ​പി​ടി​ച്ച് ഒ​രാ​ൾ മ​രി​ച്ചു. ടാ​റ്റാ​ന​ഗ​ർ-​എ​റ​ണാ​കു​ളം എ​ക്സ്പ്ര​സി​ന്‍റെ ര​ണ്ട് ക​മ്പാ​ർ​ട്ടു​മെ​ന്‍റു​ക​ൾ​ക്കാ​ണ് തീ​പി​ടി​ച്ച​ത്.

യ​ല​മ​ഞ്ചി​ലി​യി​ൽ വ​ച്ച് പു​ല​ർ​ച്ചെ 12.45ഓ​ടെ​യാ​ണ് അ​പ​ക​ട​മു​ണ്ടാ​യ​ത്. തീ​പി​ടി​ത്ത​മു​ണ്ടാ​യ ഒ​രു കോ​ച്ചി​ൽ 82 യാ​ത്ര​ക്കാ​രും മ​റ്റൊ​രു കോ​ച്ചി​ൽ 76 യാ​ത്ര​ക്കാ​രു​മു​ണ്ടാ​യി​രു​ന്നു.

ച​ന്ദ്ര​ശേ​ഖ​ർ സു​ന്ദ​രം എ​ന്ന​യാ​ളാ​ണ് മ​രി​ച്ച​ത്. യാ​ത്ര​ക്കാ​രെ മ​റ്റ് ട്രെ​യി​നു​ക​ളി​ലാ​ണ് ല​ക്ഷ്യ​സ്ഥാ​ന​ങ്ങ​ളി​ലേ​ക്ക് എ​ത്തി​ച്ച​ത്.

അ​പ​ക​ര​കാ​ര​ണം ക​ണ്ടെ​ത്താ​ൻ ഫോ​റ​ൻ​സി​ക് സം​ഘ​ത്തി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ പ​രി​ശോ​ധ​ന ന​ട​ന്നു​വ​രി​ക​യാ​ണ്.

International

മെ​ക്സി​ക്കോ​യി​ൽ ട്രെ​യി​ൻ പാ​ളം തെ​റ്റി: 13 മ​ര​ണം; 98 പേ​ർ​ക്ക് പ​രി​ക്ക്

മെ​ക്സി​ക്കോ സി​റ്റി: മെ​ക്സി​ക്കോ​യി​ൽ ട്രെ​യി​ൻ പാ​ളം തെ​റ്റി​യു​ണ്ടാ​യ അ​പ​ക​ട​ത്തി​ൽ 13 പേ​ർ മ​രി​ച്ചു. 98 പേ​ർ​ക്ക് പ​രി​ക്കേ​റ്റു. സൗ​ത്ത് മെ​ക്സി​ക്കോ​യി​ലെ ഓ​ക്സാ​ക്ക​യി​ലാ​ണ് അ​പ​ക​ട​മു​ണ്ടാ​യ​ത്.

ഓ​ക്സാ​ക്ക​യി​ലെ നി​സാ​ണ്ട​യി​ൽ ഞാ​യ​റാ​ഴ്ച​യാ​ണ് അ​പ​ക​ടം ന​ട​ന്ന​ത്. 250 പേ​രാ​ണ് ട്രെ​യി​നി​ലു​ണ്ടാ​യി​രു​ന്ന​തെ​ന്ന് മെ​ക്സി​ക്ക​ൻ നേ​വി അ​റി​യി​ച്ചു. ഇ​തി​ൽ ഒ​മ്പ​ത് പേ​ർ ട്രെ​യി​ൻ ജീ​വ​ന​ക്കാ​രും 241 പേ​ർ യാ​ത്ര​ക്കാ​രു​മാ​യി​രു​ന്നു.

പ​രി​ക്കേ​റ്റ​വ​രി​ൽ അ​ഞ്ച് പേ​രു​ടെ നി​ല ഗു​രു​ത​ര​മാ​ണ്. ഇ​വ​ർ സ​മീ​പ​ത്തെ ആ‍​ശു​പ​ത്രി​യി​ൽ ചി​കി​ത്സ​യി​ലാ​ണ്.

Kerala

ട്രെ​യി​ൻ സ​മ​യ​ങ്ങ​ളി​ൽ ജ​നു​വ​രി മു​ത​ൽ മാ​റ്റം

പ​ര​വൂ​ർ: രാ​ജ്യ​ത്ത് ട്രെ​യി​ൻ സ​മ​യ​ങ്ങ​ളി​ൽ 2026 ജ​നു​വ​രി ഒ​ന്നു മു​ത​ൽ മാ​റ്റം വ​രു​ന്നു. 90 ശ​ത​മാ​നം വ​ണ്ടി​ക​ൾ​ക്കും സ​മ​യ​മാ​റ്റ​മു​ണ്ട്. ര​ണ്ട് മി​നി​റ്റ് മു​ത​ൽ ഒ​ന്ന​ര മ​ണി​ക്കൂ​ർ വ​രെ ചി​ല ട്രെ​യി​നു​ക​ൾ​ക്ക് സ​മ​യ​മാ​റ്റം ഉ​ണ്ട്.

സ​മ​യ​മാ​റ്റം സം​ബ​ന്ധി​ച്ച് ട്രെ​യി​നു​ക​ളു​ടെ പ​ട്ടി​ക ദ​ക്ഷി​ണ റെ​യി​ൽ​വേ ഇ​തു​വ​രെ ഔ​ദ്യോ​ഗി​ക​മാ​യി പു​റ​ത്തി​റ​ക്കി​യി​ട്ടി​ല്ല. അ​തേ സ​മ​യം ചി​ല സോ​ണു​ക​ളി​ൽ അ​ധി​കൃ​ത​ർ ട്രെ​യി​ൻ ടൈം ​ടേ​ബി​ൾ മാ​റ്റം അ​റി​യി​ച്ചി​ട്ടു​മു​ണ്ട്.

ഇ​ന്ത്യ​ൻ റെ​യി​ൽ​വേ​യു​ടെ ഔ​ദ്യോ​ഗി​ക ആ​പ്പ് ആ​യ നാ​ഷ​ണ​ൽ ട്രെ​യി​ൻ എ​ൻ​ക്വ​യ​റി സി​സ്റ്റ​ത്തി​ൽ (എ​ൻ​ടി​ഇ​എ​സ്) സ​മ​യ​മാ​റ്റം സം​ബ​ന്ധി​ച്ച അ​പ്ഡേ​ഷ​ൻ പു​രോ​ഗ​മി​ക്കു​ക​യാ​ണ്. ഉ​ത് പൂ​ർ​ണ​മാ​യാ​ൽ മാ​ത്ര​മേ പൂ​ർ​ണ​മാ​യ ചി​ത്രം വ്യ​ക്ത​മാ​കു​ക​യു​ള്ളൂ.

ഇ​ത് കൂ​ടാ​തെ ഇ​ന്ത്യ​ൻ റെ​യി​ൽ​വേ കാ​റ്റ​റിം​ഗ് ആ​ൻ​ഡ് ടൂ​റി​സം കോ​ർ​പ്പ​റേ​ഷ​ന്‍റെ (ഐ​ആ​ർ​സി​റ്റി​സി) വെ​ബ്സൈ​റ്റി​ലും സ​മ​യ​മാ​റ്റം സം​ബ​ന്ധി​ച്ച വി​വ​ര​ങ്ങ​ൾ ഉ​ൾ​പ്പെ​ടു​ത്തി വ​രി​ക​യാ​ണ്. ര​ണ്ട് ദി​വ​സ​ത്തി​നു​ള്ളി​ൽ ഇ​ത് പൂ​ർ​ത്തി​യാ​കും.

കേ​ര​ള​ത്തി​ലും നി​ര​വ​ധി ദീ​ർ​ഘ​ദൂ​ര ട്രെ​യി​നു​ക​ൾ​ക്കും പാ​സ​ഞ്ച​ർ ട്രെ​യി​നു​ക​ൾ​ക്കും സ​മ​യ​മാ​റ്റം ഉ​ണ്ട്. ന്യൂ​ഡ​ൽ​ഹി- തി​രു​വ​ന​ന്ത​പു​രം കേ​ര​ള എ​ക്സ്പ്ര​സ്, തി​രു​വ​ന​ന്ത​പു​രം-​കോ​ഴി​ക്കോ​ട് ജ​ന​ശ​താ​ബ്ദി എ​ക്സ്പ്ര​സ്, ക​ണ്ണൂ​ർ-​തി​രു​വ​ന​ത​പു​രം ജ​ന​ശ​താ​ബ്ദി എ​ക്സ്പ്ര​സ്, തി​രു​വ​ന​ന്ത​പു​രം-​ഗു​രു​വാ​യൂ​ർ ഇ​ന്‍റ​ർ​സി​റ്റി എ​ക്സ്പ്ര​സ് തു​ട​ങ്ങി​യ​വ എ​ല്ലാം സ​മ​യ​മാ​റ്റ​മു​ള്ള ട്രെ​യി​നു​ക​ളി​ൽ ഉ​ൾ​പ്പെ​ടു​ന്നു. ഇ​ത് കൂ​ടാ​തെ ചി​ല ട്രെ​യി​നു​ക​ൾ​ക്ക് ന​ൽ​കി​യി​ട്ടു​ള്ള ബ​ഫ​ർ ടൈ​മി​ലും മാ​റ്റ​ങ്ങ​ൾ വ​രു​ത്തി​യി​ട്ടു​ണ്ട്.

ചി​ല ട്രെ​യി​നു​ക​ൾ നി​ല​വി​ൽ പു​റ​പ്പെ​ടു​ന്ന​തും എ​ത്തി​ച്ചേ​രു​ന്ന​തു​മാ​യ സ​മ​യ​ത്തി​ൽ മാ​റ്റം വ​രു​ത്തി​യി​ട്ടി​ല്ലെ​ങ്കി​ലും ബ​ഫ​ർ ടൈം ​അ​ഡ്ജ​സ്റ്റ് ചെ​യ്യു​ന്ന​തി​ന്‍റെ ഭാ​ഗ​മാ​യി ഇ​ട​യ്ക്കു​ള്ള സ്റ്റേ​ഷ​നു​ക​ളി​ൽ സ്റ്റോ​പ്പു​ക​ൾ​ക്ക് സ​മ​യ​മാ​റ്റം വ​രു​ത്തി​യി​ട്ടു​ണ്ട്.

ട്രെ​യി​നു​ക​ൾ​ക്ക് സ​മ​യ​മാ​റ്റം വ​രു​മ്പോ​ൾ " ട്രെ​യി​ൻ​സ് അ​റ്റ് എ ​ഗ്ലാ​ൻ​സ്' എ​ന്ന പേ​രി​ൽ ടൈം​ടേ​ബി​ൾ റെ​യി​ൽ​വേ പു​സ്ത​ക രൂ​പ​ത്തി​ൽ പു​റ​ത്തി​റ​ക്കി​യി​രു​ന്നു. ഇ​തി​ന് യാ​ത്ര​ക്കാ​രി​ൽ നി​ന്ന് അ​ധി​കൃ​ത​ർ വി​ല​യും ഈ​ടാ​ക്കി​യി​രു​ന്നു.

യാ​ത്ര​ക്കാ​ർ​ക്ക് ഏ​റെ പ്ര​യോ​ജ​ന​പ്പെ​ട്ടി​രു​ന്ന ഈ ​ടൈം ടേ​ബി​ൾ പു​സ്ത​കം ക​ഴി​ഞ്ഞ ഏ​താ​നും വ​ർ​ഷ​ങ്ങ​ളാ​യി റെ​യി​ൽ​വേ അ​ച്ച​ടി​ക്കാ​റി​ല്ല. എ​ന്നാ​ൽ ഇ​ത​വ​ണ ജ​നു​വ​രി​യി​ൽ ത​ന്നെ ടൈം ​ടേ​ബി​ൾ പ്ര​സി​ദ്ധീ​ക​രി​ക്കു​മെ​ന്നാ​ണ് റെ​യി​ൽ മ​ന്ത്രാ​ല​യ​ത്തി​ലെ ഉ​ന്ന​ത​ർ ന​ൽ​കു​ന്ന സൂ​ച​ന​ക​ൾ. റെ​യി​ൽ​വേ ടൈം ​ടേ​ബി​ളി​ന്‍റെ 46-ാം പ​തി​പ്പാ​ണ് പു​റ​ത്തി​റ​ക്കു​ന്ന​ത്.

ഇ​തി​ൽ പ്രീ​മി​യം സ​ർ​വീ​സു​ക​ൾ ഉ​ൾ​പ്പെ​ടെ പ്ര​ധാ​ന പാ​സ​ഞ്ച​ർ ട്രെ​യി​ന​ക​ളു​ടെ റൂ​ട്ടു​ക​ൾ, സ​മ​യ​ങ്ങ​ൾ, റി​സ​ർ​വേ​ഷ​ൻ ന​ട​പ​ടി​ക്ര​മ​ങ്ങ​ൾ, യാ​ത്രാ നി​യ​മ​ങ്ങ​ൾ-​നി​യ​ന്ത്ര​ണ​ങ്ങ​ൾ, കാ​റ്റ​റിം​ഗ് സേ​വ​ന​ങ്ങ​ളി​ൽ മെ​നു അ​ട​ക്ക​മു​ള്ള വി​ശ​ദാം​ശ​ങ്ങ​ൾ, ട്രെ​യി​നു​ക​ളി​ലും സ്റ്റേ​ഷ​നു​ക​ളി​ലും ല​ഭ്യ​മാ​കു​ന്ന യാ​ത്രാ സൗ​ക​ര്യ​ങ്ങ​ൾ, റെ​യി​ൽ അ​ധി​ഷ്ഠി​ത ടൂ​റി​സം സം​ബ​ന്ധി​ച്ച വി​വ​ര​ങ്ങ​ൾ ഉ​ൾ​പ്പെ​ടെ പു​തി​യ ടൈം ​ടേ​ബി​ൾ പ​തി​പ്പി​ൽ ഉ​ണ്ടാ​കു​മെ​ന്നാ​ണ് പ്ര​തീ​ക്ഷി​ക്കു​ന്ന​ത്.

Kerala

ട്രെ​യി​നി​ല്‍​നി​ന്ന് പെ​ണ്‍​കു​ട്ടി​യെ ച​വി​ട്ടി​പു​റ​ത്തേ​ക്കി​ട്ട സം​ഭ​വം; കു​ട്ടി​യെ ചി​കി​ത്സ​യ്ക്കാ​യി കൊ​ച്ചി​യി​ലേ​ക്ക് മാ​റ്റി

തി​രു​വ​ന​ന്ത​പു​രം: വ​ര്‍​ക്ക​ല​യി​ല്‍ ട്രെ​യി​നി​ല്‍​നി​ന്ന് ച​വി​ട്ടി പു​റ​ത്തേ​ക്കി​ട്ട പെ​ണ്‍​കു​ട്ടി​യെ ഡി​സ്ചാ​ര്‍​ജ് ചെ​യ്തു. ഗു​രു​ത​ര​മാ​യി പ​രി​ക്കേ​റ്റ് ചി​കി​ത്സ​യി​ലാ​യി​രു​ന്ന ന​ന്ദി​യോ​ട് സ്വ​ദേ​ശി ശ്രീ​ക്കു​ട്ടി​യെ​യാ​ണ് ഡി​സ്ചാ​ര്‍​ജ് ചെ​യ്ത​ത്.

ബു​ധ​നാ​ഴ്ച്ച​യാ​ണ് പെ​ണ്‍​കു​ട്ടി​യെ ഡി​സ്ചാ​ര്‍​ജ് ചെ​യ്ത​ത്. തു​ട​ര്‍​ചി​കി​ത്സ​ക​ള്‍​ക്കാ​യി കു​ട്ടി​യെ കു​ടും​ബം കൊ​ച്ചി​യി​ലേ​ക്ക് മാ​റ്റി. ഡി​സ്ചാ​ര്‍​ജി​ന് ത​യാ​റാ​യ​തി​നാ​ലാ​ണ് ഡി​സ്ചാ​ര്‍​ജ് അ​നു​വ​ദി​ച്ച​തെ​ന്ന് മെ​ഡി​ക്ക​ല്‍ കോ​ളേ​ജ് അ​ധി​കൃ​ത​ര്‍ അ​റി​യി​ച്ചു. തു​ട​ര്‍ പി​ന്തു​ണാ ചി​കി​ത്സ​ക​ളാ​ണ് ഇ​നി വേ​ണ്ട​തെ​ന്നും അ​ധി​കൃ​ത​ര്‍ പ​റ​ഞ്ഞു.

ന​വം​ബ​ര്‍ ര​ണ്ടി​നാ​ണ് കേ​ര​ള എ​ക്സ്പ്ര​സ് ട്രെ​യി​നി​ല്‍​വ​ച്ച് പ്ര​തി സു​രേ​ഷ് കു​മാ​ര്‍ ശ്രീ​ക്കു​ട്ടി​യെ പു​റ​ത്തേ​ക്ക് ച​വി​ട്ടി​യി​ട്ട​ത്. പു​ക​വ​ലി​ച്ച​ത് ചോ​ദ്യം ചെ​യ്ത​തി​ല്‍ പ്ര​കോ​പി​ത​നാ​യ ഇ​യാ​ള്‍ വാ​തി​ലി​ന് സ​മീ​പം നി​ല്‍​ക്കു​ക​യാ​യി​രു​ന്ന ശ്രീ​ക്കു​ട്ടി​യെ ച​വി​ട്ടി വീ​ഴ്ത്തു​ക​യാ​യി​രു​ന്നു.

കൂ​ടെ​യു​ണ്ടാ​യി​രു​ന്ന അ​ര്‍​ച്ച​ന​യെ​യും ഇ​യാ​ള്‍ ത​ള്ളി​യി​ടാ​ന്‍ ശ്ര​മി​ച്ചി​രു​ന്നു. ബി​ഹാ​ര്‍ സ്വ​ദേ​ശി​യാ​യ ശ​ങ്ക​ര്‍ പാ​സ്വാ​ന്‍ ആ​ണ് പ്ര​തി​യെ കീ​ഴ്‌​പ്പെ​ടു​ത്തി അ​ര്‍​ച്ച​ന​യെ ര​ക്ഷി​ച്ച​ത്. കേ​സി​ലെ പ്ര​ധാ​ന സാ​ക്ഷി​യാ​ണ് ശ​ങ്ക​ര്‍ പാ​സ്വാ​ന്‍.

 

National

രാ​മേ​ശ്വ​രം റെ​യി​ൽ​വെ സ്റ്റേ​ഷ​നി​ൽ നി​ന്ന് ക​ഞ്ചാ​വ് പി​ടി​കൂ​ടി

ചെ​ന്നൈ: രാ​മേ​ശ്വ​രം റെ​യി​ൽ​വെ സ്റ്റേ​ഷ​നി​ൽ നി​ന്ന് ക​ഞ്ചാ​വ് പി​ടി​കൂ​ടി. റെ​യി​ൽ​വെ പോ​ലീ​സാ​ണ് ക​ഞ്ചാ​വ് പി​ടി​കൂ​ടി​യ​ത്. 10 കി​ലോ ക​ഞ്ചാ​വാ​ണ് പി​ടി​ച്ചെ​ടു​ത്ത​ത്.

ഇ​ന്ന് പു​ല​ർ​ച്ചെ​യാ​ണ് സം​ഭ​വം. ഭു​വ​നേ​ശ്വ​ർ എ​ക്പ്ര​സി​ലെ കോ​ച്ചി​ൽ നി​ന്നാ​ണ് ക​ഞ്ചാ​വ് ക​ണ്ടെ​ത്തി​യ​ത്. ഉ​പേ​ക്ഷി​ച്ച നി​ല​യി​ലു​ണ്ടാ​യി​രു​ന്ന ബാ​ഗി​ൽ നി​ന്ന് ക​ഞ്ചാ​വ് ക​ണ്ടെ​ടു​ത്തു​ക​യാ​യി​രു​ന്നു.

അ​ഞ്ച് പാ​ക്ക​റ്റു​ക​ളി​ലാ​യാ​ണ് ക​ഞ്ചാ​വ് ഉ​ണ്ടാ​യി​രു​ന്ന​ത്. സം​ഭ​വ​ത്തി​ൽ അ​ന്വേ​ഷ​ണം തു​ട​രു​ന്ന​താ​യി റെ​യി​ൽ​വെ പോ​ലീ​സ് അ​റി​യി​ച്ചു.

Kerala

കേ​ര​ളം വ​ഴി​യു​ള്ള കൂ​ടു​ത​ൽ ട്രെ​യി​നു​ക​ൾ ഫെ​ബ്രു​വ​രി മു​ത​ൽ എ​ൽ​എ​ച്ച്ബി കോ​ച്ചി​ലേ​ക്ക്

പ​ര​വൂ​ർ: കേ​ര​ള​ത്തി​ലേ​ക്കു​ള്ള ദീ​ർ​ഘ​ദൂ​ര ട്രെ​യി​നു​ക​ളി​ൽ ആ​ധു​നി​ക​വും വൃ​ത്തി​യു​ള്ള​തു​മാ​യ കോ​ച്ചു​ക​ൾ വേ​ണ​മെ​ന്ന യാ​ത്ര​ക്കാ​രു​ടെ കാ​ല​ങ്ങ​ളാ​യു​ള്ള ആ​വ​ശ്യ​ത്തി​ന് പ​രി​ഹാ​ര​മാ​ക്കു​ന്നു.

ഏ​റ്റ​വും തി​ര​ക്കേ​റി​യ മം​ഗ​ളൂ​രു മെ​യി​ൽ, തി​രു​വ​ന​ന്ത​പു​രം സൂ​പ്പ​ർ ഫാ​സ്റ്റ്, ആ​ല​പ്പു​ഴ സൂ​പ്പ​ർ ഫാ​സ്റ്റ് അ​ട​ക്ക​മു​ള്ള ട്രെ​യി​നു​ക​ളി​ലെ പ​ഴ​യ ഐ​സി​എ​ഫ് കോ​ച്ചു​ക​ൾ പു​തി​യ എ​ൽ​എ​ച്ച്ബി കോ​ച്ചു​ക​ളാ​ക്കി മാ​റ്റു​ന്ന​തി​നു​ള്ള ഉ​ത്ത​ര​വ് ദ​ക്ഷി​ണ റെ​യി​ൽ​വേ പു​റ​ത്തി​റ​ക്കി. ഇ​തോ​ടെ കേ​ര​ള​ത്തി​ലേ​ക്കു​ള്ള പ്ര​ധാ​ന​പ്പെ​ട്ട ട്രെ​യി​നു​ക​ൾ പൂ​ർ​ണ​മാ​യും എ​ൽ​എ​ച്ച്ബി​യി​ലേ​ക്കു മാ​റും.

2026 ഫെ​ബ്രു​വ​രി മു​ത​ലാ​ണു കോ​ച്ചു​ക​ളി​ലെ മാ​റ്റം. മം​ഗ​ളൂ​രു സെ​ൻ​ട്ര​ൽ-​ചെ​ന്നൈ സെ​ൻ​ട്ര​ൽ വെ​സ്റ്റ് കോ​സ്റ്റ് (22638) ട്രെ​യി​ൻ ഫെ​ബ്രു​വ​രി ഒ​ന്നി​നും ചെ​ന്നൈ-​മം​ഗ​ളൂ​രു ട്രെ​യി​ൻ (22637) ഫെ​ബ്രു​വ​രി നാ​ലി​നും ആ​ണ് എ​ൽ​എ​ച്ച്ബി കോ​ച്ചു​ക​ളി​ലേ​ക്കു മാ​റു​ക.

മം​ഗ​ളൂ​രു-​ചെ​ന്നൈ മെ​യി​ൽ (12602) ഫെ​ബ്രു​വ​രി മൂ​ന്ന് മു​ത​ലും ചെ​ന്നൈ-​മം​ഗ​ളൂ​രു മെ​യി​ൽ (2601) നാ​ല് മു​ത​ലും എ​ൽ​എ​ച്ച്ബി​യി​ൽ ഓ​ടും. ചെ​ന്നൈ-​ആ​ല​പ്പി (ഫെ​ബ്രു​വ​രി ഒ​ന്ന്), ആ​ല​പ്പി-​ചെ​ന്നൈ (ഫെ​ബ്രു​വ​രി ര​ണ്ട്), ചെ​ന്നൈ-​തി​രു​വ​ന​ന്ത​പു​രം സൂ​പ്പ​ർ ഫാ​സ്റ്റ് (12695-ഫെ​ബ്രു​വ​രി മൂ​ന്ന്), തി​രു​വ​ന​ന്ത​പു​രം-​ചെ​ന്നൈ സൂ​പ്പ​ർ ഫാ​സ്റ്റ് (12696-ഫെ​ബ്രു​വ​രി നാ​ല്) ട്രെ​യി​നു​ക​ളും പു​തു​മോ​ടി​യി​ലാ​ണ് ഓ​ടു​ക.

‌പു​ത്ത​ൻ കോ​ച്ചു​ക​ൾ​ക്കൊ​പ്പം കോ​ച്ചു​ക​ളു​ടെ വി​ന്യാ​സ​ത്തി​ലും മാ​റ്റ​ങ്ങ​ളു​ണ്ടാ​കും. ചെ​ന്നൈ-​മം​ഗ​ളൂ​രു-​ചെ​ന്നൈ മെ​യി​ൽ, ചെ​ന്നൈ-​മം​ഗ​ളൂ​രു-​ചെ​ന്നൈ വെ​സ്റ്റ് കോ​സ്റ്റ് എ​ന്നീ ട്രെ​യി​നു​ക​ളി​ൽ ഒ​രു ഫ​സ്റ്റ് എ​സി, ഒ​രു സെ​ക്ക​ൻ‍​ഡ് എ​സി, അ​ഞ്ച് തേ​ഡ് എ​സി, ഒ​മ്പ​ത് സ്ലീ​പ്പ​ർ ക്ലാ​സ്, നാ​ല് ജ​ന​റ​ൽ സെ​ക്ക​ൻ​ഡ് ക്ലാ​സ് എ​ന്നീ കോ​ച്ചു​ക​ളു​ണ്ടാ​കും.

ചെ​ന്നൈ-​ആ​ല​പ്പി-​ചെ​ന്നൈ, ചെ​ന്നൈ-​തി​രു​വ​ന​ന്ത​പു​രം-​ചെ​ന്നൈ എ​ന്നീ ട്രെ​യി​നു​ക​ളി​ൽ ഒ​രു ഫ​സ്റ്റ് എ​സി, ഒ​രു സെ​ക്ക​ൻ‍​ഡ് എ​സി, മൂ​ന്ന് തേ​ഡ് എ​സി, ഒ​മ്പ​ത് സ്ലീ​പ്പ​ർ ക്ലാ​സ്, നാ​ല് ജ​ന​റ​ൽ സെ​ക്ക​ൻ​ഡ് ക്ലാ​സ് എ​ന്നി​വ​യാ​ണു കോ​ച്ചു​ക​ൾ.

ഈ ​ട്രെ​യി​നു​ക​ളി​ലെ പ​ഴ​യ കോ​ച്ചു​ക​ൾ മാ​റ്റ​ണ​മെ​ന്ന മ​ല​യാ​ളി​ക​ളു​ടെ​യും യാ​ത്ര​ക്കാ​രു​ടെ വി​വി​ധ സം​ഘ​ട​ന​ക​ളു​ടെ​യും ദീ​ർ​ഘ​കാ​ല ആ​വ​ശ്യ​ത്തി​നാ​ണ് ദ​ക്ഷി​ണ റെ​യി​ൽ​വേ അം​ഗീ​കാ​രം ന​ൽ​കി​യി​ട്ടു​ള്ള​ത്.

Kerala

വി​ദ്യാ​ർ​ഥി​ക​ൾ​ക്കാ​യി രാ​ജ്യ​ത്തെ പ്ര​ഥ​മ ചാ​ർ​ട്ട് ട്രെ​യി​ൻ കേ​ര​ള​ത്തി​ൽ

പ​ര​വൂ​ർ: വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് വേ​ണ്ടി രാ​ജ്യ​ത്ത് ആ​ദ്യ​മാ​യി ചാ​ർ​ട്ട് ട്രെ​യി​ൻ അ​നു​വ​ദി​ച്ച് റെ​യി​ൽ​വേ. കാ​സ​ർ​ഗോ​ഡ് എ​ൽ​ബി​എ​സ് എ​ൻ​ജി​നീ​യ​റിം​ഗ് കോ​ളേ​ജി​ൽ ഡി​സം​ബ​ർ 22ന് ​ന​ട​ക്കു​ന്ന ഏ​ഷ്യ​യി​ലെ ഏ​റ്റ​വും വ​ലി​യ ന​വ സം​രം​ഭ​ക​ത്വ ഉ​ച്ച​കോ​ടി​യാ​യ ഐ​ഇ​ഡി​സി സ​മ്മി​റ്റ് - 2025 ൽ ​പ​ങ്കെ​ടു​ക്കു​ന്ന​വ​ർ​ക്കാ​യി തി​രു​വ​ന​ന്ത​പു​ര​ത്തു​നി​ന്നു കാ​സ​ർ​ഗോ​ഡേ​ക്കും തി​രി​ച്ചും ചാ​ർ​ട്ടേ​ഡ് ട്രെ​യി​ൻ അ​നു​വ​ദി​ച്ചി​ട്ടു​ള്ള​ത്.

ഇ​ന്ത്യ​യി​ൽ ഇ​താ​ദ്യ​മാ​യാ​ണ് ഇ​ത്ത​ര​മൊ​രു പ​രി​പാ​ടി​ക്കാ​യി ചാ​ർ​ട്ടേ​ഡ് ട്രെ​യി​ൻ അ​നു​വ​ദി​ക്കു​ന്ന​ത്. തി​രു​വ​ന​ന്ത​പു​ര​ത്തു​നി​ന്നും ഡി​സം​ബ​ർ 21ന് ​ഉ​ച്ച​ക​ഴി​ഞ്ഞ് ര​ണ്ടി​ന് പു​റ​പ്പെ​ടു​ന്ന ട്രെ​യി​ൻ 22ന് ​പു​ല​ർ​ച്ചെ നാ​ലി​ന് കാ​സ​ർ​ഗോ​ഡ് എ​ത്തി​ച്ചേ​രും.

അ​ന്നേ​ദി​വ​സം രാ​ത്രി 11.30ന് ​ട്രെ​യി​ൻ തി​രു​വ​ന​ന്ത​പു​ര​ത്തേ​ക്കും തി​രി​ക്കും. 23ന് ​ഉ​ച്ച​ക​ഴി​ഞ്ഞ് 2.30ന് ​തി​രു​വ​ന​ന്ത​പു​രം റെ​യി​ൽ​വേ സ്റ്റേ​ഷ​നി​ൽ എ​ത്തു​ന്ന​തോ​ടു​കൂ​ടി ട്രെ​യി​ൻ യാ​ത്ര അ​വ​സാ​നി​ക്കും. ട്രെ​യി​നി​ന് കോ​ട്ട​യം എ​റ​ണാ​കു​ളം ഷൊ​ർ​ണൂ​ർ കോ​ഴി​ക്കോ​ട് എ​ന്നീ സ്റ്റേ​ഷ​നു​ക​ളി​ൽ സ്റ്റോ​പ്പ് ഉ​ണ്ടാ​വും.

ഒ​രു എ​സി കോ​ച്ചും 17 സ്ലീ​പ്പ​ർ കോ​ച്ചു​ക​ളും ഉ​ൾ​പ്പെ​ടെ 18 ബോ​ഗി​ക​ളു​ള്ള ട്രെ​യി​നി​ന്‍റെ ഓ​രോ ബോ​ഗി​ക​ളും പ്ര​ത്യേ​ക തീ​മി​ന്‍റെ ഭാ​ഗ​മാ​യി​രി​ക്കും. പ്ര​സ്തു​ത തീ​മി​ന​നു​സ​രി​ച്ചു​ള്ള പാ​ന​ൽ ഡി​സ്ക​ഷ​നു​ക​ളും എ​ക്സ്പെ​ർ​ട്ട് ടോ​ക്കു​ക​ളും ക​ലാ​പ​രി​പാ​ടി​ക​ൾ ഉ​ൾ​പ്പെ​ടെ ഇ​തി​ന്‍റെ ഭാ​ഗ​മാ​യി ട്രെ​യി​നി​ൽ സം​ഘ​ടി​പ്പി​ക്കും.

ഐ​ഇ​ഡി സി ​സ​മ്മി​റ്റ് - 2025-നാ​യി സം​സ്ഥാ​ന​ത്തി​ന്‍റെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ൽ നി​ന്നും വ​രു​ന്ന വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് അ​വ​രു​ടെ ആ​ശ​യ​ങ്ങ​ൾ പ​ര​സ്പ​രം പ​ങ്കു​വെ​ക്കു​ന്ന​തി​നും പു​തി​യ ആ​ശ​യ​ങ്ങ​ൾ രൂ​പീ​ക​രി​ക്കു​ന്ന​തി​നും ഉ​ള്ള ഒ​രു വ​ലി​യ ഇ​ടം കൂ​ടി​യാ​ണ് ഇ​ത്ത​രം ഒ​രു ചാ​ർ​ട്ടേ​ഡ് ട്രെ​യി​ൻ വ​രു​ന്ന​തോ​ടെ സാ​ധ്യ​മാ​കു​ന്ന​ത്.

ഇ​ത് ഐ​ഇ​ഡി​സി സ​മ്മി​റ്റു​ക​ളു​ടെ ച​രി​ത്ര​ത്തി​ൽ പു​തി​യൊ​രു അ​ധ്യാ​യം കൂ​ടി എ​ഴു​തി​ച്ചേ​ർ​ക്കും. സ​മ്മി​റ്റി​ൽ പ​ങ്കെ​ടു​ക്കു​ന്ന വി​ദ്യാ​ർ​ഥി​ക​ൾ​ക്കാ​യി ഇ​ത്ത​ര​മൊ​രു ട്രെ​യി​ൻ സ്പോ​ൺ​സ​ർ ചെ​യ്തി​രി​ക്കു​ന്ന​ത് കേ​ര​ള സ്റ്റാ​ർ​ട്ട​പ്പ് മി​ഷ​ൻ ആ​ണ്. സ​മ്മി​റ്റി​ന്‍റെ ടി​ക്ക​റ്റു​ക​ൾ​ക്കാ​യി www.iedcsummit.in എ​ന്ന വെ​ബ്സെ​റ്റ് സ​ന്ദ​ർ​ശി​ക്കു​ക

Kerala

ട്രെയിനിൽനിന്നും എറിഞ്ഞുകൊടുത്ത കഞ്ചാവുമായി യുവതി പിടിയിൽ

കൊച്ചി: ട്രെയിനിൽനിന്ന് എറിഞ്ഞുകൊടുത്ത കഞ്ചാവ് കൊണ്ടു പോകുന്നതിനിടയിൽ യുവതി പിടിയിൽ. ഒഡീഷ കണ്ഡമാൽ സ്വദേശിനി ശാലിനി ബല്ലാർ സിംഗിനെയാണ് നെടുമ്പാശേരി പോലീസ് പിടികൂടിയത്.

ഇന്ന് പുലർച്ചെ നെടുവന്നൂരാണ് സംഭവം. ട്രെയിനിൽനിന്നും എന്തോ പൊതികൾ വലിച്ചെറിയുന്നത് കണ്ട് നാട്ടുകാർ പോലീസിനെ വിളിച്ചറിയിക്കുകയായിരുന്നു. തുടർന്ന് പോലീസ് സ്ഥലത്തെത്തിയപ്പോൾ പൊതികൾ ശേഖരിച്ച് പോകുന്ന യുവതിയെയാണ് കണ്ടത്.

യുവതിയുടെ ബാഗ് പരിശോധിച്ചപ്പോൾ നാല് പൊതികളിലായി ട്രെയിനിൽനിന്നും എറിഞ്ഞു കൊടുത്ത എട്ട് കിലോ കഞ്ചാവാണ് ലഭിച്ചത്.

Kerala

റെയില്‍വെ ട്രാക്കില്‍ ആട്ടുകല്ല്; അപകടമൊഴിവായത് തലനാരിഴയ്ക്ക്, അട്ടിമറി ശ്രമമെന്ന് സംശയം

കൊച്ചി: എറണാകുളം പച്ചാളത്ത് റെയില്‍വെ ട്രാക്കില്‍ ആട്ടുകല്ല് കണ്ടെത്തി. ട്രെയിന്‍ അട്ടിമറി ശ്രമമെന്നാണ് സംശയിക്കുന്നത്. സംഭവത്തില്‍ റെയില്‍വേ പോലീസും ഡോഗ് സ്‌ക്വാഡും സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു.

ഇന്ന് പുലര്‍ച്ചെ നാലരയോടെ മൈസൂരു - കൊച്ചുവേളി എക്‌സ്പ്രസ് പോയശേഷമാണ് ട്രാക്കിന്റെ നടുക്കായി ആട്ടുകല്ല് കണ്ടെത്തിയത്. ആട്ടുകല്ലിന് അധികം വലുപ്പമില്ലാത്തിനാല്‍ ട്രെയിന്‍ അതിന് മുകളിലൂടെ കടന്നുപോവുകയായിരുന്നു. ഇതേ ട്രെയിനിന്‍റെ ലോക്കോ പൈലറ്റാണ് വിവരം റെയില്‍വെ പോലീസില്‍ അറിയിച്ചത്.

ട്രാക്കിന്‍റെ വശങ്ങളിലാണ് ആട്ടുകല്ല് വച്ചിരുന്നതെങ്കില്‍ അത് വലിയ അപകടത്തിന് വഴിയൊരുക്കുമായിരുന്നു. ട്രാക്കിന്‍റെ നടുവില്‍ ഇത്തരമൊരു ഭാരമേറിയ വസ്തു കൊണ്ടുവന്ന് വച്ചതില്‍ ദുരൂഹതയുണ്ടെന്നാണ് പോലീസ് സംശയിക്കുന്നത്.

ഇതിന് സമീപത്ത് നായ ചത്തുകിടക്കുന്നുണ്ട്. ജഡം ചിന്നിചിതറിയ നിലയിലാണ്. ട്രെയിന്‍ തട്ടിയാണോ നായ ചത്തതെന്നതും പരിശോധിക്കുന്നുണ്ട്. സമീപത്തെ സിസിടിവി ദൃശ്യങ്ങള്‍ കേന്ദ്രീകരിച്ചും പോലീസ് അന്വേഷണം ഊര്‍ജിതമാക്കി.

അതേസമയം, റെയില്‍വെ പരിസരത്ത് കിടന്നിരുന്ന ആട്ടുകല്ലായിരുന്നു ഇതെന്നും രാത്രിയില്‍ ആരോ ട്രാക്കിലേക്ക് എടുത്തുവച്ചതാകാമെന്നുമാണ് പ്രദേശവാസികള്‍ പറയുന്നത്.

National

ട്രെ​യി​നി​ല്‍ ക​ര്‍​പ്പൂ​രം ക​ത്തി​ച്ച് പൂ​ജ ന​ട​ത്തി​യാ​ല്‍ മൂ​ന്ന് വ​ര്‍​ഷം ത​ട​വ്

ചെ​ന്നൈ: ട്രെ​യി​നി​ല്‍ ക​ര്‍​പ്പൂ​രം ക​ത്തി​ച്ച് പൂ​ജ ന​ട​ത്തി​യാ​ല്‍ ആ​യി​രം രൂ​പ പി​ഴ​യോ മൂ​ന്ന് വ​ര്‍​ഷം ത​ട​വോ ശി​ക്ഷ ല​ഭി​ക്കു​മെ​ന്ന് ദ​ക്ഷി​ണ റെ​യി​ല്‍​വേ. ശ​ബ​രി​മ​ല ഭ​ക്ത​ര്‍ ട്രെ​യി​നി​ല്‍ ക​ര്‍​പ്പൂ​രം ക​ത്തി​ച്ച് പൂ​ജ ന​ട​ത്തു​ന്ന​താ​യി പ​രാ​തി ഉ​യ​ര്‍​ന്ന​തി​നെ തു​ട​ര്‍​ന്നാ​ണ് ഈ ​മു​ന്ന​റി​യി​പ്പ്.

യാ​ത്ര​ക്കാ​രു​ടെ സു​ര​ക്ഷ ക​ണ​ക്കി​ലെ​ടു​ത്താ​ണ് ട്രെ​യി​നി​ലും റെ​യി​ല്‍​വേ സ്റ്റേ​ഷ​നു​ക​ളി​ലും ക​ര്‍​പ്പൂ​രം ക​ത്തി​ച്ചു​ള്ള പൂ​ജ​ക​ള്‍ നി​രോ​ധി​ച്ച​ത്. തീ​പ്പെ​ട്ടി, ഗ്യാ​സ് സി​ലി​ണ്ട​ര്‍, പെ​ട്രോ​ള്‍ തു​ട​ങ്ങി​യ തീ​പി​ടി​ക്കാ​ന്‍ സാ​ധ്യ​ത​യു​ള്ള സാ​ധ​ന​ങ്ങ​ള്‍ ട്രെ​യി​നി​ല്‍ കൊ​ണ്ടു​പോ​ക​രു​ത്.

ഇ​ത്ത​ര​ത്തി​ലു​ള്ള സാ​ധ​ന​ങ്ങ​ള്‍ കൊ​ണ്ടു​പോ​കു​ന്ന​ത് ശ്ര​ദ്ധ​യി​ല്‍​പ്പെ​ട്ടാ​ല്‍ 182 എ​ന്ന ന​മ്പ​റി​ല്‍ പ​രാ​തി​പ്പെ​ടാ​മെ​ന്നും റെ​യി​ല്‍​വേ അ​റി​യി​ച്ചു.

Kerala

ക്യൂ​ആ​ർ കോ​ഡു​ള്ള യൂ​ണി​ഫോം ഏ​ർ​പ്പെ​ടു​ത്താ​ൻ ഐ​ആ​ർ​സി​ടിസി

പ​​​ര​​​വൂ​​​ർ: ട്രെ​​​യി​​​നു​​​ക​​​ളി​​​ലും പ്ലാ​​​റ്റ്ഫോം സ്റ്റാ​​​ളു​​​ക​​​ളി​​​ലും റെ​​​സ്റ്ററ​​​ന്‍റു​​​ക​​​ളി​​​ലും ഡ്യൂ​​​ട്ടി​​​യി​​​ലു​​​ള്ള ജീ​​​വ​​​ന​​​ക്കാ​​​ർ​​​ക്ക് ക്യൂ​​​ആ​​​ർ കോ​​​ഡ് ഉ​​​ൾ​​​പ്പെ​​​ടു​​​ത്തി​​​യു​​​ള്ള യൂ​​​ണി​​​ഫോ​​​മു​​​ക​​​ൾ ന​​​ൽ​​​കാ​​​ൻ ഐ​​​ആ​​​ർ​​​സി​​​ടി​​​സി തീ​​​രു​​​മാ​​​നം. ദീ​​​ർ​​​ഘ​​​ഭൂ​​​ര ട്രെ​​​യി​​​നു​​​ക​​​ളി​​​ലും റെ​​​യി​​​ൽ​​​വേ സ്റ്റേ​​​ഷ​​​നു​​​ക​​​ളി​​​ലും ഭ​​​ക്ഷ്യ​​​വ​​​സ്തു​​​ക്ക​​​ൾ​​​ക്ക് അ​​​മി​​​ത നി​​​ര​​​ക്ക് ഈ​​​ടാ​​​ക്കു​​​ന്നെന്ന പ​​​രാ​​​തി​​​ക​​​ൾ​​​ക്കു പ​​​രി​​​ഹാ​​​രം കാ​​​ണു​​​ക എ​​​ന്ന ല​​​ക്ഷ്യ​​​ത്തോ​​​ടെ​​​യാ​​​ണ് ഇ​​​ന്ത്യ​​​ൻ റെ​​​യി​​​ൽ​​​വേ കാ​​​റ്റ​​​റിം​​​ഗ് ആ​​​ൻ​​​ഡ് ടൂ​​​റി​​​സം കോ​​​ർപ​​​റേ​​​ഷ​​​ന്‍റെ ഈ ​​​ന​​​ട​​​പ​​​ടി. ഇ​​​തി​​​ന്‍റെ പ്രാ​​​രം​​​ഭ ന​​​ട​​​പ​​​ടി​​​ക​​​ൾ കോ​​​ർ​​​പ​​​റേ​​​ഷ​​​ൻ ആ​​​രം​​​ഭി​​​ച്ച് ക​​​ഴി​​​ഞ്ഞു.

പു​​​തി​​​യ യൂ​​​ണി​​​ഫോ​​​മു​​​ക​​​ളി​​​ലെ ക്യൂ​​​ആ​​​ർ കോ​​​ഡു​​​ക​​​ളി​​​ൽ ഭ​​​ക്ഷ്യ​​​വ​​​സ്തു​​​ക്ക​​​ളു​​​ടെ മെ​​​നു, ഔ​​​ദ്യോ​​​ഗി​​​ക നി​​​ര​​​ക്കു​​​ക​​​ൾ യാ​​​ത്ര​​​ക്കാ​​​ർ​​​ക്ക് പ​​​രാ​​​തി​​​പ്പെ​​​ടാ​​​നു​​​ള്ള ഹെ​​​ൽ​​​പ്പ് ലൈ​​​ൻ ന​​​മ്പ​​​ർ എ​​​ന്നി​​​വ ഉ​​​ണ്ടാ​​​കും. ക്രി​​​സ്മ​​​സ്-​​​പു​​​തു​​​വ​​​ത്സ​​​ര അ​​​വ​​​ധി​​​ക്കാ​​​ലം മു​​​ത​​​ൽ ഈ ​​​സം​​​വി​​​ധാ​​​നം പ്രാ​​​ബ​​​ല്യ​​​ത്തി​​​ൽ വ​​​രും. വ​​​ന്ദേ ഭാ​​​ര​​​ത്, രാ​​​ജ​​​ധാ​​​നി എ​​​ക്സ്പ്ര​​​സ് തു​​​ട​​​ങ്ങി​​​യ പ്രീ​​​മി​​​യം ട്രെ​​​യി​​​നു​​​ക​​​ളി​​​ലെ ജീ​​​വ​​​ന​​​ക്കാ​​​ർ​​​ക്ക് നേ​​​വി ബ്ലൂ ​​​ജാ​​​ക്ക​​​റ്റു​​​ക​​​ളാ​​​ണ് യൂ​​​ണി​​​ഫോം. മ​​​റ്റു ട്രെ​​​യി​​​നു​​​ക​​​ളി​​​ലെ​​​യും പ്ലാ​​​റ്റ്ഫോം സ്റ്റാ​​​ളു​​​ക​​​ളി​​​ലെ​​​യും ജീ​​​വ​​​ന​​​ക്കാ​​​ർ​​​ക്ക് ഇ​​​ളം നീ​​​ല ഷ​​​ർ​​​ട്ടു​​​ക​​​ളു​​​മാ​​​ണ് യൂ​​​ണി​​​ഫോ​​​മു​​​ക​​​ളാ​​​യി ധ​​​രി​​​ക്കാ​​​ൻ ന​​​ൽ​​​കു​​​ക.

യൂ​​​ണി​​​ഫോ​​​മു​​​ക​​​ളി​​​ലെ ക്യൂ​​​ആ​​​ർ കോ​​​ഡ് വ​​​ഴി യാ​​​ത്ര​​​ക്കാ​​​ർ​​​ക്ക് ഡി​​​ജി​​​റ്റ​​​ൽ പേ​​​യ്മെ​​​ന്‍റു​​​ക​​​ൾ ന​​​ട​​​ത്താ​​​നും അ​​​വ​​​സ​​​ര​​​മു​​​ണ്ടാ​​​കും. അ​​​മി​​​ത നി​​​ര​​​ക്ക് ഈ​​​ടാ​​​ക്കു​​​ന്ന​​​തി​​​നെ കു​​​റി​​​ച്ചു​​​ള്ള പ​​​രാ​​​തി​​​ക​​​ൾ​​​ക്ക് പ​​​രി​​​ഹാ​​​രം കാ​​​ണാ​​​ൻ ഒ​​​രു ഹെ​​​ൽ​​​പ്പ് ലൈ​​​ൻ ന​​​മ്പ​​​റു​​​മാ​​​യി യൂ​​​ണി​​​ഫോ​​​മി​​​ലെ ക്യൂ​​​ആ​​​ർ കോ​​​ഡി​​​നെ ബ​​​ന്ധ​​​പ്പെ​​​ടു​​​ത്തും. റെ​​​യി​​​ൽ​​​വേ​​​യി​​​ലെ​​​യും ട്രെ​​​യി​​​നു​​​ക​​​ളി​​​ലെ​​​യും ഭ​​​ക്ഷ​​​ണ വ​​​സ്തു​​​ക്ക​​​ളു​​​മാ​​​യി ബ​​​ന്ധ​​​പ്പെ​​​ട്ട് പ്ര​​​തി​​​ദി​​​നം ശ​​​രാ​​​ശ​​​രി ആ​​​യി​​​ര​​​ത്തോ​​​ളം പ​​​രാ​​​തി​​​ക​​​ളാ​​​ണ് വി​​​വി​​​ധ സോ​​​ണു​​​ക​​​ളി​​​ൽ നി​​​ന്ന് ഐ​​​ആ​​​ർ​​​സി​​​‌‌ടി​​​സി​​​ക്ക് ല​​​ഭി​​​ക്കു​​​ന്ന​​​ത്.

കു​​​പ്പി​​​വെ​​​ള്ള​​​ത്തി​​​ന്‍റെ നി​​​ര​​​ക്ക് സം​​​ബ​​​ന്ധി​​​ച്ചും സ്വ​​​കാ​​​ര്യ ക​​​രാ​​​റു​​​കാ​​​ർ ഏ​​​റ്റെ​​​ടു​​​ത്ത് ന​​​ട​​​ത്തു​​​ന്ന പാ​​​ൻ​​​ട്രി കാ​​​ർ വ​​​ഴി ന​​​ൽ​​​കു​​​ന്ന ഭ​​​ക്ഷ​​​ണ​​​ത്തി​​​ന്‍റെ അ​​​മി​​​ത നി​​​ര​​​ക്കു സം​​​ബ​​​ന്ധി​​​ച്ചുമാണ് 35 മു​​​ത​​​ൽ 40 ശ​​​ത​​​മാ​​​നം വ​​​രെ​​​യും പ​​​രാ​​​തി​​​ക​​​ൾ. ഭ​​​ക്ഷ​​​ണ​​​ത്തി​​​ന്‍റെ ഗു​​​ണ​​​നി​​​ല​​​വാ​​​ര​​​മി​​​ല്ലാ​​​യ്മ, ശു​​​ചി​​​ത്വ​​​ക്കു​​​റ​​​വ് എ​​​ന്നി​​​വ​​​യു​​​മാ​​​യി ബ​​​ന്ധ​​​പ്പെ​​​ട്ട പ​​​രാ​​​തി​​​ക​​​ളാ​​​ണ് ബാ​​​ക്കി​​​യു​​​ള്ള​​​തി​​​ൽ ഭൂ​​​രി​​​ഭാ​​​ഗ​​​വും. പു​​​തി​​​യ സം​​​വി​​​ധാ​​​നം വ​​​രു​​​ന്ന​​​തോ​​​ടെ ഇ​​​ത്ത​​​രം പ​​​രാ​​​തി​​​ക​​​ൾ പ​​​ര​​​മാ​​​വ​​​ധി ഒ​​​ഴി​​​വാ​​​ക്കാ​​​ൻ സാ​​​ധി​​​ക്കു​​​മെ​​​ന്നാ​​​ണ് ഐ​​​ആ​​​ർ​​​സി​​​ടി​​​സി​​​യു​​​ടെ പ്ര​​​തീ​​​ക്ഷ.

Kerala

വടകരയിൽ വന്ദേഭാരത് ട്രെയിൻ തട്ടി ഒരാൾ മരിച്ചു

കോഴിക്കോട്: വടകരയിൽ വന്ദേഭാരത് ട്രെയിൻ തട്ടി ഒരാൾ മരിച്ചു. അറക്കിലാട് സ്വദേശി കുഞ്ഞിക്കണ്ണൻ ആണ് മരിച്ചത്. ഇന്ന് ഉച്ചയോടെയാണ് അപകടമുണ്ടായത്.

വടകര പഴയ മുനിസിപ്പൽ ഓഫീസിനു സമീപമുള്ള റെയിൽവേ ട്രാക്കിലായിരുന്നു സംഭവം. കാസർഗോട്ടേയ്ക്ക് പോകുകയായിരുന്ന വന്ദേഭാരത് എക്സ്പ്രസാണ് കുഞ്ഞിക്കണ്ണനെ ഇടിച്ചത്.

ആർപിഎഫ് സ്ഥലത്തെത്തി മൃതദേഹം ജില്ലാ ആശുപത്രിയിലേക്ക് മാറ്റി. വ്യാഴാഴ്ചയും വടകരയിൽ ട്രെയിൻ തട്ടി ഒരാൾ മരിച്ചിരുന്നു.

കുരിയാടി സ്വദേശിയായ കനകനാണ് മരിച്ചത്. കേൾവിശക്തിയും സംസാരശേഷിയും ഇല്ലാത്ത മധ്യവയസ്‌കൻ റെയിൽവേ ട്രാക്കിലൂടെ നടന്നുപോകുമ്പോഴാണ് അപകടം സംഭവിച്ചത്.

Kerala

കേ​ര​ള​ത്തി​ലെ ര​ണ്ട് ട്രെ​യി​നു​ക​ളി​ൽ കൂ​ടി എ​ൽ​എ​ച്ച്ബി കോ​ച്ചു​ക​ൾ വ​രു​ന്നു

പ​​​ര​​​വൂ​​​ർ: കേ​​​ര​​​ളം വ​​​ഴി സ​​​ർ​​​വീ​​​സ് ന​​​ട​​​ത്തു​​​ന്ന ര​​​ണ്ട് ട്രെ​​​യി​​​നു​​​ക​​​ളി​​​ൽ കൂ​​​ടി ജർമൻ സാങ്കേതികവിദ്യ ഉപയോഗിച്ചുള്ള എ​​​ൽ​​​എ​​​ച്ച്ബി കോ​​​ച്ചു​​​ക​​​ൾ ഏ​​​ർ​​​പ്പെ​​​ടു​​​ത്താ​​​ൻ റെ​​​യി​​​ൽ​​​വേ ബോ​​​ർ​​​ഡ് തീ​​​രു​​​മാ​​​നം.

ചെ​​​ന്നൈ സെ​​​ൻ​​​ട്ര​​​ൽ - ആ​​​ല​​​പ്പു​​​ഴ എ​​​ക്സ്പ്ര​​​സ്, ചെ​​​ന്നൈ സെ​​​ൻ​​​ട്ര​​​ൽ - തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം എ​​​ക്സ്പ്ര​​​സ് എ​​​ന്നി​​​വ​​​യാ​​​ണ് അ​​​ടു​​​ത്ത വ​​​ർ​​​ഷം മു​​​ത​​​ൽ എ​​​ൽ​​​എ​​​ച്ച്ബി കോ​​​ച്ചു​​​ക​​​ളി​​​ലേ​​​ക്ക് മാ​​​റു​​​ന്ന​​​ത്.

ചെ​​​ന്നൈ - ആ​​​ല​​​പ്പു​​​ഴ എ​​​ക്സ്പ്ര​​​സി​​​ൽ 2026 ഫെ​​​ബ്രു​​​വ​​​രി ഒ​​​ന്നു മു​​​ത​​​ലും തി​​​രി​​​കെ​​​യു​​​ള്ള ആ​​​ല​​​പ്പു​​​ഴ - ചെ​​​ന്നൈ സ​​​ർ​​​വീ​​​സി​​​ൽ ഫെ​​​ബ്രു​​​വ​​​രി ര​​​ണ്ടു മു​​​ത​​​ലു​​​മാ​​​ണ് മാ​​​റ്റം പ്രാ​​​ബ​​​ല്യ​​​ത്തി​​​ൽ വ​​​രി​​​ക.

Kerala

ശ്രീ​ക്കു​ട്ടി​യു​ടെ ആ​രോ​ഗ്യ​നി​ല​യി​ല്‍ നേ​രി​യ പു​രോ​ഗ​തി; വെ​ന്‍റി​ലേ​റ്റ​ര്‍ മാ​റ്റി

തി​രു​വ​ന​ന്ത​പു​രം: വ​ര്‍​ക്ക​ല​യി​ല്‍ ട്രെ​യി​നി​ല്‍ നി​ന്നു ച​വി​ട്ടി​യ​തി​നെ തു​ട​ര്‍​ന്ന് പു​റ​ത്തേ​ക്കു തെ​റി​ച്ച് വീ​ണ് ഗു​രു​ത​രാ​വ​സ്ഥ​യി​ലാ​യ ന​ന്ദി​യോ​ട് സ്വ​ദേ​ശി ശ്രീ​ക്കു​ട്ടി​യു​ടെ (19) ആ​രോ​ഗ്യ​നി​ല​യി​ല്‍ നേ​രി​യ പു​രോ​ഗ​തി.

വെ​ന്‍റി​ലേ​റ്റ​ര്‍ നീ​ക്കി​യെ​ന്ന് ആ​ശു​പ​ത്രി അ​ധി​കൃ​ത​ര്‍ വ്യ​ക്ത​മാ​ക്കി. തി​രു​വ​ന​ന്ത​പു​രം മെ​ഡി​ക്ക​ല്‍ കോ​ള​ജ് ആ​ശു​പ​ത്രി​യി​ല്‍ തീ​വ്ര​പ​രി​ച​ര​ണ വി​ഭാ​ഗ​ത്തി​ല്‍ ചി​കി​ത്സ​യി​ലാ​ണ് ശ്രീ​ക്കു​ട്ടി.

സ്വ​യം ശ്വ​സി​ക്കു​ന്നു​ണ്ടെ​ങ്കി​ലും ഇ​പ്പോ​ഴും അ​ബോ​ധാ​വ​സ്ഥ​യി​ലാ​ണ് ശ്രീ​ക്കു​ട്ടി. ഓ​ക്‌​സി​ജ​ന്‍ സ​പ്പോ​ര്‍​ട്ട് തു​ട​രു​ന്ന​താ​യി ഡോ​ക്ട​ര്‍​മാ​ര്‍ അ​റി​യി​ച്ചു. ഓ​ടു​ന്ന ട്രെ​യി​നി​ല്‍ നി​ന്നു പെ​ണ്‍​കു​ട്ടി​യെ പു​റ​ത്തേ​ക്കു ച​വി​ട്ടി വീ​ഴ്ത്തി​യ കേ​സി​ല്‍ പ്ര​തി സു​രേ​ഷ് റി​മാ​ന്‍​ഡി​ലാ​ണ്.

വ​ധ​ശ്ര​മം അ​ട​ക്കം ആ​റു വ​കു​പ്പു​ക​ളാ​ണ് സു​രേ​ഷി​നെ​തി​രെ ചു​മ​ത്തി​യി​രി​ക്കു​ന്ന​ത്. ന​വം​ബ​ര്‍ ര​ണ്ടി​ന് കേ​ര​ള എ​ക്സ്പ്ര​സി​ല്‍ നി​ന്നാ​ണ് ശ്രീ​ക്കു​ട്ടി​യെ ച​വി​ട്ടി വീ​ഴ്ത്തി​യ​ത്. പു​ക​വ​ലി​ക്കു​ന്ന​ത് ചോ​ദ്യം ചെ​യ്ത​തി​ന്റെ പേ​രി​ലാ​ണ് പ്ര​തി ച​വി​ട്ടി വീ​ഴ്ത്താ​ന്‍ കാ​ര​ണം.

ശ്രീ​ക്കു​ട്ടി​ക്കൊ​പ്പം അ​ര്‍​ച്ച​ന എ​ന്ന പെ​ണ്‍​കു​ട്ടി​യും ഉ​ണ്ടാ​യി​രു​ന്നു. അ​ര്‍​ച്ച​ന​യെ​യും സു​രേ​ഷ് ആ​ക്ര​മി​ച്ചി​രു​ന്നു. ബി​ഹാ​ര്‍ സ്വ​ദേ​ശി​യാ​യ ശ​ങ്ക​ര്‍ പാ​സ്വാ​ന്‍ എ​ന്ന​യാ​ളാ​ണ് പ്ര​തി​യെ കീ​ഴ്‌​പ്പെ​ടു​ത്തി അ​ര്‍​ച്ച​ന​യെ ര​ക്ഷി​ച്ച​ത്.

Kerala

മൂ​ന്ന് ദ​ക്ഷി​ണേ​ന്ത്യ​ൻ സം​സ്ഥാ​ന​ങ്ങ​ളെ ബ​ന്ധി​പ്പി​ച്ച് ചെ​ന്നൈ​ക്ക് പാ​ഴ്‌​സ​ൽ ട്രെ​യി​ൻ

പ​​​ര​​​വൂ​​​ർ: മം​​​ഗ​​​ളൂ​​​രു​​​വി​​​ൽ നി​​​ന്ന് കേ​​​ര​​​ളം വ​​​ഴി ചെ​​​ന്നൈക്ക് എ​​​ക്സ്പ്ര​​​സ് പാ​​​ഴ്സ​​​ൽ ട്രെ​​​യി​​​ൻ സ​​​ർ​​​വീ​​​സ് ആ​​​രം​​​ഭി​​​ക്കാ​​​ൻ ദ​​​ക്ഷി​​​ണ റെ​​​യി​​​ൽ​​​വേ. പാ​​​ഴ്സ​​​ലു​​​ക​​​ൾ മാ​​​ത്രം അ​​​തി​​​വേ​​​ഗം എ​​​ത്തി​​​ക്കു​​​ന്ന​​​തി​​​നാ​​​ണ് ഈ ​​​ട്രെ​​​യി​​​ൻ തു​​​ട​​​ങ്ങു​​​ന്ന​​​ത്.

ഡി​​​സം​​​ബ​​​ർ 12ന് ​​​സ​​​ർ​​​വീ​​​സ് ആ​​​രം​​​ഭി​​​ക്കു​​​മെ​​​ന്നാ​​​ണ് സ​​​തേ​​​ൺ റെ​​​യി​​​ൽ​​​വേ പ്ര​​​ഖ്യാ​​​പി​​​ച്ചി​​​ട്ടു​​​ള്ള​​​ത്. ഇ​​​ൻ​​​ട്രാ സോ​​​ണ​​​ൽ കോ​​​സ്റ്റ് ടു ​​​കോ​​​സ്റ്റ് പാ​​​ഴ്സ​​​ൽ എ​​​ക്സ്പ്ര​​​സ് ട്രെ​​​യി​​​ൻ എ​​​ന്നാ​​​ണ് ഇ​​​ത് അ​​​റി​​​യ​​​പ്പെ​​​ടു​​​ക. മം​​​ഗ​​​ളൂ​​​രു സെ​​​ൻ​​​ട്ര​​​ൽ മു​​​ത​​​ൽ ചെ​​​ന്നൈ​​​യി​​​ലെ റോ​​​യ​​​പു​​​രം വ​​​രെ​​​യും തി​​​രി​​​കെ​​​യു​​​മാ​​​ണ് ട്രെ​​​യി​​​ൻ സ​​​ർ​​​വീ​​​സ് ന​​​ട​​​ത്തു​​​ന്ന​​​ത്.

തെ​​​ക്കേ ഇ​​​ന്ത്യ​​​യി​​​ലെ ക​​​ർ​​​ണാ​​​ട​​​ക, കേ​​​ര​​​ളം, ത​​​മി​​​ഴ്നാ​​​ട് എ​​​ന്നീ മൂ​​​ന്ന് സം​​​സ്ഥാ​​​ന​​​ങ്ങ​​​ളെ ബ​​​ന്ധി​​​പ്പി​​​ക്കു​​​ന്ന​​​താ​​​ണ് ഈ ​​​ട്രെ​​​യി​​​ൻ. മം​​​ഗ​​​ളൂ​​​രു -ചെ​​​ന്നൈ റോ​​​യ​​​പു​​​രം ട്രെ​​​യി​​​ൻ വെ​​​ള്ളി​​​യാ​​​ഴ്ച​​​ക​​​ളി​​​ലും തി​​​രി​​​കെ​​​യു​​​ള്ള സ​​​ർ​​​വീ​​​സ് ചൊ​​​വ്വാ​​​ഴ്ച​​​ക​​​ളി​​​ലു​​​മാ​​​ണ് നി​​​ശ്ച​​​യി​​​ച്ചി​​​ട്ടു​​​ള്ള​​​ത്.

സേ​​​ലം, ഈ​​​റോ​​​ഡ്, ഉ​​​തു​​​ക്കു​​​ളി, തി​​​രു​​​പ്പൂ​​​ർ, കോ​​​യ​​​മ്പ​​​ത്തൂ​​​ർ, പാ​​​ല​​​ക്കാ​​​ട്, ഷൊ​​​ർ​​​ണൂ​​​ർ, തി​​​രൂ​​​ർ, കോ​​​ഴി​​​ക്കോ​​​ട്, ത​​​ല​​​ശേ​​​രി, ക​​​ണ്ണൂ​​​ർ, കാ​​​സ​​​ർ​​​ഗോ​​​ഡ് എ​​​ന്നി​​​വി​​​ട​​​ങ്ങ​​​ളി​​​ലാ​​​ണ് സ്റ്റോ​​​പ്പ് അ​​​നു​​​വ​​​ദി​​​ച്ചി​​​ട്ടു​​​ള്ള​​​ത്. മം​​​ഗ​​​ളൂ​​​രു​​​വി​​​ൽ നി​​​ന്ന് ഉ​​​ച്ച​​​ക​​​ഴി​​​ഞ്ഞ് 3.10 ന് ​​​പാ​​​ഴ്സ​​​ൽ ട്രെ​​​യി​​​ൻ സ​​​ർ​​​വി​​​സ് ആ​​​രം​​​ഭി​​​ക്കും. റോ​​​യ​​​പു​​​ര​​​ത്ത് പി​​​റ്റേ ദി​​​വ​​​സം ഉ​​​ച്ച​​​യ്ക്ക് 1.30ന് ​​​എ​​​ത്തും. തി​​​രി​​​കെ​​​യു​​​ള്ള സ​​​ർ​​​വീ​​​സ് ചൊ​​​വ്വാ​​​ഴ്ച​​​ക​​​ളി​​​ൽ റോ​​​യ​​​പു​​​ര​​​ത്ത് നി​​​ന്ന് ഉ​​​ച്ച​​​ക​​​ഴി​​​ഞ്ഞ് 3.45 ന് ​​​പു​​​റ​​​പ്പെ​​​ടും. പി​​​റ്റേ​​​ദി​​​വ​​​സം ഉ​​​ച്ച​​​ക​​​ഴി​​​ഞ്ഞ് 2.20 ന് ​​​മം​​​ഗ​​​ളൂ​​​രു​​​വി​​​ൽ എ​​​ത്തി​​​ച്ചേ​​​രും.

പാ​​​ഴ്സ​​​ലു​​​ക​​​ൾ ക​​​യ​​​റ്റു​​​ന്ന​​​തി​​​നും ഇ​​​റ​​​ക്കു​​​ന്ന​​​തി​​​നു​​​മാ​​​യി സ്റ്റോ​​​പ്പു​​​ള്ള എ​​​ല്ലാ സ്റ്റേ​​​ഷ​​​നു​​​ക​​​ളി​​​ലും ഏ​​​റ്റ​​​വും കു​​​റ​​​ഞ്ഞ​​​ത് അ​​​ഞ്ച് മി​​​നി​​​റ്റ് ഈ ​​​ട്രെ​​​യി​​​ൻ നി​​​ർ​​​ത്തി​​​യി​​​ടും. ഉ​​​യ​​​ർ​​​ന്ന ക​​​പ്പാ​​​സി​​​റ്റി​​​യു​​​ള്ള 10 പാ​​​ഴ്സ​​​ൽ വാ​​​നു​​​ക​​​ളും ര​​​ണ്ട് ല​​​ഗേ​​​ജ് കം ​​​ബ്രേ​​​ക്ക് വാ​​​നു​​​ക​​​ളു​​​മാ​​​ണ് ട്രെ​​​യി​​​നി​​​ൽ ഉ​​​ണ്ടാ​​​കു​​​ക.

ഇ​​​ന്ത്യ​​​ൻ റെ​​​യി​​​ൽ​​​വേ ഇ​​​ത്ത​​​ര​​​ത്തി​​​ലൊ​​​രു ട്രെ​​​യി​​​ൻ ആ​​​ദ്യ​​​മാ​​​യാ​​​ണ് ഓ​​​ടി​​​ക്കു​​​ന്ന​​​ത്. പാ​​​ഴ്സ​​​ലു​​​ക​​​ൾ സ​​​മ​​​യ​​​ബ​​​ന്ധി​​​ത​​​മാ​​​യി എ​​​ത്തി​​​ക്കു​​​ന്ന​​​തി​​​ന് ചെ​​​ല​​​വ് കു​​​റ​​​ഞ്ഞ​​​തും വി​​​ശ്വ​​​നീ​​​യ​​​വു​​​മാ​​​യ സേ​​​വ​​​ന​​​മാ​​​ണ് ദ​​​ക്ഷി​​​ണ റെ​​​യി​​​ൽ​​​വേ ഇ​​​തു​​​വ​​​ഴി വാ​​​ഗ്ദാ​​​നം ചെ​​​യ്യു​​​ന്ന​​​ത്. റോ​​​ഡു വ​​​ഴി പാ​​​ർ​​​സ​​​ലു​​​ക​​​ൾ അ​​​യ​​​ക്കു​​​ന്ന​​​തി​​​നെ​​​ക്കാ​​​ൾ ചെ​​​ല​​​വ് വ​​​ള​​​രെ കു​​​റ​​​വാ​​​ണെ​​​ന്നാ​​​ണ് റെ​​​യി​​​ൽ​​​വേ വ്യ​​​ക്ത​​​മാ​​​ക്കു​​​ന്ന​​​ത്.

പെ​​​ട്ടെ​​​ന്ന് കേ​​​ടാ​​​കു​​​ന്ന വ​​​സ്തു​​​ക്ക​​​ൾ, വ്യാ​​​വ​​​സാ​​​യി​​​ക ആ​​​വ​​​ശ്യ​​​ത്തി​​​നു​​​ള്ള സാ​​​മ​​​ഗ്രി​​​ക​​​ൾ, തു​​​ണി​​​ത്ത​​​ര​​​ങ്ങ​​​ൾ, ഉ​​​പ​​​ഭോ​​​ക്തൃ ഉ​​​ത്പ​​​ന്ന​​​ങ്ങ​​​ൾ തു​​​ട​​​ങ്ങി​​​യ​​​വ ഈ ​​​ട്രെ​​​യി​​​നി​​​ലൂ​​​ടെ പാ​​​ഴ്സ​​​ലാ​​​യി വ​​​ള​​​രെ വേ​​​ഗം ല​​​ക്ഷ്യ​​​സ്ഥാ​​​ന​​​ങ്ങ​​​ളി​​​ൽ എ​​​ത്തി​​​ക്കാ​​​ൻ സാ​​​ധി​​​ക്കും. ട്രെ​​​യി​​​ൻ കൃ​​​ത്യ​​​സ​​​മ​​​യ​​​ത്ത് ഓ​​​ടി​​​ക്കു​​​മെ​​​ന്നും പ്ര​​​ത്യേ​​​കം ഏ​​​കോ​​​പി​​​പ്പി​​​ച്ചു​​​ള്ള ലോ​​​ജി​​​സ്റ്റി​​​ക് വി​​​ത​​​ര​​​ണം ഗ്യാ​​​ര​​​ന്‍റി ചെ​​​യ്യു​​​മെ​​​ന്നും റെ​​​യി​​​ൽ​​​വേ ഉ​​​റ​​​പ്പ് പ​​​റ​​​യു​​​ന്നു.

 

Kerala

ചെ​ങ്ങ​ന്നൂ​രി​നും മാ​വേ​ലി​ക്ക​ര​യ്ക്കു​മി​ട​യി​ൽ പാ​ല​ത്തി​ന്‍റെ ന​വീ​ക​ര​ണം; ശ​നി​യാ​ഴ്ച മു​ത​ൽ ട്രെ​യി​ൻ ഗ​താ​ഗ​ത നി​യ​ന്ത്ര​ണം

തി​രു​വ​ന​ന്ത​പു​രം: ചെ​ങ്ങ​ന്നൂ​രി​നും മാ​വേ​ലി​ക്ക​ര​യ്ക്കു​മി​ട​യി​ൽ പാ​ല​ത്തി​ന്‍റെ ന​വീ​ക​ര​ണം ന​ട​ക്കു​ന്ന​തി​നാ​ൽ ​ട്രെ​യി​ൻ ​ഗ​താ​ഗ​ത നി​യ​ന്ത്ര​ണം. ശ​നി​യാ​ഴ്ച രാ​ത്രി 9.05ന് ​പു​റ​പ്പെ​ടേ​ണ്ട കൊ​ല്ലം–​എ​റ​ണാ​കു​ളം മെ​മു റ​ദ്ദാ​ക്കി.

ഭാ​ഗി​ക​മാ​യി റ​ദ്ദാ​ക്കി​യ​വ – 22ന് ​മ​ധു​ര–​ഗു​രു​വാ​യൂ​ർ എ​ക്സ്പ്ര​സ് കൊ​ല്ല​ത്ത് യാ​ത്ര അ​വ​സാ​നി​പ്പി​ക്കും. 23ന് ​ഗു​രു​വാ​യൂ​ർ–​മ​ധു​ര എ​ക്സ്പ്ര​സ് കൊ​ല്ല​ത്ത് നി​ന്ന് സ​ർ​വീ​സ് ആ​രം​ഭി​ക്കും.

22ന് ​നാ​ഗ​ർ​കോ​വി​ൽ–​കോ​ട്ട​യം എ​ക്സ്പ്ര​സ് കാ​യം​കു​ള​ത്ത് യാ​ത്ര അ​വ​സാ​നി​പ്പി​ക്കും. 21ന് 3.20​ന് പു​റ​പ്പെ​ടു​ന്ന ചെ​ന്നൈ–​തി​രു​വ​ന​ന്ത​പു​രം സൂ​പ്പ​ർ 22ന് ​കോ​ട്ട​യ​ത്ത് യാ​ത്ര അ​വ​സാ​നി​പ്പി​ക്കും. 22ന് ​വൈ​കി​ട്ട് 5.15ന് ​തി​രു​വ​ന​ന്ത​പു​ര​ത്തു​നി​ന്നു പു​റ​പ്പെ​ടേ​ണ്ട തി​രു​വ​ന​ന്ത​പു​രം–​ചെ​ന്നൈ സൂ​പ്പ​ർ  കോ​ട്ട​യ​ത്ത് നി​ന്ന് രാ​ത്രി 8.05ന് ​സ​ർ​വീ​സ് ആ​രം​ഭി​ക്കും.

22ന് ​ആ​ല​പ്പു​ഴ വ​ഴി തി​രി​ച്ചു വി​ടു​ന്ന​വ

‌‌തി​രു​വ​ന​ന്ത​പു​രം–​ചെ​ന്നൈ മെ​യി​ൽ, തി​രു​വ​ന​ന്ത​പു​രം–​ശ്രീ​ഗം​ഗാ​ന​ഗ​ർ വീ​ക്ക്‌​ലി, തി​രു​വ​ന​ന്ത​പു​രം നോ​ർ​ത്ത്–​ലോ​ക​മാ​ന്യ​തി​ല​ക് വീ​ക്ക്‌​ലി, തി​രു​വ​ന​ന്ത​പു​രം നോ​ർ​ത്ത്–​ബം​ഗ​ളൂ​രു ഹം​സ​ഫ​ർ, തി​രു​വ​ന​ന്ത​പു​രം–​മം​ഗ​ളൂ​രു മ​ല​ബാ​ർ, ക​ന്യാ​കു​മാ​രി–​ദി​ബ്രു​ഗ​ഡ് വി​വേ​ക് എ​ക്സ്പ്ര​സ്, തി​രു​വ​ന​ന്ത​പു​രം–​രാ​മേ​ശ്വ​രം അ​മൃ​ത എ​ക്സ്പ്ര​സ്, തി​രു​വ​ന​ന്ത​പു​രം നോ​ർ​ത്ത്–​നി​ല​മ്പൂ​ർ രാ​ജ്യ​റാ​ണി, തി​രു​വ​ന​ന്ത​പു​രം–​മം​ഗ​ളൂ​രു എ​ക്സ്പ്ര​സ്.

വൈ​കു​ന്ന ട്രെ​യി​നു​ക​ൾ

23ന് ​രാ​വി​ലെ 4.20ന് ​പു​റ​പ്പെ​ടു​ന്ന കൊ​ല്ലം–​എ​റ​ണാ​കു​ളം മെ​മു, 22ന് ​രാ​ത്രി പു​റ​പ്പെ​ട്ട് 23ന് ​കേ​ര​ള​ത്തി​ൽ എ​ത്തു​ന്ന തൂ​ത്തു​കു​ടി–​പാ​ല​ക്കാ​ട് പാ​ല​രു​വി എ​ക്സ്പ്ര​സ്, 22നു​ള്ള തി​രു​വ​ന​ന്ത​പു​രം–​എ​റ​ണാ​കു​ളം വ​ഞ്ചി​നാ​ട് എ​ക്സ്പ്ര​സ് എ​ന്നി​വ 30 മി​നി​റ്റോ​ളം വൈ​കും.

Kerala

ശ​ബ​രി​മ​ല സീ​സ​ൺ: ട്രെ​യി​നു​ക​ളി​ൽ ഇ​ന്നുമു​ത​ൽ അ​ധി​ക കോ​ച്ചു​ക​ൾ

കൊ​​​ല്ലം: ശ​​​ബ​​​രി​​​മ​​​ല സീ​​​സ​​​ണി​​​ലെ തി​​​ര​​​ക്കു പ്ര​​​മാ​​​ണി​​​ച്ച് ചി​​​ല ട്രെ​​​യി​​​നു​​​ക​​​ളി​​​ൽ ഇ​​​ന്നു മു​​​ത​​​ൽ താ​​​ത്കാ​​​ലി​​​ക​​​മാ​​​യി അ​​​ധി​​​ക കോ​​​ച്ചു​​​ക​​​ൾ ഏ​​​ർ​​​പ്പെ​​​ടു​​​ത്തി​​​യ​​​താ​​​യി ദ​​​ക്ഷി​​​ണ റെ​​​യി​​​ൽ​​​വേ അ​​​റി​​​യി​​​ച്ചു. വെ​​​യി​​​റ്റിം​​​ഗ് ലി​​​സ്റ്റ് യാ​​​ത്ര​​​ക്കാ​​​രെക്കൂ​​​ടി ഉ​​​ദ്ദേ​​​ശി​​​ച്ചാ​​​ണ് കോ​​​ച്ചു​​​ക​​​ളു​​​ടെ എ​​​ണ്ണം കൂ​​​ട്ടു​​​ന്ന​​​തെ​​​ന്നും അ​​​റി​​​യി​​​പ്പി​​​ൽ വ്യ​​​ക്ത​​​മാ​​​ക്കി.

കാ​​​ര​​​യ്ക്ക​​​ലി​​​ൽ​​​നി​​​ന്നു പു​​​റ​​​പ്പെ​​​ടു​​​ന്ന കാ​​​ര​​​യ്ക്ക​​​ൽ - എ​​​റ​​​ണാ​​​കു​​​ളം ജം​​​ഗ്ഷ​​​ൻ എ​​​ക്സ്പ്ര​​​സി​​​ൽ ഇ​​​ന്ന് ഒ​​​രു സ്ലീ​​​പ്പ​​​ർ ക്ലാ​​​സ് കോ​​​ച്ചുകൂ​​​ടി ഉ​​​ൾ​​​പ്പെ​​​ടു​​​ത്തും. എ​​​റ​​​ണാ​​​കു​​​ളം ജം​​​ഗ്ഷ​​​നി​​​ൽ​​​നി​​​ന്ന് നാ​​​ളെ പു​​​റ​​​പ്പെ​​​ടു​​​ന്ന എ​​​റ​​​ണാ​​​കു​​​ളം ജം​​​ഗ്ഷ​​​ൻ - കാ​​​ര​​​യ്ക്ക​​​ൽ എ​​​ക്സ്പ്ര​​​സി​​​ൽ ഒ​​​രു സ്ലീ​​​പ്പ​​​ർ ക്ലാ​​​സ് കോ​​​ച്ച് കൂ​​​ടി ഉ​​​ൾ​​​പ്പെ​​​ടു​​​ത്തും.

ഇ​​​ന്നു മു​​​ത​​​ൽ 24 വ​​​രെ തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം സെ​​​ൻ​​​ട്ര​​​ലി​​​ൽ​​​നി​​​ന്നു പു​​​റ​​​പ്പെ​​​ടു​​​ന്ന തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം സെ​​​ൻ​​​ട്ര​​​ൽ - കോ​​​ഴി​​​ക്കോ​​​ട് ജ​​​ന​​​ശ​​​താ​​​ബ്ദി എ​​​ക്സ്പ്ര​​​സി​​​ൽ ഒ​​​രു സെ​​​ക്ക​​​ൻ​​​ഡ് ക്ലാ​​​സ് സി​​​റ്റിം​​​ഗ് (നോ​​​ൺ എ​​​സി) കോ​​​ച്ച് കൂ​​​ടി ഉ​​​ൾ​​​പ്പെ​​​ടു​​​ത്തും. ഇ​​​തു കൂ​​​ടാ​​​തെ മു​​​ത​​​ൽ 24 വ​​​രെ കോ​​​ഴി​​​ക്കോ​​​ട്ടു നി​​​ന്ന് പു​​​റ​​​പ്പെ​​​ടു​​​ന്ന കോ​​​ഴി​​​ക്കോ​​​ട് - തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം സെ​​​ൻ​​​ട്ര​​​ൽ ജ​​​ന​​​ശ​​​താ​​​ബ്ദി എ​​​ക്സ്പ്ര​​​സി​​​ൽ ഒ​​​രു സെ​​​ക്ക​​​ൻ​​​ഡ് ക്ലാ​​​സ് സി​​​റ്റിം​​​ഗ് (നോ​​​ൺ എ​​​സി) കോ​​​ച്ച് കൂ​​​ടി​​​യും ഉ​​​ൾ​​​പ്പെ​​​ടു​​​ത്തും.

ചെ​​​ന്നൈ എ​​​ഗ്‌മോ​​​റി​​​ൽ​​​നി​​​ന്ന് 24നു ​​​പു​​​റ​​​പ്പെ​​​ടു​​​ന്ന ചെ​​​ന്നൈ എ​​​ഗ്‌മോ​​​ർ - കൊ​​​ല്ലം ജം​​​ഗ്ഷ​​​ൻ അ​​​ന​​​ന്ത​​​പു​​​രി എ​​​ക്സ്പ്ര​​​സി​​​ൽ ഒ​​​രു സ്ലീ​​​പ്പ​​​ർ ക്ലാ​​​സ് കോ​​​ച്ച് കൂ​​​ടി ഉ​​​ൾ​​​പ്പെ​​​ടു​​​ത്തും. കൊ​​​ല്ലം ജം​​​ഗ്ഷ​​​നി​​​ൽനി​​​ന്ന് 25ന് ​​​പു​​​റ​​​പ്പെ​​​ടു​​​ന്ന കൊ​​​ല്ലം ജം​​​ഗ്ഷ​​​ൻ - ചെ​​​ന്നൈ എ​​​ഗ്‌മോ​​​ർ അ​​​ന​​​ന്ത​​​പു​​​രി എ​​​ക്സ്പ്ര​​​സി​​​ൽ ഒ​​​രു സ്ലീ​​​പ്പ​​​ർ ക്ലാ​​​സ് കോ​​​ച്ച് കൂ​​​ടി ഉ​​​ൾ​​​പ്പെ​​​ടു​​​ത്തും.

ഇ​​​ന്നു മു​​​ത​​​ൽ 26 വ​​​രെ ചെ​​​ന്നൈ സെ​​​ൻ​​​ട്ര​​​ലി​​​ൽ​​​നി​​​ന്നു പു​​​റ​​​പ്പെ​​​ടു​​​ന്ന എം​​​ജി​​​ആ​​​ർ ചെ​​​ന്നൈ സെ​​​ൻ​​​ട്ര​​​ൽ-ആ​​​ല​​​പ്പു​​​ഴ എ​​​ക്സ്പ്ര​​​സി​​​ൽ ഒ​​​രു സ്ലീ​​​പ്പ​​​ർ ക്ലാ​​​സ് കോ​​​ച്ചുകൂ​​​ടി ഉ​​​ൾ​​​പ്പെ​​​ടു​​​ത്തും. നാ​​​ളെ മു​​​ത​​​ൽ 27 വ​​​രെ ആ​​​ല​​​പ്പു​​​ഴ​​​യി​​​ൽനി​​​ന്നു പു​​​റ​​​പ്പെ​​​ടു​​​ന്ന ആ​​​ല​​​പ്പു​​​ഴ-എം​​​ജി​​​ആ​​​ർ ചെ​​​ന്നൈ സെ​​​ൻ​​​ട്ര​​​ൽ എ​​​ക്സ്പ്ര​​​സി​​​ൽ ഒ​​​രു സ്ലീ​​​പ്പ​​​ർ ക്ലാ​​​സ് കോ​​​ച്ച് കൂ​​​ടി ഉ​​​ൾ​​​പ്പെ​​​ടു​​​ത്തു​​​മെ​​​ന്നും അ​​​റി​​​യി​​​പ്പി​​​ൽ പ​​​റ​​​യു​​​ന്നു.

Kerala

ട്രെ​യി​നി​ൽ 50 ല​ക്ഷ​ത്തി​ന്‍റെ ആ​ഭ​ര​ണ​ങ്ങ​ൾ മോ​ഷ്ടി​ച്ച ‘സാ​സി ഗ്യാം​ഗ്’ പി​ടി​യി​ൽ

കോ​ഴി​ക്കോ​ട്: ട്രെ​യി​നി​ൽ ആ​ഭ​ര​ണ​ങ്ങ​ൾ മോ​ഷ്ടി​ച്ച കേ​സി​ലെ പ്ര​തി​ക​ൾ പി​ടി​യി​ൽ. 50 ല​ക്ഷം രൂ​പ​യോ​ളം വി​ല വ​രു​ന്ന സ്വ​ർ​ണ, ഡ​യ​മ​ണ്ട് ആ​ഭ​ര​ണ​ങ്ങ​ളാ​ണ് പ്ര​തി​ക​ൾ ക​വ​ർ​ന്ന​ത്. ഹ​രി​യാ​ന സ്വ​ദേ​ശി​ക​ളാ​യ രാ​ജേ​ഷ്, ദി​ൽ​ബാ​ഗ്, മ​നോ​ജ് കു​മാ​ർ, ജി​തേ​ന്ദ്ര് എ​ന്നി​വ​രാ​ണ് കോ​ഴി​ക്കോ​ട് റെ​യി​ൽ​വേ പോ​ലീ​സി​ന്‍റെ പി​ടി​യി​ലാ​യ​ത്.

13ന് ​രാ​ത്രി 8.10 നും 14​ന് രാ​വി​ലെ 8.10 നും ​ഇ​ട​യി​ലാ​ണ് സം​ഭ​വം. ചെ​ന്നൈ - മം​ഗ​ലാ​പു​രം ട്രെ​യി​നി​ൽ വ​ച്ചാ​ണ് മോ​ഷ​ണം ന​ട​ന്ന​ത്. പി​ടി​യി​ലാ​യ​ത് വ​ൻ ക​വ​ർ​ച്ച സം​ഘ​മെ​ന്നാ​ണ് റെ​യി​ൽ​വെ പോ​ലീ​സ് പ​റ​യു​ന്ന​ത്.

ട്രെ​യി​നു​ക​ളി​ൽ മോ​ഷ​ണം ന​ട​ത്തു​ന്ന സാ​സി ഗ്യാം​ഗ് ആ​ണ് പി​ടി​യി​ലാ​യ​ത്. എ​സി കോ​ച്ചു​ക​ളി​ൽ റി​സ​ർ​വേ​ഷ​ൻ ചെ​യ്താ​ണ് മോ​ഷ​ണം. രാ​ജ്യ​ത്ത് വി​വി​ധ​യി​ട​ങ്ങ​ളി​ൽ ഇ​വ​ർ മോ​ഷ​ണം ന​ട​ത്തി​യി​ട്ടു​ണ്ട്. കോ​ഴി​ക്കോ​ട് കൊ​യി​ലാ​ണ്ടി സ്വ​ദേ​ശി​ക​ളു​ടെ സ്വ​ർ​ണ​മാ​ണ് സം​ഘം മോ​ഷ്ടി​ച്ച​ത്.

Kerala

​പി​എ​സ്‌​സി ജീ​വ​ന​ക്കാ​ര​നെ ട്രെ​യി​നി​ൽ നി​ന്ന് മ​ർ​ദി​ച്ച് ത​ള്ളി​യി​ട്ട​താ​യി പ​രാ​തി

മ​ല​പ്പു​റം: പി​എ​സ്‌​സി ജീ​വ​ന​ക്കാ​ര​നെ ട്രെ​യി​നി​ൽ നി​ന്ന് മ​ർ​ദി​ച്ച് ത​ള്ളി​യി​ട്ട​താ​യി പ​രാ​തി. കി​ഴി​ശേ​രി സ്വ​ദേ​ശി ത​ച്ച​ക്കോ​ട്ടി​ൽ മു​ജീ​ബി​നാ​ണ് ഗു​രു​ത​ര​മാ​യി പ​രി​ക്കേ​റ്റ​ത്.‌ സം​ഭ​വ​ത്തി​ൽ റെ​യി​ൽ​വേ പോ​ലീ​സ് കേ​സെ​ടു​ത്ത് അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചു.

ക​ഴി​ഞ്ഞ ശ​നി​യാ​ഴ്ച രാ​ത്രി 9.30ന് ​ക​ണ്ണൂ​രി​ൽ നി​ന്ന് ഫ​റൂ​ക്കി​ലേ​ക്കു​ള്ള ട്രെ​യി​ൻ യാ​ത്ര​യ്ക്കി​ടെ​യാ​ണ് സം​ഭ​വം. ട്രെ​യി​ൻ കോ​ഴി​ക്കോ​ട് എ​ത്തി​യ​പ്പോ​ൾ ഡോ​റി​ന് സ​മീ​പം വ​ലി​യ തി​ര​ക്ക് അ​നു​ഭ​വ​പ്പെ​ടു​ക​യാ​യി​രു​ന്നു​വെ​ന്നും ഈ ​സ​മ​യം ഒ​രാ​ൾ പു​റ​ത്തേ​ക്ക് ഇ​റ​ങ്ങാ​ൻ ആ​വ​ശ്യ​പ്പെ​ടു​ക​യും പി​ന്നീ​ട് മൂ​ന്നു പേ​ർ ചേ​ർ​ന്ന് മ​ർ​ദി​ക്കു​ക​യും ട്രെ​യി​നി​ന് പു​റ​ത്തേ​ക്ക് വ​ലി​ച്ചി​ടു​ക​യും ആ​യി​രു​ന്നു​വെ​ന്ന് മു​ജീ​ബ് റ​ഹ്മാ​ൻ പ​റ​യു​ന്നു.

പ​രി​ക്കേ​റ്റ മു​ജീ​ബ് അ​രീ​ക്കോ​ട്ടെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ​യി​ൽ ക​ഴി​യു​ക​യാ​ണ്. ആ​ക്ര​മ​ണം ന​ട​ന്ന സ്ഥ​ല​ത്തെ സി​സി​ടി​വി പ്ര​വ​ർ​ത്ത​ന​ര​ഹി​ത​മാ​ണ്. സം​ഭ​വ​ത്തി​ൽ കേ​സെ​ടു​ത്ത് അ​ന്വേ​ഷ​ണം ന​ട​ത്തി വ​രി​ക​യാ​ണെ​ന്ന് റെ​യി​ൽ​വേ പോ​ലീ​സ് പ​റ​ഞ്ഞു.

Kerala

ട്രെ​യി​ൻ യാ​ത്ര​യി​ൽ ഉ​റ​ങ്ങി​പ്പോ​യാ​ൽ ഇ​നി വി​ളി​ച്ചു​ണ​ർ​ത്താ​നും സം​വി​ധാ​നം

പ​ര​വൂ​ർ: ട്രെ​യി​ൻ യാ​ത്ര​യി​ൽ ഉ​റ​ങ്ങി​പ്പോ​യാ​ൽ യാ​ത്ര​ക്കാ​ര​നെ വി​ളി​ച്ചു​ണ​ർ​ത്താ​ൻ സം​വി​ധാ​ന​വു​മാ​യി റെ​യി​ൽ​വേ. ദീ​ർ​ഘ​ദൂ​ര ട്രെ​യി​നു​ക​ളി​ൽ വി​വി​ധ കാ​റ്റ​ഗ​റി​ക​ളി​ൽ റി​സ​ർ​വ് ചെ​യ്ത് യാ​ത്ര ചെ​യ്യു​ന്ന​വ​ർ​ക്ക് വ​ലി​യ ആ​ശ്വാ​സം ന​ൽ​കു​ന്ന​താ​ണ് ഈ ​സം​വി​ധാ​നം

നേ​ര​ത്തേ ത​ന്നെ പ്രാ​ബ​ല്യ​ത്തി​ലു​ള്ള ഈ ​സം​വി​ധാ​നം അ​ധി​കം ആ​ർ​ക്കും അ​റി​യി​ല്ലെ​ന്ന​താ​ണ് യാ​ഥാ​ർ​ഥ്യം. പു​ല​ർ​ച്ചെ മൂ​ന്നി​ന് നി​ങ്ങ​ൾ​ക്ക് നി​ർ​ദി​ഷ്ട സ്റ്റേ​ഷ​നി​ൽ എ​ത്ത​ണം. വ​ണ്ടി കൃ​ത്യ​സ​മ​യ​ത്ത് എ​ത്തു മോ? ​ഉ​റ​ങ്ങി​പ്പോ​യാ​ൽ സ്റ്റേ​ഷ​ൻ മി​സ് ആ​കു​മാ? ഇ​ത്ത​രം ആ​ശ​ങ്ക​ക​ൾ ഒ​ന്നും ഇ​നി യാ​ത്ര​ക്കാ​ർ​ക്ക് വേ​ണ്ട. റെ​യി​ൽ​വ ത​ന്നെ നി​ങ്ങ​ളെ ഇ​റ​ങ്ങേ​ണ്ട സ്റ്റേ​ഷ​ൻ എ​ത്താ​റാ​കും മു​മ്പ് കൃ​ത്യ​മാ​യി വി​ളി​ച്ചു​ണ​ർ​ത്തും.

രാ​ത്രി യാ​ത്ര​ക്കാ​രി​ൽ ഭൂ​രി​ഭാ​ഗം പേ​രും അ​നു​ഭ​വി​ക്കു​ന്ന ഏ​റ്റ​വും വ​ലി​യ ടെ​ൻ​ഷ​ൻ ആ​ണ് ക​ണ്ണ് തു​റ​ക്കു​മ്പോ​ൾ ഇ​റ​ങ്ങേ​ണ്ട സ്റ്റേ​ഷ​ൻ ക​ഴി​ഞ്ഞു പോ​യി​ട്ടു​ണ്ടാ​കും എ​ന്ന​ത്. ഇ​തി​ന് പ​രി​ഹാ​ര​മാ​യി ഇ​ന്ത്യ​ൻ റെ​യി​ൽ​വേ​യു​ടെ ഹെ​ൽ​പ്പ് ലൈ​ൻ ടോ​ൾ​ഫ്രീ ന​മ്പ​രാ​യ 139 ൽ ​ഒ​രു "ഡെ​സ്റ്റി​നേ​ഷ​ൻ അ​ല​ർ​ട്ട്’ എ​ന്ന സം​വി​ധാ​ന​മു​ണ്ട്. യാ​ത്ര​ക്കാ​ര​ന് ഇ​റ​ങ്ങേ​ണ്ട സ്റ്റേ​ഷ​ൻ എ​ത്തു​ന്ന​തി​ന് 30 മി​നി​റ്റ് മു​മ്പ് അ​വ​രു​ടെ ഫോ​ണി​ലേ​ക്ക് ഒ​രു ഓ​ട്ടോ​മേ​റ്റ​ഡ് വേ​ക്ക​പ്പ് കോ​ൾ വ​രു​ന്ന സം​വി​ധാ​ന​മാ​ണി​ത്.

ഇ​ത് യാ​ത്ര​ക്കാ​ര​ന് നി​ഷ്പ്ര​യാ​സം ആ​ക്ടി​വേ​റ്റ് ചെ​യ്യാം. ആ​ദ്യം 139 എ​ന്ന ന​മ്പ​രി​ലേ​ക്ക് വി​ളി​ക്കു​ക. തു​ട​ർ​ന്ന് മെ​നു​വി​ൽ നി​ന്ന് ഡെ​സ്റ്റി​നേ​ഷ​ൻ അ​ല​ർ​ട്ട് ഓ​പ്ഷ​ൻ തെ​ര​ഞ്ഞെ​ടു​ക്കു​ക. സാ​ധാ​ര​ണ​യാ​യി ഏ​ഴ് ആ​ണ് ഡെ​സ്റ്റി​നേ​ഷ​ൻ ഓ​പ്ഷ​ൻ ന​മ്പ​ർ. തു​ട​ർ​ന്ന് നി​ങ്ങ​ളു​ടെ യാ​ത്രാ ടി​ക്ക​റ്റി​ന്‍റെ പ​ത്ത് അ​ക്ക ന​മ്പ​ർ ന​ൽ​കി സ്ഥി​രീ​ക​രി​ച്ചാ​ൽ മാ​ത്രം മ​തി. ഇ​ത് കൂ​ടാ​തെ എ​സ്എം​എ​സ് വ​ഴി അ​ല​ർ​ട്ട് <പി​എ​ൻ​ആ​ർ ന​മ്പ​ർ> എ​ന്ന് ടൈ​പ്പ് ചെ​യ്ത് 139 ലേ​ക്ക് സ​ന്ദേ​ശം അ​യ​ച്ചും ഈ ​സേ​വ​നം ആ​ക്ടി​വേ​റ്റ് ആ​ക്കാം.

ഈ ​ര​ണ്ട് രീ​തി​ക​ളി​ൽ ഏ​തെ​ങ്കി​ലും ആ​ക്ടി​വേ​റ്റ് ചെ​യ്ത് ക​ഴി​ഞ്ഞാ​ൽ നി​ങ്ങ​ള​ൾ​ക്ക് ഇ​റ​ണ്ടേ​ണ്ട സ്റ്റേ​ഷ​ൻ എ​ത്തു​ന്ന​തി​ന് 30 മി​നി​റ്റ് മു​മ്പ് ഫോ​ണി​ലേ​ക്ക് ഓ​ട്ടോ​മേ​റ്റ​ഡ് കോ​ൾ വ​രും. നി​ങ്ങ​ൾ​ക്ക് ഇ​റ​ങ്ങേ​ണ്ട സ്റ്റേ​ഷ​ൻ എ​ത്താ​റാ​യി എ​ന്ന​താ​ണ് അ​തി​ലെ ശ​ബ്ദ സ​ന്ദേ​ശം. അ​തോ​ടെ ഇ​റ​ങ്ങേ​ണ്ട​തി​നു​ള്ള ത​യാ​റാ​ടു​പ്പു​ക​ൾ യാ​ത്ര​ക്കാ​ര​ന് സാ​വ​കാ​ശ​വും ല​ഭി​ക്കും.

ഒ​റ്റ​യ്ക്ക് യാ​ത്ര ചെ​യ്യു​ന്ന​വ​ർ​ക്കും പ്രാ​യ​മാ​യ​വ​ർ​ക്കും പു​ല​ർ​ച്ചെ വി​വി​ധ സ്റ്റേ​ഷ​നു​ക​ളി​ൽ ഇ​റ​ങ്ങേ​ണ്ട​വ​ർ​ക്കും ഈ ​സം​വി​ധാ​നം ഏ​റെ പ്ര​യോ​ജ​ന​ക​ര​മാ​ണെ​ന്ന് ഇ​ന്ത്യ​ൻ റെ​യി​ൽ​വേ കാ​റ്റ​റിം​ഗ് ആ​ന്‍റ് ടൂ​റി​സം കോ​ർ​പ്പ​റേ​ഷ​ൻ (ഐ​ആ​ർ​സി​റ്റി​സി) അ​ധി​കൃ​ത​ർ വ്യ​ക്ത​മാ​ക്കി.

Kerala

എ​റ​ണാ​കു​ളം - ബം​ഗ​ളൂ​രു വ​ന്ദേ​ഭാ​ര​ത് സ​ര്‍​വീ​സ് ചൊ​വ്വാ​ഴ്ച മു​ത​ല്‍

കൊ​ച്ചി: എ​റ​ണാ​കു​ളം - ബം​ഗ​ളൂ​രു വ​ന്ദേ​ഭാ​ര​ത് എ​ക്‌​സ്പ്ര​സ് ചൊ​വ്വാ​ഴ്ച മു​ത​ല്‍ സ​ര്‍​വീ​സ് ആ​രം​ഭി​ക്കും. ബു​ധ​ന്‍ ഒ​ഴി​കെ​യു​ള്ള ദി​വ​സ​ങ്ങ​ളി​ലാ​ണു സ​ര്‍​വീ​സ്. എ​ട്ടു കോ​ച്ചു​ക​ളു​ള്ള ട്രെ​യി​നി​ല്‍ ഏ​ഴ് ചെ​യ​ര്‍​കാ​റു​ക​ള്‍, ഒ​രു എ​ക്‌​സി​ക്യൂ​ട്ടീ​വ് ചെ​യ​ര്‍​കാ​ര്‍ എ​ന്നി​വ​യി​ലാ​യി 600 പേ​ര്‍​ക്കു യാ​ത്ര ചെ​യ്യാം.

എ​റ​ണാ​കു​ളം - ബം​ഗ​ളു​രു എ​ക്‌​സ്പ്ര​സ് തൃ​ശൂ​ർ, പാ​ല​ക്കാ​ട്, കോ​യ​മ്പ​ത്തൂ​ര്‍ വ​ഴി​യാ​ണ് സ​ര്‍​വീ​സ് ന​ട​ത്തു​ന്ന​ത്. എ​റ​ണാ​കു​ള​ത്തി​നും ബം​ഗ​ളൂ​രു​വി​നും ഇ​ട​യി​ലു​ള്ള യാ​ത്ര​യി​ല്‍ കൃ​ഷ്ണ​രാ​ജ​പു​രം, സേ​ലം, ഈ​റോ​ഡ്, തി​രു​പ്പൂ​ര്‍, കോ​യ​മ്പ​ത്തൂ​ര്‍, പാ​ല​ക്കാ​ട്, തൃ​ശൂ​ര്‍ എ​ന്നി​ങ്ങ​നെ ഏ​ഴ് സ്‌​റ്റേ​ഷ​നു​ക​ളി​ലാ​ണ് ട്രെ​യി​നി​ന് സ്‌​റ്റേ​പ്പ് ഉ​ള്ള​ത്.

ക​ഴി​ഞ്ഞ ദി​വ​സ​മാ​ണ് പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി വാ​രാ​ണ​സി​യി​ല്‍ നി​ന്ന് വീ​ഡി​യോ കോ​ണ്‍​ഫ്ര​ൻ​സി​ലൂ​ടെ വ​ന്ദേ​ഭാ​ര​ത് എ​ക്‌​സ്പ്ര​സ് ഫ്ലാ​ഗ് ഓ​ഫ് ചെ​യ്ത​ത്.

ഒ​രാ​ഴ്ച​ത്തെ ടി​ക്ക​റ്റ് തീ​ര്‍​ന്നു

സ​ർ​വീ​സ് തു​ട​ങ്ങു​ന്ന​തി​ന് മു​ൻ​പ് ത​ന്നെ ബം​ഗ​ളൂ​രു വ​ന്ദേ​ഭാ​ര​ത് ട്രെ​യി​നി​ന്‍റെ ടി​ക്ക​റ്റി​ന് വ​ന്‍ ഡി​മാ​ന്‍​ഡാ​ണ്. എ​ക്‌​സി​ക്യൂ​ട്ടീ​വ് ക്ലാ​സി​ല്‍ അ​ടു​ത്ത ഒ​രാ​ഴ്ച​ത്തേ​ക്കു​ള്ള ടി​ക്ക​റ്റു​ക​ള്‍ ഏ​താ​ണ്ട് പൂ​ര്‍​ണ​മാ​യും വി​റ്റു​തീ​ര്‍​ന്നു.

ഈ ​ദി​വ​സ​ങ്ങ​ളി​ല്‍ എ​സി ചെ​യ​ര്‍​കാ​റി​ല്‍ ഏ​താ​നും ദി​വ​സ​ങ്ങ​ളി​ലേ​ക്കു​ള്ള ടി​ക്ക​റ്റു​ക​ളും വി​റ്റു​തീ​ര്‍​ന്നി​ട്ടു​ണ്ട്. 11, 16,17 തി​യ​തി​ക​ളി​ല്‍ ടി​ക്ക​റ്റി​ല്ല. എ​റ​ണാ​കു​ള​ത്ത് നി​ന്നു​ള്ള മ​ട​ക്ക സ​ര്‍​വീ​സി​ന്‍റെ ടി​ക്ക​റ്റു​ക​ളാ​ണ് വേ​ഗ​ത്തി​ല്‍ വി​റ്റു​തീ​ര്‍​ന്ന​ത്.

എ​സി ചെ​യ​ര്‍ കാ​റി​ന് 1,095 രൂ​പ വ​രെ​യും എ​ക്‌​സി​ക്യൂ​ട്ടീ​വ് ചെ​യ​ര്‍ കാ​റി​ന് 2,280 രൂ​പ വ​രെ​യും ആ​യി​രി​ക്കും ടി​ക്ക​റ്റ് നി​ര​ക്ക്.

NRI

എ​റ​ണാ​കു​ളം - ബം​ഗ​ളൂ​രു വ​ന്ദേ​ഭാ​ര​ത് സ​ര്‍​വീ​സ് ചൊ​വ്വാ​ഴ്ച മു​ത​ല്‍

കൊ​ച്ചി: എ​റ​ണാ​കു​ളം - ബം​ഗ​ളൂ​രു വ​ന്ദേ​ഭാ​ര​ത് എ​ക്‌​സ്പ്ര​സ് ചൊ​വ്വാ​ഴ്ച മു​ത​ല്‍ സ​ര്‍​വീ​സ് ആ​രം​ഭി​ക്കും. ബു​ധ​നാ​ഴ്ച ഒ​ഴി​കെ​യു​ള്ള ദി​വ​സ​ങ്ങ​ളി​ലാ​ണു സ​ര്‍​വീ​സ്.

എ​ട്ടു കോ​ച്ചു​ക​ളു​ള്ള ട്രെ​യി​നി​ല്‍ ഏ​ഴ് ചെ​യ​ര്‍​കാ​റു​ക​ള്‍, ഒ​രു എ​ക്‌​സി​ക്യൂ​ട്ടീ​വ് ചെ​യ​ര്‍ കാ​ര്‍ എ​ന്നി​വ​യി​ലാ​യി 600 പേ​ര്‍​ക്കു യാ​ത്ര ചെ​യ്യാം. എ​റ​ണാ​കു​ളം - ബം​ഗ​ളൂ​രു എ​ക്‌​സ്പ്ര​സ് തൃ​ശൂ​ർ, പാ​ല​ക്കാ​ട്, കോ​യ​മ്പ​ത്തൂ​ര്‍ വ​ഴി​യാ​ണ് സ​ര്‍​വീ​സ് ന​ട​ത്തു​ന്ന​ത്.

എ​റ​ണാ​കു​ള​ത്തി​നും ബം​ഗ​ളൂ​രു​വി​നും ഇ​ട​യി​ലു​ള്ള യാ​ത്ര​യി​ല്‍ കൃ​ഷ്ണ​രാ​ജ​പു​രം, സേ​ലം, ഈ​റോ​ഡ്, തി​രു​പ്പൂ​ര്‍, കോ​യ​മ്പ​ത്തൂ​ര്‍, പാ​ല​ക്കാ​ട്, തൃ​ശൂ​ര്‍ എ​ന്നി​ങ്ങ​നെ ഏ​ഴ് സ്‌​റ്റേ​ഷ​നു​ക​ളി​ലാ​ണ് ട്രെ​യി​നി​ന് സ്‌​റ്റേ​പ്പ് ഉ​ള്ള​ത്.

ക​ഴി​ഞ്ഞ ദി​വ​സ​മാ​ണ് പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി വാ​രാ​ണ​സി​യി​ല്‍ നി​ന്ന് വീ​ഡി​യോ കോ​ണ്‍​ഫ്ര​ൻ​സി​ലൂ​ടെ വ​ന്ദേ​ഭാ​ര​ത് എ​ക്‌​സ്പ്ര​സ് ഫ്ലാ​ഗ് ഓ​ഫ് ചെ​യ്ത​ത്.

ഒ​രാ​ഴ്ച​ത്തെ ടി​ക്ക​റ്റ് തീ​ര്‍​ന്നു

ട്രെ​യി​ന്‍ ടി​ക്ക​റ്റി​ന് വ​ന്‍ ഡി​മാ​ന്‍​ഡാ​ണ്. എ​ക്‌​സി​ക്യൂ​ട്ടീ​വ് ക്ലാ​സി​ല്‍ അ​ടു​ത്ത ഒ​രാ​ഴ്ച​ത്തേ​ക്കു​ള്ള ടി​ക്ക​റ്റു​ക​ള്‍ ഏ​താ​ണ്ട് പൂ​ര്‍​ണ​മാ​യും വി​റ്റു​തീ​ര്‍​ന്നു.

ഈ ​ദി​വ​സ​ങ്ങ​ളി​ല്‍ എ​സി ചെ​യ​ര്‍​കാ​റി​ല്‍ ഏ​താ​നും ദി​വ​സ​ങ്ങ​ളി​ലേ​ക്കു​ള്ള ടി​ക്ക​റ്റു​ക​ളും വി​റ്റു​തീ​ര്‍​ന്നി​ട്ടു​ണ്ട്. 11,16,17 തി​യ​തി​ക​ളി​ല്‍ ടി​ക്ക​റ്റി​ല്ല.

എ​റ​ണാ​കു​ള​ത്ത് നി​ന്നു​ള്ള മ​ട​ക്ക സ​ര്‍​വീ​സി​ന്‍റെ ടി​ക്ക​റ്റു​ക​ളാ​ണ് വേ​ഗ​ത്തി​ല്‍ വി​റ്റു തീ​ര്‍​ന്ന​ത്. എ​സി ചെ​യ​ര്‍ കാ​റി​ന് 1095 രൂ​പ വ​രെ​യും എ​ക്‌​സി​ക്യൂ​ട്ടീ​വ് ചെ​യ​ര്‍ കാ​റി​ന് 2280 രൂ​പ വ​രെ​യും ആ​യി​രി​ക്കും ടി​ക്ക​റ്റ് നി​ര​ക്ക്.

Kerala

എ​റ​ണാ​കു​ളം - ബം​ഗ​ളൂ​രു വ​ന്ദേ​ഭാ​ര​ത്; ഫ്ലാ​ഗ് ഓ​ഫ് ചെ​യ്ത് പ്ര​ധാ​ന​മ​ന്ത്രി

കൊ​ച്ചി: കേ​ര​ള​ത്തി​ന് ല​ഭി​ച്ച മൂ​ന്നാം വ​ന്ദേ​ഭാ​ര​ത് ട്രെ​യി​ൻ സ​ർ​വീ​സ് പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി ഫ്ലാ​ഗ് ഓ​ഫ് ചെ​യ്തു. ഓ​ൺ​ലൈ​നാ​യാ​ണ് ഫ്ലാ​ഗ് ഓ​ഫ് ചെ​യ്ത​ത്. എ​റ​ണാ​കു​ളം - ബം​ഗ​ളൂ​രു റൂ​ട്ടി​ലാ​ണ് പു​തി​യ സ​ർ​വീ​സ്.

എ​റ​ണാ​കു​ളം സൗ​ത്ത് റെ​യി​ൽ​വേ സ്റ്റേ​ഷ​നി​ൽ പ്ര​ത്യേ​ക വേ​ദി സ​ജ്ജ​മാ​ക്കി‌​യി​രു​ന്നു. എ​റ​ണാ​കു​ളം സൗ​ത്ത് സ്റ്റേ​ഷ​നി​ൽ നി​ന്ന് പു​റ​പ്പെ​ട്ട് വൈ​കുന്നേരം ബംഗ​ളൂ​രു​വി​ൽ എ​ത്തി​ച്ചേ​രും. എ​ട്ട് മ​ണി​ക്ക് ഫ്ലാ​ഗ് ഓ​ഫ് ചെ​യ്യു​മെ​ന്നാ​ണ് ആ​ദ്യം അ​റി​യി​ച്ചി​രു​ന്ന​ത്. എ​ന്നാ​ൽ 8.45ഓ​ടെ​യാ​ണ് ഫ്ലാ​ഗ് ഓ​ഫ് ചെ​യ്ത​ത്.

ക​ഴി​ഞ്ഞ ദി​വ​സം ട്ര​യ​ൽ റ​ൺ പൂ​ർ‌​ത്തി​യാ​ക്കി​യി​രു​ന്നു. ഒ​ൻ​പ​ത് മ​ണി​ക്കൂ​റി​ൽ ട്രെ​യി​ൻ 608 കി​ലോ​മീ​റ്റ​ർ പി​ന്നി​ടും.

11 സ്റ്റേ​ഷ​നു​ക​ളി​ല്‍ മാ​ത്ര​മാ​ണ് ട്രെ​യി​ന് സ്റ്റോ​പ്പ് അ​നു​വ​ദി​ച്ചി​ട്ടു​ള്ള​ത്. എ​റ​ണാ​കു​ളം, തൃ​ശൂ​ര്‍, ഷൊ​ര്‍​ണൂ​ര്‍, പാ​ല​ക്കാ​ട്, പൊ​ത്ത​ന്നൂ​ര്‍, കോ​യ​മ്പ​ത്തൂ​ര്‍, തി​രു​പ്പൂ​ര്‍, ഈ​റോ​ഡ്, സേ​ലം, ജോ​ലാ​ര്‍​പേ​ട്ടൈ, കൃ​ഷ്ണ​രാ​ജ​പു​രം, കെ​എ​സ്ആ​ര്‍ ബം​ഗ​ളൂ​രു എ​ന്നി​ങ്ങ​നെ​യാ​ണ് ട്രെ​യി​ന്‍ ക​ട​ന്നു​പോ​കു​ന്ന സ്‌​റ്റോ​പ്പു​ക​ള്‍.

കൊ​ച്ചി​യി​ൽ നി​ന്ന് ഉ​ച്ച​യ്ക്ക് പു​റ​പ്പെ​ടു​ന്ന രീ​തി​യി​ലാ​ണ് സ​മ​യ​ക്ര​മം. ഉ​ച്ച​യ്ക്ക് 2.20ന് ​എ​റ​ണാ​കു​ള​ത്തു നി​ന്ന് പു​റ​പ്പെ​ട്ട് രാ​ത്രി 11ന് ​ബം​ഗ​ളൂ​രു സി​റ്റി​യി​ലെ​ത്തു​മെ​ന്ന് റെ​യി​ൽ​വേ വ്യ​ക്ത​മാ​ക്കി. ബം​ഗ​ളൂ​രു​വി​ൽ നി​ന്ന് പു​ല​ർ​ച്ചെ 5.10ന് ​പു​റ​പ്പെ​ട്ട് ഉ​ച്ച​യ്ക്ക് 1.50ന് ​എ​റ​ണാ​കു​ള​ത്തു​മെ​ത്തും.

മ​റ്റ് മൂ​ന്ന് വ​ന്ദേ​ഭാ​ര​ത് സ​ർ​വീ​സു​ക​ൾ കൂ​ടി പ്ര​ധാ​ന​മ​ന്ത്രി ഫ്ലാ​ഗ് ഓ​ഫ് ചെ​യ്തു. ബ​നാ​റ​സ്-​ഖ​ജു​രാ​ഹോ, ല​ഖ്‌​നൗ-​സ​ഹാ​ര​ൻ​പൂ​ർ, ഫി​റോ​സ്പൂ​ർ-​ഡ​ൽ​ഹി എ​ന്നി​വ​യാ​ണ് പ്ര​ധാ​ന​മ​ന്ത്രി ഇ​ന്ന് ഫ്ലാ​ഗ് ഓ​ഫ് ചെ​യ്യു​ന്ന മ​റ്റ് വ​ന്ദേ​ഭാ​ര​ത് ട്രെ​യി​നു​ക​ൾ.

 

National

ട്രെ​യി​ൻ ഇ​റ​ങ്ങി പാ​ളം മു​റി​ച്ചു ക​ട​ക്കു​ന്ന​തി​നി​ടെ മ​റ്റൊ​രു ട്രെ​യി​ൻ ഇ​ടി​ച്ച് നാല് പേ​ർ മ​രി​ച്ചു

ല​ക്നോ: ഉ​ത്ത​ർ​പ്ര​ദേ​ശി​ൽ ട്രെ​യി​ൻ ഇ​ടി​ച്ച് നാല് പേ​ർ മ​രി​ച്ചു. റെ​യി​ൽ​വേ പാ​ളം മു​റി​ച്ചു ക​ട​ക്കു​ന്ന​തി​നി​ടെ യാ​ത്ര​ക്കാ​രെ ട്രെ​യി​നി​ടി​ക്കു​ക​യാ​യി​രു​ന്നു. മി​ർ​സ​പൂ​രി​ലെ ചു​നാ​ർ റെ​യി​ൽ​വേ സ്റ്റേ​ഷ​നി​ലാ​ണ് സം​ഭ​വം.

ഇ​ന്ന് രാ​വി​ലെ ചോ​പ്പ​ൻ പ്ര​യാ​ഗ് രാ​ജ് എ​ക്സ്പ്ര​സി​ൽ വ​ന്നി​റ​ങ്ങി​യ യാ​ത്ര​ക്കാ​രാ​ണ് അ​പ​ക​ട​ത്തി​ൽ​പ്പെ​ട്ട​ത്. ഇ​വ​ർ ട്രെ​യി​ൻ ഇ​റ​ങ്ങി പാ​ളം മു​റി​ച്ചു ക​ട​ക്കു​ന്ന​തി​നി​ടെ നേ​താ​ജി എ​ക്സ്പ്ര​സ് ഇ​ടി​ക്കു​ക​യാ​യി​രു​ന്നു.

മൂ​ന്നു​പേ​രും സം​ഭ​വ സ്ഥ​ല​ത്തു​വ​ച്ചു​ത​ന്നെ മ​രി​ച്ചു. പോ​ലീ​സ് സ്ഥ​ല​ത്തെ​ത്തി ന​ട​പ​ടി​ക്ര​മ​ങ്ങ​ൾ ആ​രം​ഭി​ച്ചു.

Kerala

ട്രെ​യി​നു​ക​ളി​ൽ സം​യു​ക്ത പ​രി​ശോ​ധ​ന​യ്ക്ക് ആ​ർ​പി​എ​ഫും റെ​യി​ൽ​വേ പോ​ലീ​സും

പ​ര​വൂ​ർ: വ​ർ​ക്ക​ല സം​ഭ​വ​ത്തി​ന്‍റെ പ​ശ്ചാ​ത്ത​ല​ത്തി​ൽ ട്രെ​യി​നു​ക​ളി​ൽ സം​യു​ക്ത പ​രി​ശോ​ധ​ന ന​ട​ത്താ​ൻ ആ​ർ​പി​എ​ഫ് - റെ​യി​ൽ​വേ പോ​ലീ​സ് തീ​രു​മാ​നം. ഇ​തി​ന്‍റെ ഭാ​ഗ​മാ​യി അ​ന​ധി​കൃ​ത യാ​ത്ര, ഫു​ട്ബോ​ർ​ഡ് യാ​ത്ര, അ​തി​ക്ര​മി​ച്ച് ക​ട​ക്ക​ൽ എ​ന്നി​വ ത​ട​യു​ന്ന​തി​ന് തീ​വ്ര​മാ​യ ഡ്രൈ​വു​ക​ൾ​ക്ക് ഇ​രു​വി​ഭാ​ഗം സേ​ന​ക​ളും ക​ഴി​ഞ്ഞ ദി​വ​സം മു​ത​ൽ തു​ട​ക്ക​മി​ട്ടു.

ഡി​വി​ഷ​ൻ പ​രി​ധി​യി​ലെ ട്രെ​യി​നു​ക​ളി​ൽ ഒ​റ്റ​യ്ക്ക് യാ​ത്ര ചെ​യ്യു​ന്ന സ്ത്രീ​ക​ളു​ടെ സം​ര​ക്ഷ​ണ​ത്തി​ന് പ്ര​ത്യേ​ക ശ്ര​ദ്ധ കേ​ന്ദ്രീ​ക​രി​ക്കാ​ൻ ആ​ർ​പി​എ​ഫി​ന് അ​വ​രു​ടെ മേ​ധാ​വി​ക​ൾ ക​ർ​ശ​ന നി​ർ​ദേ​ശം ന​ൽ​കി​യി​ട്ടു​ണ്ട്. കേ​വ​ലം പ​രി​ശോ​ധ​ക​ളി​ൽ മാ​ത്രം ഒ​തു​ങ്ങ​രു​തെ​ന്നും ഫ​ലം അ​ടി​സ്ഥാ​ന​മാ​ക്കി​യു​ള്ള റെ​യ്ഡു​ക​ൾ​ക്ക് മു​ൻ​ഗ​ണ​ന ന​ൽ​ക​ണ​മെ​ന്നു​മാ​ണ് നി​ർ​ദേ​ശം.

ആ​ർ​പി​എ​ഫും (റെ​യി​ൽ​വേ പ്രൊ​ട്ട​ക്ഷ​ൻ ഫോ​ഴ്സും) ജി​ആ​ർ​പി​യും (ഗ​വ. റെ​യി​ൽ​വേ പോ​ലീ​സ്) ചേ​ർ​ന്ന് രാ​ത്രി​കാ​ല കോ​മ്പിം​ഗ് ഓ​പ്പ​റേ​ഷ​നു​ക​ൾ തു​ട​ങ്ങി​ക്ക​ഴി​ഞ്ഞു. പ​രി​ശോ​ധ​ന​ക​ളി​ൽ സം​ശ​യാ​സ്പ​ദ​മാ​യ സാ​ഹ​ച​ര്യ​ത്തി​ൽ കാ​ണു​ന്ന വ്യ​ക്തി​ക​ളെ​യും പ്ര​ശ്ന​ക്കാ​രെ​യും കു​റി​ച്ച് ട്രെ​യി​ൻ ജീ​വ​ന​ക്കാ​ർ​ക്കും ഇ​നി ജാ​ഗ്ര​താ നി​ർ​ദേ​ശം ന​ൽ​കും.

മാ​ത്ര​മ​ല്ല ട്രെ​യി​നു​ക​ളി​ലോ സ്റ്റേ​ഷ​നു​ക​ളി​ലോ സം​ശ​യാ​സ്പ​ദ​മാ​യി എ​ന്ത് ക​ണ്ടാ​ലും അ​ടി​യ​ന്ത​ര​മാ​യി ആ​ർ​പി​എ​ഫും ജി​ആ​ർ​പി​യും വി​വ​രം കൊ​മേ​ഴ്സ്യ​ൽ ക​ൺ​ട്രോ​ൾ റൂ​മു​ക​ളി​ൽ റി​പ്പോ​ർ​ട്ടും ചെ​യ്യ​ണ​മെ​ന്ന് നി​ഷ്ക​ർ​ഷി​ച്ചി​ട്ടു​ണ്ട്.

സ്ത്രീ ​യാ​ത്ര​ക്കാ​ർ​ക്ക് എ​തി​രാ​യ കു​റ്റ​കൃ​ത്യ​ങ്ങ​ൾ ത​ട​യു​ന്ന​തി​ന് പ്ര​ത്യേ​ക പ​രി​ശീ​ല​നം ല​ഭി​ച്ച ആ​ർ​പി​എ​ഫ് ഉ​ദ്യോ​ഗ​സ്ഥ​ർ ഉ​ൾ​പ്പെ​ടു​ന്ന അ​ഞ്ച് സ​മ​ർ​പ്പി​ത "മേ​രി സ​ഹേ​ലി' ടീ​മു​ക​ൾ ഡി​വി​ഷ​ന് കീ​ഴി​ൽ പ്ര​വ​ർ​തി​ക്കു​ന്നു​ണ്ട്.

നാ​ഗ​ർ​കോ​വി​ൽ, തി​രു​വ​ന​ന്ത​പു​രം സൗ​ത്ത് (നേ​മം), തി​രു​വ​ന​ന്ത​പു​രം നോ​ർ​ത്ത് (കൊ​ച്ചു​വേ​ളി ), എ​റ​ണാ​കു​ളം സൗ​ത്ത്, എ​റ​ണാ​കു​ളം നോ​ർ​ത്ത്, തൃ​ശൂ​ർ റെ​യി​ൽ​വ സ്റ്റേ​ഷ​വ​ക​ൾ കേ​ന്ദ്രീ​ക​രി​ച്ചാ​ണ് ഇ​വ​രു​ടെ പ്ര​വ​ർ​ത്ത​നം.

ട്രെ​യി​നി​ൽ യാ​ത്ര ചെ​യ്യു​ന്ന സ്ത്രീ ​യാ​ത്ര​ക്കാ​ർ​ക്ക് സു​ര​ക്ഷാ മാ​ർ​ഗ​നി​ർ​ദേ​ശ​ങ്ങ​ളും ഉ​റ​പ്പും ഇ​ത​ര സ​ഹാ​യ​ങ്ങ​ളും ന​ൽ​കു​ക എ​ന്ന​താ​ണ് ഇ​വ​രു​ടെ പ്ര​ധാ​ന പ്ര​വ​ർ​ത്ത​നം. ഇ​വ​ർ 36,000 സ്ത്രീ ​യാ​ത്ര​ക്കാ​രു​മാ​യി സം​വ​ദി​ച്ചു.

മാ​ത്ര​മ​ല്ല 2025 ൽ ​തി​രു​വ​ന​ന്ത​പു​ര​ത്തെ ആ​ർ​പി​എ​ഫ് ഉ​ദ്യോ​ഗ​സ്ഥ​ർ സ്ത്രീ​ക​ൾ​ക്ക് എ​തി​രാ​യ കു​റ്റ​കൃ​ത്യ​ങ്ങ​ളി​ൽ ഏ​ർ​പ്പെ​ട്ട ആ​റു​പേ​രെ അ​റ​സ്റ്റ് ചെ​യ്ത് ലോ​ക്ക​ൽ പോ​ലീ​സി​ന് കൈ​മാ​റി. ഇ​തു​കൂ​ടാ​തെ ഇ​ത​ര കു​റ്റ​കൃ​ത്യ​ങ്ങ​ളി​ൽ ഏ​ർ​പ്പെ​ട്ട 34 പേ​രെ​യും അ​റ​സ്റ്റ് ചെ​യ്ത് പ്രോ​സി​ക്യൂ​ഷ​ൻ ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ച്ചു.

സ്ത്രീ​ക​ൾ​ക്കാ​യി സം​വ​ര​ണം ചെ​യ്തി​രി​ക്കു​ന്ന കോ​ച്ചു​ക​ളി​ൽ അ​ന​ധി​കൃ​ത​മാ​യി യാ​ത്ര ചെ​യ്ത 601 പേ​രെ ആ​ർ​പി​എ​ഫ് സം​ഘം പി​ടി​കൂ​ടി കേ​സെ​ടു​ത്തു. ഇ​തു​കൂ​ടാ​തെ റെ​യി​ൽ​വേ നി​യ​മ​ത്തി​ലെ വി​വി​ധ വ്യ​വ​സ്ഥ​ക​ൾ ലം​ഘി​ച്ച​തി​ന് 7193 പേ​രെ​യും പി​ടി​കൂ​ടി പി​ഴ ഈ​ടാ​ക്കു​ന്ന​ത് അ​ട​ക്ക​മു​ള്ള ശി​ക്ഷാ ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ച്ചു.

ഈ ​വ​ർ​ഷം ഇ​തു​വ​രെ യാ​ത്ര​ക്കാ​രു​ടെ സു​ര​ക്ഷ​ക്കാ​യി ആ​കെ 2945 ട്രെ​യി​നു​ക​ളി​ൽ 8177 ആ​ർ​പി​എ​ഫ് ഉ​ദ്യോ​ഗ​സ്ഥ​ർ അ​ക​മ്പ​ടി സേ​വി​ച്ചു. ഡി​വി​ഷ​ൻ പ​രി​ധി​യി​ലെ 13 സ്റ്റേ​ഷ​നു​ക​ളി​ൽ 24 മ​ണി​ക്കൂ​റും സി​സി​ടി​വി കാ​മ​റ​ക​ൾ നി​രീ​ക്ഷി​ക്കു​ന്നു​ണ്ട്.

494 കാ​മ​റ​ക​ളി​ലെ ദൃ​ശ്യ​ങ്ങ​ളാ​ണ് ഇ​ത്ത​ര​ത്തി​ൽ പ്ര​ത്യേ​ക ടീം ​ത​ത്സ​മ​യം പ​രി​ശോ​ധി​ക്കു​ന്ന​ത്. ട്രെ​യി​നു​ക​ളി​ലെ​യും റെ​യി​ൽ​വേ സ്റ്റേ​ഷ​നു​ക​ളി​ലെ​യും പൊ​തു​വാ​യ സു​ര​ക്ഷ ഉ​റ​പ്പാ​ക്കു​ന്ന​ത് ഡി​വി​ഷ​നി​ൽ ഉ​ട​നീ​ളം ശ​രാ​ശ​രി 105 ആ​ർ​പി​എ​ഫ് ഉ​ദ്യോ​ഗ​സ്ഥ​രും 57 ജി​ആ​ർ​പി ഉ​ദ്യോ​ഗ​സ്ഥ​രു​മാ​ണ് എ​ല്ലാ ദി​വ​സ​വും ഡ്യൂ​ട്ടി​ക്കാ​യി നി​യോ​ഗി​ക്ക​പ്പെ​ടു​ന്ന​ത്.

യാ​ത്രാ സു​ര​ക്ഷ സം​ബ​ന്ധി​ച്ച് സ്ത്രീ​ക​ളെ ബോ​ധ​വ​ത്ക്ക​രി​ക്കു​ന്ന​തി​നാ​യി വി​വി​ധ റെ​യി​ൽ​വേ സ്റ്റേ​ഷ​നു​ക​ളി​ൽ 425 ക്യാ​മ്പു​ക​ളും സം​ഘ​ടി​പ്പി​ച്ചു. തി​രു​വ​ന​ന്ത​പു​രം ഡി​വി​ഷ​ൻ പ​രി​ധി​യി​ൽ സ​ർ​വീ​സ് ന​ട​ത്തു​ന്ന ദീ​ർ​ഘ​ദൂ​ര ട്രെ​യി​നു​ക​ളി​ടേ​ക്കം 315 കോ​ച്ചു​ക​ളി​ലും കാ​മ​റ​ക​ൾ സ​ജ്ജീ​ക​രി​ച്ചി​ട്ടു​ണ്ട്. ഇ​വ​യു​ടെ പ്ര​വ​ർ​ത്ത​ന​വും ആ​ർ​പി​എ​ഫ് നി​രീ​ക്ഷി​ക്കു​ന്നു​ണ്ട്.

ഇ​തു​കൂ​ടാ​തെ പു​റ​പ്പെ​ടു​ന്ന സ്റ്റേ​ഷ​നു​ക​ളി​ൽ ജ​ന​റ​ൽ കോ​ച്ചു​ക​ളു​ടെ വീ​ഡി​യോ​ഗ്രാ​ഫി​യും കാ​മ​റ​ക​ളി​ൽ പ​ക​ർ​ത്തു​ന്നു​ണ്ട്. ഫു​ട്‌​ബോ​ർ​ഡ് യാ​ത്ര​ക്കാ​രെ പി​ടി​കൂ​ടി ക​ർ​ശ​ന ന​ട​പ​ടി സ്വീ​ക​രി​ക്കാ​നാ​ണ് ഇ​പ്പോ​ഴ​ത്തെ തീ​രു​മാ​നം.

നേ​ര​ത്തേ ഇ​ത്ത​രം കു​റ്റ​കൃ​ത്യ​ങ്ങ​ളി​ൽ ഏ​ർ​പ്പെ​ടു​ന്ന​വ​രെ താ​ക്കീ​ത് ചെ​യ്യു​ക മാ​ത്ര​മാ​ണ് ന​ട​ന്നു വ​ന്നി​രു​ന്ന​ത്. ഇ​തി​ന്‍റെ ഭാ​ഗ​മാ​യി ജ​ന​റ​ൽ കോ​ച്ചു​ക​ളി​ലും അം​ഗ​പ​രി​മി​ത​ർ​ക്കാ​യു​ള്ള കോ​ച്ചു​ക​ളി​ലും വി​വി​ധ സ്റ്റേ​ഷ​നു​ക​ളി​ൽ പ​രി​ശോ​ധ​ന ന​ട​ത്തും.

യാ​ത്ര​യ്ക്കി​ട​യി​ൽ അ​സാ​ധാ​ര​ണ​മാ​യ എ​ന്ത് ശ്ര​ദ്ധ​യി​ൽ​പ്പെ​ട്ടാ​ലും സ​ഹ​യാ​ത്രി​ക​രി​ൽ നി​ന്ന് മോ​ശം പെ​രു​മാ​റ്റം ഉ​ണ്ടാ​യാ​ലും റെ​യി​ൽ ഹെ​ൽ​പ്പ് ലൈ​ൻ ന​മ്പ​രാ​യ 139 വ​ഴി ഉ​ട​ൻ റി​പ്പോ​ർ​ട്ട് ചെ​യ്യ​ണ​മെ​ന്നും ഡി​വി​ഷ​ണ​ൽ ആ​ർ​പി​എ​ഫ് അ​ധി​കൃ​ത​ർ അ​റി​യി​ച്ചു.

Kerala

ഓ​ടി​ക്കൊ​ണ്ടി​രു​ന്ന ട്രെ​യി​നി​ല്‍ നി​ന്ന് ടി​ടി​ഇ​യെ ത​ള്ളി​യി​ടാ​ന്‍ ശ്ര​മം; പ്ര​തി​യെ പെ​റ്റി​ക്കേ​സെ​ടു​ത്ത് വി​ട്ട​യ​ച്ചു

തൃ​ശൂ​ര്‍: ഇ​രി​ങ്ങാ​ല​ക്കു​ട സ്റ്റേ​ഷ​നു സ​മീ​പം ഓ​ടി​ക്കൊ​ണ്ടി​രു​ന്ന ട്രെ​യി​നി​ല്‍​നി​ന്ന് ടി​ടി​ഇ​യെ ത​ള്ളി​യി​ടാ​ന്‍ ശ്ര​മി​ച്ച സം​ഭ​വ​ത്തി​ല്‍ അ​ക്ര​മി​ക്കെ​തി​രെ പെ​റ്റി​ക്കേ​സ് മാ​ത്രം ചു​മ​ത്തി വി​ട്ട​യ​ച്ചു. ക​സ്റ്റ​ഡി​യി​ലു​ണ്ടാ​യി​രു​ന്ന പ്ര​തി​യെ പ​രാ​തി ല​ഭി​ക്കാ​ത്ത​തി​നാ​ലാ​ണ് പോ​ലീ​സ് വി​ട്ട​യ​ച്ച​ത്.

മ​ദ്യ​പി​ച്ച് ശ​ല്യം ചെ​യ്‌​തെ​ന്ന നി​ല​യി​ല്‍ പെ​റ്റി​ക്കേ​സ് മാ​ത്ര​മാ​ണ് പ്ര​തി​യാ​യ പാ​ല​ക്കാ​ട് സ്വ​ദേ​ശി​ക്കെ​തി​രെ ചു​മ​ത്തി​യ​ത്. ട്രെ​യി​നി​ല്‍ ഇ​ത്ത​രം സം​ഭ​വ​ങ്ങ​ളു​ണ്ടാ​യാ​ല്‍ പ​തി​വു​ള്ള മെ​മ്മോ ന​ല്‍​കി​യി​ട്ടി​ല്ലെ​ന്നും അ​തി​നാ​ലാ​ണ് പെ​റ്റി​ക്കേ​സി​ല്‍ ഒ​തു​ങ്ങാ​ന്‍ കാ​ര​ണ​മെ​ന്നു​മാ​ണ് റെ​യി​ല്‍​വേ പോ​ലീ​സി​ന്‍റെ വി​ശ​ദീ​ക​ര​ണം.

സം​ഭ​വ​ത്തി​ല്‍ മൊ​ഴി​യെ​ടു​പ്പ് ബു​ധ​നാ​ഴ്ച ന​ട​ന്നേ​ക്കും. എ​ന്നാ​ല്‍ ഓ​ടു​ന്ന ട്രെ​യി​നി​ല്‍​നി​ന്നു ത​ള്ളി​യി​ടാ​നു​ള്ള ശ്ര​മ​ത്തെ​ത്തു​ട​ര്‍​ന്ന് ക​ടു​ത്ത മാ​ന​സി​കാ​ഘാ​ത​ത്തി​ലാ​യി​രു​ന്നെ​ന്നും ഇ​തു​മൂ​ല​മാ​ണ് രേ​ഖാ​മൂ​ലം പ​രാ​തി ന​ല്‍​കാ​തെ വീ​ട്ടി​ലേ​ക്ക് മ​ട​ങ്ങി​യ​തെ​ന്നു​മാ​ണ് എ​റ​ണാ​കു​ള​ത്തെ സ്‌​ക്വാ​ഡ് ഇ​ന്‍​സ്‌​പെ​ക്ട​റാ​യ എ. ​സ​നൂ​പ് പ​റ​യു​ന്ന​ത്. കൂ​ടു​ത​ല്‍ ആ​രോ​ഗ്യ​പ്ര​ശ്ന​ങ്ങ​ളി​ല്ലെ​ങ്കി​ല്‍ അ​ടു​ത്ത​ദി​വ​സം ത​ന്നെ നേ​രി​ട്ടെ​ത്തി മൊ​ഴി ന​ല്‍​കാ​നാ​കു​മെ​ന്ന് പ്ര​തീ​ക്ഷി​ക്കു​ന്ന​താ​യും സ​നൂ​പ് വ്യ​ക്ത​മാ​ക്കി.

National

ബി​ലാ​സ്പൂ​രി​ൽ ട്രെ​യി​നു​ക​ൾ കൂ​ട്ടി​യി​ടി​ച്ചു; ആ​റു​മ​ര​ണം

റാ​യ്പു​ർ: ഛ​ത്തീ​സ്ഗ​ഡി​ലെ ബി​ലാ​സ്പൂ​രി​ൽ ട്രെ​യി​നു​ക​ൾ കൂ​ട്ടി​യി​ടി​ച്ചു​ണ്ടാ​യ അ​പ​ക​ട​ത്തി​ൽ ആ​റു​പേ​ർ​ക്ക് ദാ​രു​ണാ​ന്ത്യം. ചൊ​വ്വാ​ഴ്ച വൈ​കു​ന്നേ​രം നാ​ലി​ന് ബി​ലാ​സ്‌​പു​ർ ജി​ല്ല​യി​ലെ ജ​യ്റാം​ന​ഗ​ർ സ്‌​റ്റേ​ഷ​നു സ​മീ​പ​മു​ണ്ടാ​യ അ​പ​ക​ട​ത്തി​ൽ 20 പേ​ർ​ക്ക് പ​രി​ക്കേ​റ്റ​താ​യും റി​പ്പോ​ർ​ട്ടു​ണ്ട്.

ഒ​രേ ട്രാ​ക്കി​ലെ​ത്തി​യ ട്രെ​യി​നു​ക​ൾ കൂ​ട്ടി​യി​ടി​ക്കു​ക​യാ​യി​രു​ന്നു. മെ​മു ട്രെ​യി​ൻ മു​ന്നി​ൽ​പ്പോ​യ ഗു​ഡ്‌​സ് ട്രെ​യി​നി​ലേ​ക്ക് ഇ​ടി​ച്ചു​ക​യ​റു​ക​യാ​യി​രു​ന്നു​വെ​ന്ന് ദൃ​ക്സാ​ക്ഷി​ക​ൾ പ​റ​ഞ്ഞു. ര​ക്ഷാ​പ്ര​വ​ർ​ത്ത​നം തു​ട​രു​ക​യാ​ണെ​ന്നും അ​പ​ക​ട​ത്തെ​ക്കു​റി​ച്ച് അ​ന്വേ​ഷ​ണം ന​ട​ത്തു​മെ​ന്നും റെ​യി​ൽ​വേ വ്യ​ക്ത​മാ​ക്കി.

മ​ര​ണ​സം​ഖ്യ ഉ​യ​ർ​ന്നേ​ക്കു​മെ​ന്നാ​ണ് റി​പ്പോ​ര്‍​ട്ട്. അ​പ​ക​ട​ത്തെ തു​ട​ർ​ന്ന് ബി​ലാ​സ്‌​പൂ​ർ - കാ​ട്‌​നി റൂ​ട്ടി​ലെ ട്രെ​യി​ൻ സ​ർ​വീ​സു​ക​ൾ നി​ർ​ത്തി​വ​ച്ചു. നി​ര​വ​ധി ട്രെ​യി​നു​ക​ൾ റ​ദ്ദാ​ക്കി​യെ​ന്നും ചി​ല​ത് വ​ഴി​തി​രി​ച്ചു വി​ട്ടെ​ന്നും അ​ധി​കൃ​ത​ർ പ​റ​ഞ്ഞു.

 

 

NRI

ബ്രി​ട്ടീ​ഷ് ട്രെ​യി​നി​ൽ ക​ത്തി​യാ​ക്ര​മ​ണം; പ​ത്തു പേ​ർ​ക്ക് കു​ത്തേ​റ്റു

ല​​​ണ്ട​​​ൻ: ല​​​ണ്ട​​​നി​​​ലേ​​​ക്കു വ​​​രു​​​ക​​​യാ​​​യി​​​രു​​​ന്ന ട്രെ​​​യി​​​നി​​​ലു​​​ണ്ടാ​​​യ ക​​​ത്തി​​​യാ​​​ക്ര​​​മ​​​ണ​​​ത്തി​​​ൽ പ​​​ത്തു പേ​​​ർ​​​ക്ക് പ​​​രി​​​ക്ക്. സം​​​ഭ​​​വ​​​ത്തി​​​ൽ ര​​​ണ്ടു പേ​​​രെ ബ്രി​​​ട്ടീ​​​ഷ് പോ​​​ലീ​​​സ് അ​​​റ​​​സ്റ്റ് ചെ​​​യ്തു.

ശ​​​നി​​​യാ​​​ഴ്ച വൈ​​​കുന്നേരം വ​​​ട​​​ക്ക​​​ൻ ഇം​​​ഗ്ല​​​ണ്ടി​​​ലെ ഡോ​​​ൺ​​​കാ​​​സ്റ്റ​​​റി​​​ൽ​​​നി​​​ന്ന് ല​​​ണ്ട​​​നി​​​ലെ കിം​​​ഗ്സ് ക്രോ​​​സി​​​ലേ​​​ക്കു യാ​​​ത്ര​​​പു​​​റ​​​പ്പെ​​​ട്ട ട്രെ​​​യി​​​നി​​​ലാ​​​ണ് ക​​​ത്തി​​​യാ​​​ക്ര​​​മ​​​ണ​​​മു​​​ണ്ടാ​​​യ​​​ത്.

ഹ​​​ണ്ടിം​​​ഗ്ട​​​ൺ ടൗ​​​ണി​​​ൽ നി​​​ർ​​​ത്തി​​​യ ട്രെ​​​യി​​​നി​​​ൽ പ്ര​​​വേ​​​ശി​​​ച്ച ആ​​​യു​​​ധ​​​ധാ​​​രി​​​ക​​​ളാ​​​യ പോ​​​ലീ​​​സ് അ​​​ക്ര​​​മി​​​ക​​​ളെ കീ​​​ഴ​​​ട​​​ക്കു​​​ക​​​യാ​​​യി​​​രു​​​ന്നു. അ​​​റ​​​സ്റ്റി​​​ലാ​​​യ ര​​​ണ്ടു പേ​​​രും ബ്രി​​​ട്ടീ​​​ഷ് പൗ​​​ര​​​ന്മാ​​​രാ​​​ണ്.

സം​​​ഭ​​​വ​​​ത്തി​​​ന് തീ​​​വ്ര​​​വാ​​​ദ​​​ബ​​​ന്ധ​​​മി​​​ല്ലെ​​​ന്നാ​​​ണ് പ്രാ​​​ഥ​​​മി​​​ക നി​​​ഗ​​​മ​​​ന​​​മെ​​​ന്ന് പോ​​​ലീ​​​സ് പ​​​റ​​​ഞ്ഞു. പ​​​രി​​​ക്കേ​​​റ്റ ഒമ്പ​​​തു പേ​​​രെ ആ​​​ശു​​​പ​​​ത്രി​​​യി​​​ൽ പ്ര​​​വേ​​​ശി​​​പ്പി​​​ച്ചു.

ഇ​​​തി​​​ൽ ര​​​ണ്ടു പേ​​​ർ അ​​​പ​​​ക​​​ടാ​​​വ​​​സ്ഥ ത​​​ര​​​ണം ചെ​​​യ്തി​​​ട്ടി​​​ല്ല. നാ​​​ലു പേ​​​ർ ആ​​​ശു​​​പ​​​ത്രി​​​ വി​​​ട്ടു.

National

ട്രെ​യി​നു​ക​ളു​ടെ ബാ​റ്റ​റി​ക​ള്‍ മോ​ഷ്ടി​ച്ച് വി​ല്‍​പ​ന; അ​ഭി​ഭാ​ഷ​ക​ന്‍ അ​റ​സ്റ്റി​ല്‍

ചെ​ന്നൈ: ട്രെ​യി​നു​ക​ളു​ടെ ബാ​റ്റ​റി​ക​ള്‍ മോ​ഷ്ടി​ച്ച് വി​ല്‍​പ​ന ന​ട​ത്തി​യ അ​ഭി​ഭാ​ഷ​ക​ന്‍ അ​റ​സ്റ്റി​ല്‍. പൊ​ന്നേ​രി സ​ബ് ര​ജി​സ്ട്രാ​ര്‍ ഓ​ഫീ​സി​ല്‍ ജോ​ലി ചെ​യ്യു​ന്ന അ​ഭി​ഭാ​ഷ​ക​നാ​യ നാ​ഗ​രാ​ജി(38)​നെ​ ആ​ര്‍​പി​എ​ഫ് അ​റ​സ്റ്റ് ചെ​യ്തു.

യാ​ര്‍​ഡു​ക​ളി​ല്‍ നി​ര്‍​ത്തി​യി​ട്ട ട്രെ​യി​നു​ക​ളി​ല്‍ നി​ന്ന് ഒ​രു വ​ര്‍​ഷ​ത്തി​നി​ടെ ആ​റു ല​ക്ഷം​രൂ​പ വി​ല മ​തി​ക്കു​ന്ന 134 ബാ​റ്റ​റി​ക​ളാ​ണ് ഇ​യാ​ള്‍ മോ​ഷ്ടി​ച്ച​ത്.

ചെ​ന്നൈ റെ​യി​ല്‍​വേ ഡി​വി​ഷ​ന്‍റെ കീ​ഴി​ലു​ള്ള വി​വി​ധ യാ​ര്‍​ഡു​ക​ളി​ല്‍​നി​ന്നാ​ണ് ഇ​യാ​ള്‍ ബാ​റ്റ​റി​ക​ള്‍ മോ​ഷ്ടി​ച്ച​തെ​ന്ന് ആ​ര്‍​പി​എ​ഫ് ഉ​ദ്യോ​ഗ​സ്ഥ​ര്‍ പ​റ​ഞ്ഞു.

ട്രെ​യി​നു​ക​ളി​ല്‍ നി​ന്ന് ബാ​റ്റ​റി​ക​ള്‍ വ​ന്‍​തോ​തി​ല്‍ മോ​ഷ്ടി​ക്കു​ന്ന​താ​യി ശ്ര​ദ്ധ​യി​ല്‍​പ്പെ​ട്ട​തി​നെ​ത്തു​ട​ര്‍​ന്ന് ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ത്തി​ലാ​ണ് നാ​ഗ​രാ​ജ് അ​റ​സ്റ്റി​ലാ​യ​ത്.

വെ​ള്ളി​യാ​ഴ്ച പു​ല​ര്‍​ച്ചെ മൂ​ന്നി​ന് നാ​ഗ​രാ​ജ് ബാ​റ്റ​റി മോ​ഷ്ടി​ക്കു​ന്ന​തി​നി​ടെ ആ​ര്‍​പി​എ​ഫ് ഇ​ന്‍​സ്പെ​ക്ട​ര്‍ എം.​എ​സ്. മീ​ണ​യു​ടെ നേ​തൃ​ത്വ​ത്തി​ലു​ള്ള സം​ഘം ഇ​യാ​ളെ പി​ടി​കൂ​ടു​ക​യാ​യി​രു​ന്നു.

ഗു​ഡ്‌​സ് ട്രെ​യി​നു​ക​ള്‍ അ​റ്റ​കു​റ്റ​പ്പ​ണി​ക​ള്‍​ക്കാ​യി നി​ര്‍​ത്തി​യി​ടു​ന്ന ത​ണ്ട​യാ​ര്‍​പ്പേ​ട്ട റെ​യി​ല്‍​വേ യാ​ര്‍​ഡ്, അ​ത്തി​പ്പെ​ട്ട് റെ​യി​ല്‍​വേ യാ​ര്‍​ഡ് ഉ​ള്‍​പ്പെ​ടെ ഇ​ട​ങ്ങ​ളി​ല്‍ നി​ന്നാ​ണ് ബാ​റ്റ​റി​ക​ള്‍ മോ​ഷ​ണം പോ​യ​ത്.

രാ​ത്രി 12നും ​പു​ല​ര്‍​ച്ചെ മൂ​ന്നി​നു​മി​ട​യി​ലാ​ണ് ബാ​റ്റ​റി​ക​ള്‍ മോ​ഷ്ടി​ച്ചി​രു​ന്ന​ത്. മോ​ഷ്ടി​ച്ച ബാ​റ്റ​റി​ക​ള്‍ പൊ​ന്നേ​രി​യി​ലെ ബ​ര്‍​മ ബ​സാ​റി​ല്‍ വി​ല്‍​പ്പ​ന ന​ട​ത്തി​യി​രു​ന്നെ​ന്നും അ​ന്വേ​ഷ​ണോ​ദ്യോ​ഗ​സ്ഥ​ര്‍ പ​റ​ഞ്ഞു.

രേ​ഖ​ക​ളി​ല്ലാ​തെ തീ​വ​ണ്ടി​ക​ളു​ടെ ബാ​റ്റ​റി​ക​ള്‍ വാ​ങ്ങി​യ​തി​ന് ശ്രീ​നി​വാ​സ​നെ​യും(45) സ​ഹാ​യി​യാ​യ ബി. ​മ​ണി​മാ​ര​നെ​യും(33) അ​റ​സ്റ്റ് ചെ​യ്തു. മൂ​ന്ന് പേ​രെ​യും കോ​ട​തി​യി​ല്‍ ഹാ​ജ​രാ​ക്കി റി​മാ​ന്‍​ഡ് ചെ​യ്തു.

District News

കൊ​ല്ലം - പു​ന​ലൂ​ർ പാ​ത​യി​ൽ ഒ​രു ട്രെ​യി​ൻ കൂ​ടി അ​നു​വ​ദി​ച്ചേ​ക്കും

പു​ന​ലൂ​ർ: യാ​ത്ര​ക്കാ​ർ​ക്ക് ആ​ശ്വാ​സ​മാ​യി കൊ​ല്ലം - പു​ന​ലൂ​ർ പാ​ത​യി​ൽ ഒ​രു ട്രെ​യി​ൻ കൂ​ടി അനുവദിച്ചേ​ക്കും. കൊ​ല്ലം പു​ന​ലൂ​ർ പാ​ത​യി​ൽ പ​ക​ൽ ഒ​മ്പ​തു മ​ണി​ക്കൂ​റോ​ളം ട്രെ​യി​ൻ സ​ർ​വീ​സ് ഇ​ല്ലാ​ത്ത പ്ര​ശ്നം പ​രി​ഹ​രി​ക്കു​മെ​ന്ന് റെ​യി​ൽ​വേ വൃ​ത്ത​ങ്ങ​ൾ അ​റി​യി​ച്ചി​ട്ടു​ണ്ട്.


ക​ഴി​ഞ്ഞ​ദി​വ​സം പു​ന​ലൂ​ർ റെ​യി​ൽ​വേ സ്റ്റേ​ഷ​നി​ലെ അ​മൃ​ത് ഭാ​ര​ത് പ​ദ്ധ​തി​യു​ടെ നി​ർ​മാ​ണ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ വി​ല​യി​രു​ത്താ​ൻ എ​ത്തി​യ മ​ധു​ര ഡി​വി​ഷ​ണൽ മാ​നേ​ജ​ർ ഓം ​പ്ര​കാ​ശ് മീ​ണ​യാ​ണ് മ​ധു​ര ഡി​വി​ഷ​ൻ ഓ​പ്പ​റേ​ഷ​ൻ മാ​നേ​ജ​ർ ഗ​ണേ​ശ െ ന്‍റ സാ​ന്നി​ധ്യ​ത്തി​ൽ യാ​ത്ര​ക്കാ​ർ​ക്ക് ഇ​തു സം​ബ​ന്ധി​ച്ച് ഉ​റ​പ്പു​ന​ൽ​കി​യ​ത്. വ​ർ​ഷ​ങ്ങ​ളാ​യി എം​പി​മാ​രും യാ​ത്ര​ക്കാ​രും ആ​വ​ശ്യ​പ്പെ​ട്ടു​വ​രു​ന്ന കാ​ര്യ​മാ​ണി​ത്. കൊ​ല്ലം -ചെ​ന്നൈ പാ​ത​യി​ലെ പ്ര​ധാ​ന​പ്പെ​ട്ട 45 കി​ലോ​മീ​റ്റ​ർ ഭാ​ഗ​ത്ത് മ​ണി​ക്കൂ​റു​ക​ളോ​ളം ട്രെ​യി​ൻ സ​ർ​വീ​സ് ഇ​ല്ലാ​ത്ത​ത് നൂ​റു​ക​ണ​ക്കി​ന് യാ​ത്ര​ക്കാ​രെ നി​ത്യ​വും ദു​രി​ത​ത്തി​ലാ​ക്കി വ​രു​ക​യാ​ണ്. ‌


മ​ധു​ര - പു​ന​ലൂ​ർ എ​ക്സ്പ്ര​സി െ ന്‍റ റേ​ക്ക് പ​ക​ൽ​സ​മ​യം മു​ഴു​വ​ൻ പു​ന​ലൂ​രി​ൽ വെ​റു​തെ കി​ട​ക്കു​ക​യാ​ണ്. ഇ​ത് ഉ​പ​യോ​ഗി​ച്ച് പു​ന​ലൂ​രി​ൽ നി​ന്ന് കൊ​ല്ല​ത്തേ​ക്കും തി​രി​കെ​യും പാ​സ​ഞ്ച​ർ സ​ർ​വീ​സ് ന​ട​ത്താ​വു​ന്ന​താ​ണെ​ന്ന് വ​ർ​ഷ​ങ്ങ​ളാ​യി ആ​വ​ശ്യ​പ്പെ​ട്ടി​ട്ടും ന​ട​പ​ടി​യു​ണ്ടാ​യി​രു​ന്നി​ല്ല.


വ​ർ​ഷ​ങ്ങ​ൾ നീ​ണ്ട കാ​ത്തി​രി​പ്പി​നൊ​ടു​വി​ൽ ഗേ​ജ് മാ​റ്റ​വും പി​ന്നീ​ട് വൈ​ദ്യു​തീ​ക​ര​ണ​വും പൂ​ർ​ത്തി​യാ​യി​ട്ടും ഒ​മ്പ​തു മ​ണി​ക്കൂ​ർ ട്രെ​യി​ൻ ഇ​ല്ലാ​ത്ത സ്ഥി​തി​ക്ക് മാ​റ്റം വ​രു​ത്താ​ൻ ഇ​തു​വ​രെ ന​ട​പ​ടി​യു​ണ്ടാ​കാ​ഞ്ഞ​ത് ഏ​റെ പ്ര​തി​ഷേ​ധ​ത്തി​ന് വ​ഴി​വ​ച്ചി​രു​ന്നു.

 

Kerala

കേ​ര​ള​ത്തി​ന് മ​റ്റൊ​രു വ​ന്ദേ​ഭാ​ര​ത് എ​ക്സ്പ്ര​സി​നുകൂ​ടി സാ​ധ്യ​ത

പ​​​ര​​​വൂ​​​ർ: കേ​​​ര​​​ള​​​ത്തി​​​ന് മ​​​റ്റൊ​​​രു വ​​​ന്ദേ ഭാ​​​ര​​​ത് എ​​​ക്സ്പ്ര​​​സ് ട്രെ​​​യി​​​ൻ കൂ​​​ടി ല​​​ഭി​​​ക്കാ​​​ൻ സാ​​​ധ്യ​​​ത. ഗോ​​​വ-മം​​​ഗ​​​ളൂ​​​രു വ​​​ന്ദേഭാ​​​ര​​​ത് എ​​​ക്സ്പ്ര​​​സ് കോ​​​ഴി​​​ക്കോ​​​ട് വ​​​രെ നീ​​​ട്ടാ​​​നു​​​ള്ള ന​​​ട​​​പ​​​ടി​​​ക​​​ൾ ആ​​​രം​​​ഭി​​​ച്ച​​​താ​​​യാ​​​ണ് വി​​​വ​​​രം.

സ​​​ർ​​​വീ​​​സ് ദീ​​​ർ​​​ഘി​​​പ്പി​​​ക്കു​​​ന്ന​​​ത് സം​​​ബ​​​ന്ധി​​​ച്ച് റെ​​​യി​​​ൽ​​​വേ മ​​​ന്ത്രാ​​​ല​​​യം ത​​​ത്വ​​​ത്തി​​​ൽ അം​​​ഗീ​​​കാ​​​രം ന​​ൽ​​കി​​യി​​​ട്ടു​​​ണ്ട്. ഇ​​​ക്കാ​​​ര്യ​​​ത്തി​​​ൽ അ​​​ന്തി​​​മ തീ​​​രു​​​മാ​​​നം വ​​​രേ​​​ണ്ട​​​ത് പ്ര​​​ധാ​​​ന​​​മ​​​ന്ത്രി​​​യു​​​ടെ ഓ​​​ഫീ​​​സി​​​ൽ​​നി​​​ന്നാ​​​ണ്. ഏ​​​റെ താ​​​മ​​​സി​​​യാ​​​തെ ഇ​​​ക്കാ​​​ര്യ​​​ത്തി​​​ൽ പ്ര​​​ഖ്യാ​​​പ​​​നം വ​​​രു​​​മെ​​​ന്നാ​​​ണ് റെ​​​യി​​​ൽ​​​വേ വൃ​​​ത്ത​​​ങ്ങ​​​ൾ ന​​​ൽ​​​കു​​​ന്ന വി​​​വ​​​രം.


സ​​​ർ​​​വീ​​​സ് ദീ​​​ർ​​​ഘി​​​പ്പി​​​ച്ചാ​​​ൽ വ​​​ട​​​ക്ക​​​ൻ കേ​​​ര​​​ള​​​ത്തി​​​ൽ നി​​​ന്നു​​​ള്ള​​​വ​​​ർ​​​ക്ക് ഗോ​​​വ​​​യി​​​ൽ എ​​​ത്താ​​​ൻ ഏ​​​റെ പ്ര​​​യോ​​​ജ​​​നം ചെ​​​യ്യും. മാ​​​ത്ര​​​മ​​​ല്ല ഗോ​​​വ​​​യി​​​ലെ മ​​​ല​​​യാ​​​ളി സ​​​മൂ​​​ഹ​​​ത്തി​​​നും വേ​​​ഗം കേ​​​ര​​​ള​​​ത്തി​​​ലെ​​​ത്താ​​​നും ഈ ​​​സ​​​ർ​​​വീ​​​സ് വ​​​ഴി സാ​​​ധി​​​ക്കും.


ഗോ​​​വ-മം​​​ഗ​​​ളൂ​​​രു വ​​​ന്ദേ​​​ഭാ​​​ര​​​ത് എ​​​ക്സ്പ്ര​​​സ് (20645) ഗോ​​​വ​​​യി​​​ലെ മ​​​ഡ്ഗാ​​​വി​​​ൽ നി​​​ന്ന് 437 കി​​​ലോ​​​മീ​​​റ്റ​​​ർ 4.35 മ​​​ണി​​​ക്കൂ​​​ർ എ​​​ടു​​​ത്താ​​​ണ് മം​​​ഗ​​​ളൂ​​​രു സെ​​​ൻ​​​ട്ര​​​ലി​​​ൽ എ​​​ത്തു​​​ന്ന​​​ത്. ഗോ​​​വ​​​യി​​​ൽ​​നി​​​ന്ന് വൈ​​​കു​​​ന്നേ​​​രം 6.10ന് ​​​പു​​​റ​​​പ്പെ​​​ടു​​​ന്ന ട്രെ​​​യി​​​ൻ രാ​​​ത്രി 10.45നാ​​​ണ് മം​​​ഗ​​​ളൂ​​​രു​​​വി​​​ൽ എ​​​ത്തു​​​ന്ന​​​ത്. കാ​​​ർ​​​വാ​​​ർ, ഉ​​​ഡു​​​പ്പി എ​​​ന്നീ ര​​​ണ്ട് സ്റ്റോ​​​പ്പു​​​ക​​​ൾ. ആ​​​ഴ്ച​​​യി​​​ൽ ആ​​​റ് ദി​​​വ​​​സ​​​മാ​​​ണ് സ​​​ർ​​​വീ​​​സ്.

Kerala

കോ​ട്ട​യ​ത്ത് ട്രെ​യി​ൻ ഇ​ടി​ച്ച് ഒ​രാ​ൾ മ​രി​ച്ചു; വ​ന്ദേ​ഭാ​ര​ത് ഉ​ൾ​പ്പെ​ടെ വൈ​കി​യോ​ടു​ന്നു

കോ​ട്ട​യം: കു​മാ​ര​നെ​ല്ലൂ​രി​ൽ ട്രെ​യി​ൻ ഇ​ടി​ച്ച് ഒ​രാ​ൾ മ​രി​ച്ച​തി​നെ തു​ട​ർ​ന്ന് വ​ന്ദേ​ഭാ​ര​ത് ഉ​ൾ​പ്പെ​ടെ വൈ​കി​യോ​ടു​ന്നു. ശ​നി​യാ​ഴ്ച രാ​ത്രി എ​ട്ടി​നു​ണ്ടാ​യ സം​ഭ​വ​ത്തി​ൽ മ​രി​ച്ച​യാ​ളെ തി​രി​ച്ച​റി​ഞ്ഞി​ല്ല.

എ​റ​ണാ​കു​ളം - കൊ​ല്ലം മെ​മു ട്രെ​യി​നാ​ണ് ഇ​ടി​ച്ച​ത്. മൃ​ത​ദേ​ഹം മെ​ഡി​ക്ക​ൽ കോ​ള​ജ് മോ​ർ​ച്ച​റി​യി​ലേ​ക്ക് മാ​റ്റി. ഗാ​ന്ധി​ന​ഗ​ർ പോ​ലീ​സ് സ്ഥ​ല​ത്തെ​ത്തി മേ​ൽ ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ച്ചു.

അ​പ​ക​ട​ത്തെ തു​ട​ർ​ന്ന് തി​രു​വ​ന​ന്ത​പു​ര​ത്തേ​ക്കു​ള്ള വ​ന്ദേ​ഭാ​ര​ത് ഉ​ൾ​പ്പെ​ടെ ട്രെ​യി​നു​ക​ൾ വൈ​കി​യാ​ണ് ഓ​ടു​ന്ന​ത്. 40 മി​നി​റ്റ് വൈ​കി​യാ​ണ് വ​ന്ദേ​ഭാ​ര​ത് കോ​ട്ട​യം സ്റ്റേ​ഷ​നി​ലെ​ത്തി​യ​ത്.

District News

മ​ല​ബാ​റി​ലെ ട്രെ​യി​ന്‍ യാ​ത്രാ​ക്ലേ​ശം: കേ​ന്ദ്ര​മ​ന്ത്രി​ക്ക് നി​വേ​ദ​നം ന​ല്‍​കി

കോ​ഴി​ക്കോ​ട്: മ​ല​ബാ​ര്‍ മേ​ഖ​ല​യി​ല്‍ കൂ​ടു​ത​ല്‍ ട്രെ​യി​നു​ക​ള്‍ അ​നു​വ​ദി​ക്ക​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട് ബി​ജെ​പി ജി​ല്ലാ പ്ര​സി​ഡ​ന്‍റ് അ​ഡ്വ. കെ​പി. പ്ര​കാ​ശ് ബാ​ബു​വി​ന്‍റെ നേ​തൃ​ത്വ​ത്തി​ല്‍ ജി​ല്ല ഭാ​ര​വാ​ഹി​ക​ള്‍ കേ​ന്ദ്ര റെ​യി​ല്‍​വേ സ​ഹ​മ​ന്ത്രി വി. ​സോ​മ​ണ്ണ​യ്ക്ക് നി​വേ​ദ​നം ന​ല്‍​കി. ക​ണ്ണൂ​ര്‍ യ​ശ്വ​ന്ത​പു​ര ട്രെ​യി​ന്‍ കോ​ഴി​ക്കോ​ട് വ​രെ നീ​ട്ടേ​ണ്ട​തി​ന്‍റെ​യും മം​ഗ​ലാ​പു​രം -രാ​മേ​ശ്വ​രം ട്രെ​യി​നി​ന്‍റെ​യും ആ​വ​ശ്യ​ക​ത റെ​യി​ല്‍​വേ സ​ഹ​മ​ന്ത്രി​യെ ധ​രി​പ്പി​ച്ചു.

ഉ​ചി​ത​മാ​യ ന​ട​പ​ടി എ​ടു​ക്കു​മെ​ന്നും ഷൊ​ര്‍​ണു​ര്‍ മു​ത​ല്‍ ക​ണ്ണൂ​ര്‍ വ​രെ വൈ​കു​ന്നേ​ര​ത്തെ യാ​ത്രാ​പ്ര​ശ്‌​നം ഉ​ട​ന്‍ പ​രി​ഹ​രി​ക്കു​മെ​ന്നും മ​ന്ത്രി ഉ​റ​പ്പ് ന​ല്‍​കി. ഗോ​വ-​മം​ഗ​ലാ​പു​രം വ​ന്ദേ ഭാ​ര​ത് കോ​ഴി​ക്കോ​ടു​വ​രെ നീ​ട്ടാ​നാ​വു​മോ എ​ന്ന കാ​ര്യം പ​രി​ഗ​ണ​ന​യി​ലാ​ണെ​ന്നും അ​ല്ലാ​ത്ത​പ​ക്ഷം കോ​ഴി​ക്കോ​ടി​നെ ബ​ന്ധി​പ്പി​ച്ച് വ​ന്ദേ ഭാ​ര​ത് സ്ലീ​പ്പ​ര്‍ പ​രി​ഗ​ണി​ക്കു​മെ​ന്നും മ​ന്ത്രി ഉ​റ​പ്പ് ന​ല്‍​കി.

NRI

റെ​യി​ൽ​വേ​യു​ടെ ദീ​പാ​വ​ലി സ​മ്മാ​നം; ബം​ഗ​ളൂ​രു - കൊ​ല്ലം റൂ​ട്ടി​ൽ ര​ണ്ടു സ്പെ​ഷ​ൽ ട്രെ​യി​നു​ക​ൾ

ബം​ഗ​ളൂ​രു: ദീ​പാ​വ​ലി ആ​ഘോ​ഷ​ങ്ങ​ളു​ടെ തി​ര​ക്ക് പ്ര​മാ​ണി​ച്ച് ബം​ഗ​ളൂ​രു​വി​ൽ നി​ന്ന് കൊ​ല്ല​ത്തേ​ക്കു ര​ണ്ട് എ​ക്സ്പ്ര​സ് സ്പെ​ഷ​ൽ ട്രെ​യി​നു​ക​ൾ അ​നു​വ​ദി​ച്ച് റെ​യി​ൽ​വേ. 06561 എ​സ്എം​വി​ടി ബം​ഗ​ളു​രു -കൊ​ല്ലം സ്പെ​ഷ​ൽ 16ന് ​ഉ​ച്ച​ക​ഴി​ഞ്ഞ് മൂ​ന്നി​ന് ബം​ഗ​ളൂ​രു​വി​ൽ നി​ന്ന് പു​റ​പ്പെ​ട്ട് 17ന് ​രാ​വി​ലെ 6.20 ന് ​കൊ​ല്ല​ത്ത് എ​ത്തും.

തി​രി​കെ​യു​ള്ള 06562 ട്രെ​യി​ൻ കൊ​ല്ല​ത്ത് നി​ന്ന് 17ന് ​രാ​വി​ലെ 10.45ന് ​പു​റ​പ്പെ​ട്ട് 18ന് ​രാ​വി​ലെ 3.30ന് ​ബം​ഗ​ളു​രു​വി​ൽ എ​ത്തും. ഏ​സി ടൂ​ട​യ​ർ - ര​ണ്ട്, എ​സി ത്രീ ​ട​യ​ർ -ര​ണ്ട്, സ്വീ​പ്പ​ർ ക്ലാ​സ് - 12, ജ​ന​റ​ൽ സെ​ക്ക​ന്‍റ് ക്ലാ​സ് - നാ​ല്, അം​ഗ​പ​രി​മി​ത​ർ - ര​ണ്ട് എ​ന്നി​ങ്ങ​നെ​യാ​ണ് കോ​ച്ച് പൊ​സി​ഷ​ൻ.

ര​ണ്ടാ​മ​ത്തെ സ്പെ​ഷ​ൽ ട്രെ​യി​ൻ (06527) 21 ന് ​രാ​ത്രി 11 ന് ​എ​സ്എം​വി​ടി ബം​ഗ​ളൂ​രു​വി​ൽ നി​ന്ന് പു​റ​പ്പെ​ട്ട് 22ന് ​ഉ​ച്ച​യ്ക്ക് 12.55ന് ​കൊ​ല്ല​ത്ത് എ​ത്തും. തി​രി​കെ​യു​ള്ള സ്പെ​ഷ​ൽ ട്രെ​യി​ൻ (06568) 22ന് ​വൈ​കു​ന്നേ​രം അ​ഞ്ചി​ന് കൊ​ല്ല​ത്ത് നി​ന്ന് പു​റ​പ്പെ​ട്ട് 23 ന് ​രാ​വി​ലെ 9.45 ന് ​ബം​ഗ​ളു​രു​വി​ൽ എ​ത്തും.

എ​സി ടൂ​ട​യ​ർ - ര​ണ്ട്, എ​സി ത്രീ ​ട​യ​ർ - മൂ​ന്ന്, സ്ലീ​പ്പ​ർ ക്ലാ​സ് - 11, ജ​ന​റ​ൽ സെ​ക്ക​ന്‍റ് ക്ലാ​സ് - ര​ണ്ട്, അം​ഗ​പ​രി​മി​ത​ർ - ര​ണ്ട് എ​ന്നി​ങ്ങ​നെ​യാ​ണ് കോ​ച്ച് പൊ​സി​ഷ​ൻ.

ഇ​രു ട്രെ​യി​നു​ക​ൾ​ക്കും പാ​ല​ക്കാ​ട്, ഷൊ​ർ​ണൂ​ർ, തൃ​ശൂ​ർ, ആ​ലു​വ, എ​റ​ണാ​കു​ളം, കോ​ട്ട​യം, ച​ങ്ങ​നാ​ശേ​രി, തി​രു​വ​ല്ല, ചെ​ങ്ങ​ന്നൂ​ർ, മാ​വേ​ലി​ക്ക​ര, കാ​യം​കു​ളം എ​ന്നി​വ​യാ​ണ് കേ​ര​ള​ത്തി​ലെ സ്റ്റോ​പ്പു​ക​ൾ. മു​ൻ​കൂ​ർ റി​സ​ർ​വേ​ഷ​ൻ ആ​രം​ഭി​ച്ചു.

Latest News

Up