Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Goals

ഐഎസ്എൽ: ബംഗളൂരു-നോർത്ത് ഈസ്റ്റ് മത്സരം സമനിലയിൽ

ബംഗളൂരു: ഐഎസ്എല്ലിലെ ബംഗളൂരു എഫ്സി-നോർത്ത് ഈസ്റ്റ് യുണൈറ്റഡ് എഫ്സി മത്സരം സമനിലയിൽ. ഇന്ന് നടന്ന മത്സരത്തിൽ ഇരു ടീമുകളും ഓരോ ഗോൾ വീതം നേടി.

ബ്രയാൻ സാഞ്ചസാണ് ബംഗളൂരുവിന് വേണ്ടി ഗോൾ നേടിയത്. മത്സരത്തിന്‍റെ 19-ാം മിനിറ്റിലാണ് സാഞ്ചസ് ഗോൾ കണ്ടെത്തിയത്.

നോർത്ത് ഈസ്റ്റ് യുണൈഡിന് വേണ്ടി ലാൽറിൻസുവാലാ ലാൽബിയാക്നിയയാണ് ഗോൾ സ്കോർ ചെയ്തത്. 68-ാം മിനിറ്റിലാണ് ലാൽറിൻസുവാല പന്ത് ഗോൾവര കടത്തിയത്.

മത്സരം സമനിലയായതോടെ ബംഗളൂരു എഫ്സിക്ക് നാല് പോയിന്‍റായി. നോർത്ത് ഈസ്റ്റ് യുണൈറ്റഡിന് ഒരു പോയിന്‍റാണുള്ളത്. ഇന്നത്തെ രണ്ടാം മത്സരത്തിൽ‌ കേരള ബ്ലാസ്റ്റേഴ്സ് മുംബൈ സിറ്റിയെ നേരിടും.

Sports

കാരാബാവോ കപ്പ്: മാഞ്ചസ്റ്റർ സിറ്റിക്ക് തകർപ്പൻ ജയം

മാഞ്ചസ്റ്റർ: കാരാബാവോ കപ്പ് ഫുട്ബോളിന്‍റെ ആദ്യ പാദ സെമിയിൽ മാഞ്ചസ്റ്റർ സിറ്റിക്ക് തകർപ്പൻ ജയം. ചൊവ്വാഴ്ച നടന്ന മത്സരത്തിൽ ന്യൂകാസിൽ യുണൈറ്റഡിനെ എതിരില്ലാത്ത രണ്ട് ഗോളുകൾക്ക് സിറ്റി തോൽപ്പിച്ചു.

അന്‍റോയ്ൻ സെമെന്യോയും റയാൻ ചെർക്കിയുമാണ് സിറ്റിക്ക് വേണ്ടി ഗോളുകൾ നേടിയത്. സെമെന്യോ 53-ാം മിനിറ്റിലും ചെർക്കി 90+9-ാം മിനിറ്റിലുമാണ് ഗോൾ നേടിയത്.

ഫെബ്രുവരി നാലിനാണ് രണ്ടാം പാദ സെമി. ചെൽസിയും ആഴ്സണലും തമ്മിലുള്ള സെമിഫൈനലിന്‍റെ ആദ്യപാദം ഇന്ന് രാത്രി നടക്കും. ഇന്ത്യൻ‌ സമയം രാത്രി 1.30 നാണ് മത്സരം.

Sports

ലാലീഗ: ഗെറ്റാഫെക്കെതിരെ റയൽ സോസിഡാഡിന് ജയം

മാഡ്രിഡ്: ലാലീഗയിൽ ഗെറ്റാഫെക്കെതിരായ മത്സരത്തിൽ റയൽ സോസിഡാഡിന് ജയം. വെള്ളിയാഴ്ച നടന്ന മത്സരത്തിൽ ഒന്നിനെതിരെ രണ്ട് ഗോളുകൾക്കാണ് റയൽ സോസിഡാഡ് വിജയിച്ചത്.

ബ്രയസ് മെൻഡസും ജോൺ അരംഭുരുവുമാണ് സോസിഡാഡിന് വേണ്ടി ഗോളുകൾ നേടിയത്. ജുവാൻമിയാണ് ഗെറ്റാഫെയ്ക്ക് വേണ്ടി ഗോൾ സ്കോർ ചെയ്തത്.

വിജയത്തോടെ റയൽ സോസിഡാഡിന് 21 പോയിന്‍റായി. നിലവിൽ പോയിന്‍റ് ടേബിളിൽ പത്താം സ്ഥാനത്താണ് റയൽ സോസിഡാഡ്.

Sports

ആഫ്രിക്കൻ കപ്പ് ഓഫ് നേഷൻസ്: ഐവറി കോസ്റ്റ് ക്വാർട്ടറിൽ

റബാത്ത്: ആഫ്രിക്കൻ കപ്പ് ഓഫ് നേഷൻസിൽ ക്വാർട്ടറിലെത്തി ഐവറി കോസ്റ്റ്. ചൊവ്വാഴ്ച നടന്ന പ്രീക്വാർട്ടറിൽ ബുർക്കിനാ ഫാസോയെ എതിരില്ലാത്ത മൂന്ന് ഗോളുകൾക്ക് തോൽപ്പിച്ചാണ് ഐവറി കോസ്റ്റ് ക്വാർട്ടറിലെത്തിയത്.

അമാദ് ഡയലോ, യാൻ ഡിയോമാൻഡെ, ബസാമാനാ ടൂറെ എന്നിവരാണ് ഐവറി കോസ്റ്റിന് വേണ്ടി ഗോളുകൾ നേടിയത്. ഡയലോ 20-ാം മിനിറ്റിലും ഡിയോമാൻഡെ 32-ാം മിനിറ്റിലും ടൂറെ 87-ാം മിനിറ്റിലും ആണ് ഗോൾ നേടിയത്.

ശനിയാഴ്ച നടക്കുന്ന ക്വാർട്ടർ പോരാട്ടത്തിൽ ഐവറി കോസ്റ്റ് ഈജിപ്തിനെ നേരിടും. ഇന്ത്യൻ സമയം രാത്രി 12.30 ന് ആണ് മത്സരം.

Sports

ആഫ്രിക്കൻ കപ്പ് ഓഫ് നേഷൻസ്: നൈജീരിയ ക്വാർട്ടറിൽ

ഫെസ്: ആഫ്രിക്കൻ കപ്പ് ഓഫ് നേഷൻസിൽ ക്വാർട്ടറിലെത്തി നൈജീരിയ. തിങ്കളാഴ്ച നടന്ന പ്രീക്വാർട്ടറിൽ‌ മൊസാംബിക്കിനെ എതിരില്ലാത്ത നാല് ഗോളുകൾക്ക് പരാജയപ്പെടുത്തിയാണ് നൈജീരിയ ക്വാർട്ടറിലെത്തിയത്.

നൈജീരിയയ്ക്ക് വേണ്ടി വിക്ടർ ഒസിംഹെൻ രണ്ട് ഗോളുകളും അഡെമൊല ലുക്ക്മാനും അകോർ ആഡംസും ഓരോ ഗോൾ വീതവും നേടി. ഒസിംഹെൻ‌ 25, 47 എന്നീ മിനിറ്റുകളിലും ലുക്ക് മാൻ 20-ാം മിനിറ്റിലും ആഡംസ് 75-ാം മിനിറ്റിലും ആണ് ഗോൾ നേടിയത്.

ശനിയാഴ്ചയാണ് നൈജീരിയയുടെ ക്വാർട്ടർ പോരാട്ടം. അൾജീരിയയും കോംഗോയും തമ്മിലുള്ള പ്രീക്വാർട്ടർ മത്സരത്തിലെ വിജയിയെ ആണ് നൈജീരിയ ക്വാർട്ടറിൽ‌ നേരിടുക.

Sports

ആഫ്രിക്കൻ കപ്പ് ഓഫ് നേഷൻസ്: മാലി ക്വാർട്ടറിൽ

കാസാബ്ലാങ്ക: ആഫ്രിക്കൻ കപ്പ് ഓഫ് നേഷൻസിൽ ക്വാർട്ടറിൽ‌ കടന്ന് മാലി. ശനിയാഴ്ച നടന്ന പ്രീക്വാർട്ടറിൽ ടൂണീഷ്യയെ പെനാൽറ്റി ഷൂട്ടൗട്ടിൽ വീഴ്ത്തിലാണ് മാലി ക്വാർട്ടറിലെത്തിയത്.

നിശ്ചിത സമയത്തും അധിക സമയത്തും ഇരു ടീമുകളും ഓരോ ഗോൾ വീതം നേടി തുല്യത പാലിച്ചതോടെയാണ് മത്സരം ഷൂട്ടൗട്ടിലേയ്ക്ക് നീണ്ടത്. മാലിക്ക് വേണ്ടി ലസൈൻ സിനായോക്കോയും ടുണീഷ്യക്ക് വേണ്ടി ഫിറാസ് ചൗവറ്റും ആണ് ഗോൾ നേടിയത്.

ഷൂട്ടൗട്ടിൽ മാലി മൂന്ന് ഗോൾ ലക്ഷ്യത്തിലെത്തിച്ചപ്പോൾ ടുണീഷ്യക്ക് രണ്ട് ഗോൾ മാത്രമാണ് നേടാനായത്. ഇതോടെ മാലി മത്സരം സ്വന്തമാക്കുകയായിരുന്നു. ഈ മാസം ഒമ്പതിന് നടക്കുന്ന ക്വാർട്ടറിൽ മാലി സെനെഗലിനെ നേരിടും.

Sports

ആഫ്രിക്കൻ കപ്പ് ഓഫ് നേഷൻസ്: സുഡാനെ കീഴടക്കി സെനെഗൽ ക്വാർട്ടറിൽ

ടാൻഗയർ: ആഫ്രിക്കൻ കപ്പ് ഓഫ് നേഷൻസ് ഫുട്ബോളിൽ ക്വാർട്ടറിലെത്തി സെനെഗൽ. ശനിയാഴ്ച നടന്ന പ്രീക്വാർട്ടറിൽ സുഡാനെ പരാജയപ്പെടുത്തിയാണ് സെനെഗൽ ക്വാർട്ടറിലെത്തിയത്. ഒന്നിനെതിരെ മൂന്ന് ഗോളുകൾക്കായിരുന്നു ജയം.

സെനെഗലിന് വേണ്ടി പാപെ ഗുയേയേ രണ്ട് ഗോളുകളും ഇബ്രാഹിം എംബായെ ഒരു ഗോളും നേടി. ആമിർ അബ്‌ദല്ല യൂനിസാണ് ഗോൾ സ്കോർ ചെയ്തത്.

രണ്ടാം ക്വാർട്ടറിൽ മാലി ടുണീഷ്യയെ നേരിടും. ഇന്ത്യൻ സമയം രാത്രി 12.30 നാണ് മത്സരം.

Sports

ലാലീഗ: വലൻസിയയ്ക്കെതിരെ സെൽറ്റ വിഗോയ്ക്ക് മിന്നും ജയം

മാഡ്രിഡ്: ലാലീഗ ഫുട്ബോളിൽ സെൽറ്റ വിഗോയ്ക്ക് മിന്നും ജയം. ഇന്ന് നടന്ന മത്സരത്തിൽ ഒന്നിനെതിരെ നാല് ഗോളുകൾക്ക് വലൻസിയയെ പരാജയപ്പെടുത്തി.

സെൽറ്റയ്ക്ക് വേണ്ടി ബോർജ ഇഗ്ലേസിയാസ് രണ്ട് ഗോളുകളും ജോൺസ് എൽ-അബ്ദെലാവുവും ഹ്യൂഗോ അൽവാരസും ഓരോ ഗോൾ വീതവും നേടി. വലൻസിയയ്ക്ക് പെപെലു ആണ് ഗോൾ സ്കോർ ചെയ്തത്.

വിജയത്തോടെ സെൽറ്റ വിഗോയ്ക്ക് 26 പോയിന്‍റായി. നിലവിൽ ലീഗ് ടേബിളിൽ ഏഴാം സ്ഥാനത്താണ് സെൽറ്റ വിഗോ.

Sports

ഇംഗ്ലീഷ് പ്രീമിയർ ലീഗ്: ആസ്റ്റൺ വില്ലയ്ക്ക് ഗംഭീര ജയം

ലണ്ടൻ: ഇംഗ്ലീഷ് പ്രീമിയർ ലീഗ് ഫുട്ബോളിൽ ആസ്റ്റൺ വില്ലയ്ക്ക് ഗംഭീര ജയം. ഇന്ന് നടന്ന മത്സരത്തിൽ നോട്ടിംഗ്ഹാം ഫോറസ്റ്റിനെ ഒന്നിനെതിരെ മൂന്ന് ഗോളുകൾക്ക് തകർത്തു.

ആസ്റ്റൺ വില്ലയ്ക്ക് വേണ്ടി ജോൺ മക്ഗിൻ രണ്ട് ഗോളുകളും ഒല്ലി വാട്കിൻസ് ഒരു ഗോളും നേടി. മോർഗൻ ഗിബ്സ്-വൈറ്റാണ് നോട്ടിംഗ്ഹാമിന് വേണ്ടി ഗോൾ സ്കോർ ചെയ്തത്.

വിജയത്തോടെ ആസ്റ്റൺ വില്ലയ്ക്ക് 42 പോയിന്‍റായി. ഇതോടെ വില്ല ലീഗ് ടേബിളിൽ രണ്ടാം സ്ഥാനത്തെത്തി.

Sports

യുവേഫ ചാമ്പ്യൻസ് ലീഗ്: ബാഴ്സലോണയ്ക്ക് തകർപ്പൻ ജയം

ബാഴ്സലോണ: യുവേഫ ചാമ്പ്യൻസ് ലീഗ് ഫുട്ബോളിൽ എഫ്സി ബാഴ്സലോണയ്ക്ക് തകർപ്പൻ ജയം. ചൊവ്വാഴ്ച നടന്ന മത്സരത്തിൽ ഒന്നിനെതിരെ രണ്ട് ഗോളുകൾക്ക് എയ്ൻട്രാച്ച് ഫ്രാങ്ക്ഫർട്ടിനെയാണ് ബാഴ്സലോണ തോൽപ്പിച്ചത്.

ജൂൾസ് കൗണ്ടെയാണ് ബാഴ്സയ്ക്കായി രണ്ട് ഗോളുകളും നേടിയത്. മത്സരത്തിന്‍റെ 50-ാം മിനിറ്റിലും 53-ാം മിനിറ്റിലും ആണ് താരം ഗോൾ നേടിയത്.

വിജയത്തോടെ പ്രാഥമിക റൗണ്ടിലെ പോയിന്‍റ് ടേബിളിൽ‌ ബാഴ്സ 14-ാം സ്ഥാനത്തെത്തി. 10 പോയിന്‍റാണ് ബാഴ്സലോണയ്ക്ക് ഉള്ളത്.

Sports

ലാലീഗ: റയലിനെ തകർത്ത് സെൽറ്റ വിഗോ

മാഡ്രിഡ്: ലാലീഗ ഫുട്ബോളിൽ കരുത്തരായ റയൽ മാഡ്രിഡിനെ തകർത്ത് സെൽറ്റ വിഗോ. ഞായറാഴ്ച നടന്ന മത്സരത്തിൽ എതിരില്ലാത്ത രണ്ട് ഗോളുകൾക്കാണ് സെൽറ്റ വിഗോ വിജയിച്ചത്.

വില്ലിയട്ട് സ്വെഡ്ബെർഗ് ആണ് സെൽറ്റയ്ക്ക് വേണ്ടി രണ്ട് ഗോളുകളും നേടിയത്. 54-ാം മിനിറ്റിലും 90+3ാം മിനിറ്റിലുമാണ് താരം ഗോളുകൾ നേടിയത്.

വിജയത്തോടെ സെൽറ്റ വിഗോയ്ക്ക് 19 പോയിന്‍റായി. നിലവിൽ പോയിന്‍റ് ടേബിളിൽ പത്താം സ്ഥാനത്താണ് സെൽറ്റ. പരാജയപ്പെട്ടെങ്കിലും റയൽ പോയിന്‍റ് ടേബിളിൽ രണ്ടാം സ്ഥാനത്ത് തുടരുകയാണ്. 36 പോയിന്‍റാണ് റയലിനുള്ളത്.

 

Sports

ഇംഗ്ലീഷ് പ്രീമിയർ ലീഗ്: ഫുൾഹാമിനെതിരെ ക്രിസ്റ്റൽ പാലസിന് ജയം

ലണ്ടൻ: ഇംഗ്ലീഷ് പ്രീമിയർ ലീഗ് ഫുട്ബോളിൽ ക്രിസ്റ്റൽ പാലസിന് ജയം. ഞായറാഴ്ച നടന്ന മത്സരത്തിൽ ഫുൾ‌ഹാമിനെ ഒന്നിനെതിരെ രണ്ട് ഗോളുകൾക്ക് തോൽപ്പിച്ചു.

എഡി എൻകെട്ടിയയും മാർക്ക് ഗുയേഹിയുമാണ് ക്രിസ്റ്റൽ പാലസിന് വേണ്ടി ഗോൾുകൾ നേടിയത്. ഹാരി വിൽസൺ ആണ് ഫുൾഹാമിന് വേണ്ടി ഗോൾ സ്കോർ ചെയ്തത്.

വിജയത്തോടെ ക്രിസ്റ്റൽ പാലസ് ലീഗ് ടേബിളിൽ നാലാം സ്ഥാനത്തെത്തി. നിലവിൽ 26 പോയിന്‍റാണ് ക്രിസ്റ്റൽ പാലസിനുള്ളത്.

Sports

ഇംഗ്ലീഷ് പ്രീമിയർ ലീഗ്: മാഞ്ചസ്റ്റർ സിറ്റിക്ക് ഗംഭീര ജയം

മാഞ്ചസ്റ്റർ: ഇംഗ്ലീഷ് പ്രീമിയർ ലീഗ് ഫുട്ബോളിൽ മാഞ്ചസ്റ്റർ സിറ്റിക്ക് ഗംഭീര ജയം. ഇന്ന് നടന്ന മത്സരത്തിൽ സണ്ടർലൻഡിനെ എതിരില്ലാത്ത മൂന്ന് ഗോളുകൾക്ക് തകർത്തു.

റൂബൻ ഡയസ്, ജോഷ്കോ ഗ്വാർഡിയോൾ, ഫിൽ ഫോഡൻ എന്നിവരാണ് സിറ്റിക്ക് വേണ്ടി ഗോളുകൾ നേടിയത്. ഡയസ് 31-ാം മിനിറ്റിലും ഗ്വാർഡിയോൾ 35-ാം മിനിറ്റിലും ഫോഡൻ 65-ാം മിനിറ്റിലുമാണ് ഗോൾ സ്കോർ ചെയ്തത്.

വിജയത്തോടെ മാഞ്ചസ്റ്റർ സിറ്റ് പോയിന്‍റ് ടേബിളിൽ രണ്ടാം സ്ഥാനത്ത് തിരിച്ചെത്തി. നിലവിൽ 15 മത്സരങ്ങൾ കളിച്ച സിറ്റിക്ക് 31 പോയിന്‍റാണുള്ളത്. 33 പോയിന്‍റുള്ള ആഴ്സണലാണ് ഒന്നാം സ്ഥാനത്ത്.

Sports

ആഴ്സണലിനെയും വീഴ്ത്തി; അവിശ്വസനീയ കുതിപ്പ് തുടർന്ന് ആസ്റ്റൺ വില്ല

ലണ്ടൻ: ഇംഗ്ലീഷ് പ്രീമിയർ ലീഗ് ഫുട്ബോളിൽ ആഴ്സണലിനെതിരായ മത്സരത്തിൽ ആസ്റ്റൺ വില്ലയ്ക്ക് ജയം. വില്ല പാർക്കിൽ നടന്ന മത്സരത്തിൽ ഒന്നിനെതിരെ രണ്ട് ഗോളുകൾക്കാണ് വില്ല ആഴ്സണലിനെ തോൽപ്പിച്ചത്.

മാറ്റി കാഷും എമി ബ്യൂൻഡിയയും ആണ് ആസ്റ്റൺ വില്ലയ്ക്ക് വേണ്ടി ഗോളുകൾ നേടിയത്. ലിയാൻഡ്രോ ട്രൊസാർഡാണ് ആഴ്സണലിന് വേണ്ടി ഗോൾ സ്കോർ ചെയ്തത്.

മത്സരത്തിലെ വിജയത്തോടെ ആസ്റ്റൺ വില്ലയ്ക്ക് 30 പോയിന്‍റായി. ഇതോടെ പോയിന്‍റ് ടേബിളിൽ രണ്ടാതെത്തിയിരിക്കുകയാണ് ആസ്റ്റൺ വില്ല. പരാജയപ്പെട്ടെങ്കിലും 33 പോയിന്‍റുമായി ആഴ്സണൽ തന്നെയാണ് ഒന്നാം സ്ഥാനത്തുള്ളത്.

 

Sports

ഇംഗ്ലീഷ് പ്രീമിയർ ലീഗ്: മാഞ്ചസ്റ്റർ സിറ്റിക്ക് ആവേശ ജയം

മാഞ്ചസ്റ്റർ: ഇംഗ്ലീഷ് പ്രീമിയർ ലീഗ് ഫുട്ബോളിൽ മാഞ്ചസ്റ്റർ സിറ്റിക്ക് ആവേശ ജയം. ചൊവ്വാഴ്ച നടന്ന മത്സരത്തിൽ സിറ്റി നാലിനെതിരെ അഞ്ച് ഗോളുകൾക്ക് ഫുൾഹാമിനെ തോൽപ്പിച്ചു.

മാഞ്ചസ്റ്റർ സിറ്റിക്ക് വേണ്ടി ഫിൽ ഫോഡൻ രണ്ട് ഗോളുകളും എർലിംഗ് ഹാലണ്ടും ടിജാനി റെയ്ജിൻഡേഴ്സും ഓരോ ഗോൾ വീതവും നേടി. ഫുൾഹാം താരം സാന്ദർ ബർഗിന്‍റെ ഓൺ ഗോളും സിറ്റിയുടെ ഗോൾപട്ടികയിലുണ്ട്.

ഫുൾഹാമിന് വേണ്ടി സാമുവൽ ചുക്ക്‌വുയെസെ രണ്ട് ഗോളുകളും എമൈൽ സ്മിത്ത് റോവും അലക്സ് ഇവോബിയും ഓരോ ഗോൾ വീതവും സ്കോർ ചെയ്തു. വിജയത്തോടെ മാഞ്ചസ്റ്റർ സിറ്റിക്ക് 28 പോയിന്‍റായി. നിലവിൽ പോയിന്‍റ് ടേബിളിൽ രണ്ടാം സ്ഥാനത്താണ് സിറ്റി.

Sports

ഇംഗ്ലീഷ് പ്രീമിയർ ലീഗ്: മാഞ്ചസ്റ്റർ സിറ്റിക്കെതിരെ ന്യൂകാസിൽ യുണൈറ്റഡിന് ജയം

മാഞ്ചസ്റ്റർ: ഇംഗ്ലീഷ് പ്രീമിയർ ലീഗ് ഫുട്ബോളിൽ മാഞ്ചസ്റ്റർ സിറ്റിക്കെതിരെ ന്യൂകാസിൽ യുണൈറ്റഡിന് ജയം. ശനിയാഴ്ച നടന്ന മത്സരത്തിൽ ഒന്നിനെതിരെ രണ്ട് ഗോളുകൾക്കാണ് ന്യൂകാസിൽ വിജയിച്ചത്.

ഹാർവി ബാർനസ് ആണ് ന്യൂകാസിലിന് വേണ്ടി ഗോളുകൾ നേടിയത്. റൂബൻ ഡയസാണ് സിറ്റിക്ക് വേണ്ടി ഗോൾ സ്കോർ ചെയ്തത്.

വിജയത്തോടെ ന്യൂകാസിലിന് 15 പോയിന്‍റായി. നിലവിൽ പോയിന്‍റ് ടേബിളിൽ 14-ാം സ്ഥാനത്താണ് ന്യൂകാസിൽ.

Sports

ഇംഗ്ലീഷ് പ്രീമിയർ ലീഗ്: ലിവർപൂളിനെ വീഴ്ത്തി നോട്ടിംഗ്ഹാം ഫോറസ്റ്റ്

ലിവർപൂൾ: ഇംഗ്ലീഷ് പ്രീമിയർ ലീഗ് ഫുട്ബോളിൽ ലിവർപൂൾ എഫ്സിക്കെതിരെ നോട്ടിംഗ്ഹാം ഫോറസ്റ്റിന് ജയം. ഇന്ന് നടന്ന മത്സരത്തിൽ എതിരില്ലാത്ത മൂന്ന് ഗോളുകൾക്കാണ് നോട്ടിംഗ്ഹാം വിജയിച്ചത്.

മുരില്ലോ, നിക്കോളോ സവോന, മോർഗൻ ഗിബ്സ്-വൈറ്റ് എന്നിവരാണ് നോട്ടിംഗ്ഹാമിനായി ഗോളുകൾ നേടിയത്. മുരില്ലോ 33-ാം മിനിറ്റിലും സവോന 46-ാം മിനിറ്റിലും മോർഗൻ 78-ാം മിനിറ്റിലുമാണ് ഗോൾ സ്കോർ ചെയ്തത്.

വിജയത്തോടെ നോട്ടിംഗ്ഹാമിന് 12 പോയിന്‍റായി. നിലവിൽ പോയിന്‍റ് ടേബിളിൽ 16-ാം സ്ഥാനത്താണ് നോട്ടിംഗ്ഹാം.

Sports

ഇംഗ്ലീഷ് പ്രീമിയർ ലീഗ്: ബേൺലിക്കെതിരെ ചെൽസിക്ക് ജയം

ലണ്ടൻ: ഇംഗ്ലീഷ് പ്രീമിയർ ലീഗ് ഫുട്ബോളിൽ ബേൺലിക്കെതിരായ മത്സരത്തിൽ ചെൽസിക്ക് ജയം. ഇന്ന് നടന്ന മത്സരത്തിൽ എതിരില്ലാത്ത രണ്ട് ഗോളുകൾക്കാണ് ചെൽസി വിജയിച്ചത്.

പെഡ്രോ നെറ്റോയും എൻസോ ഫെർണാണ്ടസും ആണ് ചെൽസിക്ക് വേണ്ടി ഗോളുകൾ നേടിയത്. പെഡ്രോ 37-ാം മിനിറ്റിലും എൻസോ 88-ാം മിനിറ്റിലുമാണ് ഗോൾ സ്കോർ ചെയ്തത്.

വിജയത്തോടെ ചെൽസി പോയിന്‍റ് ടേബിളിൽ രണ്ടാം സ്ഥാനത്തെത്തി. നിലവിൽ 23 പോയിന്‍റാണ് ചെൽസിക്കുള്ളത്.

Sports

ഹാട്രിക്കുമായി ലെവാൻഡോസ്കി; ബാഴ്സലോണയ്ക്ക് തകർപ്പൻ ജയം

വിഗോ: ലാലീഗ ഫുട്ബോളിൽ സെൽറ്റ വിഗോയ്ക്കെതിരെ എഫ്സി ബാഴ്സലോണയ്ക്ക് തകർപ്പൻ ജയം. ഞായറാഴ്ച നടന്ന മത്സരത്തിൽ രണ്ടിനെതിരെ നാല് ഗോളുകൾക്കാണ് ബാഴ്സ വിജയിച്ചത്.

ബാഴ്സയ്ക്ക് വേണ്ടി സൂപ്പർ താരം റോബർട്ട് ലെവാൻഡോസ്കി ഹാട്രിക്ക് നേടി. 10, 37, 73 എന്നീ മിനിറ്റുകളിലാണ് ലെവാൻഡോസ്കി ഗോളുകൾ സ്കോർ ചെയ്തത്. ലമൈൻ യമാലും ബാഴ്സയ്ക്കായി ഗോൾ കണ്ടെത്തി.

സെർജിയോ കരേരയും ബോർജ ഇഗ്ലെസിയാസും ആണ് സെൽറ്റയ്ക്ക് വേണ്ടി ഗോൾ നേടിയത്. വിജയത്തോടെ ബാഴ്സയ്ക്ക് 28 പോയിന്‍റായി. നിലവിൽ പോയിന്‍റ് ടേബിളിൽ രണ്ടാം സ്ഥാനത്താണ് ബാഴ്സലോണ.

Sports

ഇംഗ്ലീഷ് പ്രീമിയർ ലീഗ്: ലിവർപൂളിനെ തകർത്ത് മാഞ്ചസ്റ്റർ സിറ്റി

മാഞ്ചസ്റ്റർ: ഇംഗ്ലീഷ് പ്രീമിയർ ലീഗ് ഫുട്ബോളിൽ ലിവർപൂളിനെതിരായ മത്സരത്തിൽ മാഞ്ചസ്റ്റർ സിറ്റിക്ക് ഗംഭീര ജയം. ഞായറാഴ്ച നടന്ന മത്സരത്തിൽ എതിരില്ലാത്ത മൂന്ന് ഗോളുകൾക്കാണ് സിറ്റി വിജയിച്ചത്.

എർലിംഗ് ഹാലണ്ട്, നിക്കോ ഗോൺസാലസ്, ജെറമി ഡോക്കു എന്നിവരാണ് സിറ്റിക്കായി ഗോളുകൾ നേടിയത്. ഹാലണ്ട് 29-ാം മിനിറ്റിലും ഗോൺസാലസ് 45+3ാം മിനിറ്റിലും ഡോക്കു 63-ാം മിനിറ്റിലും ആണ് ഗോൾ സ്കോർ ചെയ്തത്.

വിജയത്തോടെ മാഞ്ചസ്റ്റർ സിറ്റി പോയിന്‍റ് ടേബിളിൽ രണ്ടാം സ്ഥാനത്തെത്തി. 11 മത്സരങ്ങളിൽ നിന്ന് 22 പോയിന്‍റാക്ക് സിറ്റിക്കുള്ളത്. 26 പോയിന്‍റുള്ള ആഴ്സണലാണ് ഒന്നാമതുള്ളത്.

Sports

യുവേഫ ചാമ്പ്യൻസ് ലീഗ്: മാഞ്ചസ്റ്റർ സിറ്റിക്ക് തകർപ്പൻ ജയം

മാഞ്ചസ്റ്റർ: യുവേഫ ചാമ്പ്യൻസ് ലീഗ് ഫുട്ബോളിൽ ഇംഗ്ലീഷ് കരുത്തരായ മാഞ്ചസ്റ്റർ സിറ്റിക്ക് തകർപ്പൻ ജയം. വ്യാഴാഴ്ച നടന്ന മത്സരത്തിൽ ജർമൻ ടീമായ ബൊറൂസിയ ഡോർട്ട്മുണ്ടിനെ ഒന്നിനെതിരെ നാല് ഗോളുകൾക്കാണ് സിറ്റി തോൽപ്പിച്ചത്.

സിറ്റിക്ക് വേണ്ടി ഫിൽ ഫോഡൻ രണ്ട് ഗോളുകളും എർലിംഗ് ഹാലണ്ട് റയാൻ ചെർക്കി എന്നിവർ ഓരോ ഗോൾ വീതവും നേടി. ബൊറൂസിയയ്ക്ക് വേണ്ടി വാൾഡിമർ ആന്‍റൻ ആണ് ഗോൾ സ്കോർ ചെയ്തത്.

ജയത്തോടെ ലീഗ് പ്രാഥമിക ഘട്ടത്തിന്‍റെ പോയിന്‍റ് ടേബിളിൽ മാഞ്ചസ്റ്റർ സിറ്റി നാലാം സ്ഥാനത്തെത്തി. നിലവിൽ 10 പോയിന്‍റാണ് സിറ്റിക്കുള്ളത്.

Latest News

Up