x
ad
Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

അസംബ്ലി തെരഞ്ഞെടുപ്പ്: പോലീസ്‌ ഇൻസ്‌പെക്‌ടർമാരെ സ്ഥലംമാറ്റി


Published: February 24, 2026 12:11 AM IST | Updated: February 24, 2026 12:11 AM IST

ആലപ്പുഴ: വരാനിരിക്കുന്ന അസംബ്ലി തെരഞ്ഞെടുപ്പിനു മുന്നോടിയായി സംസ്ഥാനത്തെ വിവിധ പോലീസ്‌ സ്റ്റേഷനുകളിലെ ഇൻസ്‌പെക്‌ടർമാരെ സ്ഥലംമാറ്റി ഉത്തരവായി. തെരഞ്ഞെടുപ്പ്‌ കമ്മീഷന്‍റെ നിർദേശമനുസരിച്ചാണ് സ്ഥലംമാറ്റം. ഉത്തരവ്‌ പ്രകാരം തിരുവനന്തപുരം സിറ്റി മ്യൂസിയം സ്‌റ്റേഷനിലെ ഇൻസ്‌പെക്‌ടർ എസ്‌. വിമൽ ആലപ്പുഴ സ‍ൗത്തിലും നേമം സ്റ്റേഷനിലെ ആർ. രാഗീഷ്‌ കുമാർ ചെങ്ങന്നൂർ സ്റ്റേഷനിലും ചുമതലയേൽക്കും.

അർത്തുങ്കൽ കോസ്റ്റൽ പോലീസിലെ ഇ. ഗോപകുമാർ രാമങ്കരിയിലും ആര്യൻകോട്‌ സ്റ്റേഷനിലെ തൻസീം അബ്‌ദുൽ സമദ്‌ മാന്നാറിലും അരുവിക്കരയിലെ വി. മുരളികൃഷ്‌ണൻ പുന്നപ്രയിലും കഠിനംകുളത്തെ വി. ഷിബു ഹരിപ്പാട്‌ സ്റ്റേഷനിലും മാരായമുട്ടത്തെ കെ. ധനപാലൻ കനകക്കുന്നും നരുവാമൂടിലെ ജി.പി. സജുകുമാർ പുളിങ്കുന്നും പള്ളിക്കൽ സ്റ്റേഷനിലെ എം.ജി. ശ്യാം പൂച്ചാക്കലിലും ചുമതലയേൽക്കും.

പൊഴിയൂർ സ്റ്റേഷനിലെ സജു ആന്‍റണി തോട്ടപ്പള്ളി കോസ്‌റ്റൽ പോലീസ്‌ സ്റ്റേഷനിലും പള്ളിക്കലിലെ ജി.എസ്‌. ഷാംജി കൈനടിയിലും കൊല്ലം ക്രൈം ബ്രാഞ്ചിലെ എസ്‌. സനൂജ്‌ മാവേലിക്കര സ്റ്റേഷനിലും ചവറ തെക്കുംഭാഗത്തെ ശ്യാം മുരളി നൂറനാടും ഏഴുകോണിലെ പി. രാജേഷ്‌ വെൺമണിയിലും കോട്ടയം വെസ്‌റ്റിലെ എം.ജെ. അരുൺ ആലപ്പുഴ നോർത്തിലും ആലപ്പുഴ ക്രൈംബ്രാഞ്ചിലെ ഹേമന്ദ്‌ കുമാർ ചേർത്തലയിലും ഇ‍ൗരാറ്റുപേട്ടയിലെ കെ.ജെ. തോമസ്‌ വീയപുരത്തും കിടങ്ങൂർ സ്റ്റേഷനിലെ കെ.എൽ. മഹേഷ്‌ മണ്ണഞ്ചേരിയിലും മേലുകാവിലെ ടി.എസ്‌. റനീഷ്‌ മാരാരിക്കുളത്തും തലയോലപ്പറമ്പിലെ റിച്ചാർഡ്‌ വർഗീസ്‌ മുഹമ്മ സ്‌റ്റേഷനിലും ചുമതലയേൽക്കും.

കോട്ടയം സൈബർ ക്രൈം സ്റ്റേഷനിലെ ഹണി കെ. ദാസ്‌ ആലപ്പുഴ സൈബർ ക്രൈം സ്റ്റേഷനിലും എറണാകുളം സെൻട്രൽ സ്റ്റേഷനിലെ അനീഷ്‌ ജോയ്‌ ആലപ്പുഴ ക്രൈം ബ്രാഞ്ചിലും ദേവികുളത്തെ പി.ജെ. നോബിൾ കരീലകുളങ്ങരയിലും പനങ്ങാട്‌ സ്‌റ്റേഷനിലെ വിപിൻ ദാസ്‌ അരൂരിലും പാലക്കാട്‌ ട‍ൗൺ സ‍ൗത്തിലെ എസ്‌. വിപിൻകുമാർ കുറത്തികാട്‌ സ്റ്റേഷനിലും ചുമതലയേൽക്കും.

സ്ഥലംമാറ്റം ലഭിച്ച
എസ്എച്ച്ഒമാർ

ആലപ്പുഴ നോർത്തിലെ രാജേഷ് എം.കെ- കോട്ടയം ഗാന്ധിനഗർ, സൗത്ത് റജിരാജ്-തിരുവനന്തപുരം വിഴിഞ്ഞം, പുളിങ്കുന്ന് സ്റ്റേഷനിലെ അനന്തബാബു കെ.ബി- മലപ്പുറം വളാഞ്ചേരി സ്റ്റേഷൻ, ചേർത്തല സ്‌റ്റേഷനിലെ ലൈസാദ് മുഹമ്മദ് എം- തിരുവനന്തപുരം മംഗളപുരം സ്റ്റേഷൻ, കുത്തിയതോട് അജയമോഹൻ എം കോട്ടയം വെള്ളൂർ സ്റ്റേഷൻ, മാരാരിക്കുളം മോഹിത് പി.കെ. തിരുവനന്തപു വലിയതുറ സ്റ്റേഷൻ, ചെങ്ങന്നൂർ വിപിൻ എ.സി തിരുവന്തപുരം വട്ടിയൂർക്കാവ്, മാവേലിക്കര ശ്രീജിത്ത് സി- ചങ്ങനാശേരി സ്റ്റേഷൻ, ഹരിപ്പാട് മുഹമ്മദ് ഷാഫി വൈ- പോത്താനിക്കാട് സ്റ്റേഷൻ, തോട്ടപ്പള്ളി കോസ്റ്റൽ വിനോദ് കെ.പി.- തിരുവനന്തപുരം ആര്യൻകോട് സ്റ്റേഷൻ, അർത്തുങ്കൽ ടോൾസൺ പി.ജെ-തിരുവന്തപുരം മെഡിക്കൽ കോളജ് സ്റ്റേഷൻ, കരീലക്കുളങ്ങര നിസാമുദ്ദീൻ. ജെ- തിരുവനന്തപുരം വെള്ളറട സ്റ്റേഷൻ, കൈനടി രാജീവ് ആർ- തിരുവനന്തപുരം നെയ്യാർഡാം സ്റ്റേഷൻ, കുറത്തികാട് ബിജു എ.വി.- തിരുവനന്തപുരം നരുവാമൂട് സ്റ്റേഷൻ, മണ്ണഞ്ചേരി മധു പി.ജി- തിരുവന്തപുരം പൊഴിയൂർ സ്റ്റേഷൻ, മുഹമ്മ വിഷ്ണുകുമാർ വി.സി- വിളപ്പിൽശാല സ്റ്റേഷൻ, നൂറനാട് സ്റ്റേഷനിലെ ശ്രീകുമാർ എസ്- ശൂരനാട് സ്റ്റേഷൻ, പൂച്ചാക്കൽ സ്റ്റേഷനിലെ ഷെഫീക്ക് എ.- പത്തനംതിട്ട പുളിങ്കീഴ് സ്റ്റേഷൻ, പുന്നപ്ര മുഞ്ജുദാസ് എം.എം- തിരുവനന്തപുരം തുമ്പ സ്റ്റേഷൻ- രാമങ്കരി ജയകുമാർ. വി- തിരുവനന്തപുരം കാഞ്ഞിരംകുളം സ്റ്റേഷൻ, വീയപുരം സ്റ്റേഷനിലെ സുബ്രഹ്മണ്യ പി.എസ്- കൊച്ചി കണ്ണമാലി സ്റ്റേഷൻ, വെണ്മണി അഭിലാഷ് എം.സി- കോട്ടയം കിടങ്ങൂർ സ്‌റ്റേഷൻ, സൈബർക്രൈം സ്‌റ്റേഷൻ - സൈബർ ക്രൈം കോട്ടയം എന്നിവിടങ്ങളിലേക്കണ് സ്ഥലം മാറിയത്‌.

Tags : Assembly Elections nattuvishesham local news

Recent News

Up