x
ad
Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ജില്ലാ സ്‌കൂൾ ശാസ്‌ത്രോത്സവത്തിനു കുറവിലങ്ങാട്ട് തുടക്കമായി


Published: October 31, 2025 03:37 AM IST | Updated: October 31, 2025 03:37 AM IST

 

പിടിവിടാതെ കുറവിലങ്ങാട്; പിന്നാലെ ഈരാറ്റുപേട്ട

കുറവിലങ്ങാട്: ജില്ലാ സ്‌കൂൾ ശാസ്‌ത്രോത്സവത്തിൽ കഴിഞ്ഞവർഷത്തെ ജേതാക്കളായ കുറവിലങ്ങാട് ഉപജില്ല ഇക്കുറിയും പിടിവിടാതെ മുന്നേറുന്നു. ആദ്യദിനം മത്സരങ്ങൾ പൂർത്തീകരിക്കുമ്പോൾ 982 പോയിന്‍റ് നേടിയാണ് കുറവിലങ്ങാട് ഉപജില്ലയുടെ മുന്നേറ്റം. 927 പോയിന്‍റുള്ള ഈരാറ്റുപേട്ടയാണ് രണ്ടാംസ്ഥാനത്ത്. ചങ്ങനാശേരി (885), ഏറ്റുമാനൂർ (860), കോട്ടയം ഈസ്റ്റ് (817) സ്‌കൂളുകളാണ് തുടർസ്ഥാനങ്ങളിൽ.

 

കണ്ടാൽ കസേര, വേണമെങ്കിൽ ഗോവണി; ത്രി ഇൻ വൺ ഒക്കെ പഴങ്കഥ


കുറവിലങ്ങാട്: ഒരേസമയം കസേരയായും കിടക്കയായും ഉപയോഗിക്കാൻ കഴിയുന്ന ഉപകരണങ്ങളൊക്കെ ഈ കൊച്ചുമിടുക്കർക്ക് വെറും പഴങ്കഥ. ഒരേ ഉപകരണം തന്നെ മൂന്നും നാലും ആവശ്യങ്ങൾക്ക് പ്രയോജനപ്പെടുത്തുന്ന പാഠങ്ങളാണ് കുരുന്നുകൾ പകർന്നുനൽകിയത്. കസേര മറിച്ചിട്ടാൽ ഗോവണിയായി മാറും. ഗോവണിയെ അല്പമൊന്ന് മാറ്റിയാൽ ഇസ്തിരിപ്പെട്ടി സൂക്ഷിക്കാനുള്ള സൗകര്യമുണ്ടാകുക എന്നിങ്ങനെ നീളുന്നു കുട്ടികളുടെ നിർമാണ ചാതുരി. 


മൂന്ന് മണിക്കൂറിനുള്ളിൽ തടിയിൽ എട്ട് ഉപകരണങ്ങൾ നിർമിച്ച് മാനത്തൂർ സെന്‍റ് ജോസഫ് സ്‌കൂളിലെ ജുവാൻ ജോസ് ശ്രദ്ധനേടി. ജോവാനൊപ്പം മാറ്റുരച്ച കിടങ്ങൂർ എൻഎസ്എസ് എച്ച്എസ്എസിലെ ഹരി ഗോവിന്ദ് തടിയിൽ തീർച്ച ചപ്പാത്തി മേക്കറിലൂടെയാണ് കാഴ്ചക്കാരിൽ ആവേശം സമ്മാനിച്ചത്. കസേര ഒരേസമയം ഗോവണിയായി ഉപയോഗിക്കുന്ന നിർമിതി രാമപുരം സെന്‍റ് അഗസ്റ്റിൻസിലെ പ്രണവ് പ്രദീഷിന്‍റേതാണ്.

 

സ്‌കൂളുകളിൽ മുന്നിൽ ഈരാറ്റുപേട്ട മുസ്‌ലിം ഗേൾസ്; തൊട്ടുപിന്നിൽ നസ്രത്ത്ഹിൽ ഡിപോൾ


ശാസ്ത്രാത്സവത്തിന്‍റെ ആദ്യദിനം പിന്നിടുമ്പോൾ പോയിന്‍റുനിലയിൽ സ്‌കൂളുകളിൽ മുന്നിൽ ഈരാറ്റുപേട്ട മുസ്‌ലിം ഗേൾസ് എച്ച്എസ്എസ്. 384 പോയിന്‍റാണുള്ളത്. ആതിഥേയ ഉപജില്ലയിലെ നസ്രത്ത്ഹിൽ ഡി പോൾ ഹയർസെക്കൻഡറി സ്‌കൂളാണ് രണ്ടാംസ്ഥാനത്ത്. 215 പോയിന്‍റാണുള്ളത്. കോട്ടയം മൗണ്ട് കാർമൽ (200), വാഴപ്പള്ളി സെന്‍റ് തെരേസാസ് (192), ബ്രഹ്‌മമംഗലം വിഎച്ച്എസ്എസ് ( 179) എന്നീ സ്‌കൂളുകൾ ആദ്യ അഞ്ച് സ്ഥാനങ്ങളിലെ മുന്നേറ്റക്കാരുടെ പട്ടികയിലുണ്ട്.

 

ശാസ്ത്രമേളകൾ ഭാവിശാസ്ത്രത്തിന്‍റെ വാതിൽ: ഫ്രാൻസിസ് ജോർജ് എംപി


കുറവിലങ്ങാട്: ശാസ്ത്രമേളകൾ ഭാവി ശാസ്ത്രത്തിന്‍റെ വാതിലുകളാണെന്ന് ഫ്രാൻസിസ് ജോർജ് എംപി പറഞ്ഞു. ജില്ലാ ശാസ്‌ത്രോത്സവത്തിന്‍റെ ഉദ്ഘാടനം നിർവഹിക്കുകയായിരുന്നു എംപി. മോൻസ് ജോസഫ് എംഎൽഎ അധ്യക്ഷത വഹിച്ചു.


ലോഗോ ഡിസൈൻ ചെയ്തതിനുള്ള സമ്മാനവും എംഎൽഎ നൽകി. ജില്ലാ വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടർ ഹണി അലക്‌സാണ്ടർ, നാസർ മുണ്ടക്കയം, ജനപ്രതിനിധികൾ, അധ്യാപകസംഘടനാ പ്രതിനിധികൾ എന്നിവർ പ്രസംഗിച്ചു.

 

വിസ്മയക്കാഴ്ചയായി അമ്മക്കിളിക്കൂട്

കുറവിലങ്ങാട്: കളിമണ്ണിന് മാതൃസ്‌നേഹത്തിന്‍റെ ഇത്രയും ശക്തി സമ്മാനിക്കാനാകുമോ എന്ന് കാഴ്ചക്കാർക്ക് വിസ്മയം. ജില്ലാ സ്‌കൂൾ പ്രവൃത്തി പരിചയമേളയിൽ കാഴ്ചക്കാരെ ഏറ്റവും ആകർഷിച്ച ഇനമായിരുന്ന ക്ലേമോഡലിംഗ്.


കിളിക്കൂട്ടിൽ കുഞ്ഞിക്കിളികൾക്ക് ഭക്ഷണം നൽകുന്ന അമ്മക്കിളിയുടെ മാതൃഭാവമായിരുന്നു വിഷയം. കൗമാരമനസുകളിൽ മാതൃഭാവം നിറഞ്ഞപ്പോൾ കാഴ്ചക്കാർ ശരിക്കും വിസ്മയത്തിലായി. അത്രമാത്രം മനോഹരവും വശ്യതനിറഞ്ഞതുമായിരുന്നു സൃഷ്ടികൾ.ഇളംതലമുറയ്ക്ക് പഴം കഴിക്കുന്ന കുരങ്ങനായിരുന്നു വിഷയം. അതിലും മികച്ച സൃഷ്ടികൾ ഏറെയായിരുന്നു.

ആവേശം കെടുത്തി ഓൺലൈൻ ഫലം


കുറവിലങ്ങാട്: കാത്തിരുന്ന ഫലം പ്രഖ്യാപിക്കുമ്പോൾ കരഘോഷവും പൊട്ടിക്കരച്ചിലും തുള്ളിച്ചാടലുമൊക്കെ ഓർമ മാത്രമായി. ആകാംക്ഷയുടെ കൊടിമുടിയിൽ നിൽക്കുമ്പോൾ മൈക്കിലൂടെയെത്തുന്ന ഫലപ്രഖ്യാപനമില്ലാത്തത് മത്സരാർഥികൾക്കും ഒപ്പമെത്തുന്ന അധ്യാപകർക്കും മാതാപിതാക്കൾക്കുമൊക്കെ നിസംഗത സമ്മാനിക്കുന്നു. മത്സരഫലങ്ങളെല്ലാം ഓൺലൈൻ സൈറ്റിൽ ലഭ്യമാക്കുന്ന രീതിയാണ് ഇപ്പോഴുള്ളത്.

പസിലിൽ പാർക്കൊരുക്കിജെഫിൻ ബെന്നിക്ക് ഒന്നാംസ്ഥാനം


കുറവിലങ്ങാട്: ഗണിതശാസ്ത്ര പസിലിൽ പാർക്കൊരുക്കിയ ജെഫിന് ഒന്നാംസ്ഥാനം. ജില്ലാ സ്‌കൂൾ ഗണിതശാസ്‌ത്രോത്സവത്തിലാണ് ജെഫിന്‍റെ മുന്നേറ്റം. ഒരു പാർക്കൊരുക്കുമ്പോൾ അതിൽ എന്തൊക്കെ വേണമെന്ന ചോദ്യത്തിന് ഉത്തരങ്ങൾ നൽകിയാൽ ജെഫിന്‍റെ പസിൽ പാസാകും.


കുര്യനാട് സെന്‍റ് ആൻസ് സ്‌കൂൾ ഹയർസെക്കൻഡറി സ്‌കൂൾ വിദ്യാർഥിയായ ജെഫിൻ എ ഗ്രേഡോടെയാണ് വിജയം നേടിയത്. ഹൈസ്‌കൂൾ വിഭാഗത്തിലാണ് മുന്നേറ്റം. പാലാ ഗവ. ടെക്‌നിക്കൽ സ്‌കൂളിൽ ഗണിതശാസ്ത്രാധ്യാപകനായ ബെന്നി കൊച്ചുകിഴക്കേടത്തിന്‍റെയും വിദേശത്ത് നഴ്‌സായ സീനയുടെയും മകനാണ് ഈ മിടുക്കൻ.

 

പ്രവൃത്തിപരിചയമെന്നാൽ കുറവിലങ്ങാട്ടെ പിള്ളേരാ...


പ്രവൃത്തി പരിചയമേളയിൽ കിരീടം ചൂടി കുറവിലങ്ങാട് ഉപജില്ല. ഈരാറ്റുപേട്ടയുമായി ഇഞ്ചോടിഞ്ച് പോരാടിയാണ് കുറവിലങ്ങാടിന്‍റെ വിജയം. 10 പോയിന്‍റുകളുടെ ലീഡിലാണ് കുറവിലങ്ങാട് വിജയിച്ചത്. 652 പോയിന്‍റാണ് കുറവിലങ്ങാടിന്. ഈരാറ്റുപേട്ടയ്ക്ക് 642. മറ്റ് ഉപജില്ലകളുടെ പോയിന്‍റ് നില: ചങ്ങനാശേരി (586), ഏറ്റുമാനൂർ (530), കോട്ടയം ഈസ്റ്റ് (523), പാലാ (492), കോട്ടയം വെസ്റ്റ് (482), കാഞ്ഞിരപ്പള്ളി (479), വൈക്കം (471), കറുകച്ചാൽ (422), രാമപുരം (395), പാമ്പാടി (380), കൊഴുവനാൽ (165).

K-Rail Survey K-Rail Survey

Tags : Science Festival nattuvisheasham local

Recent News

Up