x
ad
Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

കൃഷിനാശത്തിൽ നിരാശയിലായി കർഷകർ


Published: January 9, 2026 07:30 AM IST | Updated: January 9, 2026 07:30 AM IST

നിലന്പൂർ: മൂലേപ്പാടത്ത് കർഷകരുടെ ഉറക്കംകെടുത്തി കാട്ടാനകൾ. രാത്രിയോടെ ജനവാസ കേന്ദ്രങ്ങളിൽ ഇറങ്ങുന്ന കാട്ടാനകൾ വ്യാപകമായി കൃഷി നശിപ്പിക്കുകയാണ്. കണ്ണാടത്ത് മോഹന്‍റെ നേന്ത്രവാഴ തോട്ടത്തിലാണ് കാട്ടാന വ്യാപകമായി കൃഷി നാശം വിതച്ചത്. രാത്രിയോടെ പന്തീരായിരം വനമേഖലയിൽ നിന്നെത്തുന്ന കാട്ടാനക്കൂട്ടം മൂലേപ്പാടം - തറമുറ്റം ഭാഗങ്ങളിലെ നിരവധി കുടുംബങ്ങൾക്ക് ഭീഷണിയാണ്.\


ഒരു മാസത്തിലേറെയായി കാട്ടാനശല്യം പതിവാണ്. രാത്രികാലങ്ങളിൽ നിലന്പൂർ - നായാടംപൊയിൽ റൂട്ടിലുള്ള യാത്രക്കാരും കാട്ടാനശല്യം കാരണം ആശങ്കയിലാണ്. കാട്ടാനകൾ കൃഷി നശിപ്പിക്കുന്പോൾ നഷ്ടപരിഹാരം പോലും നൽകാൻ വനം വകുപ്പ് തയാറാകാത്തതിൽ നിരാശയിലാണ് കർഷകർ

Tags : nattu vishesham Farmers disappointed

Recent News

Up