x
ad
Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

വെ‌ട്ടിക്കാട്ടുമുക്കിൽ അനധികൃത ഖനനമെന്ന്


Published: February 18, 2026 07:27 AM IST | Updated: February 18, 2026 07:27 AM IST

വെട്ടിക്കാട്ടുമുക്കില്‍ ഇറിഗേഷന്‍ വകുപ്പില്‍നിന്ന് പഞ്ചായത്തിന് വിട്ടുകിട്ടിയ സ്ഥലത്ത് അനധികൃത ഖനനം നടത്തിയവര്‍ക്കെതിരേ നടപടി സ്വീകരിക്കണമെന്നാവശ്യപ്പെ

തലയോലപ്പറമ്പ്: തലയോലപ്പറമ്പ് വെട്ടിക്കാട്ടുമുക്കില്‍ ഇറിഗേഷന്‍ വകുപ്പില്‍നിന്ന് പഞ്ചായത്തിന് എംസിഎഫ് നിര്‍മിക്കാന്‍ വിട്ടുകിട്ടിയ 50 സെന്‍റ് സ്ഥലത്ത് അനധികൃത ഖനനം നടത്തി മണ്ണെടുക്കുകയും ചെങ്കല്ല് വെട്ടി കടത്തുകയും ചെയ്ത സംഭവത്തില്‍ കുറ്റക്കാര്‍ക്കെതിരേ നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് എല്‍ഡിഎഫിന്‍റെ നേതൃത്വത്തില്‍ മാര്‍ച്ചും ധര്‍ണയും നടത്തി.

പഞ്ചായത്തിനു മുന്നില്‍ നടന്ന യോഗം സിപിഎം ഏരിയാ സെക്രട്ടറി ഡോ. സി.എം. കുസുമന്‍ ഉദ്ഘാടനം ചെയ്തു. അനില്‍ അധ്യക്ഷത വഹിച്ചു. വി.കെ. രവി, പി.വി. കുര്യന്‍, ആന്‍റണി, പി.സി. പീറ്റര്‍, കെ.കെ. ബാബുക്കുട്ടന്‍, അബ്ദുള്‍ സലിം തുടങ്ങിയവര്‍ പ്രസംഗിച്ചു.

Tags : Local News Nattuvishesham Kottayam

Recent News

Up