x
ad
Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

കാടുമൂടി എംവിഐപി കനാലുകള്‍; വെള്ളം ലഭിക്കാതെ ജനങ്ങള്‍


Published: February 14, 2026 07:08 AM IST | Updated: February 14, 2026 07:08 AM IST

മരങ്ങോലി-പെരുവ ഉപകനാലിന്‍റെ പെരുവ മുട്ടപ്പള്ളി-വിഇഒപ്പടി ഭാഗം കാടുകയറിക്കിടക്കുന്നു.

പെരുവ: എംവിഐപി കനാല്‍ തുറന്നുവിട്ടെങ്കിലും കനാലില്‍ ശുചീകരണപ്രവര്‍ത്തനങ്ങള്‍ നടക്കാത്തതിനാല്‍ പ്രയോജനപ്പെടാതെ നാട്ടുകാര്‍ പ്രതിസന്ധിയില്‍. എംവിഐപിയുടെ മരങ്ങോലി-പെരുവ ഉപകനാല്‍ കഴിഞ്ഞ ദിവസം തുറന്നുവിട്ടിരുന്നു. എന്നാല്‍, മരങ്ങോലി ഭാഗത്ത് മാത്രമാണ് വെള്ളം എത്തിയത്. മരങ്ങോലി മുതല്‍ വടുകുന്നപ്പുഴ വരെയുള്ള ഭാഗത്ത് കനാല്‍ ശുചീകരിക്കാത്തതിനാല്‍ വെള്ളം ഇങ്ങോട്ടേക്ക് ഒഴുകിയെത്തിയില്ല.

വേനല്‍ രൂക്ഷമായതോടെ മോന്‍സ് ജോസഫ് എംഎല്‍എ ഇടപെട്ട് കനാല്‍ തുറന്നുവിടാന്‍ നടപടികള്‍ സ്വീകരിച്ചിരുന്നു. ഇതനുസരിച്ച് ജനുവരി 23 മുതല്‍ പല ഘട്ടങ്ങളിലായി കനാലിലൂടെ വെള്ളം തുറന്നുവിടുമെന്ന് എംവിഐപി പിറവം ഡിവിഷന്‍ ഓഫീസില്‍നിന്ന് അറിയിപ്പും നല്‍കിയിരുന്നു. ഈ കനാലിന്‍റെ ഭൂരിഭാഗം സ്ഥലവും കാടുകയറിക്കിടക്കുകയാണ്. ഇതു ശുചീകരിച്ചെങ്കില്‍ മാത്രമേ ഇതിലൂടെ വെള്ളം ഒഴുകുകയുള്ളൂ.

പെരുവ, വടുകുന്നപ്പുഴ, പൂക്കാട് ഭാഗങ്ങളില്‍ കുടിവെള്ള ക്ഷാമം രൂക്ഷമാണ്. മുളക്കുളം ഇടയാറ്റ് പാടശേഖരത്തില്‍ കൃഷിക്കും വെള്ളം അത്യാവശ്യമായിരിക്കുകയാണ്. കനാല്‍ ശുചീകരിക്കാന്‍ ഇറിഗേഷന്‍ വകുപ്പിന് പണമില്ലെന്നും പഞ്ചായത്ത് ചെയ്യണമെന്നുമാണ് വകുപ്പ് ഉദ്യോഗസ്ഥര്‍ പറയുന്നത്.

കനാല്‍ കടന്നുപോകുന്ന സമീപ പഞ്ചായത്തായ ഇലഞ്ഞി, ഞീഴൂര്‍ എന്നിവിടങ്ങളില്‍ തൊഴിലുറപ്പുകാരെ ഉപയോഗിച്ചും മറ്റു ഫണ്ട് വിനിയോഗിച്ചും കനാല്‍ വൃത്തിയാക്കുകയും കനാലിലൂടെ വെള്ളം എത്തുകയും ചെയ്തു. മുളക്കുളം പഞ്ചായത്തില്‍ മാത്രം ഇതിനുവേണ്ട നടപടി ഇതുവരെയും സ്വീകരിച്ചില്ലെന്നാണ് നാട്ടുകാരുടെ ആരോപണം.

Tags : Local News Nattuvishesham Kottayam

Recent News

Up