x
ad
Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

വിവരങ്ങൾ നൽകിയില്ല; പഞ്ചായത്ത് സെക്രട്ടറിക്ക് പിഴ


Published: February 15, 2026 06:27 AM IST | Updated: February 15, 2026 06:27 AM IST

ചാത്തന്നൂർ: വിവരാവകാശ നിയമപ്രകാരം വിവരങ്ങൾ നൽകുന്നതിൽ വീഴ്ച വരുത്തിയ കല്ലുവാതുക്കൽ പഞ്ചായത്ത് അസിസ്റ്റന്‍റ് സെക്രട്ടറി എൽ. എസ്. അജിത്തിന് വിവരാവകാശ കമ്മീഷൻ പിഴ ശിക്ഷ വിധിച്ചു. ആന്‍റി കറപ്ഷൻ പീപ്പിൾസ് മൂവ്മെന്‍റ് ജില്ലാ പ്രസിഡന്‍റ് ജി. ദിവാകരൻ നൽകിയ പരാതിയെത്തുടർന്നാണ് കമ്മീഷൻ പിഴയൊടുക്കാൻ വിധിച്ചത്.

തെരുവുവിളക്ക് പരിപാലനവുമായി ബന്ധപ്പെട്ട് ചാത്തന്നൂർ നിയോജക മണ്ഡലത്തിലെ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിൽ നിന്നുള്ള വിവരങ്ങൾ സമാഹരിക്കുന്നതി െന്‍റ ഭാഗമായി കല്ലുവാതുക്കൽ പഞ്ചായത്തു സെക്രട്ടറിക്കും ജി. ദിവാകരൻ അപേക്ഷ നൽകിയിരുന്നു.

സെക്രട്ടറി സ്ഥലം മാറിപ്പോയതിനെത്തുടർന്ന് അസിസ്റ്റന്‍റ് സെക്രട്ടറി എൽ.എസ്. അജിത്താണ് സെക്രട്ടറിയുടെ ചുമതല വഹിച്ചിരുന്നത്. വിവരങ്ങൾ നൽകുന്നതിൽ അദ്ദേഹത്തി െ ന്‍റ ഭാഗത്ത് നിന്നും ഗുരുതരമായ വീഴ്ചയുണ്ടായി.

കൊല്ലത്ത് കളക്‌ടറേറ്റിലും തുടർന്ന് കമ്മീഷൻ ആസ്ഥാനത്തും നടത്തിയ തെളിവെടുപ്പുകളിൽ എൽ.എസ്. അജിത്ത് കുറ്റക്കാരനാണെന്ന് കമ്മീഷൻ കണ്ടെത്തുകയായിരുന്നു.
30 ദിവസത്തിനുള്ളിൽ പിഴത്തുകയായ ആയിരം രൂപ സർക്കാർ ഫണ്ടിൽ ഒടുക്കി ഒറിജിനൽ ചെല്ലാൻ ഹാജരാക്കാനും അല്ലെങ്കിൽ ശമ്പളത്തിൽ നിന്നും ഫണ്ട് പിടിച്ചെടുക്കാനുമാണ് ഉത്തരവ്.

Tags : Local News Nattuvishesham Kollam

Recent News

Up