x
ad
Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

എസ്ഐആർ: ജില്ലയിൽ 25.26 ലക്ഷം വോട്ടർമാർ


Published: February 22, 2026 07:06 AM IST | Updated: February 22, 2026 07:06 AM IST

തിരുവനന്തപുരം: തീവ്ര വോട്ടർപട്ടിക പരിഷ്കരണം പൂർത്തിയായപ്പോൾ തിരുവനന്തപുരം ജില്ലയിൽ 25,26,325 വോട്ടർമാർ. ഇതിൽ 13,21,354 പേർ പുരുഷ ന്മാരും 12,04,917 പേർ സ്ത്രീകളും 54 പേർ ഭിന്നലിംഗക്കാരുമാണ്. ഏറ്റവും കൂടുതൽ വോട്ടർമാരുള്ളത് കോവളം നിയോജകമണ്ഡലത്തിലാണ്; 199738. ഇതിൽ 97, 640 പേർ പുരുഷന്മാരും 1,02,096 പേർ സ്ത്രീകളും ഭിന്നലിംഗക്കാർ രണ്ടു പേരുമാണ്.

വർക്കലയിൽ ആകെ വോട്ടർമാരുടെ എണ്ണം 1,82,681 ആണ്. ഇതിൽ 85,848 പേർ പുരുഷന്മാരും 96,830 പേർ സ്ത്രീകളും മൂന്നു പേർ ഭിന്ന ലിംഗക്കാരുമാണ്. ആറ്റിങ്ങൽ നിയോജകമണ്ഡലത്തിലെ 1,97,231 വോട്ടർമാരിൽ 91,277 പേർ പുരുഷന്മാരും 1,05,951 പേർ സ്ത്രീകളും മൂന്നുപേർ ഭിന്നലിംഗക്കാരുമാണ്.

ചിറയിൻ കീഴ് മണ്ഡലത്തിലെ ആകെ വോട്ടർമാർ 1,94,181 ആണ്. 90,033 പുരുഷന്മാരും 1,04,140 സ്ത്രീകളും എട്ടു ഭിന്നലിംഗക്കാരും ഇതിൽ ഉൾപ്പെടുന്നു. നെടുമങ്ങാട് മണ്ഡലത്തിൽ 93,730 പുരുഷ വോട്ടർമാരും 1,03, 276 സ്ത്രീ വോട്ടർമാരും ഒരു ഭിന്നലിംഗ വോട്ടറും ഉൾപ്പെടെ ആകെ 1,97,007 വോട്ടർമാരാണുള്ളത്. 87,908 - 99, 208- രണ്ട് എന്നിങ്ങനെയാണ് വാമനപുരം മണ്ഡലത്തിലെ പുരുഷ-വനിത-ഭിന്നലിംഗ വോട്ടർമാരുടെ എണ്ണം. മണ്ഡലത്തിലെ ആകെ വോട്ടർമാരുടെ എണ്ണം 1,87,118 ആണ്.

മറ്റു മണ്ഡലങ്ങളിലെ വോട്ടർമാരുടെ എണ്ണം ചുവടെ ചേർക്കു ന്നു. മണ്ഡലം: ആകെ വോട്ടർമാർ-പുരുഷൻ-വനിത-ഭിന്നലിംഗം എന്നിവ ക്രമത്തിൽ.

കഴക്കൂട്ടം: 1,62,723-77,813-84, 910-പൂജ്യം, വട്ടിയൂർക്കാവ്: 1,63, 063- 77,550-85,510-മൂന്ന്, തിരുവനന്തപുരം:1,57,453- 75,669-81,769-15, നേമം: 1,69,371-81,809-87,553-ഒൻപത്, അരുവിക്കര:180182- 85, 576-94604-രണ്ട്, പാറശാല:1,93, 742- 94.113-99628-ഒന്ന്, കാട്ടാക്കട: 1,75,589-84,293-91,292-നാല്, നെയ്യാറ്റിൻകര:166246-81658-84587-01.

Tags : Local News Nattuvishesham Thiruvananthapuram

Recent News

Up