x
ad
Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

നഗരത്തെ നരകമാക്കിയ എല്‍ഡിഎഫ് ഭരണത്തിന് അന്ത്യം കുറിക്കണം: വി.ഡി. സതീശന്‍


Published: November 4, 2025 06:26 AM IST | Updated: November 4, 2025 06:26 AM IST

നേമം: നാലു പതിറ്റാണ്ട് തിരുവനന്തപുരം നഗരത്തെ നരകമാക്കിയ എല്‍ഡിഎഫ് ഭരണത്തിന് അന്ത്യം കുറിക്കാനുള്ള അവസരമാണ് കൈവന്നിരിക്കുന്നതെന്നു പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍.


നഗരസഭ തെരഞ്ഞെടുപ്പിനു മുന്നോടിയായി കോണ്‍ഗ്രസ് നടത്തുന്ന ജനകീയ വിചാരണ യാത്രയുടെ നേമം ബ്ലോക്ക് പര്യടനം തിരുമല ജംഗ്ഷനില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. തെരഞ്ഞെടുപ്പ് പ്രഖ്യാപനം വരുന്നതിന് മുന്‍പ് സ്ഥാനാര്‍ഥികളെ പ്രഖ്യാപിക്കാനായത് യുഡിഎഫിന് വലിയ മുന്നേറ്റമാണ് നല്‍കിയിരിക്കുന്നത്.


നഗര ഭരണത്തിനുള്ള കൃത്യമായ പദ്ധതികളുമായിട്ടാണ് യു ഡിഎഫ് പ്രചാരണം ആരംഭിച്ചിരിക്കുന്നത്. അന്തിമ പോരാട്ടത്തിനു മുന്‍പുള്ള പോരാട്ടം കൂടിയാണിത്. എന്തിനും കടക്ക് പുറത്ത് എന്നു ആവര്‍ത്തിച്ചു പറയുന്ന മുഖ്യമന്ത്രി പിണറായി വിജയനോട് കേരളത്തിലെ ജനങ്ങള്‍ ഒരുമിച്ചു പറയാന്‍ പോവുകയാണ് കടക്ക് പുറത്തെന്ന് അദ്ദേഹം പറഞ്ഞു.


ഡിസിസി പ്രസിഡന്‍റ് എന്‍. ശക്തന്‍ അധ്യക്ഷത വഹിച്ചു. കോര്‍പറേഷന്‍റെ കഴിഞ്ഞകാലത്തെ തെറ്റുകുറ്റങ്ങള്‍ ചൂണ്ടിക്കാണിച്ചുകൊണ്ടുള്ള യാത്രയുടെ തുടക്കമാണിതെന്ന് ജാഥ ക്യാപ്റ്റന്‍ കെ. മുരളീധരന്‍ പറഞ്ഞു. എം.എം. ഹസന്‍, എം.വിന്‍സന്‍റ് എംഎല്‍എ, പാലോട് രവി, വി.എസ്. ശിവകുമാര്‍, കെ.എസ്. ശബരീനാഥ്, ടി. ശരത്ചന്ദ്രപ്രസാദ്, കൈമനം പ്രഭാകരന്‍, കെ.പി. അജിത്ത് ലാല്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

 

നഗരം ഭരിക്കേണ്ടേത് യുഡിഎഫ് സര്‍ക്കാരുമായി സഹകരിക്കുന്ന മുന്നണിയാകണം: കെ. മുരളീധരന്‍


നേമം : അടുത്ത് അധികാരത്തില്‍ വരാന്‍ പോകുന്ന യുഡിഎഫ് സര്‍ക്കാരുമായി സഹകരിക്കുന്ന മുന്നണിയാകണം കോര്‍പറേഷനില്‍ വരേണ്ടതെന്നു കെ. മുരളീധരന്‍. തെറ്റുകുറ്റങ്ങള്‍ ചൂണ്ടിക്കാണിച്ചുകൊണ്ടുള്ള യാത്രയുടെ തുടക്കാമാണിതെന്നും ജാഥ ക്യാപ്റ്റന്‍ കെ.മുരളീധരന്‍ പറഞ്ഞു. ആഘോഷപൂര്‍വം ഉദ്ഘാടനം ചെയ്ത സ്മാര്‍ട്ട് റോഡുകളെല്ലാം സ്മാര്‍ട്ടല്ലാതായിരിക്കുകയാണ്.

റോഡുകളില്‍ പൈപ്പുകള്‍ പൊട്ടാന്‍ തുടങ്ങിയിട്ടുണ്ട്. ഹൈടെക് സിറ്റിയായ കഴക്കൂട്ടത്ത് തെരുവ് വിളക്കുകള്‍ പോലും കത്തുന്നില്ല. ഇതിനെല്ലാം പരിഹാരമായി ഹൈടെക് സ്ഥാനാര്‍ഥിയായ ശബരീനാഥിനെ മുന്‍നിര്‍ത്തിയാണ് യുഡിഎഫ് പോരാട്ടത്തിനിറങ്ങുന്നത്. കഴിഞ്ഞ അഞ്ച് വര്‍ഷത്തിനിടെ നഗരസഭ യോഗവും സമാധാനപരമായി നടന്നിട്ടില്ലെന്നും അദ്ദേഹം പരിഹസിച്ചു. നേമം ബ്ലോക്കിലെ വിവിധ സ്ഥലങ്ങളില്‍ സ്വീകരണങ്ങള്‍ ഏറ്റുവാങ്ങിയ ജാഥ രാത്രി സത്യന്‍നഗറിലെ പള്ളിത്തറയില്‍ സമാപിച്ചു.

Tags : local nattuvishesham V.D. Satheesan

Recent News

Up