x
ad
Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

തോട്ടംതൊഴിലാളികളുടെ വേതനം പുതുക്കണം: പി.പി. ആലി


Published: February 7, 2026 05:49 AM IST | Updated: February 7, 2026 05:49 AM IST

കല്‍പ്പറ്റ: തോട്ടം തൊഴിലാളികളുടെ വേതനം ജനുവരി ഒന്നു മുതല്‍ പ്രാബല്യത്തോടെ പുതുക്കണമെന്ന് കേരള പ്ലാന്‍റേഷന്‍ ലേബര്‍ കമ്മിറ്റി അംഗവും ഐഎന്‍ടിയുസി ജില്ലാ പ്രസിഡന്‍റുമായ പി.പി. ആലി സര്‍ക്കാരിനോട് ആവശ്യപ്പെട്ടു.

തോട്ടം തൊഴിലാളികളുടെ കുറഞ്ഞ കൂലി വിജ്ഞാപന കാലാവധി 2025 ഡിസംബര്‍ 31ന് അവസാനിച്ചതാണ്. ഇതേത്തുടര്‍ന്ന് വേതനം പുതുക്കല്‍ ഉള്‍പ്പെടെ ആവശ്യങ്ങള്‍ ഉന്നയിച്ച് സംസ്ഥാന പ്ലാന്‍റേഷന്‍ ലേബര്‍ കമ്മിറ്റി ചെയര്‍മാനും സംസ്ഥാന സര്‍ക്കാരിനും പ്ലാന്‍റേഷന്‍ ഫെഡറേഷന്‍ കത്ത് നല്‍കിയെങ്കിലും നടപടി ഉണ്ടായില്ല. തോട്ടം മേഖലകളില്‍ ദുരിതജീവിതം നയിക്കുന്ന തൊഴിലാളികളുടെ അടിസ്ഥാന ആവശ്യങ്ങള്‍ക്കുനേരേ കണ്ണടയ്ക്കുന്നത് അവസാനിപ്പിക്കണം.

കാപ്പിത്തോട്ടങ്ങളിലെ തൊഴിലാളികളുടെ സ്‌പെഷല്‍ അലവന്‍സ് 10 രൂപയായി വര്‍ധിപ്പിക്കണം. വിളവെടുക്കുന്ന കാപ്പി 60 കിലോഗ്രാമിനു മുകളില്‍ ഓരോ കിലോഗ്രാമിനും രണ്ട് രൂപ കൂടുതല്‍ നല്‍കണം. സര്‍വീസ് വെയിറ്റേജ് കാലാനുസൃതമാക്കണം. മാസ ശമ്പളക്കാര്‍ക്ക് സീനിയോരിറ്റി അനുസരിച്ച് ഇന്‍ക്രിമെന്‍റ് നല്‍കണം. തേയില, കാപ്പി, റബര്‍ ഉള്‍പ്പെടെ തോട്ടങ്ങളില്‍ ജോലിചെയ്യുന്നവരുടെയും ആശ്രിതരുടെയും ചികിത്സച്ചെലവ് പൂര്‍ണമായി നല്‍കുന്നതിന് നടപടി ഉണ്ടാകണം.

തൊഴിലാളികളുടെ മരണാനന്തര ചെലവിന് 10,000 രൂപ അനുവദിക്കണം. തൊഴിലാളികളുടെ മക്കള്‍ക്ക് വിദ്യാഭ്യാസ സഹായം നല്‍കണം. തോട്ടം തൊഴിലാളികള്‍ക്ക് സമ്പൂര്‍ണ ഭവന പദ്ധതി നടപ്പാക്കണം. വീട് വയ്ക്കാന്‍ സ്ഥലമില്ലാത്തവര്‍ക്ക് മാനേജ്‌മെന്‍റ് സ്ഥലം വിട്ടുനല്‍കുന്നതന് നടപടി സ്വീകരിക്കണമെന്നും ആലി ആവശ്യപ്പെട്ടു.

Tags : Local News Nattuvishesham Wayanad

Recent News

Up