x
ad
Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ബിജെപി പത്തനംതിട്ട ജില്ലാ കമ്മിറ്റി അംഗം സിപിഎമ്മില്‍ ചേർന്നു; പാര്‍ട്ടി വിട്ടത് വി.മുരളീധരന്‍റെ ബന്ധു


Published: November 24, 2025 11:34 PM IST | Updated: November 25, 2025 12:20 AM IST

പത്തനംതിട്ട: ബിജെപി പത്തനംതിട്ട ജില്ലാ കമ്മിറ്റി അംഗം സിപിഎമ്മിൽ ചേർന്നു. മുൻ കേന്ദ്ര മന്ത്രി വി.മുരളീധരന്‍റെ ബന്ധു കോട്ടേത്ത് ഹരിയാണ് ബിജെപി വിട്ടത്. പന്തളം നഗരസഭയിലെ സീറ്റ് നിര്‍ണയവുമായി ബന്ധപ്പെട്ട എതിര്‍പ്പാണ് പാർട്ടി വിടാന്‍ കാരണമെന്നാണ് സൂചന.

ഹരികുമാറിനെ സ്കൂളിൽ പഠിപ്പിച്ച അധ്യാപിക നിർമല ടീച്ചറാണ് അദ്ദേഹത്തെ സിപിഎമ്മിലേക്ക് സ്വീകരിച്ചത്. സിപിഎം മുൻ ജില്ലാ സെക്രട്ടേറിയറ്റ് അംഗവും മഹിളാ അസോസിയേഷൻ സംസ്ഥാന കമ്മിറ്റി ആംഗവുമാണ് നിർമ്മലടീച്ചർ.

തദ്ദേശ തെരഞ്ഞെടുപ്പിൽ പന്തളം മുനിസിപ്പിലാറ്റിയിൽ പാർട്ടി സ്ഥാനാർഥികളായി ചിലരെ ഹരികുമാർ നിർദേശിച്ചിരുന്നു. എന്നാൽ ജില്ലാ നേതൃത്വവുമായി ഏറെ നാളായി അകൽച്ചയിലായിരുന്ന ഹരികുമാറിന്‍റെ നിർദേശം നേതൃത്വം അംഗീകരിച്ചില്ല.

പാർട്ടി സ്ഥാനാർഥികൾക്കെതിരെ കടുത്ത പ്രതിഷേധം ഉയർത്തിയ ഹരികുമാർ സ്വയം വിമതനായി പത്രിക നൽകിയിരുന്നു. എന്നാൽ ജില്ലാ നേതൃത്വത്തിന്‍റെ ശക്തമായ സമ്മർദത്തെ തുടർന്ന് വിമത സ്ഥാനാർഥിത്വത്തിൽ നിന്ന് ഹരികുമാർ പിന്മാറി. അതിന് ശേഷമാണ് സിപിഎമ്മിലേക്കുള്ള ചുവടുമാറ്റം.

 

Tags : hari kumar pathanamthitta bjp cpm

Recent News

Up