x
ad
Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

സിപിഎമ്മിനോടുള്ള അമിത വിധേയത്വം സിപിഐ നിർത്തണം: സണ്ണി ജോസഫ്


Published: October 31, 2025 11:23 PM IST | Updated: October 31, 2025 11:23 PM IST

തിരുവനന്തപുരം: സിപിഎമ്മിനോട് അമിത വിധേയത്വം കാട്ടുന്നത് ഇനിയെങ്കിലും സിപിഐ നിർത്തണമെന്ന് കെപിസിസി അധ്യക്ഷൻ സണ്ണി ജോസഫ്. പിഎം ശ്രീയിൽ നിന്ന് പിൻമാറാൻ കേന്ദ്രസർക്കാരിനു മാത്രമേ കഴിയുമെന്നിരിക്കെ തെരഞ്ഞെടുപ്പ് വരെ ഒളിച്ചുകളി തുടരാനുള്ള ശ്രമമാണ് സിപിഎം നടത്തുന്നതെന്നും അദ്ദേഹം പറഞ്ഞു.

പിഎം ശ്രീയേക്കുറിച്ചു പഠിക്കാനുള്ള മന്ത്രിസഭ ഉപസമിതിയും തുടർന്നുള്ള റിപ്പോർട്ടും സിപിഐക്കുള്ള മയക്കുവെടിയാണ്. ആശ പ്രവർത്തകർക്ക് സർക്കാർ പ്രഖ്യാപിച്ച ആനുകൂല്യങ്ങൾ അപര്യാപ്തമാണ്. അതിൽ തൃപ്തിയില്ലെന്ന് ആശ പ്രവർത്തകർ തന്നെ വ്യക്തമാക്കിയിട്ടുണ്ട്.

ശബരിമല സ്വർണക്കൊള്ളയിൽ ഹൈക്കോടതി നിരീക്ഷണത്തിലുള്ള അന്വേഷണം നടക്കുന്നുണ്ടെങ്കിലും അത് പൂർണമല്ല. സർക്കാർ ഇടപെടലുകൾ ഉണ്ടാകുന്നുണ്ട്. ഗുരുതരമായ ഒരു സ്വർണക്കൊള്ള നടന്നിട്ട് തൊണ്ടിമുതൽ പൂർണ്ണമായും കണ്ടെത്തുന്നതിനോ മറ്റു പ്രതികളിലേക്ക് അന്വേഷണം കടന്നു ചെല്ലാനോ ഇതുവരെ കഴിഞ്ഞിട്ടില്ലെന്നും സണ്ണി ജോസഫ് പറഞ്ഞു.

Tags : Sunny Joseph CPI CPM

Recent News

Up