x
ad
Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ലഹരിമരുന്ന് കേസുകൾ വർധിക്കുന്നു: പ്രത്യേക എൻഡിപിഎസ് കോടതികൾ സ്ഥാപിക്കാൻ ഹൈക്കോടതി ഉത്തരവ്


Published: February 4, 2026 01:43 AM IST | Updated: February 4, 2026 01:44 AM IST

കൊച്ചി: സംസ്ഥാനത്ത് ലഹരിമരുന്ന് കേസുകൾ കെട്ടിക്കിടക്കുന്നത് ഒഴിവാക്കാൻ അഞ്ച് ജില്ലകളിൽ പ്രത്യേക കോടതികൾ സ്ഥാപിക്കാൻ കേരള ഹൈക്കോടതി സംസ്ഥാന സർക്കാരിന് നിർദ്ദേശം നൽകി. ലഹരിമരുന്ന് കേസുകളുടെ വിചാരണ വേഗത്തിലാക്കുന്നതിനായി തിരുവനന്തപുരം, എറണാകുളം, തൃശൂർ, കോഴിക്കോട്, കണ്ണൂർ എന്നീ ജില്ലകളിലാണ് പ്രത്യേക കോടതികൾ ആരംഭിക്കേണ്ടത്.

സംസ്ഥാനത്ത് എൻഡിപിഎസ് കേസുകളുടെ എണ്ണം ക്രമാതീതമായി വർധിക്കുന്നതിൽ കോടതി ആശങ്ക രേഖപ്പെടുത്തി. വിചാരണ വൈകുന്നത് പ്രതികൾക്ക് ജാമ്യം ലഭിക്കാനും നീതി വൈകാനും കാരണമാകുന്നുണ്ടെന്ന് കോടതി നിരീക്ഷിച്ചു. മൂന്ന് മാസത്തിനകം ഈ കോടതികൾ സ്ഥാപിക്കുന്നതിനുള്ള നടപടികൾ പൂർത്തിയാക്കണമെന്നാണ് കോടതി നിർദ്ദേശിച്ചിരിക്കുന്നത്. ആവശ്യമായ കെട്ടിട സൗകര്യങ്ങളും ഉദ്യോഗസ്ഥരെയും സർക്കാർ അടിയന്തരമായി ലഭ്യമാക്കണം.‌‌‌

നിലവിൽ സാധാരണ കോടതികളിലാണ് പല എൻഡിപിഎസ് കേസുകളും പരിഗണിക്കുന്നത്. ഇത് കേസുകൾ തീർപ്പാക്കുന്നതിൽ വലിയ താമസം വരുത്തുന്നുണ്ട്. പ്രത്യേക കോടതികൾ വരുന്നതോടെ ലഹരിമരുന്ന് കേസുകളിൽ മാത്രം ശ്രദ്ധ കേന്ദ്രീകരിക്കാൻ ജഡ്ജിമാർക്ക് സാധിക്കും.

സംസ്ഥാനത്ത് ലഹരിമരുന്ന് കേസുകൾ കൈകാര്യം ചെയ്യാൻ മതിയായ കോടതികളില്ലെന്ന് ചൂണ്ടിക്കാട്ടി സമർപ്പിക്കപ്പെട്ട ഹർജിയിലാണ് ഹൈക്കോടതിയുടെ ഈ ഇടപെടൽ. ലഹരിക്കെതിരെയുള്ള പോരാട്ടത്തിൽ കുറ്റവാളികൾക്ക് വേഗത്തിൽ ശിക്ഷ ഉറപ്പാക്കുന്നത് അനിവാര്യമാണെന്ന് കോടതി വ്യക്തമാക്കി.

 

Tags : Drug cases NDPS Act High Court NDPS courts

Recent News

Up