x
ad
Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

സിപിഐക്കെതിരേ എസ്. അജയകുമാർ


Published: January 7, 2026 01:37 AM IST | Updated: January 7, 2026 01:37 AM IST

ഒറ്റപ്പാലം: സിപിഐക്കെതിരേ രൂക്ഷവിമർശനവുമായി മുൻ എംപിയും സിപിഎം നേതാവുമായ എസ്. അജയകുമാർ. ബിനോയ് വിശ്വം നാലാംകിട രാഷ്‌ട്രീയക്കാരനെപ്പോലെയാണു പെരുമാറുന്നത്. ഉത്തരംതാങ്ങുന്ന പല്ലിയുടെ മാനസികാവസ്ഥയാണ് സിപിഐക്കാർക്കെന്നും അജയകുമാർ ആരോപിച്ചു.

ദീർഘനാളായി സിപിഎം - സിപിഐ പോര് തുടരുന്ന ഒറ്റപ്പാലം മണ്ണൂരിലെ പൊതുയോഗത്തിലായിരുന്നു പരാമർശം. മുഖ്യമന്ത്രിയെയും മറ്റു മന്ത്രിമാരെയും വിമർശിക്കുന്ന സിപിഐയുടെ നിയന്ത്രണത്തിലുള്ള വകുപ്പുകൾ പത്തരമാറ്റ് തങ്കമാണോ എന്നും എസ്. അജയകുമാർ ചോദിച്ചു.
അജയകുമാറിനു

വിഭ്രാന്തി: സിപിഐ

പാലക്കാട്: ബിനോയ് വിശ്വം നാലാംകിട രാഷ്‌ട്രീയക്കാരനെന്നു പറഞ്ഞ സിപിഎം നേതാവ് എസ്. അജയകുമാറിനു മാനസികവിഭ്രാന്തിയെന്നു സിപിഐ ജില്ലാ സെക്രട്ടറി സുമലത മോഹൻദാസ്. അജയകുമാറിനെ പാർട്ടി തിരുത്തണമെന്നും സുമ ലത പറഞ്ഞു.

Tags : S. Ajayakumar CPI

Recent News

Up