x
ad
Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ശബരിമല സ്വർണക്കൊള്ള: തട്ടിയത് കോടികൾ, രേഖകളിൽ ക്രമക്കേട്


Published: January 22, 2026 05:00 AM IST | Updated: January 22, 2026 05:00 AM IST

കൊച്ചി: ദ്വാരപാലക വിഗ്രഹഘടകങ്ങള്‍, പീഠങ്ങള്‍, ശ്രീകോവിലിന്‍റെ വാതില്‍ ഫ്രെയിം, പാനലുകള്‍ എന്നിവയുള്‍പ്പെടെ ക്ഷേത്രത്തിലെ പവിത്രമായ സ്വര്‍ണം പൂശിയ വസ്തുക്കള്‍ ഔദ്യോഗിക രേഖകളില്‍ വെറും ചെമ്പ് തകിടുകളാണെന്ന് മനഃപൂര്‍വം തെറ്റായി രേഖപ്പെടുത്തി, 2019-2025 കാലയളവില്‍ ക്ഷേത്രപരിസരത്തുനിന്ന് അനധികൃതമായി മാറ്റിയതായി പ്രാഥമിക അന്വേഷണത്തില്‍ കണ്ടെത്തിയെന്ന്‌ ഇഡി പറയുന്നു.

ഇവ പിന്നീട് ചെന്നൈയിലെയും കര്‍ണാടകയിലെയും സ്മാര്‍ട്ട് ക്രിയേഷന്‍സ്, റോഡാം ജ്വല്ലേഴ്‌സ് എന്നിവയുള്‍പ്പെടെയുള്ള സ്വകാര്യസ്ഥാപനങ്ങളിലേക്ക് കൊണ്ടുപോയി. അറ്റകറ്റപ്പണികളുടെയും പുനര്‍നിര്‍മാണത്തിന്‍റെയും മറവില്‍ രാസപ്രക്രിയകളിലൂടെ സ്വര്‍ണം വേര്‍തിരിച്ചെടുത്തു. വേര്‍തിരിച്ചെടുത്ത സ്വര്‍ണവും അനുബന്ധ സ്വത്തുക്കളും പ്രതികള്‍ സൂക്ഷിക്കുകയും കൈമാറ്റം ചെയ്യുകയും മറച്ചുവയ്ക്കുകയും ചെയ്തുവെന്നും ഇഡി വ്യക്തമാക്കി. മാത്രമല്ല ശബരിമല ക്ഷേത്രത്തിലെ മറ്റു സാമ്പത്തിക ക്രമക്കേടുകളുടെയും അഴിമതികളുടെയും സൂചനകള്‍ അന്വേഷണത്തില്‍ വെളിച്ചത്തുവന്നിട്ടുണ്ട്. ക്ഷേത്ര വഴിപാടുകളും ആചാരങ്ങളുമായി ബന്ധപ്പെട്ട ദുരുപയോഗവും ഇതില്‍ ഉള്‍പ്പെടുന്നു. ഇവയും കള്ളപ്പണം വെളുപ്പിക്കല്‍ നിരോധന നിയമത്തിനു കീഴില്‍ പരിശോധിക്കുന്നതായും ഇഡി അറിയിച്ചു.

വിവിധ സ്ഥലങ്ങളില്‍ നടത്തിയ പരിശോധനയില്‍ കുറ്റകരമായ രേഖകളും ഡിജിറ്റല്‍ തെളിവുകളും കണ്ടെടുത്തു. തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് ഉദ്യോഗസ്ഥര്‍ തയാറാക്കിയ മഹസറുകളും ഔദ്യോഗിക രേഖകളും ഇതില്‍ ഉള്‍പ്പെടും. ഇതില്‍ സ്വര്‍ണം പൂശിയ വിശുദ്ധ പുരാവസ്തുക്കളെ ചെമ്പ് പ്ലേറ്റുകളായി മനഃപൂര്‍വം തെറ്റായി രേഖപ്പെടുത്തിയിട്ടുണ്ടെന്നും അതുവഴിയാണ് അവ അനധികൃതമായി നീക്കം ചെയ്യാനും സ്വര്‍ണം വേര്‍തിരിച്ചെടുക്കാനുമുള്ള നീക്കങ്ങള്‍ നടത്തിയിട്ടുള്ളതെന്നും ഇഡി പറയുന്നു.

2019നും 2024നും ഇടയില്‍ പുറപ്പെടുവിച്ച ഉത്തരവുകള്‍ക്കുപുറമെ ഔദ്യോഗിക ശിപാര്‍ശകള്‍, കത്തിടപാടുകള്‍, സ്വകാര്യ ജ്വല്ലറികളുടെ ഇന്‍വോയ്‌സുകള്‍, പേമെന്‍റ് രേഖകള്‍ എന്നിവയും രാസവസ്തുക്കള്‍ ഉപയോഗിച്ചു വേര്‍തിരിച്ചെടുക്കലും പുനര്‍നിര്‍മാണവും എന്നിവയുമായി ബന്ധപ്പെട്ട വാറന്‍റി സര്‍ട്ടിഫിക്കറ്റുകളും പിടിച്ചെടുത്തവയിലുണ്ട്.

കൂടാതെ ക്ഷേത്ര വഴിപാടുകളിലും ആചാരങ്ങളിലും ചില ഉദ്യോഗസ്ഥര്‍ നടത്തിയ ക്രമക്കേടുകള്‍, വരുമാനം വകമാറ്റല്‍, ഗുണനിലവാരവുമായി ബന്ധപ്പെട്ട നഷ്‌ടങ്ങള്‍, വിശദീകരിക്കാത്ത സ്വത്തുക്കളുടെ ശേഖരണം, ചില ഉദ്യോഗസ്ഥര്‍ നടത്തിയ സംശയാസ്പദമായ സാമ്പത്തിക ഇടപാടുകള്‍ എന്നിവ ഉള്‍പ്പെടെയുള്ള രേഖകളും കണ്ടെത്തി.

Tags : Sabarimala gold robery Sabarimala Gold theft Sabarimala Goldpali Swarnapali

Recent News

Up