x
ad
Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ശബരിമല സ്വർണക്കൊള്ള കേസ്: കെ.പി. ശങ്കരദാസ് നാളെ ജാമ്യാപേക്ഷ നൽകും


Published: February 16, 2026 10:15 PM IST | Updated: February 16, 2026 10:15 PM IST

കൊല്ലം: ശബരിമലയിലെ സ്വർണപ്പാളികളിലും വിഗ്രഹങ്ങളിലും സ്വർണത്തിന്‍റെ അളവ് കുറഞ്ഞതുമായി ബന്ധപ്പെട്ട കേസിൽ റിമാൻഡിൽ കഴിയുന്ന ദേവസ്വം ബോർഡ് മുൻ അംഗം കെ.പി. ശങ്കരദാസ് നാളെ ജാമ്യാപേക്ഷ സമർപ്പിക്കും. കൊല്ലം വിജിലൻസ് കോടതിയിലാണ് അപേക്ഷ നൽകുന്നത്.

നിലവിൽ വിജിലൻസ് കോടതി ഇദ്ദേഹത്തെ 14 ദിവസത്തേക്ക് കൂടി റിമാൻഡ് ചെയ്തിരിക്കുകയാണ്. ആരോഗ്യപ്രശ്നങ്ങൾ കണക്കിലെടുത്ത് തിരുവനന്തപുരം പൂജപ്പുര സെൻട്രൽ ജയിലിലെ ആശുപത്രി സെല്ലിലാണ് ശങ്കരദാസിനെ താമസിപ്പിച്ചിരിക്കുന്നത്.

കേസിലെ മറ്റ് പ്രധാന പ്രതികളായ മുൻ ദേവസ്വം ബോർഡ് പ്രസിഡന്‍റ് എൻ. വാസു, തിരുവാഭരണം കമ്മിഷണറായിരുന്ന കെ.എസ്. ബൈജു, മുഖ്യപ്രതി ഉണ്ണിക്കൃഷ്ണൻ പോറ്റി എന്നിവർക്ക് കോടതി നേരത്തെ ജാമ്യം അനുവദിച്ചിരുന്നു. 90 ദിവസത്തിനുള്ളിൽ കുറ്റപത്രം സമർപ്പിക്കാൻ അന്വേഷണ സംഘത്തിന് കഴിയാത്തതിനെത്തുടർന്ന് ഇവർക്ക് സ്വാഭാവിക ജാമ്യം ലഭിക്കുകയായിരുന്നു.

സമാനമായ രീതിയിൽ അന്വേഷണം വൈകുന്നത് ശങ്കരദാസിനും ജാമ്യം ലഭിക്കാൻ തുണയായേക്കുമെന്നാണ് നിയമവൃത്തങ്ങൾ സൂചിപ്പിക്കുന്നത്.

Tags : Sabarimala gold theft K.P. Shankaradas bail plea

Recent News

Up