x
ad
Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ശബരിമല സ്വര്‍ണക്കൊള്ള; മുഖ്യമന്ത്രിയുടെ ഓഫീസ് ഇടപെട്ടിട്ടില്ലെന്ന വാദം അവാസ്തവം: സതീശന്‍


Published: January 3, 2026 02:47 AM IST | Updated: January 3, 2026 02:47 AM IST

പറവൂര്‍: ശബരിമല സ്വര്‍ണക്കൊള്ള അന്വേഷണത്തില്‍ മുഖ്യമന്ത്രിയുടെ ഓഫീസ് ഇടപെട്ടില്ലെന്നും അന്വേഷണം തടസപ്പെടുത്തിയിട്ടില്ലെന്നുമുള്ള മുഖ്യമന്ത്രി പിണറായി വിജയന്‍റെ വാദം അവാസ്തവമാണെന്നു പ്രതിപക്ഷനേതാവ് വി.ഡി. സതീശന്‍ പത്രസമ്മേളനത്തില്‍ പറഞ്ഞു. മുഖ്യമന്ത്രിയുടെ ഓഫീസ് നിരന്തരമായി എസ്‌ഐടിയുടെ അന്വേഷണം തടസപ്പെടുത്താന്‍ ശ്രമിക്കുകയും അന്വേഷണസംഘത്തിനുമേല്‍ സമ്മര്‍ദം ചെലുത്തുകയും ചെയ്യുന്നുണ്ട്.

ഏറ്റവും അവസാനമായി സിപിഎം ബന്ധമുള്ള രണ്ട് ഉദ്യോഗസ്ഥരെ എസ്‌ഐടിയില്‍ നിയമിച്ചു. സിപിഎം ബന്ധമുള്ള പോലീസ് ഉദ്യോഗസ്ഥരുടെ സഹായത്തോടെ എസ്‌ഐടിയില്‍ കടന്നുകയറി അന്വേഷണ രഹസ്യങ്ങള്‍ സിപിഎമ്മിനു ചോര്‍ത്താനുള്ള ശ്രമമാണു നടക്കുന്നത്. സിപിഎം നേതാക്കളെ രക്ഷിക്കാനുള്ള ശ്രമമാണു സര്‍ക്കാര്‍ നടത്തുന്നത്.

ഹൈക്കോടതി നിയോഗിച്ച എസ്‌ഐടി, ഉണ്ണികൃഷ്ണന്‍ പോറ്റിയുടെ ഒപ്പം ആരൊക്കെ ഫോട്ടോയെടുത്തു എന്നല്ല അന്വേഷിക്കേണ്ടത്. ശബരിമലയിലെ സ്വര്‍ണം കവര്‍ന്നത് ആരാണ്, എവിടെയാണു വിറ്റത്, ഏതു കോടീശ്വരനാണ് ദ്വാരപാലക ശില്പം നല്‍കിയത് തുടങ്ങിയ കാര്യങ്ങളാണ്.

സംസ്ഥാന വ്യാപകമായി തെരഞ്ഞെടുപ്പ് അട്ടിമറിക്കാനും സിപിഎം ശ്രമിക്കുന്നുവെന്ന് പ്രതിപക്ഷനേതാവ് ആരോപിച്ചു. വടക്കാഞ്ചേരിയില്‍ യുഡിഎഫ് സ്വതന്ത്രനെ സ്വാധീനിക്കാന്‍ 50 ലക്ഷം രൂപയാണു സിപിഎം നല്‍കിയത്. ഇതുതന്നെയാണ് മറ്റത്തൂരിലും സംഭവിച്ചത്. ജനാധിപത്യത്തെക്കുറിച്ച് വാതോരാതെ സംസാരിക്കുന്നവരാണ് പണം നല്‍കി ആളെ സ്വാധീനിക്കാന്‍ ബിജെപിയെപ്പോലെ ശ്രമിക്കുന്നത്.

വെള്ളാപ്പള്ളിയിലൂടെ പുറത്തുവരുന്നത് മുഖ്യമന്ത്രിയുടെ വാക്കുകളാണ്. എന്തടിസ്ഥാനത്തിലാണ് കലാപമുണ്ടാക്കാന്‍ പോകുന്നുവെന്ന് വെള്ളാപ്പള്ളി പറയുന്നത്. അങ്ങനെ എന്തെങ്കിലും ഉണ്ടെങ്കില്‍ മുഖ്യമന്ത്രിക്കു കീഴിലുള്ള പോലീസ് നടപടിയെടുക്കണ്ടേ. എത്ര ഹീനമായ വര്‍ഗീയതയാണു പറയുന്നത്. സംഘപരിവാര്‍ നടത്തുന്ന വിദ്വേഷത്തിന്‍റെ പ്രചാരണമാണു പിണറായി വിജയന്‍റെ നേതൃത്വത്തിലുള്ളവര്‍ നടത്തുന്നതെന്നും സതീശന്‍ ആരോപിച്ചു.

Tags : V.D. Satheesan Sabarimala gold theft Kerala CM Office intervene Sabarimala Gold pali

Recent News

Up