x
ad
Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ശമ്പള പരിഷ്കരണം; സർക്കാർ ഗൗരവമായി പരിഗണിച്ചു വരുന്നതായി ധനമന്ത്രി


Published: January 10, 2026 07:43 AM IST | Updated: January 10, 2026 04:16 PM IST

തിരുവനന്തപുരം: സർക്കാർ ജീവനക്കാരുടെ ശമ്പള പരിഷ്കരണവും പങ്കാളിത്ത പെൻഷൻ പദ്ധതി പരിഷ്കരണവും അടക്കമുള്ള വിഷയങ്ങൾ സർക്കാർ ഗൗരവമായി പരിഗണിച്ചു വരുന്നതായി ധനമന്ത്രി കെ.എൻ. ബാലഗോപാൽ. ജീവനക്കാരുടെ ഡിഎ കുടിശിക ഒഴികെയുള്ള മറ്റൊരു വിഷയത്തിലും സർക്കാർ കുറവു വരുത്തിയിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.

കേന്ദ്രം സാമ്പത്തികമായി കേരളത്തെ വരിഞ്ഞു മുറുക്കിയിട്ടും ചെലവ് മറ്റൊരിടത്തും കാര്യമായി കുറച്ചിട്ടില്ല. രണ്ടാം പിണറായി സർക്കാർ അധികാരത്തിൽ എത്തിയ നാൾ മുതൽ ജീവനക്കാരുടെ ശമ്പളം മുടങ്ങുമെന്ന പ്രചാരണം സജീവമായിരുന്നു. ഒരിക്കൽപോലും ശമ്പളം മുടങ്ങിയിട്ടില്ലെന്നും കെ.എൻ. ബാലഗോപാൽ പറഞ്ഞു.

Tags : Salary hike Government Finance Minister

Recent News

Up