x
ad
Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

കൂടുതൽ കാലം മുഖ്യമന്ത്രി: സിദ്ധരാമയ്യ ക്യാന്പിൽ അഹ്ലാദം


Published: January 6, 2026 03:04 AM IST | Updated: January 6, 2026 03:04 AM IST

മൈസൂരു (കർണാടക): നേതൃമാറ്റവുമായി ബന്ധപ്പെട്ട തര്‍ക്കങ്ങള്‍ തുടരുന്നതിനിടെ കര്‍ണാടകത്തില്‍ ഏറ്റവും കൂടുതല്‍ കാലം മുഖ്യമന്ത്രിയായിരുന്ന ആളെന്ന ബഹുമതി സ്വന്തമാക്കി സിദ്ധരാമയ്യ.

1972 മുതല്‍ 77 വരെയും 1978 മുതല്‍ 80 വരെയും മുഖ്യമന്ത്രിയായിരുന്ന ദേവരാജ് അരശിന്‍റെ റിക്കാർഡിനൊപ്പം സിദ്ധരാമയ്യ എത്തിയത് ഇന്നലെയാണ്.

2013 മുതല്‍ 2018 വരെയുള്ള സർക്കാരിന്‍റെ കാലാവധി പൂർത്തിയാക്കിയശേഷം 2023 മേയ് മുതല്‍ വീണ്ടും സംസ്ഥാന ഭരണത്തിന്‍റെ അമരത്ത് എത്തുകയായിരുന്നു സിദ്ധരാമയ്യ.

പ്രിയനേതാവിന്‍റെ അസുലഭനേട്ടത്തിൽ പാര്‍ട്ടി പ്രവര്‍ത്തകരും അഭ്യുദയകാംക്ഷികളും ആഘോഷം തുടങ്ങിക്കഴിഞ്ഞു.

Tags : Siddaramaiah chief Minister Karnataka

Recent News

Up