x
ad
Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ഭരണഘടനാ മൂല്യങ്ങൾ ശക്തിപ്പെടുത്താൻ പ്രധാനമന്ത്രിയുടെ ആഹ്വാനം; ഭരണഘടന സംരക്ഷിക്കുമെന്ന് രാഹുൽ


Published: November 27, 2025 02:46 AM IST | Updated: November 27, 2025 02:46 AM IST

ന്യൂഡൽഹി: നമ്മുടെ പ്രവർത്തനങ്ങളിലൂടെ ഭരണഘടനാ മൂല്യങ്ങൾ ശക്തിപ്പെടുത്തുന്നതിനുള്ള പ്രതിബദ്ധത നമുക്ക് ആവർത്തിക്കാമെന്ന്, ഭരണഘടനയുടെ അന്തിമരൂപത്തിന് ഭരണഘടനാ നിർമാണസഭ അംഗീകാരം നൽകിയതിന്‍റെ വാർഷികദിനത്തിൽ ആഹ്വാനം ചെയ്ത് പ്രധാനമന്ത്രി നരേന്ദ്ര മോദി. നമ്മുടെ ഭരണഘടന നമ്മുടെ അന്തസിനും സമത്വത്തിനും സ്വാതന്ത്ര്യത്തിനും ഏറ്റവുമധികം പ്രാധാന്യം നൽകുന്നുവെന്നും മോദി എക്സിൽ കുറിച്ചു.

അവകാശങ്ങളിലൂടെ അതു നമ്മെ ശക്തീകരിക്കുന്പോഴും പൗരന്മാരെന്ന നിലയിൽ നമ്മുടെ കടമകളെക്കുറിച്ച് ഓർമിപ്പിക്കുന്നുണ്ടെന്നും പ്രധാനമന്ത്രി ചൂണ്ടിക്കാട്ടി. ഈ കടമകൾ നിറവേറ്റാൻ നാം എപ്പോഴും ശ്രമിക്കണമെന്നും ശക്തമായ ജനാധിപത്യത്തിന്‍റെ അടിത്തറയാണ് ഈ കടമകളെന്നും മോദി പറഞ്ഞു.

ഭരണഘടന വെറുമൊരു പുസ്തകം മാത്രമല്ലെന്നും രാജ്യത്തെ എല്ലാ പൗരന്മാർക്കുമുള്ള വിശുദ്ധമായ വാഗ്ദാനമാണെന്നും ലോക്സഭ പ്രതിപക്ഷനേതാവ് രാഹുൽ ഗാന്ധി എക്സിൽ കുറിച്ചു. ജാതിയോ മതമോ പ്രദേശമോ ഭാഷയോ സന്പദ്സ്ഥിതിയോ പരിഗണിക്കാതെ എല്ലാവർക്കും തുല്യതയും ബഹുമാനവും നീതിയും ഉറപ്പാക്കുന്ന വാഗ്ദാനമാണതെന്നും രാഹുൽ പറഞ്ഞു.

""പാവപ്പെട്ടവർക്കും ദുരിതമനുഭവിക്കുന്നവർക്കും ഭരണഘടന സംരക്ഷണ കവചമാണ്. അത് അവരുടെ ശക്തിയും എല്ലാ പൗരന്മാരുടെയും ശബ്‌ദവുമാണ്. ഭരണഘടന സുരക്ഷിതമായിരിക്കുന്നിടത്തോളം എല്ലാ ഇന്ത്യക്കാരുടെയും അവകാശങ്ങളും സുരക്ഷിതമാണ്. ഭരണഘടനയ്ക്കെതിരേ ഒരുതരത്തിലുമുള്ള ആക്രമണവുമുണ്ടാകില്ലെന്ന് നമുക്ക് പ്രതിജ്ഞയെടുക്കാം.

ഭരണഘടന സംരക്ഷിക്കേണ്ടത് എന്‍റെ കടമയാണ്. അതിനെതിരേയുള്ള എല്ലാ ആക്രമണത്തിനുമെതിരേ മുന്നിൽ ഞാനുണ്ടാകും''-ഭരണഘടന ഉയർത്തിപ്പിടിക്കുന്ന ചിത്രം പങ്കുവച്ചുകൊണ്ട് രാഹുൽ എക്സിലെഴുതി.

Tags : PM Modi Rahul Gandhi

Recent News

Up