x
ad
Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

നോര്‍ക്ക സിഇഒയ്ക്കും ഡയറക്‌ടര്‍ക്കും ജര്‍മനിയില്‍ സ്വീകരണം നല്‍കി

ജോസ് കുമ്പിളുവേലില്‍
Published: January 1, 2026 04:52 PM IST | Updated: January 1, 2026 04:52 PM IST

കൊളോണ്‍: ജര്‍മനിയിലെ നോര്‍ത്ത് റൈന്‍വെസ്റ്റ്ഫാലിയ സ്റ്റഫാലിയ സംസ്ഥാനത്തിലെ കൊളോണില്‍ ലോക കേരള സഭാംഗങ്ങള്‍ സംഘടിപ്പിച്ച യോഗത്തില്‍ നോര്‍ക്ക റൂട്ട്സ് സിഇഒ അജിത് കൊളശേരി, ഡയറക്ടര്‍(ലോക കേരള സഭ സെക്രട്ടേറിയറ്റ്) ആസിഫ് കെ. യൂസഫ്, ഐഎഎസ് എന്നിവര്‍ക്ക് സ്വീകരണം നല്‍കി.

ഡിസംബര്‍ 19ന് കൊളോണ്‍ - റോസ്രാത്തിലെ സെന്‍റ് നിക്കോളാസ് ഇടവക പാരീഷ് ഹാളില്‍ കൂടിയ യോഗത്തില്‍ വിശിഷ്ടാതിഥികളായി പങ്കെടുത്ത നോര്‍ക്ക റൂട്ട്സ് സിഇഒ അജിത് കൊളശേരി, ലോക കേരള സഭ ഡയറക്ടര്‍ ആസിഫ് കെ. യൂസഫ് ഐഎഎസ് എന്നിവരെ ജര്‍മനിയില്‍ നിന്നുള്ള ലോക കേരളസഭാംഗം ജോസ് കുമ്പിളുവേലില്‍, ലോക കേരള സഭാംഗം ജോളി എം. പടയാട്ടില്‍ എന്നിവര്‍ പൂച്ചെണ്ടുകള്‍ നല്‍കി ഔപചാരികമായി സ്വീകരിച്ചു.

ലോക കേരള സഭാ അംഗമായ പോള്‍ ഗോപുരത്തിങ്കലിന്‍റെ സഹോദരി റാണി അരീക്കലിന്‍റെ (സ്വിറ്റ്സര്‍ലണ്ട്) നിര്യാണത്തില്‍ യോഗം അനുശോചനം രേഖപ്പെടുത്തിക്കൊണ്ടാണ് ചടങ്ങുകള്‍ ആരംഭിച്ചത്. ജോസ് കുമ്പിളുവേലില്‍ അധ്യക്ഷത വഹിച്ച് സ്വാഗതം ആശംസിച്ചു. ഫാ. ജോസ് വടക്കേക്കര സിഎംഐ വിശിഷ്‌ട‌ാതിഥികള്‍ക്ക് ആശംസകള്‍ നേര്‍ന്നു.

ജോളി എം. പടയാട്ടില്‍ നന്ദി പറഞ്ഞു. വിവിധ മലയാളി സംഘടനകളില്‍ നിന്നും ബിസിനസ് സമൂഹങ്ങളില്‍ നിന്നുമുള്ള പ്രതിനിധികളായ ജോളി തടത്തില്‍, മേഴ്സി തടത്തില്‍, തോമസ് അറമ്പന്‍കുടി, അച്ചാമ്മ അറമ്പന്‍കുടി, ഗ്രിഗറി മേടയില്‍, മേരിക്കുട്ടി മേടയില്‍, ചിനു പടയാട്ടില്‍വേള്‍ഡ് മലയാളി കൗണ്‍സില്‍), സണ്ണി വേലൂക്കാരന്‍, എല്‍സി വേലൂക്കാരന്‍(ഗ്ലോബല്‍ മലയാളി കൗണ്‍സില്‍), പോള്‍ ചിറയത്ത്, ജോര്‍ജ് അട്ടിപ്പേറ്റി, ജോണ്‍ മാത്യു, ജെന്‍സ് കുമ്പിളുവേലില്‍ (കേരള സമാജം കൊളോണ്‍), രമണി മാത്യു, ശ്യാം (സംസ്ക്കാര ജര്‍മനി) എന്നിവര്‍ യോഗത്തില്‍ പങ്കെടുത്തു.

പങ്കെടുത്തവരുടെ സ്വയം പരിചയപ്പെടുത്തലുകള്‍ക്ക് ശേഷം, നോര്‍ക്ക റൂട്ട്സിന്‍റെ സംരംഭങ്ങളെയും സേവനങ്ങളെയും നോര്‍ക്ക കെയര്‍, കാരുണ്യം, സാന്ത്വനം, എന്നിവയെക്കുറിച്ചുള്ള അവലോകനം അജിത് കൊളശേരി അവതരിപ്പിച്ചു.

 

K-Rail Survey K-Rail Survey K-Rail Survey

ജര്‍മനിയിലെ നിരവധി തൊഴില്‍ ദാതാക്കളുമായും നോര്‍ത്ത് റൈന്‍വെസ്റ്റ് ഫാളിയ സംസ്ഥാന സെക്രട്ടറി മത്തിയാസ് ഹൈഡ്മയറുമായും (തൊഴില്‍, ആരോഗ്യ, സാമൂഹികകാര്യ മന്ത്രാലയം) നടത്തിയ ചര്‍ച്ചകള്‍ വിജയകരമായി എന്ന് അജിത് കോളശേരി അറിയിച്ചു. ലോക കേരള സഭയുടെ ഘടന, ലക്ഷ്യങ്ങള്‍, പ്രവര്‍ത്തനങ്ങള്‍ എന്നിവ ആസിഫ് കെ. യൂസഫ് ഐഎഎസ് വിശദീകരിച്ചു.

പങ്കെടുത്തവര്‍ നിരവധി ചോദ്യങ്ങള്‍ ഉന്നയിക്കുകയും നല്‍കിയ ഉത്തരങ്ങളില്‍ സംതൃപ്തി പ്രകടിപ്പിച്ച സെഷനിലെ സംവേദനാത്മക ചര്‍ച്ചയെ തുടര്‍ന്ന് അത്താഴവിരുന്നോടെ അവസാനിച്ചു. കേരള സര്‍ക്കാരിന്റെ കീഴിലുള്ള ഏജന്‍സിയായ നോര്‍ക്ക റൂട്ട്സ്, വിദേശത്ത് തൊഴില്‍ അല്ലെങ്കില്‍ വിദ്യാഭ്യാസ അവസരങ്ങള്‍ തേടുന്ന ലോകമെമ്പാടുമുള്ള പ്രവാസികള്‍ക്ക് പിന്തുണയും നിയമന സഹായവും നല്‍കുന്നു.

കേരളത്തിന്‍റെ സാമൂഹിക, സാമ്പത്തിക, സാംസ്കാരിക വികസനത്തിന് സജീവമായി സംഭാവന നല്‍കുന്ന പ്രവാസി മലയാളികള്‍ക്കുള്ള ഒരു ആഗോള വേദിയായി ലോക കേരള സഭ പ്രവര്‍ത്തിക്കുന്നു. ലോക കേരളസഭയുടെ അഞ്ചാം സമ്മേളനം 2026 ജനുവരി 29 മുതല്‍ 31 വരെ തിരുവനന്തപുരം നിയമസഭാ മന്ദിരത്തില്‍ (ശങ്കരനാരായണന്‍തമ്പി) ഹാളില്‍ നടക്കും.

Tags : Norka CEO Director Germany

Recent News

Up