x
ad
Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

സംസ്ഥാന നേതാക്കളിറങ്ങുന്നു; പ്രചാരണം അവസാനലാപ്പിലേക്ക്


Published: December 6, 2025 05:29 AM IST | Updated: December 6, 2025 05:29 AM IST

കോഴിക്കോട്: തദ്ദേശസ്ഥാപനങ്ങളില്‍ ഭരണം പിടിക്കാനുള്ള അവസാന തന്ത്രങ്ങളുമായി സ്ഥാനാര്‍ഥികളും മുന്നണികളും അവസാന ലാപ്പിലേക്ക്. കൊണ്ടും കൊടുത്തും ഇനി പ്രചാരണം കൊഴുക്കും. സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദന്‍, കെപിസിസി പ്രസിഡന്‍റ് സണ്ണി ജോസഫ്, കോണ്‍ഗ്രസ് നേതാവ് രമേശ് ചെന്നിത്തല, ബിജെ പി നേതാവും മുന്‍ സംസ്ഥാന പ്രസിഡന്‍റുമായ കെ.സുരേന്ദ്രന്‍, കുമ്മനം രാജശേഖരന്‍, മുസ്‌ലിംലീഗ് സംസ്ഥാന അധ്യക്ഷന്‍ പാണക്കാട് സാദിഖലി ശിഹാബ് തങ്ങള്‍ തുടങ്ങിയവര്‍ വിവിധ കേന്ദ്രങ്ങളില്‍ പ്രചാരണയോഗങ്ങളില്‍ പങ്കെടുക്കും. യുഡിഎഫും എല്‍ഡി എഫും കുടുംബയോഗങ്ങള്‍ മത്സരബുദ്ധിയോടെ സംഘടിപ്പിക്കുന്നുണ്ട്. സ്ത്രീകളുടെ വോട്ടാണ് ഇത്തരം യോഗങ്ങള്‍ വഴി ലക്ഷ്യമിടുന്നത്.നേരത്തെ തന്നെ ഇത്തരം യോഗങ്ങള്‍ സിപിഎം തുടങ്ങിയിരുന്നു.

ഇടതുമുന്നണിയെന്ന നിലയില്‍ നടത്തുന്ന പ്രവര്‍ത്തനങ്ങള്‍ക്ക് പുറമെ സിപിഎം സ്വന്തം നിലയ്ക്കും പ്രവര്‍ത്തനങ്ങളുമായി മുന്നോട്ടുപോകുന്നുണ്ട്. പാര്‍ട്ടിയുടെ ശക്തികേന്ദ്രങ്ങളിലെല്ലാം യോഗങ്ങള്‍ നടക്കുന്നുണ്ട്. ജില്ലയില്‍ ചുമതലയുള്ള മന്ത്രി പി.എ.മുഹമ്മദ് റിയാസ് ഇത്തരം യോഗങ്ങളില്‍ എല്ലായിടത്തും പങ്കെടുക്കുന്നുണ്ട്.

സര്‍ക്കാറിന്‍റെ ഭരണനേട്ടങ്ങളും ക്ഷേമപെന്‍ഷനുകളുടെ വിതരണവും മറ്റും ചൂണ്ടിക്കാട്ടിയാണ് ഇടതുമുന്നണി മുന്നോട്ടുപോകുന്നത്.അതേസമയം സര്‍ക്കാറിന്‍റെ വീഴ്ചകളും ആരോഗ്യരംഗത്തെ പ്രശ്നങ്ങളും പോലീസ് ഭീകരതയും മറ്റും എണ്ണിപ്പറഞ്ഞാണ് യുഡിഎഫ് വോട്ടര്‍മാരെ സമീപിക്കുന്നത്.

യുഡിഎഫ് കോര്‍പറേഷനില്‍ പ്രചാരണത്തിന്‍റെ ഭാഗമായി കുറ്റപത്രം പുറത്തിറക്കി.കേന്ദ്രത്തിന്‍റെ സഹായം വഴി കേരളത്തില്‍ മാറ്റം ഉണ്ടാക്കുന്നതിനെ പറ്റിയാണ് എന്‍ഡിഎ പറയുന്നത്. കോഴിക്കോട് കോര്‍പറേഷനില്‍ ഇത്തവണ എല്‍ഡിഎഫ് തുടര്‍ഭരണം കിട്ടുമെന്നുതന്നെയാണ് പ്രതീക്ഷിക്കുന്നത്. നിരവധി പദ്ധതികള്‍ നടപ്പാക്കിയതിന്‍റെ ആത്മവിശ്വാസത്തിലാണ് മുന്നണി.

സിപിഎമ്മിലെ സി.പി. മുസാഫര്‍ അഹമ്മദിനെ മേയര്‍ സ്ഥാനാര്‍ഥിയാക്കിയാണ് പ്രചാരണം ശക്തമാക്കുന്നത്. സിപിഎം ജില്ലാ സെക്രട്ടറിയായി ചുമതലയേറ്റശേഷം ആദ്യമായി നടക്കുന്ന തെരഞ്ഞെടുപ്പില്‍ ജില്ല മോശമാകാന്‍ പാടില്ല എന്ന തീരുമാനത്തിലാണ് എം.മെഹബൂബ്. സ്ഥാനാര്‍ഥി നിര്‍ണയത്തിലെ പ്രശ്നങ്ങള്‍ ഒരുവിധം കെട്ടടങ്ങിയെങ്കിലും കോര്‍പറേഷന്‍ ഭരണം പിടിച്ചെടുക്കാമെന്ന യുഡിഎഫ് ആത്മവിശ്വാസത്തില്‍ മങ്ങലേറ്റിരിക്കുകയാണ്.

സംവിധായകന്‍ വി.എം.വിനുവിനെ മേയര്‍ സ്ഥാനാര്‍ഥിയായി പ്രഖ്യാപിക്കുകയും വോട്ടില്ലാത്തതിന്‍റെ പേരില്‍ വിനുവിന് പത്രിക നല്‍കാന്‍ സാധിക്കാതെ വന്നതും യുഡി എഫിനും കോണ്‍ഗ്രസിനും വലിയ തിരിച്ചടിയാണ് ഉണ്ടാക്കിയത്. കഴിഞ്ഞതവണ ഏഴ് സീറ്റ് നേടിയ ബിജെപി ഇപ്രാവശ്യം സ്ഥിതി കൂടുതല്‍ മെച്ചപ്പെടുത്തുമെന്നാണ് അവകാശപ്പെടുന്നത്. ഇരുമുന്നണികളെയും വിമര്‍ശിച്ചാണ് ബിജെപി രംഗത്തുള്ളത്.

Tags : Local News Nattuvishesham Kozhikode

Recent News

Up