x
ad
Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ക്ലൗഡ്ഫ്ളെയര്‍ വീണ്ടും പണിമുടക്കി; രണ്ടാഴ്ചയ്ക്കിടെ രണ്ടാം തവണ


Published: December 6, 2025 12:39 AM IST | Updated: December 6, 2025 12:39 AM IST

ന്യൂയോർക്ക്: ക്ലൗഡ്ഫ്ളെയറിലെ തകരാര്‍ കാരണം ഇന്‍റര്‍നെറ്റ് സേവനങ്ങള്‍ ആഗോളതലത്തില്‍ വീണ്ടും തടസപ്പെട്ടു. രണ്ടാഴ്ചയ്ക്കിടെ രണ്ടാം തവണയാണ് ക്ലൗഡ്ഫ്ളെയര്‍ പണിമുടക്കുന്നത്.

സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമുകള്‍, ചാറ്റിംഗ് പ്ലാറ്റ്ഫോമുകള്‍, സ്‌പേസ് എക്‌സ്, നോഷന്‍, കാന്‍വ, സൂം, ലിങ്ക്ഡ്ഇന്‍, എക്സ്, ചാറ്റ്ജിപിടി, പെര്‍പ്ലെക്സിറ്റി, സ്‌പോട്ടിഫൈ, ലെറ്റര്‍ബോക്‌സ്, ട്രേഡിംഗ് സൈറ്റുകളായ ഗ്രോ, സീറോദ ഉള്‍പ്പെടെയുള്ള വെബ്സൈറ്റുകള്‍ക്കാണ് തടസം നേരിട്ടത്. തകരാർ പരിഹരിച്ചെന്ന് സീറോദയും ഗ്രോയും പിന്നീട് അറിയിച്ചു.

സൈബര്‍ ആക്രമണമല്ല, ആന്തരിക സേവനത്തിലുണ്ടായ തകരാറാണ് പ്രശ്നങ്ങള്‍ക്കു കാരണമെന്ന് ക്ലൗഡ്ഫ്‌ളെയര്‍ സ്ഥിരീകരിച്ചു.

സംഭവത്തില്‍ അന്വേഷണം ആരംഭിച്ചെന്നും കമ്പനി അറിയിച്ചു. ലോകത്തിലെ ഏറ്റവും വലിയ ഇന്‍റര്‍നെറ്റ് ഇന്‍ഫ്രാസ്ട്രക്ചര്‍ കമ്പനികളിലൊന്നാണ് ക്ലൗഡ്ഫ്‌ളെയര്‍.

സൈബര്‍ ആക്രമണങ്ങളില്‍നിന്ന് വെബ്സൈറ്റുകളെ സംരക്ഷിക്കുകയും ഉയര്‍ന്ന ഇന്‍റര്‍നെറ്റ് ട്രാഫിക് ഉള്ള സമയങ്ങളില്‍ വെബ്സൈറ്റുകള്‍ ആക്സസ് ചെയ്യാന്‍ സഹായിക്കുകയും ചെയ്യുന്ന സേവനങ്ങള്‍ ക്ലൗഡ്ഫ്‌ളെയര്‍ വാഗ്ദാനം ചെയ്യുന്നു.

Tags : Cloudflare Internet cyber attack

Recent News

Up