x
ad
Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

കിഫ്ബി വഴി 14 പദ്ധതികള്‍ക്ക് അനുമതി


Published: February 14, 2026 03:19 AM IST | Updated: February 14, 2026 03:19 AM IST

തിരുവനന്തപുരം: ഇന്നലെ ചേര്‍ന്ന 56-ാമത് കിഫ്ബി ബോര്‍ഡ് യോഗത്തില്‍ 689.45 കോടി രൂപയുടെ 14 പദ്ധതികള്‍ക്ക് ധന അനുമതി നല്‍കി. ഇതോടെ ഇതുവരെ ആകെ 98,836.83 കോടി രൂപയുടെ 1237 പദ്ധതികള്‍ക്കാണു കിഫ്ബി അംഗീകാരം നല്‍കിയിട്ടുള്ളതെന്ന് ധനമന്ത്രി കെ.എന്‍. ബാലഗോപാല്‍ പത്രസമ്മേളനത്തില്‍ അറിയിച്ചു.

ഇതിനുപുറമെ 8081 കോടി രൂപയുടെ 11 പദ്ധതികള്‍ക്ക് നിബന്ധനകള്‍ക്കു വിധേയമായി തത്വത്തിലുള്ള അംഗീകാരം നല്‍കിയതായും മന്ത്രി പറഞ്ഞു. ഇതിനുമുന്പ് തത്വത്തില്‍ അംഗീകാരം നല്‍കിയ പദ്ധതികള്‍ക്ക് അന്തിമ അംഗീകാരം നല്‍കുന്നതിനുള്ള നടപടികള്‍ തുടര്‍ന്നുവരികയാണ്.

ശബരി റെയില്‍വേ പദ്ധതിക്കായി 1900 കോടി രൂപ മാറ്റിവയ്ക്കുന്നതിനും മുഖ്യമന്ത്രിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന കിഫ്ബി ബോര്‍ഡ് യോഗം തീരുമാനിച്ചു. ഈ പദ്ധതിക്കായി ഇനി പ്രത്യേകം ധനാനുമതിയുടെ ആവശ്യമില്ലെന്നും പദ്ധതി നടപ്പിലാക്കുമെന്ന് ഉറപ്പാണെന്നും ധനമന്ത്രി വ്യക്തമാക്കി.

കിഫ്ബി ഏറ്റെടുത്തിരിക്കുന്ന ആകെ പദ്ധതികളുടെ മൂല്യം ഒരു ലക്ഷം കോടി രൂപയില്‍നിന്ന് 1.10 ലക്ഷം കോടി രൂപയായി വര്‍ധിച്ചതായും മന്ത്രി പറഞ്ഞു. ശബരി റെയില്‍വേ പദ്ധതിയുടെ ഭൂമി ഏറ്റെടുക്കല്‍ നടപടികളുമായി മുന്നോട്ടുപോകാന്‍ കിഫ്ബി സിഇഒയെ യോഗം ചുമതലപ്പെടുത്തി.

കേന്ദ്ര ബജറ്റില്‍ ഈ പദ്ധതിയോട് അവഗണനയാണുണ്ടായതെങ്കിലും ശബരിമല തീര്‍ഥാടകര്‍ക്കും വിവിധ ജില്ലകളിലെ ജനങ്ങള്‍ക്കും ഗുണകരമാകുന്ന രീതിയില്‍ പദ്ധതിയുമായി മുന്നോട്ടുപോകാനാണു സംസ്ഥാനസര്‍ക്കാരിന്‍റെ തീരുമാനമെന്നും ധനമന്ത്രി പറഞ്ഞു.

Tags : KIIFB approved 14 projects

Recent News

Up