x
ad
Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

സിപിഎം കേന്ദ്ര കമ്മിറ്റി യോഗം ഇന്നു മുതൽ തിരുവനന്തപുരത്ത്


Published: January 16, 2026 02:17 AM IST | Updated: January 16, 2026 02:17 AM IST

തിരുവനന്തപുരം: കേരളം ഉൾപ്പെടെ അഞ്ചു സംസ്ഥാനങ്ങളിലെ നിയമസഭാ തെരഞ്ഞെടുപ്പിനായുള്ള ഒരുക്കങ്ങൾക്കായി സിപിഎം കേന്ദ്ര കമ്മിറ്റി യോഗം ഇന്നു തുടങ്ങും. തിരുവനന്തപുരത്ത് വിളപ്പിൽശാലയിലെ ഇഎംഎസ് അക്കാദമിയിൽ 18വരെയാണു യോഗം.

കേരളത്തിനു പുറമേ തമിഴ്നാട്, ബംഗാൾ, പോണ്ടിച്ചേരി, ആസാം എന്നീ സംസ്ഥാനങ്ങളിലാണു നിയമസഭാ തെരഞ്ഞെടുപ്പു നടക്കുന്നത്. ഇതിൽ കേരളത്തിൽ മാത്രമാണു സിപിഎം നേതൃത്വം നൽകുന്ന ഇടതുപക്ഷ സർക്കാർ ഭരണത്തിലുള്ളത്. അതുകൊണ്ടുതന്നെ കേരളത്തിൽ ഭരണം നിലനിർത്തുക എന്നതു തന്നെയായിരിക്കും യോഗത്തിലെ പ്രധാന ചർച്ചാ വിഷയം.

തദ്ദേശ തെരഞ്ഞെടുപ്പിലേറ്റ തിരിച്ചടിയെ തുടർന്നു തിരുത്തലുകൾ വരുത്തണമെന്നു നേരത്തേ ചേർന്ന സിപിഎം പോളിറ്റ്ബ്യൂറോ യോഗം സംസ്ഥാന പാർട്ടിക്കു നിർദേശം നൽകിയിരുന്നു.

ഹിന്ദുവോട്ടുകൾ നഷ്ടപ്പെടുന്നതും ന്യൂനപക്ഷ സമുദായങ്ങൾ യുഡിഎഫുമായി അടുക്കുന്നതും നിയമസഭാ തെരഞ്ഞെടുപ്പിൽ തിരിച്ചടിയാകുമെന്ന വിലയിരുത്തലാണു സിപിഎം കേന്ദ്ര നേതൃത്വവും നടത്തിയത്. ഈ സാഹചര്യത്തിൽ വീണ്ടും ഭരണത്തിലെത്താനുള്ള മാർഗങ്ങളാകും കേരളത്തെ സംബന്ധിച്ചു പാർട്ടി കേന്ദ്ര കമ്മിറ്റി ചർച്ച ചെയ്യുക.

Tags : CPM Central Committee Meeting Thiruvananthapuram

Recent News

Up