x
ad
Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

റാഗിംഗ് നിരോധന ഭേദഗതി ബില്ലിന് അനുമതി ലഭിച്ചെന്നു സര്‍ക്കാര്‍


Published: January 7, 2026 12:35 AM IST | Updated: January 7, 2026 12:35 AM IST

കൊച്ചി: റാഗിംഗ് നിരോധന ഭേദഗതി ബില്ലിന് മുഖ്യമന്ത്രിയുടെ അനുമതി ലഭിച്ചെന്നു സര്‍ക്കാര്‍ ഹൈക്കോടതിയില്‍.

കരട് ഉടന്‍ മന്ത്രിസഭയുടെ പരിഗണനയ്ക്കു സമര്‍പ്പിക്കും. കേരള ലീഗല്‍ സര്‍വീസസ് അഥോറിറ്റിയടക്കം നല്‍കിയ ഹര്‍ജികളിലാണ് സര്‍ക്കാരിനുവേണ്ടി ഡയറക്ടര്‍ ജനറല്‍ ഓഫ് പ്രോസിക്യൂഷന്‍ ഇക്കാര്യം അറിയിച്ചത്.

നിയമനിര്‍മാണം വേഗത്തിലാക്കുകയും ചട്ടങ്ങള്‍ രൂപീകരിക്കുകയും വേണമെന്നു നിര്‍ദേശിച്ച ചീഫ് ജസ്റ്റീസ് നിതിന്‍ ജാംദാര്‍, ജസ്റ്റീസ് സി. ജയചന്ദ്രന്‍ എന്നിവരടങ്ങുന്ന ഡിവിഷന്‍ ബെഞ്ച് ഹര്‍ജി പിന്നീട് പരിഗണിക്കാനായി മാറ്റി.

സംസ്ഥാനത്തെ നിര്‍ദിഷ്‌ട റാഗിംഗ് നിരോധന (ഭേദഗതി) ബില്ലിന്‍റെ കരട് എത്രയും വേഗം അന്തിമമാക്കണമെന്നും നിയമസഭയില്‍ വയ്ക്കുംമുമ്പുള്ള നടപടിക്രമങ്ങള്‍ നാലാഴ്ചയ്ക്കകം പൂര്‍ത്തിയാക്കണമെന്നും ഒക്‌ടോ ബര്‍ 30ന് കോടതി ഉത്തരവിട്ടിരുന്നു. നടപടികള്‍ വൈകുന്ന സാഹചര്യത്തിലാണ് നിയമ നിര്‍മാണം വേഗത്തില്‍ വേണമെന്നു കോടതി നിര്‍ദേശിച്ചത്.

Tags : Ragging Prohibition Amendment Bill Government Kerala HIgh Court

Recent News

Up