x
ad
Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

കേരള ലോക് ഭവന് ഇന്ന് അവധിയില്ല


Published: December 25, 2025 01:37 AM IST | Updated: December 25, 2025 01:37 AM IST

തിരുവനന്തപുരം: ക്രിസ്മസ് ദിനത്തില്‍ ലോക്ഭവന്‍ ജീവനക്കാര്‍ക്ക് അവധിയില്ല. ജീവനക്കാർ ഇന്ന് ഹാജരാകണമെന്നു കാണിച്ച് കണ്‍ട്രോളര്‍ ഉത്തരവിറക്കി.

മുൻ പ്രധാനമന്ത്രി അടൽ ബിഹാരി വാജ്‌പേയിയുടെ ജന്മദിനാഘോഷത്തില്‍ പങ്കെടുക്കാനാണ് നിര്‍ദേശം. വാജ്പേയിയുടെ ജന്മദിനം ഗുഡ് ഗവേണന്‍സ് ദിവസമായാണ് ആഘോഷിക്കുന്നത്. 10 മണിക്കാണ് പരിപാടി. ഈ പരിപാടിയില്‍ എല്ലാവരും നിര്‍ബന്ധമായും പങ്കെടുക്കണമെന്നും ഉത്തരവിലുണ്ട്. അതിനാല്‍ ജീവനക്കാര്‍ക്ക് ക്രിസ്മസ് അവധി ലഭിക്കില്ല.

അതേസമയം, ലോക്ഭവന് അവധി ദിവസങ്ങൾ ഇല്ലെന്നാണ് ലേക്ഭവന്‍റെ വിശദീകരണം. ഞായറാഴ്ചകളിൽ പോലും പലവിധ പരിപാടികൾ നടക്കുന്ന സ്ഥലമാണ്. അതിനാൽ ലോക്ഭവൻ ജീവനക്കാർ അതിന്‍റെ പരിസരത്ത് തന്നെയാണ് താമസിക്കാറ്.

ഇന്ന് മുൻ പ്രധാനമന്ത്രിയെ ആദരിക്കുന്ന പരിപാടി നടക്കുന്നതിനാലാണ് ജീവനക്കാരെ എത്താൻ ആവശ്യപ്പെട്ടതെന്നും ലോക്ഭവൻ വിശദീകരിച്ചു.

Tags : Kerala Lok Bhavan

Recent News

Up