x
ad
Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

മകരവിളക്ക് മഹോത്സം; ശബരിമലയിൽ ഒരുക്കങ്ങൾ അന്തിമഘട്ടത്തിൽ


Published: December 29, 2025 11:06 PM IST | Updated: December 30, 2025 12:03 AM IST

പത്തനംതിട്ട: മകരവിളക്ക് മഹോത്സവത്തിനായി ശബരിമലയും പരിസരപ്രദേശങ്ങളും ഒരുങ്ങി. ഇതിന്‍റെ ഭാഗമായി വിവിധ വകുപ്പുകളുടെയും സന്നദ്ധപ്രവര്‍ത്തകരുടെയും പങ്കാളിത്തത്തോടെ നടപ്പാക്കുന്ന ശുചീകരണ പ്രവര്‍ത്തനങ്ങള്‍ പുരോഗമിക്കുകയാണ്. പോലീസ്, എക്‌സൈസ്, ദേവസ്വം, വിശുദ്ധി സേന എന്നീ വിഭാഗങ്ങളാണ് ശുചീകരണ പ്രവര്‍ത്തനങ്ങളുടെ ഭാഗമാകുന്നത്.

സ്വാമി അയ്യപ്പന്‍ റോഡിന്‍റെ ഇരുവശവും നീലിമല കവാടം മുതല്‍ ശബരിപീഠം വരെയും പമ്പ പരിസരവും ശബരിപീഠം മുതല്‍ സന്നിധാനം വരെയുള്ള പ്രദേശങ്ങളുമാണ് ശുചീകരിച്ചത്. മണ്ഡലകാലത്ത് 36,61,258 ഭക്തരാണ് ദര്‍ശനം നടത്തിയത്. വെര്‍ച്വല്‍ ക്യൂവിലൂടെ 30,56,871 പേരും സ്പോട്ട് ബുക്കിംഗിലൂടെ 4,15,667പേരും ദര്‍ശനം നടത്തി.

പുല്ലുമേട് വഴി 1,30,955 പേരാണ് ഇതുവരെ ശബരിമലയില്‍ എത്തിയത്. കഴിഞ്ഞ വര്‍ഷം മണ്ഡലകാലം പൂര്‍ത്തിയായപ്പോള്‍ 32,49,756 പേര്‍ സന്നിധാനത്ത് എത്തിയിരുന്നു. കഴിഞ്ഞ വര്‍ഷത്തേക്കാള്‍ 4,11,502 ഭക്തജനങ്ങളാണ് ഇക്കുറി ശബരിമലയിലെത്തിയത്.

 വൈദ്യുതിവിതരണ സംവിധാനങ്ങളും കാര്യക്ഷമമാക്കും

പമ്പ, സന്നിധാനം, നിലയ്ക്കല്‍, ശബരിമലയിലെ മറ്റ് അനുബന്ധ പ്രദേശങ്ങളിലെ വൈദ്യുതി വിതരണ സംവിധാനങ്ങളുടെ പരിശോധനയും അറ്റകുറ്റപ്പണികളും പൂര്‍ത്തിയായി. ആവശ്യമായ വെളിച്ചം ഒരുക്കുന്നതിനായി പമ്പയിലും സന്നിധാനത്തും  4500 എല്‍ഇഡി ലൈറ്റുകളും, നിലയ്ക്കലില്‍ 5000 എല്‍ഇഡി ലൈറ്റുകളും സ്ഥാപിച്ചിട്ടുണ്ട്.

മകരവിളക്കിന് ഭക്തര്‍ കൂടുതലായി വരുന്ന സ്ഥലങ്ങളിലും ലൈറ്റുകള്‍ സ്ഥാപിക്കുകയാണ്. റാന്നി, പെരുനാട്, കാക്കാട് ഇലക്ട്രിക്കല്‍ സെക്ഷനിലെ ജീവനക്കാര്‍ കൂടാതെ ഒരു അസിസ്റ്റന്‍റ് എന്‍ജിനിയറുടെ നേതൃത്ത്വത്തില്‍ 25 ജീവനക്കാരെയും വിവിധ ജോലികള്‍ക്കായി നിയോഗിച്ചിട്ടുണ്ട്.

Tags : makaravilak mahotsam sabarimala

Recent News

Up