x
ad
Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

സതീശനെതിരേ പട; കൊച്ചി മേയര്‍പ്രഖ്യാപനത്തെ ചൊല്ലി കോണ്‍ഗ്രസില്‍ പ്രതിഷേധം പുകയുന്നു


Published: December 25, 2025 06:54 AM IST | Updated: December 25, 2025 06:54 AM IST

കൊച്ചി: കൊച്ചി കോര്‍പറേഷനില്‍ മേയര്‍ പ്രഖ്യാപനത്തെത്തുടര്‍ന്നുണ്ടായ കനല്‍ ആളിക്കത്തുന്നു. മേയര്‍സ്ഥാനത്തുനിന്നു തഴയപ്പെട്ട ദീപ്തി മേരി വര്‍ഗീസിനു പിന്നാലെ കൂടുതല്‍ നേതാക്കള്‍ നേതൃത്വത്തിനെതിരെ വിമര്‍ശനവുമായെത്തി. കെ.സി. വേണുഗോപാല്‍ പക്ഷത്തെ വെട്ടിവീഴ്ത്തിയതിലുള്ള പ്രതികാരമെന്നവണ്ണം മാത്യു കുഴല്‍നാടനും അജയ്തറയിലും ഉള്‍പ്പെടെയുള്ള നേതാക്കളും കെസി പക്ഷവുമാണ് സതീശനെ വിമര്‍ശിച്ചു പരസ്യമായി രംഗത്തെത്തിയത്. ദേശീയ, സംസ്ഥാന നേതൃത്വത്തിന് ഇവര്‍ പരാതിയും നല്‍കി.

കൊച്ചി കോര്‍പറേഷന്‍ തെരഞ്ഞെടുപ്പിനു നേതൃത്വം വഹിച്ച തന്നെ മേയര്‍സ്ഥാനത്തുനിന്ന് ഒഴിവാക്കിയത് എന്തുകൊണ്ടാണെന്നു പ്രതിപക്ഷ നേതാവ് മറുപടി പറയണമെന്നായിരുന്നു ദീപ്തി ഇന്നലെ മാധ്യമങ്ങളോടു പ്രതികരിച്ചത്. പിന്നാലെ മാത്യു കുഴല്‍നാടനും അജയ് തറയിലും അതേറ്റുപിടിച്ചു. നീതി എല്ലാവര്‍ക്കും തുല്യമായിരിക്കണമെന്നും കോണ്‍ഗ്രസ് പാര്‍ട്ടിയെ ആര്‍ക്കും പോക്കറ്റിലിടാന്‍ പറ്റില്ലെന്നും മാത്യു കുഴല്‍നാടന്‍ തുറന്നടിച്ചു. ദീപ്തിയെ മേയറാക്കാതിരിക്കാനുള്ള ഗ്രൂപ്പ് കളിയുണ്ടായെന്നും അനിയത്തിയെ കാണിച്ച് ചേച്ചിയെ കല്യാണം കഴിച്ചുകൊടുത്തത് പോലെയാണെന്നും അജയ് തറയിലും രൂക്ഷമായി പ്രതികരിച്ചു.

പാര്‍ട്ടിക്കുള്ളില്‍ ചേരിപ്പോര് രൂക്ഷമായതോടെ കൂട്ടായെടുത്ത തീരുമാനമായിരുന്നുവെന്നു വ്യക്തമാക്കി ഡിസിസി പ്രസിഡന്‍റ് മുഹമ്മദ് ഷിയാസ് സതീശന് പരിചയൊരുക്കി. ആഗ്രഹങ്ങള്‍ പലര്‍ക്കും കാണുമെന്നും അത് എല്ലായ്പ്പോഴും നടക്കണമെന്നില്ലെന്നും ഡൊമിനിക് പ്രസന്‍റേഷന്‍ പറഞ്ഞപ്പോള്‍ തര്‍ക്കങ്ങളില്ലാതെയാണ് തീരുമാനമെടുത്തതെന്നായിരുന്നു എന്‍. വേണുഗോപാലിന്‍റെ പ്രതികരണം.

കോര്‍ കമ്മിറ്റി ചേര്‍ന്നാണ് തീരുമാനമെടുത്തത്. കെപിസിസി നിരീക്ഷകനെ വിടുമെന്ന് ആരോടും പറഞ്ഞിട്ടില്ല. മേയറാകാന്‍ കഴിയാത്തതില്‍ നേതൃത്വത്തെ കുറ്റം പറഞ്ഞിട്ടു കാര്യമില്ല. ഇതെല്ലാം സ്വാഭാവികമാണെന്നും വേണുഗോപാല്‍ പറഞ്ഞു.

കെ.സി. വേണുഗോപാലിന്‍റെ പിന്തുണയോടെ മേയര്‍ പദവി ലക്ഷ്യമിട്ട് നീങ്ങിയ ദീപ്തിക്കായിരുന്നു അവസാന നിമിഷം വരെ സാധ്യത കല്പിച്ചിരുന്നത്. തീരുമാനം വന്നപ്പോള്‍ ദീപ്തിയെ പാടെ വെട്ടി എ, ഐ ഗ്രൂപ്പുകള്‍ ടേം വ്യവസ്ഥയില്‍ സ്ഥാനം പങ്കിട്ടു. ഐ ഗ്രൂപ്പുകാരിയായ അഡ്വ. വി.കെ. മിനിമോളെ ആദ്യവും എ ഗ്രൂപ്പുകാരിയായ ഷൈനി മാത്യുവിനെ അവസാന രണ്ടര വര്‍ഷവും മേയറായി തീരുമാനിച്ചു.

പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍റെ നേതൃത്വത്തിലാണു സമവായ ഫോര്‍മുല രൂപപ്പെടുത്തിയത്. സതീശന്‍ പക്ഷക്കാരനായ ഡിസിസി പ്രസിഡന്‍റ് മുഹമ്മദ് ഷിയാസ്, എ ഗ്രൂപ്പിലെ ഡൊമിനിക് പ്രസന്‍റേഷന്‍, ഐ ഗ്രൂപ്പിലെ എന്‍. വേണുഗോപാല്‍ എന്നിവരുടെ നേതൃത്വത്തില്‍ കൗണ്‍സിലര്‍മാരുടെ അഭിപ്രായം ആരാഞ്ഞപ്പോള്‍ കെസി പക്ഷക്കാരായ മൂന്ന് കൗണ്‍സിലര്‍മാരുടെ പിന്തുണ മാത്രമാണ് ദീപ്തിക്കു കിട്ടിയത്. പിന്നാലെ ദീപ്തിയെ വെട്ടി വീതംവയ്പ് നടത്തി.

Tags : Protests Congress Kochi Mayor announcement

Recent News

Up