x
ad
Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

പുതുമകളെ വരവേറ്റ് വായനക്കാർ; ദീപിക വെബ്സൈറ്റിന് മികച്ച പ്രതികരണം


Published: November 2, 2025 07:10 AM IST | Updated: November 2, 2025 07:10 AM IST

കൊച്ചി: ദീപിക ഡോട്ട് കോമിന്‍റെ നവീകരിച്ച വെബ്സൈറ്റിന് മികച്ച പ്രതികരണം. പുതുമോടികളും മികവുകളുമായെത്തിയ ന്യൂസ് പോർട്ടലിന് ആദ്യ മണിക്കൂറുകളിൽത്തന്നെ മികച്ച പ്രതികരണമാണ് വായനക്കാരിൽനിന്നു ലഭിച്ചത്. ഇതിനൊപ്പം തുടക്കമായ ദീപിക ഓൺലൈൻ ന്യൂസ് ചാനലും ദീപിക മ്യൂസിക് ചാനലും പ്രേക്ഷകരും ആസ്വാദകലോകവും ആവേശത്തോടെ സ്വീകരിച്ചു.


കൊച്ചി തൃക്കാക്കര റെക്കാ ക്ലബ്ബിൽ സീറോമലബാർ സഭാ മേജർ ആർച്ച്ബിഷപ് മാർ റാഫേൽ തട്ടിൽ ഉദ്ഘാടനം ചെയ്ത പ്രൗഢോജ്വലമായ സമ്മേളനത്തിൽ മന്ത്രി പി. രാജീവാണു ദീപിക ഡോട്ട് കോമിന്‍റെ നവീകരിച്ച വെബ്സൈറ്റ് അവതരിപ്പിച്ചത്. ദീപിക ഓൺലൈൻ ന്യൂസ് ചാനൽ സിനിമാതാരം നരേനും, ദീപിക മ്യൂസിക് ചാനൽ സിഎംഐ പ്രിയോർ ജനറൽ റവ. ഡോ. തോമസ് ചാത്തംപറന്പിലും അവതരിപ്പിച്ചു.


ഐസിഎൽ ഫിൻകോർപ് ആയിരുന്നു പരിപാടിയുടെ മുഖ്യ സ്പോൺസർ. ടൈറ്റിൽ സ്പോൺസർ സൗത്ത് ഇന്ത്യൻ ബാങ്കാണ്. ഓക്സിജൻ, ജോസ്കോ ജ്വല്ലേഴ്സ്, ചാവറ കൾച്ചറൽ സെന്‍റർ എന്നിവർ ഗ്രാൻഡ് സ്പോൺസർമാരും, ചാവറ മാട്രിമണി, സമ്മർ ഇൻ ബത്‌ലേഹം ഫെസ്റ്റ്, പുളിമൂട്ടിൽ സിൽക്സ്, വെള്ളാപ്പള്ളി കൺസ്ട്രക്‌ഷൻസ്, ഐ ലീഫ് സൊലൂഷൻസ്, മാജിക് ഫ്രെയിംസ്, ഹോസ്ടെക് എന്നിവ സ്പോൺസർമാരുമായിരുന്നു. സ്പോൺസർമാർക്കുള്ള ദീപികയുടെ ഉപഹാരങ്ങൾ മന്ത്രി പി. രാജീവ് കൈമാറി.


കൂടുതൽ വേഗവും വായനാസുഖവും പകരുന്ന വിന്യാസമാണു ദീപികയുടെ പുതിയ വെബ്സൈറ്റിലുള്ളത്. ഐടി സ്ഥാപനമായ കോർഹബ് സൊലൂഷൻസ് പ്രൈവറ്റ് ലിമിറ്റഡാണ് പുതിയ ന്യൂസ് പോർട്ടലിന്‍റെ വിപുലീകരണം നിർവഹിച്ചത്. കാഞ്ഞിരപ്പള്ളി അമൽജ്യോതി എൻജിനിയറിംഗ് കോളജിന്‍റെയും ഇൻഫോപാർക്ക് കേന്ദ്രമായി പ്രവർത്തിക്കുന്ന ഐലീഫ് സൊലൂഷൻസ് പ്രൈവറ്റ് ലിമിറ്റഡിന്‍റെയും സാങ്കേതിക സഹകരണവും ലഭിച്ചിട്ടുണ്ട്.

 

ദീപിക വാർത്തകൾനിഷ്പക്ഷം,സത്യസന്ധം: നരേന്‍


കൊച്ചി: നീതിബോധത്തോടെ നിഷ്പക്ഷവും സത്യസന്ധവുമായ വാര്‍ത്തകൾ വായനക്കാരിലേക്ക് എത്തിക്കുന്ന ദീപിക അതിന്‍റെ മഹനീയ ദൗത്യം എക്കാലവും തുടരണമെന്ന് സിനിമാതാരം നരേൻ. കൊച്ചിയിൽ‌ ദീപിക ന്യൂസ് ചാനലിന്‍റെ ലോഞ്ചിംഗ് നിര്‍വഹിച്ചു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.


ശരിയായ വാര്‍ത്തകള്‍ വായനക്കാരില്‍ എത്തിക്കുന്നതിൽ ദീപിക എന്നും ഒരുപടി മുന്നില്‍ത്തന്നെയാണ്. എണ്ണത്തിലല്ല, മറിച്ച് സത്യത്തിനാണു പ്രാധാന്യം നല്‍കേണ്ടത്. ആ കര്‍ത്തവ്യം ദീപിക നന്നായി നിർവഹിക്കുന്നുണ്ട്. ദീപിക ന്യൂസ് ചാനലിലൂടെ ആ കര്‍ത്തവ്യം കൂടുതലായി വിനിയോഗിക്കാന്‍ കഴിയട്ടെ. ദീപിക ന്യൂസ് ചാനലിന്‍റെ ലോഞ്ചിംഗ് നിർവഹിക്കാനായതിൽ അഭിമാനവും സന്തോഷവുമുണ്ടെന്നും നരേന്‍ പറഞ്ഞു.

 

ദീപികയുടെ പൈതൃകവും വർത്തമാനവും അഭിമാനകരം: ഹൈബി


കൊച്ചി: മഹത്തായ പൈതൃകവും കാലത്തിനൊത്തു പുതുക്കുന്ന പ്രഫഷണലിസവും മാധ്യമലോകത്തു ദീപികയ്ക്ക് അഭിമാനകരമായ ഇടമൊരുക്കിയിട്ടുണ്ടെന്ന് ഹൈബി ഈഡൻ എംപി. ദീപികയിലൂടെ അച്ചടിച്ചുവരുന്നത് സത്യത്തിന്‍റെ വാക്കുകളെന്ന ബോധ്യം സമൂഹത്തിനുണ്ടെന്നും അദ്ദേഹം പറഞ്ഞു. ദീപിക ഡോട്ട് കോം റീലോഞ്ചിംഗ് ഇവന്‍റിൽ പ്രസംഗിക്കുകയായിരുന്നു ഹൈബി.


1887ല്‍ ആരംഭിച്ച ദീപിക എന്ന ഒരു സംസ്‌കാരത്തിന്‍റെ പിറവി ഇന്ന് ആധുനിക കാലഘട്ടത്തിന്‍റെ ടെക്‌നോളജിയിലേക്കു മാറിയിരിക്കുന്നു. പാര്‍ശ്വവത്കരിക്കപ്പെടുന്നവരുടെയും അവഗണിക്കപ്പെടുന്നവരുടെയും ശബ്‌ദമാകാന്‍ എന്നും ദീപികയ്ക്കു കഴിഞ്ഞിട്ടുണ്ട്. മാധ്യമരംഗത്ത് പ്രഫഷണലിസം കൊണ്ടുവരാന്‍ ദീപികയ്ക്കു സാധിച്ചുവെന്നതും വലിയ വിജയമാണ്.


ബ്രേക്കിംഗ് ന്യൂസുകള്‍ക്കു പിന്നാലെ പോകുമ്പോള്‍ സത്യസന്ധമായ വാര്‍ത്തകള്‍ ചില മാധ്യമങ്ങളെങ്കിലും മറക്കുന്നുണ്ട്. എന്നാല്‍, ദീപികയിലൂടെ അച്ചടിച്ചുവരുന്ന ഓരോ വാക്കും സത്യത്തിന്‍റെ വാക്കുകളായിരിക്കുമെന്നാണ് പൊതുബോധം. മണിപ്പുര്‍ വിഷയം ഉള്‍പ്പെടെ പ്രസക്തമായ പല കാര്യങ്ങളും ജനപ്രതിനിധികള്‍ക്കു മുന്നിലെത്തിക്കാന്‍ ദീപികയ്ക്കു കഴിഞ്ഞിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.

K-Rail Survey K-Rail Survey

Tags : deepika

Recent News

Up